Repeated Words in Quran

< >
Total Found : 11
تِلْكَ الرُّسُلُ
X
ആ ദൂതന്‍മാര്‍
فَضَّلْنَا
X
നാം ശ്രേഷ്ഠത നല്‍കി
بَعْضَهُمْ
X
അവരില്‍ ചിലര്‍ക്ക്
عَلَىٰ بَعْضٍۘ
X
മറ്റുചിലരേക്കാള്‍
مِّنْهُم
X
അവരില്‍ ഉണ്ട്
مَّن كَلَّمَ اللَّهُۖ
X
അല്ലാഹു നേരില്‍ സംസാരിച്ചവര്‍
وَرَفَعَ
X
അവന്‍ ഉയര്‍ത്തി
بَعْضَهُمْ
X
അവരില്‍ ചിലരെ
دَرَجَاتٍۚ
X
ചില പദവികളിലേക്ക്
وَآتَيْنَا
X
നാം നല്‍കി
عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാക്ക്
الْبَيِّنَاتِ
X
വ്യക്തമായ അടയാളങ്ങള്‍
وَأَيَّدْنَاهُ
X
നാം അദ്ദേഹത്തിന് കരുത്തേകി
بِرُوحِ الْقُدُسِۗ
X
പരിശുദ്ധാത്മാവിനാല്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلَ
X
പൊരുതുമായിരുന്നില്ല
الَّذِينَ مِن بَعْدِهِم
X
അവര്‍ക്ക് ശേഷമുള്ളവര്‍
مِّن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നതിന്
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
وَلَٰكِنِ
X
എന്നാല്‍
اخْتَلَفُوا
X
അവര്‍ ഭിന്നിച്ചു
فَمِنْهُم
X
അവരിലുണ്ട്
مَّنْ آمَنَ
X
വിശ്വസിച്ചവര്‍
وَمِنْهُم
X
അവരിലുണ്ട്
مَّن كَفَرَۚ
X
അവിശ്വസിച്ചവര്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلُوا
X
അവര്‍ പരസ്പരം പൊരുതുമായിരുന്നില്ല
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَفْعَلُ
X
ചെയ്യുന്നു
مَا يُرِيدُ
X
അവനുദ്ദേശിക്കുന്നത്
﴿2:253﴾ وَمِنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
مَنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِقِنطَارٍ
X
ഒരു (സ്വര്‍ണ)കൂമ്പാരം
يُؤَدِّهِ
X
അത് അവന്‍ തിരിച്ചുതരും
إِلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِدِينَارٍ
X
ഒരു ദീനാര്‍
لَّا يُؤَدِّهِ
X
അത് അവന്‍ തിരിച്ചുനല്‍കുകയില്ല
إِلَيْكَ
X
നിനക്ക്
إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ
X
നീ അവനെ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞതുകൊണ്ടാണ്
لَيْسَ
X
ഇല്ല
عَلَيْنَا
X
നമ്മുടെ മേല്‍
فِي الْأُمِّيِّينَ
X
നിരക്ഷരരുടെ കാര്യത്തില്‍
سَبِيلٌ
X
ഒരു മാര്‍ഗവും(ഒരു കുറ്റവും)
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:75﴾ فَمِنْهُم
X
എന്നാല്‍ അവരിലുണ്ട്
مَّنْ آمَنَ بِهِ
X
അതില്‍ വിശ്വസിച്ചവര്‍
وَمِنْهُم
X
അവരിലുണ്ട്
مَّن صَدَّ
X
പിന്തിരിഞ്ഞവര്‍
عَنْهُۚ
X
അതില്‍ നിന്ന്
وَكَفَىٰ
X
(അവര്‍ക്ക്) മതി
بِجَهَنَّمَ
X
നരകം
سَعِيرًا
X
കത്തിയാളുന്ന തീയാലുള്ള
﴿4:55﴾ وَمَنْ أَحْسَنُ
X
ഏറെ ഉത്തമനായി ആരുണ്ട്
دِينًا
X
ജീവിത രീതി(യാല്‍) സ്വീകരിച്ച
مِّمَّنْ أَسْلَمَ
X
സമര്‍പ്പിച്ചവനേക്കാള്‍
وَجْهَهُ
X
തന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَهُوَ مُحْسِنٌ
X
അവന്‍ നന്മപ്രവര്‍ത്തിക്കുന്നവനായി
وَاتَّبَعَ
X
അവന്‍ പിന്തുടരുകയും ചെയ്തു
مِلَّةَ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം
حَنِيفًاۗ
X
നിഷ്കളങ്കനായി
وَاتَّخَذَ
X
സ്വീകരിച്ചിരിക്കുന്നു, ആക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
إِبْرَاهِيمَ
X
ഇബ്റാഹീമിനെ
خَلِيلًا
X
ഉറ്റമിത്രമായി
﴿4:125﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും
نَحْنُ
X
ഞങ്ങള്‍
أَبْنَاءُ اللَّهِ
X
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
X
അവന് പ്രിയപ്പെട്ടവരും
قُلْ
X
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
X
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
X
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
X
അല്ല
أَنتُم
X
നിങ്ങള്‍
بَشَرٌ
X
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
X
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
X
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
X
അവനിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿5:18﴾ قُلْ
X
നീ പറയുക(ചോദിക്കുക)
أَرَأَيْتُمْ
X
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
إِنْ أَخَذَ اللَّهُ
X
അല്ലാഹു പിടിച്ചെടുത്താല്‍(നഷ്ടപ്പെടുത്തിയാല്‍)
سَمْعَكُمْ
X
നിങ്ങളുടെ കേള്‍വി
وَأَبْصَارَكُمْ
X
നിങ്ങളുടെ കാഴ്ചകളും
وَخَتَمَ
X
അവന്‍ മുദ്രവയ്ക്കുകയും ചെയ്തു
عَلَىٰ قُلُوبِكُم
X
നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്
مَّنْ
X
ആരാണ്
إِلَٰهٌ
X
ഒരു ദൈവം
غَيْرُ اللَّهِ
X
അല്ലാഹുവല്ലാതെ
يَأْتِيكُم بِهِۗ
X
അവന്‍ നിങ്ങള്‍ക്കത് വീണ്ടെടുത്ത് തരും
انظُرْ
X
നീ നോക്കൂ
كَيْفَ
X
എങ്ങനെയാണ്
نُصَرِّفُ
X
നാം വിവരിച്ചുകൊടുക്കുന്നതെന്ന്
الْآيَاتِ
X
തെളിവുകള്‍
ثُمَّ
X
എന്നിട്ടും
هُمْ
X
അവര്‍
يَصْدِفُونَ
X
അവര്‍ പിന്തിരിഞ്ഞുപോകുന്നു
﴿6:46﴾ وَمِمَّنْ خَلَقْنَا
X
നാം സൃഷ്ടിച്ചവരിലുണ്ട്
أُمَّةٌ
X
ഒരു വിഭാഗം
يَهْدُونَ
X
അവര്‍ മാര്‍ഗദര്‍ശനം നല്‍കുന്നു
بِالْحَقِّ
X
സത്യമനുസരിച്ച്
وَبِهِ
X
അതനുസരിച്ചു തന്നെ
يَعْدِلُونَ
X
അവര്‍ നീതി നടത്തുന്നു
﴿7:181﴾ فَإِمَّا تَثْقَفَنَّهُمْ
X
അതിനാല്‍ അവരെ നീ കണ്ട്മുട്ടിയാല്‍
فِي الْحَرْبِ
X
യുദ്ധത്തില്‍
فَشَرِّدْ
X
വിരട്ടിയോടിക്കുക
بِهِم
X
അവരെക്കൊണ്ട്
مَّنْ
X
ആളുകളെ
خَلْفَهُمْ
X
അവരുടെ പിറകിലുള്ളതായ
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَذَّكَّرُونَ
X
പാഠം സ്വീകരിക്കുന്നവര്‍
﴿8:57﴾ وَمِنْهُم
X
അവരിലുണ്ട്
مَّنْ عَاهَدَ اللَّهَ
X
അല്ലാഹുവോടു കരാര്‍ ചെയ്തവര്‍
لَئِنْ آتَانَا
X
അല്ലാഹു ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍
مِن فَضْلِهِ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
لَنَصَّدَّقَنَّ
X
തീര്‍ച്ചയായും തങ്ങള്‍ ദാനം ചെയ്യുമെന്ന്
وَلَنَكُونَنَّ
X
ഞങ്ങളാവുകയും ചെയ്യുമെന്നും
مِنَ الصَّالِحِينَ
X
സച്ചരിതരില്‍
﴿9:75﴾ وَمِمَّنْ حَوْلَكُم
X
നിങ്ങള്‍ക്ക് ചുറ്റുമുള്ളവരിലുണ്ട്
مِّنَ الْأَعْرَابِ
X
ഗ്രാമീണ അറബികളായ
مُنَافِقُونَۖ
X
കപടവിശ്വാസികള്‍
وَمِنْ أَهْلِ الْمَدِينَةِۖ
X
മദീനാനിവാസികളിലുമുണ്ട്
مَرَدُوا
X
അവര്‍ കടുത്തുപോയിരിക്കുന്നു
عَلَى النِّفَاقِ
X
കാപട്യത്തില്‍
لَا تَعْلَمُهُمْۖ
X
നിനക്കവരെ അറിയുകയില്ല
نَحْنُ نَعْلَمُهُمْۚ
X
നാം അവരെ അറിയുന്നു
سَنُعَذِّبُهُم
X
നാം അവരെ ശിക്ഷിക്കും
مَّرَّتَيْنِ
X
രണ്ടുതവണ
ثُمَّ
X
പിന്നീട്
يُرَدُّونَ
X
അവര്‍ തള്ളപ്പെടുകയും ചെയ്യും
إِلَىٰ عَذَابٍ
X
ശിക്ഷയിലേക്ക്
عَظِيمٍ
X
ഭീകരമായ
﴿9:101﴾ أَفَمَنْ أَسَّسَ
X
സ്ഥാപിച്ചവനാണോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ تَقْوَىٰ
X
ഭക്തിയിന്മേല്‍
مِنَ اللَّهِ
X
അല്ലാഹുവോടുള്ള
وَرِضْوَانٍ
X
പ്രീതിയിലും
خَيْرٌ
X
ഉത്തമന്‍
أَم مَّنْ أَسَّسَ
X
അതോ സ്ഥാപിച്ചവനോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ شَفَا
X
വക്കില്‍
جُرُفٍ
X
മണല്‍ത്തട്ടിന്റെ
هَارٍ
X
പൊളിഞ്ഞുവീഴാന്‍ പോകുന്ന
فَانْهَارَ
X
അങ്ങനെ അത് തകര്‍ന്ന് വീണു
بِهِ
X
അവനെയും കൊണ്ട്
فِي نَارِ جَهَنَّمَۗ
X
നരകത്തീയില്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿9:109﴾ فَلَوْلَا كَانَ
X
ഉണ്ടാകാതിരുന്നതെന്തുകൊണ്ട്?
مِنَ الْقُرُونِ
X
തലമുറകളില്‍
مِن قَبْلِكُمْ
X
നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ
أُولُو بَقِيَّةٍ
X
ഉത്തമ പാരമ്പര്യമുള്ള ഒരു വിഭാഗം
يَنْهَوْنَ
X
അവര്‍ തടയുന്നു
عَنِ الْفَسَادِ
X
കുഴപ്പമുണ്ടാക്കുന്നത്
فِي الْأَرْضِ
X
ഭൂമിയില്‍
إِلَّا قَلِيلًا
X
കുറച്ചുപേരൊഴികെ
مِّمَّنْ أَنجَيْنَا
X
നാം രക്ഷപ്പെടുത്തിയവരില്‍ നിന്ന്
مِنْهُمْۗ
X
അവരില്‍ നിന്നും
وَاتَّبَعَ
X
പിറകെ പോയി
الَّذِينَ ظَلَمُوا
X
അക്രമികള്‍
مَا أُتْرِفُوا فِيهِ
X
തങ്ങള്‍ക്ക് സമൃദ്ധമായി നല്‍കപ്പെട്ട സുഖഭോഗങ്ങളുടെ
وَكَانُوا
X
അവരായിരുന്നു
مُجْرِمِينَ
X
കുറ്റവാളികള്‍
﴿11:116﴾ سَوَاءٌ
X
സമമാണ്
مِّنكُم
X
നിങ്ങളിലെ
مَّنْ
X
ഒരാള്‍
أَسَرَّ
X
പതുക്കെയാക്കി
الْقَوْلَ
X
സംസാരത്തെ
وَمَن
X
ഒരാളും
جَهَرَ
X
അത് പരസ്യമാക്കിയ
بِهِ
X
ഒരാളും
وَمَنْ
X
അവനാകുന്നു
هُوَ مُسْتَخْفٍ
X
മറഞ്ഞിരിക്കുന്നവന്‍
بِاللَّيْلِ
X
രാത്രിയില്‍
وَسَارِبٌ
X
ഇറങ്ങി നടക്കുന്നവനും
بِالنَّهَارِ
X
പകലില്‍
﴿13:10﴾ وَلَقَدْ
X
തീര്‍ച്ചയായും
بَعَثْنَا
X
നാം നിയോഗിച്ചിട്ടുണ്ട്
فِي كُلِّ أُمَّةٍ
X
എല്ലാ സമുദായത്തിലും
رَّسُولًا
X
ഒരു ദൂതനെ
أَنِ اعْبُدُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)
وَاجْتَنِبُوا
X
നിങ്ങള്‍ വെടിയുകയും ചെയ്യുക
الطَّاغُوتَۖ
X
താഗൂത്തിനെ (അല്ലാഹു അല്ലാതെ ഇബാദത്ത് ചെയ്യപ്പെടുന്നതിനെ)
فَمِنْهُم
X
അങ്ങനെ അവരിലുണ്ട്
مَّنْ هَدَى اللَّهُ
X
അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കിയവര്‍
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ഒരുത്തര്‍
حَقَّتْ عَلَيْهِ
X
അവരുടെ മേല്‍ യാഥാര്‍ത്ഥ്യമായി ഭവിച്ചു
الضَّلَالَةُۚ
X
ദുര്‍മാര്‍ഗ്ഗം
فَسِيرُوا
X
അതിനാല്‍ നിങ്ങള്‍ സഞ്ചരിക്കുക
فِي الْأَرْضِ
X
ഭൂമിയില്‍
فَانظُرُوا
X
എന്നിട്ട് നോക്കൂ
كَيْفَ كَانَ
X
എങ്ങനെ ആയിരുന്നു
عَاقِبَةُ
X
പര്യവസാനം
الْمُكَذِّبِينَ
X
നിഷേധിച്ചവരുടെ
﴿16:36﴾ وَلَقَدْ كَرَّمْنَا
X
തീര്‍ച്ചയായും നാം ആദരിച്ചിട്ടുണ്ട്
بَنِي آدَمَ
X
ആദം സന്തതികളെ
وَحَمَلْنَاهُمْ
X
അവരെ നാം (വാഹനത്തില്‍) കയറ്റുകയും ചെയ്തു
فِي الْبَرِّ
X
കരയില്‍
وَالْبَحْرِ
X
കടലിലും
وَرَزَقْنَاهُم
X
നാം അവര്‍ക്ക് ആഹാരം നല്‍കുകയും ചെയ്തു
مِّنَ الطَّيِّبَاتِ
X
ഉത്തമമായ വസ്തുക്കളില്‍നിന്ന്
وَفَضَّلْنَاهُمْ
X
നാമവര്‍ക്ക് ശ്രേഷ്ഠത നല്‍കുകയും ചെയ്തു
عَلَىٰ كَثِيرٍ
X
അധികപേരെക്കാളും
مِّمَّنْ خَلَقْنَا
X
നാം സൃഷ്ടിച്ചവരില്‍നിന്ന്
تَفْضِيلًا
X
ശ്രേഷ്ഠത നല്‍കല്‍
﴿17:70﴾ أُولَٰئِكَ
X
അവര്‍
الَّذِينَ
X
യാതൊരുത്തര്‍
أَنْعَمَ اللَّهُ
X
അല്ലാഹു അനുഗ്രഹിച്ചു
عَلَيْهِم
X
അവരെ
مِّنَ النَّبِيِّينَ
X
പ്രവാചകന്മാരില്‍നിന്ന്
مِن ذُرِّيَّةِ
X
സന്തതികളില്‍നിന്നും
آدَمَ
X
ആദമിന്റെ
وَمِمَّنْ حَمَلْنَا
X
നാം (കപ്പലില്‍) കയറ്റിയവരില്‍പെട്ടവരും
مَعَ نُوحٍ
X
നൂഹിന്റെ കൂടെ
وَمِن ذُرِّيَّةِ
X
സന്തതികളില്‍നിന്നും
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
وَإِسْرَائِيلَ
X
ഇസ്റാഈലിന്റെയും
وَمِمَّنْ هَدَيْنَا
X
നാം മാര്‍ഗദര്‍ശനം നല്‍കിയവരില്‍പെട്ടവരും
وَاجْتَبَيْنَاۚ
X
നാം തെരഞ്ഞെടുത്തവരിലും
إِذَا تُتْلَىٰ
X
ഓതിക്കേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُ
X
തെളിവുകള്‍
الرَّحْمَٰنِ
X
പരമകാരുണികന്റെ
خَرُّوا
X
അവര്‍ നിലംപതിക്കും
سُجَّدًا
X
സാഷ്ടാംഗം ചെയ്യുന്നവരായി
وَبُكِيًّا۩
X
കരയുന്നവരായും
﴿19:58﴾ تَنزِيلًا
X
അവതീര്‍ണമായതാകുന്നു(ഇത്)
مِّمَّنْ خَلَقَ
X
സൃഷ്ടിച്ചവനില്‍ നിന്ന്
الْأَرْضَ
X
ഭൂമിയെയും
وَالسَّمَاوَاتِ
X
ആകാശങ്ങളെയും
الْعُلَى
X
അത്യുന്നതമായ
﴿20:4﴾ مَّنْ
X
ആര്‍
أَعْرَضَ
X
അവഗണിച്ചു
عَنْهُ
X
അതിനെ
فَإِنَّهُ
X
നിശ്ചയമായും അവന്‍
يَحْمِلُ
X
വഹിക്കും
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍
وِزْرًا
X
(കുറ്റത്തിന്റെ) ഭാരം
﴿20:100﴾ أَمَّنْ خَلَقَ
X
അഥവാ സൃഷ്ടിച്ചവനോ
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَأَنزَلَ
X
അവന്‍ ഇറക്കിത്തരികയും ചെയ്തു
لَكُم
X
നിങ്ങള്‍ക്ക്
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
مَاءً
X
വെള്ളം
فَأَنبَتْنَا
X
നാം മുളപ്പിച്ചുണ്ടാക്കി
بِهِ
X
അത് കൊണ്ട്
حَدَائِقَ
X
തോട്ടങ്ങള്‍
ذَاتَ بَهْجَةٍ
X
കൗതുകമുള്ള
مَّا كَانَ لَكُمْ
X
നിങ്ങള്‍ക്ക് സാധ്യമല്ലല്ലോ
أَن تُنبِتُوا
X
നിങ്ങള്‍ മുളപ്പിക്കാന്‍
شَجَرَهَاۗ
X
അതിലെ മരങ്ങള്‍
أَإِلَٰهٌ
X
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
X
അല്ലാഹുവിനോടൊപ്പം
بَلْ
X
എന്നാല്‍
هُمْ
X
അവര്‍
قَوْمٌ
X
ഒരു ജനത തന്നെ
يَعْدِلُونَ
X
വഴിതെറ്റിപ്പോയ
﴿27:60﴾ فَكُلًّا
X
അങ്ങനെ അവരെയെല്ലാം
أَخَذْنَا
X
നാം പിടികൂടി
بِذَنبِهِۖ
X
അവരുടെ പാപങ്ങളുടെ പേരില്‍
فَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ
X
ചിലര്‍
أَرْسَلْنَا
X
നാം അയച്ചു
عَلَيْهِ
X
അവന്റെ(രുടെ) മേല്‍
حَاصِبًا
X
ചരല്‍കാറ്റ്
وَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ
X
ചിലര്‍
أَخَذَتْهُ
X
അവനെ പിടികൂടി
الصَّيْحَةُ
X
ഘോരഗര്‍ജനം
وَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ
X
ചിലര്‍
خَسَفْنَا بِهِ
X
അവനെ നാം ആഴ്ത്തി
الْأَرْضَ
X
ഭൂമിയില്‍
وَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ أَغْرَقْنَاۚ
X
നാം മുക്കിനശിപ്പിച്ചവരും
وَمَا كَانَ اللَّهُ
X
അല്ലാഹു ആയിരുന്നില്ല
لِيَظْلِمَهُمْ
X
അവരെ അക്രമിക്കുക
وَلَٰكِن
X
പക്ഷേ
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
തങ്ങളോടു തന്നെ
يَظْلِمُونَ
X
അക്രമം പ്രവര്‍ത്തിക്കുന്നവര്‍
﴿29:40﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ خَلَقَ
X
ആരാണ് സൃഷ്ടിച്ചത്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَسَخَّرَ
X
അധീനപ്പെടുത്തി
الشَّمْسَ
X
സൂര്യനെ
وَالْقَمَرَ
X
ചന്ദ്രനെയും
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۖ
X
അല്ലാഹുവാണെന്ന്
فَأَنَّىٰ
X
എന്നിട്ട് എങ്ങനെയാണ്
يُؤْفَكُونَ
X
അവര്‍ വഴിതെറ്റിക്കപ്പെടുന്നത്
﴿29:61﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ
X
ആര്
خَلَقَ
X
സൃഷ്ടിച്ചു (എന്ന്)
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹു(വാണെന്ന്)
قُلِ
X
പറയുക
الْحَمْدُ لِلَّهِۚ
X
അല്ലാഹുവിന്ന് സ്തുതി
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധികപേരും
لَا يَعْلَمُونَ
X
(അവര്‍) അറിയുന്നില്ല, മനസ്സിലാക്കുന്നില്ല
﴿31:25﴾ تُرْجِي
X
നിനക്ക് അകറ്റി നിറുത്താം
مَن تَشَاءُ
X
നിനക്കിഷ്ടമുള്ളവരെ
مِنْهُنَّ
X
അവരി(ഭാര്യമാര്‍)ല്‍ നിന്ന്
وَتُؤْوِي إِلَيْكَ
X
നിനക്ക് അടുപ്പിച്ചുനിറുത്തുകയും ചെയ്യാം
مَن تَشَاءُۖ
X
നീ ഉദ്ദേശിക്കുന്നവരെ
وَمَنِ ابْتَغَيْتَ
X
നിനക്ക് ഇഷ്ടമുള്ളവരെ
مِمَّنْ عَزَلْتَ
X
നീ അകറ്റി നിര്‍ത്തിയവരില്‍ നിന്ന്
فَلَا جُنَاحَ عَلَيْكَۚ
X
(അടുപ്പിക്കുന്നതില്‍) നിനക്ക് കുറ്റമില്ല
ذَٰلِكَ
X
ഇതാണ്
أَدْنَىٰ
X
ഏറ്റവും പറ്റിയത്
أَن تَقَرَّ
X
കുളിര്‍ക്കാന്‍
أَعْيُنُهُنَّ
X
അവരുടെ കണ്ണുകള്‍
وَلَا يَحْزَنَّ
X
അവര്‍ ദുഃഖിക്കാതിരിക്കാനും
وَيَرْضَيْنَ
X
അവര്‍ തൃപ്തരാകാനും
بِمَا آتَيْتَهُنَّ
X
നീ അവര്‍ക്ക് നല്‍കിയതില്‍
كُلُّهُنَّۚ
X
അവരെല്ലാം
وَاللَّهُ
X
അല്ലാഹു
يَعْلَمُ
X
അറിയുന്നു
مَا فِي قُلُوبِكُمْۚ
X
നിങ്ങളുടെ മനസ്സിലുള്ളത്
وَكَانَ اللَّهُ
X
അല്ലാഹു ആകുന്നു
عَلِيمًا
X
സര്‍വ്വജ്ഞന്‍
حَلِيمًا
X
സഹനമുള്ളവനും
﴿33:51﴾ وَمَا كَانَ لَهُ
X
അവന് (ഇബ്‌ലീസിന്) ഉണ്ടായിരുന്നില്ല
عَلَيْهِم
X
അവരുടെ മേല്‍
مِّن سُلْطَانٍ
X
ഒരധികാരവും
إِلَّا لِنَعْلَمَ
X
നാം തിരിച്ചറിയാന്‍ മാത്രമാണിത്
مَن يُؤْمِنُ
X
വിശ്വസിക്കുന്നവരെ
بِالْآخِرَةِ
X
പരലോകത്തില്‍
مِمَّنْ
X
ചിലരില്‍നിന്ന്
هُوَ
X
അവന്‍
مِنْهَا
X
അതേപ്പറ്റി
فِي شَكٍّۗ
X
സംശയത്തിലാകുന്നു
وَرَبُّكَ
X
നിന്റെ നാഥന്‍
عَلَىٰ كُلِّ شَيْءٍ
X
സകല സംഗതികളും
حَفِيظٌ
X
നിരീക്ഷിക്കുന്നവനാണ്
﴿34:21﴾ فَاسْتَفْتِهِمْ
X
അതിനാല്‍ അവരോട് ചോദിക്കുക
أَهُمْ أَشَدُّ خَلْقًا
X
ഇവരെ സൃഷ്ടിക്കുന്നതാണോ ഏറ്റവും പ്രയാസകരം
أَم مَّنْ خَلَقْنَاۚ
X
അതോ നാം ഉണ്ടാക്കിയ മറ്റുള്ളവയെ സൃഷ്ടിക്കുന്നതോ?
إِنَّا خَلَقْنَاهُم
X
തീര്‍ച്ചയായും നാമവരെ സൃഷ്ടിച്ചത്
مِّن طِينٍ
X
കളിമണ്ണില്‍നിന്നാണ്
لَّازِبٍ
X
പറ്റിപ്പിടിക്കുന്ന
﴿37:11﴾ أَمَّنْ
X
യാതൊരുവനാണോ
هُوَ
X
അവന്‍
قَانِتٌ
X
കീഴ്വണങ്ങുന്നവനാകുന്നു
آنَاءَ اللَّيْلِ
X
രാത്രി വേളകളില്‍
سَاجِدًا
X
സാഷ്ടാംഗം പ്രണമിക്കുന്നവനായി
وَقَائِمًا
X
അല്ലെങ്കില്‍ നില്‍ക്കുന്നവനായി
يَحْذَرُ
X
അവന്‍ ഭയപ്പെടുന്നു
الْآخِرَةَ
X
പരലോകത്തെ
وَيَرْجُو
X
അവന്‍ കൊതിക്കുകയും ചെയ്യുന്നു
رَحْمَةَ
X
കാരുണ്യം
رَبِّهِۗ
X
തന്റെ നാഥന്റെ
قُلْ
X
നീ ചോദിക്കുക
هَلْ يَسْتَوِي
X
സമമാകുമോ
الَّذِينَ يَعْلَمُونَ
X
അറിയുന്നവര്‍, അറിവുള്ളവര്‍
وَالَّذِينَ لَا يَعْلَمُونَۗ
X
അറിയാത്തവരും, അറിവില്ലാത്തവരും
إِنَّمَا يَتَذَكَّرُ
X
തീര്‍ച്ചയായും ഉല്‍ബോധനം സ്വീകരിക്കുന്നു
أُولُو الْأَلْبَابِ
X
ബുദ്ധിമാന്‍മാര്‍ (മാത്രം)
﴿39:9﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّنْ خَلَقَ
X
ആരാണ് സൃഷ്ടിച്ചതെന്ന്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
തീര്‍ച്ചയായും അവര്‍ പറയും
اللَّهُۚ
X
അല്ലാഹു എന്ന്
قُلْ
X
നീ ചോദിക്കുക
أَفَرَأَيْتُم
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
مَّا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവയെ കുറിച്ച്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
إِنْ أَرَادَنِيَ
X
എനിക്ക് ഉദ്ദേശിച്ചിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
بِضُرٍّ
X
വല്ല ദുരിതവും
هَلْ
X
അവയാണോ
هُنَّ كَاشِفَاتُ
X
നീക്കിക്കളയുന്നവര്‍
ضُرِّهِ
X
അവന്റെ ദുരിതം
أَوْ أَرَادَنِي
X
അല്ലെങ്കില്‍ അവന്‍ എനിക്ക് ഉദ്ദേശിച്ചാല്‍
بِرَحْمَةٍ
X
വല്ല അനുഗ്രഹവും
هَلْ
X
അവയാണോ
هُنَّ مُمْسِكَاتُ
X
പിടിച്ചുവെക്കുന്നവര്‍
رَحْمَتِهِۚ
X
അവന്റെ അനുഗ്രഹം
قُلْ
X
നീ പറയുക
حَسْبِيَ اللَّهُۖ
X
എനിക്ക് അല്ലാഹു മതി
عَلَيْهِ
X
അവനില്‍
يَتَوَكَّلُ
X
ഭരമേല്‍പിക്കുന്നു
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿39:38﴾ مَّنْ عَمِلَ
X
ഒരുവന്‍ പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
സല്‍കര്‍മം
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവന്നു തന്നെ
وَمَنْ أَسَاءَ
X
ഒരുവന്‍ തിന്‍മ ചെയ്താല്‍
فَعَلَيْهَاۗ
X
അതിന്റെ ദോഷവും അവന്നു തന്നെ
وَمَا رَبُّكَ
X
നിന്റെ നാഥനല്ല
بِظَلَّامٍ
X
അനീതി ചെയ്യുന്നവന്‍
لِّلْعَبِيدِ
X
ദാസന്‍മാരോട്
﴿41:46﴾ قُلْ
X
നീ പറയുക
أَرَأَيْتُمْ
X
നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ
إِن كَانَ
X
ഇത് (ഈ ഖുര്‍ആന്‍) ആണെങ്കില്‍
مِنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നുള്ളത്
ثُمَّ
X
എന്നിട്ട്
كَفَرْتُم
X
നിങ്ങള്‍ നിഷേധിക്കുകയും ചെയ്തു
بِهِ
X
അതിനെ
مَنْ أَضَلُّ
X
ഏറെ വഴിതെറ്റിയവനാരുണ്ട്
مِمَّنْ
X
ഒരുവനേക്കാള്‍
هُوَ
X
അവനാകുന്നു
فِي شِقَاقٍ
X
എതിര്‍പ്പില്‍
بَعِيدٍ
X
വളരെ അകന്നു പോയ
﴿41:52﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ خَلَقَ
X
സൃഷ്ടിച്ചതാരെന്ന്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
ഉറപ്പായും അവര്‍ പറയും
خَلَقَهُنَّ
X
അവയെ സൃഷ്ടിച്ചിരിക്കുന്നു
الْعَزِيزُ
X
അജയ്യനായിട്ടുള്ളവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿43:9﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ خَلَقَهُمْ
X
ആരാണ് അവരെ സൃഷ്ടിച്ചതെന്ന്
لَيَقُولُنَّ
X
ഉറപ്പായും അവര്‍ പറയും
اللَّهُۖ
X
അല്ലാഹു എന്ന്
فَأَنَّىٰ يُؤْفَكُونَ
X
എന്നിട്ടും എങ്ങനെയാണവര്‍ (സത്യത്തില്‍നിന്ന്) തെറ്റിക്കപ്പെടുന്നത്‌
﴿43:87﴾ مَّنْ
X
അഥവാ യാതൊരുത്തന്
خَشِيَ
X
അവന്‍ ഭയപ്പെട്ടു
الرَّحْمَٰنَ
X
പരമകാരുണികനെ
بِالْغَيْبِ
X
അദൃശ്യനായിരിക്കെ
وَجَاءَ
X
അവന്‍ വന്നെത്തുകയും ചെയ്തു
بِقَلْبٍ
X
മനസ്സോടെ
مُّنِيبٍ
X
പശ്ചാത്തപിക്കുന്ന
﴿50:33﴾ وَمَا لَكُمْ
X
നിങ്ങള്‍ക്കെന്തുപറ്റി?
أَلَّا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കാതിരിക്കാന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلِلَّهِ
X
അല്ലാഹുവിനായിരിക്കെ
مِيرَاثُ
X
അനന്തരാവകാശം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടെയും
لَا يَسْتَوِي
X
സമമാവുകയില്ല
مِنكُم
X
നിങ്ങളില്‍നിന്ന്
مَّنْ أَنفَقَ
X
ചെലവഴിച്ചവര്‍
مِن قَبْلِ الْفَتْحِ
X
വിജയത്തിനുമുമ്പ്
وَقَاتَلَۚ
X
യുദ്ധം ചെയ്തവരും
أُولَٰئِكَ
X
അവര്‍
أَعْظَمُ
X
കൂടുതല്‍ മഹത്വമുള്ളവരാണ്
دَرَجَةً
X
പദവിയാല്‍
مِّنَ الَّذِينَ أَنفَقُوا
X
ചെലവഴിച്ചവരേക്കാള്‍
مِن بَعْدُ
X
അതിനു ശേഷം
وَقَاتَلُواۚ
X
യുദ്ധം ചെയ്തവരേക്കാളും
وَكُلًّا
X
എല്ലാവര്‍ക്കും
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
الْحُسْنَىٰۚ
X
ഉത്തമമായ പ്രതിഫലം
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച്
خَبِيرٌ
X
സൂക്ഷ്മജ്ഞാനമുള്ളവനാണ്
﴿57:10﴾ أَمَّنْ هَٰذَا
X
അതല്ല, ആരാണ്?
الَّذِي
X
ഇവന്‍
هُوَ جُندٌ
X
സൈനികനായിട്ടുള്ള
لَّكُمْ
X
നിങ്ങള്‍ക്ക്
يَنصُرُكُم
X
നിങ്ങളെ സഹായിക്കുന്ന
مِّن دُونِ
X
കൂടാതെ
الرَّحْمَٰنِۚ
X
പരമകാരുണികനെ
إِنِ الْكَافِرُونَ
X
സത്യനിഷേധികളല്ല
إِلَّا فِي غُرُورٍ
X
വഞ്ചനയിലല്ലാതെ
﴿67:20﴾ أَمَّنْ
X
അതല്ല, ആരാണ്?
هَٰذَا
X
ഇവന്‍
الَّذِي يَرْزُقُكُمْ
X
നിങ്ങള്‍ക്ക് ആഹാരം നല്‍കുന്ന
إِنْ أَمْسَكَ
X
അവന്‍(അല്ലാഹു) പിടിച്ചുവെച്ചാല്‍
رِزْقَهُۚ
X
അവന്റെ വിഭവം
بَل
X
എന്നാല്‍
لَّجُّوا
X
അവര്‍ ആണ്ടുപൂണ്ടിരിക്കുന്നു
فِي عُتُوٍّ
X
ധിക്കാരത്തില്‍
وَنُفُورٍ
X
പകയിലും
﴿67:21﴾