Repeated Words in Quran

< >
Total Found : 6
وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
مَّنَعَ
X
അവന്‍ വിലക്കി
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികളെ
أَن يُذْكَرَ
X
സ്മരിക്കപ്പെടുന്നത്
فِيهَا
X
അവയില്‍വെച്ച്
اسْمُهُ
X
അവന്റെ നാമം
وَسَعَىٰ
X
അവന്‍ ശ്രമിക്കുകയും ചെയ്തു
فِي خَرَابِهَاۚ
X
അവയുടെ നാശത്തിന്
أُولَٰئِكَ
X
അവര്‍
مَا كَانَ لَهُمْ
X
അവര്‍ക്ക് ആകാവതല്ല
أَن يَدْخُلُوهَا
X
അവയില്‍ പ്രവേശിക്കല്‍
إِلَّا خَائِفِينَۚ
X
പേടിക്കുന്നവരായിട്ടല്ലാതെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഈ ലോകത്ത്
خِزْيٌ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കഠിനമായ
﴿2:114﴾ أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
إِنَّ إِبْرَاهِيمَ
X
നിശ്ചയം ഇബ്റാഹീം
وَإِسْمَاعِيلَ
X
ഇസ്മാഈലും
وَإِسْحَاقَ
X
ഇസ്ഹാഖും
وَيَعْقُوبَ
X
യഅ്ഖൂബും
وَالْأَسْبَاطَ
X
സന്താനങ്ങളും
كَانُوا
X
അവര്‍ ആയിരുന്നെന്ന്
هُودًا
X
ജൂതര്‍
أَوْ نَصَارَىٰۗ
X
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
قُلْ
X
പറയുക
أَأَنتُمْ
X
നിങ്ങളാണോ
أَعْلَمُ
X
ഏറ്റം നന്നായറിയുന്നത്
أَمِ
X
അതല്ല
اللَّهُۗ
X
അല്ലാഹുവോ
وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
كَتَمَ
X
അവന്‍ മറച്ചുവെച്ചു
شَهَادَةً
X
സാക്ഷ്യം
عِندَهُ
X
തന്റെ വശമുള്ള
مِنَ اللَّهِۗ
X
അല്ലാഹുവില്‍നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿2:140﴾ وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَاكُمْ
X
നാം നിങ്ങളെ ആക്കി
أُمَّةً
X
ഒരു സമുദായം
وَسَطًا
X
സന്തുലിതമായ
لِّتَكُونُوا
X
നിങ്ങളാവാന്‍
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِ
X
ജനങ്ങളുടെ മേല്‍
وَيَكُونَ
X
ആയിരിക്കാനും
الرَّسُولُ
X
ദൂതന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
شَهِيدًاۗ
X
സാക്ഷി
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الْقِبْلَةَ
X
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
X
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
X
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
X
ആര്
يَتَّبِعُ
X
പിന്തുടരുന്നു
الرَّسُولَ
X
ദൂതനെ
مِمَّن يَنقَلِبُ
X
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
X
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
X
അതാണെങ്കിലും
لَكَبِيرَةً
X
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
X
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
X
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
X
അല്ലാഹു
وَمَا كَانَ اللَّهُ
X
അല്ലാഹു അല്ല
لِيُضِيعَ
X
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
X
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
കൃപാലുവാണ്
رَّحِيمٌ
X
കാരുണ്യവാനും
﴿2:143﴾ فَإِذَا قَضَيْتُم
X
നിങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍
مَّنَاسِكَكُمْ
X
നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍
فَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക
كَذِكْرِكُمْ
X
നിങ്ങള്‍ ഓര്‍ത്തിരുന്ന പോലെ
آبَاءَكُمْ
X
നിങ്ങളുടെ പിതാക്കളെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായി
ذِكْرًاۗ
X
സ്മരിക്കുന്നതില്‍
فَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَقُولُ
X
പ്രാര്‍ത്ഥിക്കുന്നവര്‍
رَبَّنَا
X
ഞങ്ങളുടെ രക്ഷിതാവേ
آتِنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
فِي الدُّنْيَا
X
ഐഹികജീവിതത്തില്‍
وَمَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്ത്
مِنْ خَلَاقٍ
X
ഒരംശവും
﴿2:200﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَقُولُ
X
പ്രാര്‍ത്ഥിക്കുന്നവര്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
آتِنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
فِي الدُّنْيَا
X
ഐഹികജീവിതത്തില്‍
حَسَنَةً
X
നല്ലത്
وَفِي الْآخِرَةِ
X
പരലോകത്തും
حَسَنَةً
X
നന്മ
وَقِنَا
X
ഞങ്ങളെ രക്ഷിക്കേണമേ
عَذَابَ النَّارِ
X
നരകശിക്ഷയില്‍ നിന്ന്
﴿2:201﴾ مَّن
X
ആരാണ്
ذَا الَّذِي يُقْرِضُ
X
കടം നല്‍കുന്നവന്‍
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًا
X
ഉത്തമമായ
فَيُضَاعِفَهُ
X
അപ്പോള്‍ അവനത് ഇരട്ടിപ്പിക്കും
لَهُ
X
അവന് വേണ്ടി
أَضْعَافًا
X
ഇരട്ടികളായി
كَثِيرَةًۚ
X
അനേകം
وَاللَّهُ يَقْبِضُ
X
അല്ലാഹുപിടിച്ചുവെക്കുന്നു
وَيَبْسُطُ
X
വിട്ടുകൊടുക്കുകയും ചെയ്യുന്നു
وَإِلَيْهِ
X
അവങ്കലേക്കാണ്
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടുന്നത്
﴿2:245﴾ تِلْكَ الرُّسُلُ
X
ആ ദൂതന്‍മാര്‍
فَضَّلْنَا
X
നാം ശ്രേഷ്ഠത നല്‍കി
بَعْضَهُمْ
X
അവരില്‍ ചിലര്‍ക്ക്
عَلَىٰ بَعْضٍۘ
X
മറ്റുചിലരേക്കാള്‍
مِّنْهُم
X
അവരില്‍ ഉണ്ട്
مَّن كَلَّمَ اللَّهُۖ
X
അല്ലാഹു നേരില്‍ സംസാരിച്ചവര്‍
وَرَفَعَ
X
അവന്‍ ഉയര്‍ത്തി
بَعْضَهُمْ
X
അവരില്‍ ചിലരെ
دَرَجَاتٍۚ
X
ചില പദവികളിലേക്ക്
وَآتَيْنَا
X
നാം നല്‍കി
عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാക്ക്
الْبَيِّنَاتِ
X
വ്യക്തമായ അടയാളങ്ങള്‍
وَأَيَّدْنَاهُ
X
നാം അദ്ദേഹത്തിന് കരുത്തേകി
بِرُوحِ الْقُدُسِۗ
X
പരിശുദ്ധാത്മാവിനാല്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلَ
X
പൊരുതുമായിരുന്നില്ല
الَّذِينَ مِن بَعْدِهِم
X
അവര്‍ക്ക് ശേഷമുള്ളവര്‍
مِّن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നതിന്
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
وَلَٰكِنِ
X
എന്നാല്‍
اخْتَلَفُوا
X
അവര്‍ ഭിന്നിച്ചു
فَمِنْهُم
X
അവരിലുണ്ട്
مَّنْ آمَنَ
X
വിശ്വസിച്ചവര്‍
وَمِنْهُم
X
അവരിലുണ്ട്
مَّن كَفَرَۚ
X
അവിശ്വസിച്ചവര്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلُوا
X
അവര്‍ പരസ്പരം പൊരുതുമായിരുന്നില്ല
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَفْعَلُ
X
ചെയ്യുന്നു
مَا يُرِيدُ
X
അവനുദ്ദേശിക്കുന്നത്
﴿2:253﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ قُلِ
X
നീ പറയുക
اللَّهُمَّ
X
അല്ലാഹുവേ
مَالِكَ
X
ഉടമയായ
الْمُلْكِ
X
ആധിപത്യത്തിന്റെ
تُؤْتِي
X
നീ നല്‍കുന്നു
الْمُلْكَ
X
ആധിപത്യം
مَن تَشَاءُ
X
നീ ഇഛിക്കുന്നവര്‍ക്ക്
وَتَنزِعُ
X
നീ നീക്കിക്കളയുന്നു
الْمُلْكَ
X
ആധിപത്യം
مِمَّن تَشَاءُ
X
നീ ഇഛിക്കുന്നവരില്‍നിന്ന്
وَتُعِزُّ
X
നീ പ്രതാപിയാക്കുന്നു
مَن تَشَاءُ
X
നീ ഉദ്ദേശിക്കുന്നവരെ
وَتُذِلُّ
X
നീ നിന്ദ്യരാക്കുന്നു
مَن تَشَاءُۖ
X
നീ ഉദ്ദേശിക്കുന്നവരെ
بِيَدِكَ
X
നിന്റെ കയ്യിലാണ്
الْخَيْرُۖ
X
സൗഭാഗ്യം
إِنَّكَ
X
തീര്‍ച്ചയായും നീ
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവന്‍ (ആകുന്നു)
﴿3:26﴾ وَمِنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
مَنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِقِنطَارٍ
X
ഒരു (സ്വര്‍ണ)കൂമ്പാരം
يُؤَدِّهِ
X
അത് അവന്‍ തിരിച്ചുതരും
إِلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِدِينَارٍ
X
ഒരു ദീനാര്‍
لَّا يُؤَدِّهِ
X
അത് അവന്‍ തിരിച്ചുനല്‍കുകയില്ല
إِلَيْكَ
X
നിനക്ക്
إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ
X
നീ അവനെ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞതുകൊണ്ടാണ്
لَيْسَ
X
ഇല്ല
عَلَيْنَا
X
നമ്മുടെ മേല്‍
فِي الْأُمِّيِّينَ
X
നിരക്ഷരരുടെ കാര്യത്തില്‍
سَبِيلٌ
X
ഒരു മാര്‍ഗവും(ഒരു കുറ്റവും)
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:75﴾ وَلَقَدْ
X
തീര്‍ച്ചയായും
صَدَقَكُمُ
X
നിങ്ങളോട് നിറവേറ്റിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
وَعْدَهُ
X
അവന്റെ വാഗ്ദാനം
إِذْ تَحُسُّونَهُم
X
നിങ്ങള്‍ അവരെ കൊന്നുകൊണ്ടിരിക്കുമ്പോള്‍, നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍
بِإِذْنِهِۖ
X
അവന്റെ (അല്ലാഹുവിന്റെ) അനുമതിപ്രകാരം
حَتَّىٰ إِذَا فَشِلْتُمْ
X
പിന്നെ നിങ്ങള്‍ ദുര്‍ബലരായിത്തീര്‍ന്നു
وَتَنَازَعْتُمْ
X
നിങ്ങള്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു
فِي الْأَمْرِ
X
കാര്യ(നിര്‍വഹണ)ത്തില്‍
وَعَصَيْتُم
X
നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തു
مِّن بَعْدِ
X
ശേഷം
مَا أَرَاكُم
X
അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നതിന്
مَّا تُحِبُّونَۚ
X
നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്
مِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الدُّنْيَا
X
ഇഹലോകത്തെ (ഐഹിക ലാഭം)
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الْآخِرَةَۚ
X
പരലോകം
ثُمَّ
X
പിന്നെ
صَرَفَكُمْ
X
അവന്‍ നിങ്ങളെ തിരിച്ചുവിട്ടു
عَنْهُمْ
X
അവരില്‍ നിന്ന്
لِيَبْتَلِيَكُمْۖ
X
നിങ്ങളെ പരീക്ഷിക്കാന്‍
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
(അല്ലാഹു)മാപ്പേകിയിരിക്കുന്നു
عَنكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
﴿3:152﴾ فَمِنْهُم
X
എന്നാല്‍ അവരിലുണ്ട്
مَّنْ آمَنَ بِهِ
X
അതില്‍ വിശ്വസിച്ചവര്‍
وَمِنْهُم
X
അവരിലുണ്ട്
مَّن صَدَّ
X
പിന്തിരിഞ്ഞവര്‍
عَنْهُۚ
X
അതില്‍ നിന്ന്
وَكَفَىٰ
X
(അവര്‍ക്ക്) മതി
بِجَهَنَّمَ
X
നരകം
سَعِيرًا
X
കത്തിയാളുന്ന തീയാലുള്ള
﴿4:55﴾ مَّن يُطِعِ
X
അനുസരിക്കുന്നവനാരോ
الرَّسُولَ
X
ദൈവദൂതനെ
فَقَدْ أَطَاعَ
X
തീര്‍ച്ചയായും അവന്‍ അനുസരിച്ചിരിക്കുന്നു
اللَّهَۖ
X
അല്ലാഹുവിനെ
وَمَن
X
ആരെങ്കിലും
تَوَلَّىٰ
X
പിന്തിരിഞ്ഞുപോയാല്‍
فَمَا أَرْسَلْنَاكَ
X
നാം നിന്നെ നിയോഗിച്ചിട്ടില്ല
عَلَيْهِمْ
X
അവരുടെമേല്‍
حَفِيظًا
X
കാവല്‍ക്കാരനായി
﴿4:80﴾ مَّن يَشْفَعْ
X
ശിപാര്‍ശ ചെയ്യുന്നവന്‍
شَفَاعَةً حَسَنَةً
X
നല്ല ശിപാര്‍ശ
يَكُن لَّهُ
X
അവന് ഉണ്ടാകും (ലഭിക്കും)
نَصِيبٌ
X
ഒരു പങ്ക്, വിഹിതം
مِّنْهَاۖ
X
അതില്‍ നിന്ന്
وَمَن يَشْفَعْ
X
ശിപാര്‍ശ ചെയ്യുന്നവന്‍
شَفَاعَةً سَيِّئَةً
X
ചീത്ത ശിപാര്‍ശ
يَكُن لَّهُ
X
അവന് ഉണ്ടാകും (ലഭിക്കും)
كِفْلٌ
X
ഒരു വിഹിതം
مِّنْهَاۗ
X
അതില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
مُّقِيتًا
X
മേല്‍നോട്ടം വഹിക്കുന്നവന്‍
﴿4:85﴾ هَا أَنتُمْ هَٰؤُلَاءِ
X
നിങ്ങളിതാ
جَادَلْتُمْ
X
തര്‍ക്കിക്കുന്നു (വാദിക്കുന്നു)
عَنْهُمْ
X
അവര്‍ക്ക് വേണ്ടി
فِي الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തില്‍
فَمَن يُجَادِلُ
X
എന്നാല്‍ ആരാണ് തര്‍ക്കിക്കുക
اللَّهَ
X
അല്ലാഹുവിനോട്
عَنْهُمْ
X
അവര്‍ക്ക് വേണ്ടി
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍
أَم مَّن
X
അല്ലെങ്കില്‍ ആരാണ്
يَكُونُ
X
ആവുക
عَلَيْهِمْ
X
അവരുടെമേല്‍
وَكِيلًا
X
വക്കാലത്ത്(ബാധ്യത) ഏറ്റെടുക്കുന്നവന്‍
﴿4:109﴾ وَمَنْ أَحْسَنُ
X
ഏറെ ഉത്തമനായി ആരുണ്ട്
دِينًا
X
ജീവിത രീതി(യാല്‍) സ്വീകരിച്ച
مِّمَّنْ أَسْلَمَ
X
സമര്‍പ്പിച്ചവനേക്കാള്‍
وَجْهَهُ
X
തന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَهُوَ مُحْسِنٌ
X
അവന്‍ നന്മപ്രവര്‍ത്തിക്കുന്നവനായി
وَاتَّبَعَ
X
അവന്‍ പിന്തുടരുകയും ചെയ്തു
مِلَّةَ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം
حَنِيفًاۗ
X
നിഷ്കളങ്കനായി
وَاتَّخَذَ
X
സ്വീകരിച്ചിരിക്കുന്നു, ആക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
إِبْرَاهِيمَ
X
ഇബ്റാഹീമിനെ
خَلِيلًا
X
ഉറ്റമിത്രമായി
﴿4:125﴾ مَّن كَانَ يُرِيدُ
X
വല്ലവനും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ الدُّنْيَا
X
ഇഹലോകത്തിലെ പ്രതിഫലം
فَعِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കലാണ്
ثَوَابُ الدُّنْيَا
X
ഇഹലോകത്തിലെ പ്രതിഫലം
وَالْآخِرَةِۚ
X
പരലോകത്തിലേയും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
سَمِيعًا
X
എല്ലാം കേള്‍ക്കുന്നവന്‍
بَصِيرًا
X
സൂക്ഷ്മമായി കാണുന്നവന്‍
﴿4:134﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും
نَحْنُ
X
ഞങ്ങള്‍
أَبْنَاءُ اللَّهِ
X
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
X
അവന് പ്രിയപ്പെട്ടവരും
قُلْ
X
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
X
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
X
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
X
അല്ല
أَنتُم
X
നിങ്ങള്‍
بَشَرٌ
X
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
X
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
X
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
X
അവനിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿5:18﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
عَلَيْكُمْ
X
നിങ്ങളുടെമേല്‍ ബാധ്യതയുള്ളത്
أَنفُسَكُمْۖ
X
നിങ്ങളുടെ ശരീരങ്ങളാണ്(നിങ്ങളുടെ കാര്യമാണ്)
لَا يَضُرُّكُم
X
നിങ്ങള്‍ക്ക് ദ്രോഹം വരുത്തുകയില്ല
مَّن ضَلَّ
X
വഴിപിഴച്ചവര്‍
إِذَا اهْتَدَيْتُمْۚ
X
നിങ്ങള്‍ നേര്‍വഴി പ്രാപിച്ചാല്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًا
X
എല്ലാവരുടെയും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി
﴿5:105﴾ مَّن
X
വല്ലയാളും
يُصْرَفْ
X
അത് (ശിക്ഷ) ഒഴിവാക്കപ്പെടുന്നു (എങ്കില്‍)
عَنْهُ
X
അവനില്‍നിന്ന്
يَوْمَئِذٍ
X
അന്ന്
فَقَدْ رَحِمَهُۚ
X
ഉറപ്പായും അവന്‍ (അല്ലാഹു)അവനെ അനുഗ്രഹിച്ചിരിക്കുന്നു
وَذَٰلِكَ
X
അതാണ്
الْفَوْزُ
X
വിജയം
الْمُبِينُ
X
വ്യക്തമായ
﴿6:16﴾ وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّنِ افْتَرَىٰ
X
കെട്ടിച്ചമച്ചവനെക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ
X
അല്ലെങ്കില്‍
كَذَّبَ
X
അവര്‍ തള്ളിപ്പറഞ്ഞു(തള്ളിപ്പറഞ്ഞവനെക്കാള്‍)
بِآيَاتِهِۗ
X
അവന്റെ വചനങ്ങളെ
إِنَّهُ لَا يُفْلِحُ
X
തീര്‍ച്ചയായും വിജയിക്കുകയില്ല
الظَّالِمُونَ
X
അക്രമികള്‍
﴿6:21﴾ وَمِنْهُم
X
അവരുടെ കൂട്ടത്തിലുണ്ട്
مَّن
X
ചിലര്‍
يَسْتَمِعُ
X
അവര്‍ ശ്രദ്ധിച്ചുകേള്‍ക്കും
إِلَيْكَۖ
X
നിന്നിലേക്ക് (നീ പറയുന്നത്)
وَجَعَلْنَا
X
നാം ഉണ്ടാക്കിയിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളിന്മേല്‍
أَكِنَّةً
X
മൂടികള്‍
أَن يَفْقَهُوهُ
X
അവരത് മനസ്സിലാക്കാന്‍(മനസ്സിലാക്കാതിരിക്കാന്‍)
وَفِي آذَانِهِمْ
X
അവരുടെ കാതുകള്‍ക്ക്
وَقْرًاۚ
X
അടപ്പ്
وَإِن يَرَوْا
X
അവര്‍ കണ്ടാലും
كُلَّ آيَةٍ
X
എല്ലാ തെളിവുകളും
لَّا يُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
بِهَاۚ
X
അവയില്‍
حَتَّىٰ
X
എത്രത്തോളമെന്നാല്‍
إِذَا جَاءُوكَ
X
അവര്‍ നിന്റെയടുത്ത് വന്നാല്‍
يُجَادِلُونَكَ
X
നിന്നോട് തര്‍ക്കിക്കാന്‍
يَقُولُ
X
പറയും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِنْ
X
അല്ല
هَٰذَا
X
ഇത്
إِلَّا
X
അല്ലാതെ
أَسَاطِيرُ
X
കെട്ടുകഥകള്‍
الْأَوَّلِينَ
X
പൂര്‍വികരുടെ
﴿6:25﴾ قُلْ
X
നീ പറയുക(ചോദിക്കുക)
أَرَأَيْتُمْ
X
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
إِنْ أَخَذَ اللَّهُ
X
അല്ലാഹു പിടിച്ചെടുത്താല്‍(നഷ്ടപ്പെടുത്തിയാല്‍)
سَمْعَكُمْ
X
നിങ്ങളുടെ കേള്‍വി
وَأَبْصَارَكُمْ
X
നിങ്ങളുടെ കാഴ്ചകളും
وَخَتَمَ
X
അവന്‍ മുദ്രവയ്ക്കുകയും ചെയ്തു
عَلَىٰ قُلُوبِكُم
X
നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്
مَّنْ
X
ആരാണ്
إِلَٰهٌ
X
ഒരു ദൈവം
غَيْرُ اللَّهِ
X
അല്ലാഹുവല്ലാതെ
يَأْتِيكُم بِهِۗ
X
അവന്‍ നിങ്ങള്‍ക്കത് വീണ്ടെടുത്ത് തരും
انظُرْ
X
നീ നോക്കൂ
كَيْفَ
X
എങ്ങനെയാണ്
نُصَرِّفُ
X
നാം വിവരിച്ചുകൊടുക്കുന്നതെന്ന്
الْآيَاتِ
X
തെളിവുകള്‍
ثُمَّ
X
എന്നിട്ടും
هُمْ
X
അവര്‍
يَصْدِفُونَ
X
അവര്‍ പിന്തിരിഞ്ഞുപോകുന്നു
﴿6:46﴾ وَتِلْكَ
X
അത്
حُجَّتُنَا
X
നമ്മുടെ ന്യായം
آتَيْنَاهَا
X
അത് നാം നല്‍കി
إِبْرَاهِيمَ
X
ഇബ്റാഹീമിന്
عَلَىٰ قَوْمِهِۚ
X
തന്റെ ജനതക്കെതിരെ
نَرْفَعُ
X
നാം ഉയര്‍ത്തിക്കൊടുക്കുന്നു
دَرَجَاتٍ
X
പദവികള്‍
مَّن
X
ചിലര്‍ക്ക്
نَّشَاءُۗ
X
നാമിച്ഛിക്കുന്നു(നാമിച്ഛിക്കുന്ന)
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
حَكِيمٌ
X
യുക്തിമാനാണ്
عَلِيمٌ
X
അഭിജ്ഞനും
﴿6:83﴾ وَمَنْ
X
ആരുണ്ട്?
أَظْلَمُ
X
വലിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിയുണ്ടാക്കി
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ
X
അല്ലെങ്കില്‍
قَالَ
X
അവന്‍ പറഞ്ഞു(വാദിച്ചു)
أُوحِيَ
X
ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നുവെന്ന്
إِلَيَّ
X
തനിക്ക്
وَلَمْ يُوحَ
X
(യഥാര്‍ഥത്തില്‍) ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടില്ല
إِلَيْهِ
X
അവന്
شَيْءٌ
X
ഒന്നും
وَمَن
X
ഒരാളെക്കാളും
قَالَ
X
അവന്‍ പറഞ്ഞു(വീമ്പ് പറഞ്ഞു)
سَأُنزِلُ
X
ഞാന്‍ അവതരിപ്പിക്കും
مِثْلَ
X
പോലുള്ളത്
مَا أَنزَلَ اللَّهُۗ
X
അല്ലാഹു അവതരിപ്പിച്ചത്
وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذِ
X
സന്ദര്‍ഭം
الظَّالِمُونَ
X
അക്രമികള്‍
فِي غَمَرَاتِ
X
വേദനയില്‍ (വെപ്രാളത്തില്‍)
الْمَوْتِ
X
മരണത്തിന്റെ
وَالْمَلَائِكَةُ
X
മലക്കുകളായിരിക്കെ
بَاسِطُو
X
നീട്ടിയവര്‍
أَيْدِيهِمْ
X
അവരുടെ കൈകള്‍
أَخْرِجُوا
X
നിങ്ങള്‍ പുറത്ത് തള്ളുക
أَنفُسَكُمُۖ
X
നിങ്ങളുടെ ആത്മാക്കളെ
الْيَوْمَ
X
ഇന്ന്
تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലമായി നല്‍കപ്പെടും
عَذَابَ
X
ശിക്ഷ
الْهُونِ
X
നിന്ദ്യമായ
بِمَا كُنتُمْ تَقُولُونَ
X
നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
غَيْرَ
X
അല്ലാത്തത്
الْحَقِّ
X
സത്യം
وَكُنتُمْ
X
നിങ്ങളായിരുന്നു
عَنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളെ
تَسْتَكْبِرُونَ
X
നിങ്ങള്‍ അഹങ്കാരത്തോടെ തള്ളിക്കളയുന്നു
﴿6:93﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
X
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
X
സാക്ഷികള്‍
إِذْ
X
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
X
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
X
ഇത്
فَمَنْ
X
അപ്പോള്‍ ആരുണ്ട്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
لِّيُضِلَّ
X
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
X
ജനങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿6:144﴾ أَوْ تَقُولُوا
X
അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാല്‍
لَوْ
X
എങ്കില്‍
أَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
أُنزِلَ
X
ഇറക്കപ്പെട്ടു
عَلَيْنَا
X
ഞങ്ങള്‍ക്ക്
الْكِتَابُ
X
വേദഗ്രന്ഥം
لَكُنَّا
X
ഞങ്ങളാകുമായിരുന്നു
أَهْدَىٰ
X
കൂടുതല്‍ സന്മാര്‍ഗം പ്രാപിച്ചവര്‍
مِنْهُمْۚ
X
അവരെക്കാള്‍
فَقَدْ جَاءَكُم
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
بَيِّنَةٌ
X
തെളിഞ്ഞ പ്രമാണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَهُدًى
X
മാര്‍ഗദര്‍ശനവും
وَرَحْمَةٌۚ
X
കാരുണ്യവും
فَمَنْ
X
ഇനി ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّن
X
ഒരാളെക്കാള്‍
كَذَّبَ
X
അവന്‍ കള്ളമാക്കി തള്ളി
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَصَدَفَ
X
അവന്‍ പുറംതിരിയുകയും ചെയ്തു
عَنْهَاۗ
X
അവയില്‍നിന്ന്
سَنَجْزِي
X
നാം പ്രതിഫലമായി നല്‍കും
الَّذِينَ يَصْدِفُونَ
X
പുറംതിരിയുന്നവര്‍ക്ക്
عَنْ آيَاتِنَا
X
നമ്മുടെ തെളിവുകളില്‍നിന്ന്
سُوءَ
X
ദുര്‍ഭഗമായ, കടുത്ത
الْعَذَابِ
X
ശിക്ഷ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَصْدِفُونَ
X
അവര്‍ പിന്‍മാറുന്നു
﴿6:157﴾ فَمَنْ
X
അപ്പോള്‍ ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ അവന്‍ കള്ളമാക്കിത്തള്ളി
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
أُولَٰئِكَ
X
അവര്‍
يَنَالُهُمْ
X
അവര്‍ക്ക് ലഭിക്കും
نَصِيبُهُم
X
തങ്ങളുടെ വിഹിതം
مِّنَ الْكِتَابِۖ
X
ദൈവത്തിന്റെ വിധിതീര്‍പ്പനുസരിച്ചുള്ള
حَتَّىٰ إِذَا جَاءَتْهُمْ
X
അങ്ങനെ അവരുടെ അടുത്ത് ചെല്ലുമ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
يَتَوَفَّوْنَهُمْ
X
അവര്‍ അവരെ മരിപ്പിക്കാനായി
قَالُوا
X
അവര്‍ ചോദിക്കും
أَيْنَ
X
എവിടെ
مَا كُنتُمْ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവര്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവിനെ വിട്ട്
قَالُوا
X
അവര്‍ പറയും
ضَلُّوا
X
അവര്‍ വിട്ടുപോയിരിക്കുന്നു
عَنَّا
X
ഞങ്ങളെ
وَشَهِدُوا
X
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവര്‍ ആയിരുന്നു(വെന്ന്)
كَافِرِينَ
X
സത്യനിഷേധികള്‍
﴿7:37﴾ وَمِمَّنْ خَلَقْنَا
X
നാം സൃഷ്ടിച്ചവരിലുണ്ട്
أُمَّةٌ
X
ഒരു വിഭാഗം
يَهْدُونَ
X
അവര്‍ മാര്‍ഗദര്‍ശനം നല്‍കുന്നു
بِالْحَقِّ
X
സത്യമനുസരിച്ച്
وَبِهِ
X
അതനുസരിച്ചു തന്നെ
يَعْدِلُونَ
X
അവര്‍ നീതി നടത്തുന്നു
﴿7:181﴾ فَإِمَّا تَثْقَفَنَّهُمْ
X
അതിനാല്‍ അവരെ നീ കണ്ട്മുട്ടിയാല്‍
فِي الْحَرْبِ
X
യുദ്ധത്തില്‍
فَشَرِّدْ
X
വിരട്ടിയോടിക്കുക
بِهِم
X
അവരെക്കൊണ്ട്
مَّنْ
X
ആളുകളെ
خَلْفَهُمْ
X
അവരുടെ പിറകിലുള്ളതായ
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَذَّكَّرُونَ
X
പാഠം സ്വീകരിക്കുന്നവര്‍
﴿8:57﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَقُولُ
X
(ഇങ്ങനെ)പറയുന്നവര്‍
ائْذَن لِّي
X
എനിക്ക് ഇളവനുവദിച്ചാലും
وَلَا تَفْتِنِّيۚ
X
എന്നെ കുഴപ്പത്തില്‍ അകപ്പെടുത്താതിരുന്നാലും
أَلَا
X
അറിയുക
فِي الْفِتْنَةِ
X
കുഴപ്പത്തില്‍ തന്നെയാണ്
سَقَطُواۗ
X
അവര്‍ വീണിരിക്കുന്നത്
وَإِنَّ جَهَنَّمَ
X
തീര്‍ച്ചയായും നരകം
لَمُحِيطَةٌ
X
വലയം ചെയ്യുന്നതാകുന്നു
بِالْكَافِرِينَ
X
സത്യനിഷേധികളെ
﴿9:49﴾ وَمِنْهُم
X
അക്കൂട്ടത്തിലുണ്ട്
مَّن يَلْمِزُكَ
X
നിന്നെ ആക്ഷേപിക്കുന്നവര്‍
فِي الصَّدَقَاتِ
X
ദാന ധര്‍മങ്ങളുടെ (വിതരണ)കാര്യത്തില്‍
فَإِنْ أُعْطُوا
X
അവര്‍ക്ക് നല്‍കപ്പെട്ടാല്‍
مِنْهَا
X
അതില്‍ നിന്ന്
رَضُوا
X
അവര്‍ തൃപ്തരാകും
وَإِن لَّمْ يُعْطَوْا
X
അവര്‍ക്ക് നല്‍കപ്പെട്ടില്ലെങ്കില്‍
مِنْهَا
X
അതില്‍ നിന്ന്
إِذَا هُمْ
X
അപ്പോഴവര്‍
يَسْخَطُونَ
X
കോപാകുലരാകും
﴿9:58﴾ وَمِنْهُم
X
അവരിലുണ്ട്
مَّنْ عَاهَدَ اللَّهَ
X
അല്ലാഹുവോടു കരാര്‍ ചെയ്തവര്‍
لَئِنْ آتَانَا
X
അല്ലാഹു ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍
مِن فَضْلِهِ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
لَنَصَّدَّقَنَّ
X
തീര്‍ച്ചയായും തങ്ങള്‍ ദാനം ചെയ്യുമെന്ന്
وَلَنَكُونَنَّ
X
ഞങ്ങളാവുകയും ചെയ്യുമെന്നും
مِنَ الصَّالِحِينَ
X
സച്ചരിതരില്‍
﴿9:75﴾ وَمِمَّنْ حَوْلَكُم
X
നിങ്ങള്‍ക്ക് ചുറ്റുമുള്ളവരിലുണ്ട്
مِّنَ الْأَعْرَابِ
X
ഗ്രാമീണ അറബികളായ
مُنَافِقُونَۖ
X
കപടവിശ്വാസികള്‍
وَمِنْ أَهْلِ الْمَدِينَةِۖ
X
മദീനാനിവാസികളിലുമുണ്ട്
مَرَدُوا
X
അവര്‍ കടുത്തുപോയിരിക്കുന്നു
عَلَى النِّفَاقِ
X
കാപട്യത്തില്‍
لَا تَعْلَمُهُمْۖ
X
നിനക്കവരെ അറിയുകയില്ല
نَحْنُ نَعْلَمُهُمْۚ
X
നാം അവരെ അറിയുന്നു
سَنُعَذِّبُهُم
X
നാം അവരെ ശിക്ഷിക്കും
مَّرَّتَيْنِ
X
രണ്ടുതവണ
ثُمَّ
X
പിന്നീട്
يُرَدُّونَ
X
അവര്‍ തള്ളപ്പെടുകയും ചെയ്യും
إِلَىٰ عَذَابٍ
X
ശിക്ഷയിലേക്ക്
عَظِيمٍ
X
ഭീകരമായ
﴿9:101﴾ أَفَمَنْ أَسَّسَ
X
സ്ഥാപിച്ചവനാണോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ تَقْوَىٰ
X
ഭക്തിയിന്മേല്‍
مِنَ اللَّهِ
X
അല്ലാഹുവോടുള്ള
وَرِضْوَانٍ
X
പ്രീതിയിലും
خَيْرٌ
X
ഉത്തമന്‍
أَم مَّنْ أَسَّسَ
X
അതോ സ്ഥാപിച്ചവനോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ شَفَا
X
വക്കില്‍
جُرُفٍ
X
മണല്‍ത്തട്ടിന്റെ
هَارٍ
X
പൊളിഞ്ഞുവീഴാന്‍ പോകുന്ന
فَانْهَارَ
X
അങ്ങനെ അത് തകര്‍ന്ന് വീണു
بِهِ
X
അവനെയും കൊണ്ട്
فِي نَارِ جَهَنَّمَۗ
X
നരകത്തീയില്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿9:109﴾ وَإِذَا مَا أُنزِلَتْ
X
അവതീര്‍ണമായാല്‍
سُورَةٌ
X
ഏതെങ്കിലുമൊരദ്ധ്യായം
فَمِنْهُم
X
അവരിലുണ്ടാകും
مَّن يَقُولُ
X
ചോദിക്കുന്നവര്‍
أَيُّكُمْ
X
നിങ്ങളില്‍ ആര്‍ക്കാണ്
زَادَتْهُ
X
വര്‍ദ്ധിപ്പിച്ചത്
هَٰذِهِ
X
ഇത്
إِيمَانًاۚ
X
വിശ്വാസം
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
فَزَادَتْهُمْ
X
അവര്‍ക്കിത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു
إِيمَانًا
X
വിശ്വാസം
وَهُمْ يَسْتَبْشِرُونَ
X
അവര്‍ (അതില്‍) സന്തോഷിക്കുകയും ചെയ്യുന്നു
﴿9:124﴾ فَمَنْ أَظْلَمُ
X
കടുത്ത അക്രമി ആരാണ്
مِمَّنِ افْتَرَىٰ
X
കെട്ടിചമച്ചവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ കള്ളമാക്കി തള്ളിയവനേക്കാള്‍
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
إِنَّهُ
X
നിശ്ചയം
لَا يُفْلِحُ
X
വിജയിക്കുകയില്ല
الْمُجْرِمُونَ
X
പാപികള്‍
﴿10:17﴾ قُلْ
X
നീ ചോദിക്കുക
مَن يَرْزُقُكُم
X
നിങ്ങള്‍ക്ക് അന്നം നല്‍കുന്നതാരാണ്
مِّنَ السَّمَاءِ
X
ആകാശത്ത് നിന്ന്
وَالْأَرْضِ
X
ഭൂമിയില്‍ നിന്നും
أَمَّن يَمْلِكُ
X
ആരാണ് അധീനപ്പെടുത്തുന്നത്
السَّمْعَ
X
കേള്‍വിയെ
وَالْأَبْصَارَ
X
കാഴ്ചകളെയും
وَمَن يُخْرِجُ
X
പുറത്തെടുക്കുന്നതാരാണ്
الْحَيَّ
X
ജീവനുള്ളതിനെ
مِنَ الْمَيِّتِ
X
ജീവനില്ലാത്തതില്‍ നിന്ന്
وَيُخْرِجُ
X
പുറത്തെടുക്കുന്നവനും
الْمَيِّتَ
X
ജീവനില്ലാത്തതിനെ
مِنَ الْحَيِّ
X
ജീവനുള്ളതില്‍ നിന്ന്
وَمَن يُدَبِّرُ
X
നിയന്ത്രിക്കുന്നതാരാണ്
الْأَمْرَۚ
X
കാര്യം
فَسَيَقُولُونَ
X
അവര്‍ പറയും
اللَّهُۚ
X
അല്ലാഹു
فَقُلْ
X
അപ്പോള്‍ അവരോട് ചോദിക്കുക
أَفَلَا تَتَّقُونَ
X
എന്നിട്ടും നിങ്ങള്‍ സൂക്ഷമത പാലിക്കുന്നില്ലേ
﴿10:31﴾ قُلْ
X
നീ ചോദിക്കുക
هَلْ
X
ഉണ്ടോ
مِن شُرَكَائِكُم
X
നിങ്ങള്‍ (ദൈവത്തിന്റെ) പങ്കാളിയാക്കിയവരില്‍
مَّن يَبْدَأُ
X
ആരംഭിക്കുന്നവര്‍
الْخَلْقَ
X
സൃഷ്ടി
ثُمَّ
X
പിന്നെ
يُعِيدُهُۚ
X
അതാവര്‍ത്തിക്കുകയും ചെയ്യുന്നു
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
يَبْدَأُ
X
ആരംഭിക്കുന്നു
الْخَلْقَ
X
സൃഷ്ടി
ثُمَّ
X
പിന്നെ
يُعِيدُهُۖ
X
അവന്‍ അതാവര്‍ത്തിക്കുകയും ചെയ്യുന്നു
فَأَنَّىٰ
X
എന്നിട്ടും എങ്ങോട്ടാണ്
تُؤْفَكُونَ
X
നിങ്ങള്‍ വ്യതിചലിക്കപ്പെടുന്നത്
﴿10:34﴾ قُلْ
X
നീ ചോദിക്കുക
هَلْ
X
ഉണ്ടോ
مِن شُرَكَائِكُم
X
നിങ്ങള്‍(അല്ലാഹുവില്‍) പങ്കാളികളാക്കിയവരില്‍
مَّن يَهْدِي
X
നയിക്കുന്നവര്‍
إِلَى الْحَقِّۚ
X
സത്യത്തിലേക്ക്
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
يَهْدِي
X
മാര്‍ഗ ദര്‍ശനം നല്‍കുന്നു
لِلْحَقِّۗ
X
സത്യത്തിലേക്ക്
أَفَمَن يَهْدِي
X
അപ്പോള്‍ മാര്‍ഗദര്‍ശനം ചെയ്യുന്നവനാണോ
إِلَى الْحَقِّ
X
സത്യത്തിലേക്ക്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن يُتَّبَعَ
X
പിന്‍തുടരപ്പെടാന്‍
أَمَّن لَّا يَهِدِّي
X
അതോ സ്വയം നേര്‍വഴികാണാത്തവനോ
إِلَّا أَن يُهْدَىٰۖ
X
മാര്‍ഗദര്‍ശനം നല്‍കപ്പെട്ടാലല്ലാതെ
فَمَا لَكُمْ
X
നിങ്ങള്‍ക്കെന്തുപറ്റി
كَيْفَ
X
എങ്ങനെയാണ്
تَحْكُمُونَ
X
നിങ്ങള്‍ തീരുമാനമെടുക്കുന്നത്
﴿10:35﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يُؤْمِنُ
X
വിശ്വസിക്കുന്നവര്‍
بِهِ
X
അതില്‍ (ഖുര്‍ആനില്‍)
وَمِنْهُم
X
അവരിലുണ്ട്
مَّن لَّا يُؤْمِنُ
X
വിശ്വസിക്കാത്തവരും
بِهِۚ
X
അതില്‍
وَرَبُّكَ
X
നിന്റെ നാഥന്‍
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِالْمُفْسِدِينَ
X
കുഴപ്പക്കാരെ
﴿10:40﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَسْتَمِعُونَ
X
ശ്രദ്ധിച്ചുകേട്ടുകൊണ്ടിരിക്കുന്നവര്‍
إِلَيْكَۚ
X
നിന്നെ
أَفَأَنتَ
X
എന്നാല്‍ നീയാണോ
تُسْمِعُ
X
നീ കേള്‍പ്പിക്കുന്നു
الصُّمَّ
X
ബധിരന്മാരെ
وَلَوْ كَانُوا
X
അവരാണെങ്കിലും
لَا يَعْقِلُونَ
X
അവര്‍ ചിന്തിക്കുന്നില്ല
﴿10:42﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَنظُرُ
X
ഉറ്റുനോക്കുന്നവര്‍
إِلَيْكَۚ
X
നിന്നെ
أَفَأَنتَ
X
എന്നാല്‍ നീയാണോ
تَهْدِي
X
നീ വഴി കാണിക്കുന്നു
الْعُمْيَ
X
അന്ധന്മാര്‍ക്ക്
وَلَوْ كَانُوا
X
അവരാണെങ്കിലും
لَا يُبْصِرُونَ
X
അവര്‍ കാണുന്നില്ല
﴿10:43﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ افْتَرَىٰ
X
കെട്ടിച്ചമച്ചവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًاۚ
X
കള്ളം
أُولَٰئِكَ
X
അവര്‍
يُعْرَضُونَ
X
അവര്‍ കൊണ്ടുവരപ്പെട്ടു
عَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ (സന്നിധി)യില്‍
وَيَقُولُ
X
അപ്പോള്‍ പറയും
الْأَشْهَادُ
X
സാക്ഷികള്‍
هَٰؤُلَاءِ
X
ഇവര്‍
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞിരുന്നവരാണ്
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ പേരില്‍
أَلَا
X
അറിയുക
لَعْنَةُ اللَّهِ
X
അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികളുടെ മേലാണ്
﴿11:18﴾ قِيلَ
X
പറയപ്പെട്ടു
يَا نُوحُ
X
നൂഹേ
اهْبِطْ
X
നീ ഇറങ്ങുക
بِسَلَامٍ مِّنَّا
X
നമ്മില്‍നിന്നുള്ള സമാധാനത്തോടെ
وَبَرَكَاتٍ
X
അനുഗ്രഹങ്ങളോടെയും
عَلَيْكَ
X
നിനക്ക്
وَعَلَىٰ أُمَمٍ
X
ചിലസമൂഹങ്ങള്‍ക്കും
مِّمَّن مَّعَكَۚ
X
നിന്നോടൊപ്പമുള്ള
وَأُمَمٌ
X
മറ്റു ചില സമൂഹങ്ങള്‍
سَنُمَتِّعُهُمْ
X
അവര്‍ക്ക് നാം ജീവിതവിഭവം നല്‍കും
ثُمَّ يَمَسُّهُم
X
പിന്നെ അവരെ ബാധിക്കുകയും ചെയ്യും
مِّنَّا
X
നമ്മില്‍നിന്ന്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿11:48﴾ فَلَمَّا جَاءَ
X
അങ്ങനെ വന്നെത്തിയപ്പോള്‍
أَمْرُنَا
X
നമ്മുടെ കല്‍പന
جَعَلْنَا
X
നാം ആക്കി
عَالِيَهَا
X
ആ നാടിന്റെ മേല്‍ഭാഗത്തെ
سَافِلَهَا
X
അതിന്റെ അടിഭാഗം
وَأَمْطَرْنَا
X
നാം വര്‍ഷിപ്പിച്ചു
عَلَيْهَا
X
ആ നാടിനുമേല്‍
حِجَارَةً
X
കല്ലുകള്‍
مِّن سِجِّيلٍ
X
മണ്‍കട്ടകളാലുള്ള
مَّنضُودٍ
X
അട്ടിയട്ടിയായി ചൂളവെച്ച
﴿11:82﴾ فَلَوْلَا كَانَ
X
ഉണ്ടാകാതിരുന്നതെന്തുകൊണ്ട്?
مِنَ الْقُرُونِ
X
തലമുറകളില്‍
مِن قَبْلِكُمْ
X
നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ
أُولُو بَقِيَّةٍ
X
ഉത്തമ പാരമ്പര്യമുള്ള ഒരു വിഭാഗം
يَنْهَوْنَ
X
അവര്‍ തടയുന്നു
عَنِ الْفَسَادِ
X
കുഴപ്പമുണ്ടാക്കുന്നത്
فِي الْأَرْضِ
X
ഭൂമിയില്‍
إِلَّا قَلِيلًا
X
കുറച്ചുപേരൊഴികെ
مِّمَّنْ أَنجَيْنَا
X
നാം രക്ഷപ്പെടുത്തിയവരില്‍ നിന്ന്
مِنْهُمْۗ
X
അവരില്‍ നിന്നും
وَاتَّبَعَ
X
പിറകെ പോയി
الَّذِينَ ظَلَمُوا
X
അക്രമികള്‍
مَا أُتْرِفُوا فِيهِ
X
തങ്ങള്‍ക്ക് സമൃദ്ധമായി നല്‍കപ്പെട്ട സുഖഭോഗങ്ങളുടെ
وَكَانُوا
X
അവരായിരുന്നു
مُجْرِمِينَ
X
കുറ്റവാളികള്‍
﴿11:116﴾ فَبَدَأَ
X
അങ്ങനെ അദ്ദേഹം(പരിശോധന)തുടങ്ങി
بِأَوْعِيَتِهِمْ
X
അവരുടെ ഭാണ്ഡങ്ങളില്‍
قَبْلَ
X
(പരിശോധിക്കുന്നതിന്ന്)മുമ്പ്
وِعَاءِ
X
ഭാണ്ഡം
أَخِيهِ
X
തന്റെ സഹോദരന്റെ
ثُمَّ
X
പിന്നെ
اسْتَخْرَجَهَا
X
അദ്ദേഹം അത് പുറത്തെടുത്തു
مِن
X
ഭാണ്ഡത്തില്‍നിന്ന്
وِعَاءِ أَخِيهِۚ
X
തന്റെ സഹോദരന്റെ
كَذَٰلِكَ
X
അപ്രകാരം
كِدْنَا
X
നാം തന്ത്രം പ്രയോഗിച്ചു
لِيُوسُفَۖ
X
യൂസുഫിന് വേണ്ടി
مَا كَانَ
X
(അദ്ദേഹത്തിന്) ഭൂഷണമായിരുന്നില്ല
لِيَأْخُذَ
X
പിടിച്ചുവെക്കാന്‍
أَخَاهُ
X
തന്റെ സഹോദരനെ
فِي دِينِ
X
നിയമമനുസരിച്ച്
الْمَلِكِ
X
രാജാവിന്റെ
إِلَّا أَن يَشَاءَ
X
ഉദ്ദേശിച്ചിരുന്നെങ്കിലല്ലാതെ
اللَّهُۚ
X
അല്ലാഹു
نَرْفَعُ
X
നാം ഉയര്‍ത്തുന്നു
دَرَجَاتٍ
X
പലപദവികള്‍
مَّن نَّشَاءُۗ
X
നാം ഇച്ഛിക്കുന്നവരെ
وَفَوْقَ
X
മീതെയുണ്ട്
كُلِّ
X
എല്ലാവരുടെയും
ذِي عِلْمٍ
X
അറിവുള്ള
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
﴿12:76﴾ سَوَاءٌ
X
സമമാണ്
مِّنكُم
X
നിങ്ങളിലെ
مَّنْ
X
ഒരാള്‍
أَسَرَّ
X
പതുക്കെയാക്കി
الْقَوْلَ
X
സംസാരത്തെ
وَمَن
X
ഒരാളും
جَهَرَ
X
അത് പരസ്യമാക്കിയ
بِهِ
X
ഒരാളും
وَمَنْ
X
അവനാകുന്നു
هُوَ مُسْتَخْفٍ
X
മറഞ്ഞിരിക്കുന്നവന്‍
بِاللَّيْلِ
X
രാത്രിയില്‍
وَسَارِبٌ
X
ഇറങ്ങി നടക്കുന്നവനും
بِالنَّهَارِ
X
പകലില്‍
﴿13:10﴾ وَلَقَدْ
X
തീര്‍ച്ചയായും
بَعَثْنَا
X
നാം നിയോഗിച്ചിട്ടുണ്ട്
فِي كُلِّ أُمَّةٍ
X
എല്ലാ സമുദായത്തിലും
رَّسُولًا
X
ഒരു ദൂതനെ
أَنِ اعْبُدُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)
وَاجْتَنِبُوا
X
നിങ്ങള്‍ വെടിയുകയും ചെയ്യുക
الطَّاغُوتَۖ
X
താഗൂത്തിനെ (അല്ലാഹു അല്ലാതെ ഇബാദത്ത് ചെയ്യപ്പെടുന്നതിനെ)
فَمِنْهُم
X
അങ്ങനെ അവരിലുണ്ട്
مَّنْ هَدَى اللَّهُ
X
അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കിയവര്‍
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ഒരുത്തര്‍
حَقَّتْ عَلَيْهِ
X
അവരുടെ മേല്‍ യാഥാര്‍ത്ഥ്യമായി ഭവിച്ചു
الضَّلَالَةُۚ
X
ദുര്‍മാര്‍ഗ്ഗം
فَسِيرُوا
X
അതിനാല്‍ നിങ്ങള്‍ സഞ്ചരിക്കുക
فِي الْأَرْضِ
X
ഭൂമിയില്‍
فَانظُرُوا
X
എന്നിട്ട് നോക്കൂ
كَيْفَ كَانَ
X
എങ്ങനെ ആയിരുന്നു
عَاقِبَةُ
X
പര്യവസാനം
الْمُكَذِّبِينَ
X
നിഷേധിച്ചവരുടെ
﴿16:36﴾ وَاللَّهُ خَلَقَكُمْ
X
അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു
ثُمَّ
X
പിന്നീട്
يَتَوَفَّاكُمْۚ
X
അവന്‍ നിങ്ങളെ മരിപ്പിക്കുന്നു
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرَدُّ
X
മടക്കപ്പെടുന്നവര്‍
إِلَىٰ أَرْذَلِ
X
ഏറ്റവും താണ അവസ്ഥയിലേക്ക്
الْعُمُرِ
X
ആയുസ്സിന്റെ
لِكَيْ لَا يَعْلَمَ
X
അവന്‍ അറിയാതിരിക്കാന്‍
بَعْدَ عِلْمٍ
X
അറിവിന്ന് ശേഷം
شَيْئًاۚ
X
ഒന്നും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനും
قَدِيرٌ
X
കഴിവുറ്റവനുമാകുന്നു
﴿16:70﴾ مَن كَفَرَ
X
ആര് നിഷേധിച്ചുവോ
بِاللَّهِ
X
അല്ലാഹുവെ
مِن بَعْدِ
X
ശേഷം
إِيمَانِهِ
X
തന്റെ വിശ്വാസത്തിന്റെ
إِلَّا
X
ഒഴികെ
مَنْ
X
ഒരുത്തന്‍
أُكْرِهَ
X
അവന്‍ നിര്‍ബന്ധിക്കപ്പെട്ടു
وَقَلْبُهُ
X
അവന്റെ ഹൃദയമാകട്ടെ
مُطْمَئِنٌّ
X
സമാധാനമടഞ്ഞതാണ്
بِالْإِيمَانِ
X
സത്യവിശ്വാസത്താല്‍
وَلَٰكِن
X
പക്ഷേ
مَّن شَرَحَ
X
ഏതൊരുത്തന് വിശാലമായോ
بِالْكُفْرِ
X
സത്യനിഷേധത്താല്‍
صَدْرًا
X
ഹൃദയം
فَعَلَيْهِمْ
X
അപ്പോള്‍ അവരുടെ മേല്‍
غَضَبٌ
X
കോപമുണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
ഭയങ്കരമായ
﴿16:106﴾ مَّنِ
X
ആര്
اهْتَدَىٰ
X
നേര്‍വഴിപ്രാപിച്ചുവോ
فَإِنَّمَا يَهْتَدِي
X
അവന്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നത്
لِنَفْسِهِۖ
X
അവന്ന് വേണ്ടി മാത്രമാകുന്നു
وَمَن
X
ആര്
ضَلَّ
X
വഴികേടിലാകുന്നുവോ
فَإِنَّمَا يَضِلُّ
X
അപ്പോളവന്‍ വഴികേടിലാവുന്നത്
عَلَيْهَاۚ
X
അവന്നെതിരില്‍ തന്നെയാകുന്നു
وَلَا تَزِرُ
X
വഹിക്കുന്നതല്ല
وَازِرَةٌ
X
വഹിക്കുന്ന ഒരാളും
وِزْرَ
X
ഭാരം
أُخْرَىٰۗ
X
മറ്റൊരാളുടെ
وَمَا كُنَّا
X
നാം ആയിരുന്നില്ല
مُعَذِّبِينَ
X
ശിക്ഷിക്കുന്നവര്‍
حَتَّىٰ نَبْعَثَ
X
നാം നിയോഗിക്കുന്നത് വരെ
رَسُولًا
X
ഒരു ദൂതനെ
﴿17:15﴾ مَّن كَانَ يُرِيدُ
X
ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍
الْعَاجِلَةَ
X
ക്ഷണികമായതിനെ (നേട്ടങ്ങളെ)
عَجَّلْنَا
X
നാം ധൃതിയില്‍ നല്‍കും
لَهُ
X
അവന്ന്
فِيهَا
X
അതില്‍വെച്ച്
مَا نَشَاءُ
X
നാം ഉദ്ദേശിക്കുന്നത്
لِمَن نُّرِيدُ
X
നാം ഉദ്ദേശിക്കുന്നവര്‍ക്ക്
ثُمَّ
X
പിന്നീട്
جَعَلْنَا لَهُ
X
അവന്ന് നാം ഏര്‍പ്പെടുത്തും
جَهَنَّمَ
X
നരകത്തെ
يَصْلَاهَا
X
അവനതില്‍ എരിയും
مَذْمُومًا
X
ആക്ഷേപിക്കപ്പെട്ടവനായി
مَّدْحُورًا
X
(അനുഗ്രഹത്തില്‍നിന്ന്) പുറംതള്ളപ്പെട്ടവനുമായി
﴿17:18﴾ وَلَقَدْ كَرَّمْنَا
X
തീര്‍ച്ചയായും നാം ആദരിച്ചിട്ടുണ്ട്
بَنِي آدَمَ
X
ആദം സന്തതികളെ
وَحَمَلْنَاهُمْ
X
അവരെ നാം (വാഹനത്തില്‍) കയറ്റുകയും ചെയ്തു
فِي الْبَرِّ
X
കരയില്‍
وَالْبَحْرِ
X
കടലിലും
وَرَزَقْنَاهُم
X
നാം അവര്‍ക്ക് ആഹാരം നല്‍കുകയും ചെയ്തു
مِّنَ الطَّيِّبَاتِ
X
ഉത്തമമായ വസ്തുക്കളില്‍നിന്ന്
وَفَضَّلْنَاهُمْ
X
നാമവര്‍ക്ക് ശ്രേഷ്ഠത നല്‍കുകയും ചെയ്തു
عَلَىٰ كَثِيرٍ
X
അധികപേരെക്കാളും
مِّمَّنْ خَلَقْنَا
X
നാം സൃഷ്ടിച്ചവരില്‍നിന്ന്
تَفْضِيلًا
X
ശ്രേഷ്ഠത നല്‍കല്‍
﴿17:70﴾ هَٰؤُلَاءِ
X
ഇവര്‍
قَوْمُنَا
X
ഞങ്ങളുടെ ജനത
اتَّخَذُوا
X
അവര്‍ സ്വീകരിച്ചു
مِن دُونِهِ
X
അവനെക്കൂടാതെ
آلِهَةًۖ
X
പല ദൈവങ്ങളെയും
لَّوْلَا يَأْتُونَ
X
അവര്‍ എന്തു കൊണ്ടു വരുന്നില്ല
عَلَيْهِم
X
അവരെ (ദൈവങ്ങളെ) സംബന്ധിച്ച്
بِسُلْطَانٍ
X
ഒരു പ്രമാണവുമായി
بَيِّنٍۖ
X
വ്യക്തമായ
فَمَنْ
X
അപ്പോള്‍ ആരാണ്
أَظْلَمُ
X
കടുത്ത അക്രമി
مِمَّنِ
X
ഒരുത്തനേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കളവ്
﴿18:15﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുത്തനേക്കാള്‍
ذُكِّرَ
X
ഓര്‍മിപ്പിക്കപ്പെട്ട
بِآيَاتِ
X
വചനങ്ങള്‍
رَبِّهِ
X
തന്റെ നാഥന്റെ
فَأَعْرَضَ
X
എന്നിട്ടവന്‍ അവഗണിച്ചു
عَنْهَا
X
അതിനെ
وَنَسِيَ
X
അവന്‍ മറക്കുകയും ചെയ്തു
مَا قَدَّمَتْ
X
മുമ്പ് ചെയ്തത്
يَدَاهُۚ
X
അവന്റെ ഇരു കരങ്ങളും
إِنَّا
X
നിശ്ചയമായും നാം
جَعَلْنَا
X
നാം ഏര്‍പ്പെടുത്തിയിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങള്‍ക്ക്
أَكِنَّةً
X
മൂടികള്‍
أَن يَفْقَهُوهُ
X
അവര്‍ അത് ഗ്രഹിക്കുന്നതിന് (തടസ്സമായി)
وَفِي آذَانِهِمْ
X
അവരുടെ കാതുകളില്‍
وَقْرًاۖ
X
ഒരു കട്ടിയും (അടപ്പ്)
وَإِن تَدْعُهُمْ
X
നീ അവരെ വിളിച്ചാല്‍
إِلَى الْهُدَىٰ
X
നേര്‍മാര്‍ഗത്തിലേക്ക്
فَلَن يَهْتَدُوا
X
അവര്‍ നേര്‍മാര്‍ഗത്തിലാവുകയില്ല
إِذًا
X
അപ്പോള്‍
أَبَدًا
X
ഒരിക്കലും
﴿18:57﴾ فَأَجَاءَهَا
X
പിന്നെ അവളെ കൊണ്ടെത്തിച്ചു
الْمَخَاضُ
X
പേറ്റുനോവ്
إِلَىٰ جِذْعِ
X
മരത്തിലേക്ക്
النَّخْلَةِ
X
ഈത്തപ്പനയുടെ
قَالَتْ
X
അവള്‍ പറഞ്ഞു
يَا لَيْتَنِي
X
ഞാനായെങ്കില്‍ എത്രനന്നായിരുന്നു
مِتُّ
X
ഞാന്‍ മരിച്ചു
قَبْلَ
X
മുമ്പ്
هَٰذَا
X
ഇതിന്റെ
وَكُنتُ
X
ഞാനാവുകയും ചെയ്തു
نَسْيًا مَّنسِيًّا
X
തീരെ വിസ്മൃതമാക്കപ്പെട്ടത്
﴿19:23﴾ أُولَٰئِكَ
X
അവര്‍
الَّذِينَ
X
യാതൊരുത്തര്‍
﴿19:58﴾