Repeated Words in Quran

< >
Total Found : 3
بِئْسَمَا اشْتَرَوْا
X
അവര്‍ വാങ്ങിയത് എത്രചീത്ത
بِهِ
X
അതിന് പകരം
أَنفُسَهُمْ
X
സ്വന്തത്തെ
أَن يَكْفُرُوا
X
അതായത് അവര്‍ നിഷേധിച്ചത്
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
بَغْيًا
X
അമര്‍ഷം കാരണം
أَن يُنَزِّلَ اللَّهُ
X
അല്ലാഹു അവതരിപ്പിക്കുന്നതിനാല്‍
مِن فَضْلِهِ
X
തന്റെ ഔദാര്യത്തില്‍നിന്ന്
عَلَىٰ مَن يَشَاءُ
X
താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്
مِنْ عِبَادِهِۖ
X
തന്റെ ദാസന്മാരില്‍
فَبَاءُوا
X
അതിനാല്‍ അവര്‍ മടങ്ങി
بِغَضَبٍ
X
കോപവുമായി
عَلَىٰ غَضَبٍۚ
X
കോപത്തിനുമേല്‍
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿2:90﴾ فَرِحِينَ
X
സന്തുഷ്ടരായിക്കൊണ്ട്
بِمَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതില്‍
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَيَسْتَبْشِرُونَ
X
അവര്‍ സന്തോഷിക്കുകയും ചെയ്യുന്നു
بِالَّذِينَ لَمْ يَلْحَقُوا
X
എത്തിച്ചേര്‍ന്നിട്ടില്ലാത്തവരെക്കുറിച്ച്
بِهِم
X
തങ്ങളോടൊപ്പം
مِّنْ خَلْفِهِمْ
X
തങ്ങളുടെ പിന്നിലുള്ള
أَلَّا خَوْفٌ
X
ഒന്നും പേടിക്കാനില്ലെന്നതിനാല്‍
عَلَيْهِمْ
X
അവരുടെമേല്‍
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നവരല്ലെന്നും
﴿3:170﴾ وَلَا يَحْسَبَنَّ
X
ഒരിക്കലും കരുതേണ്ടതില്ല
الَّذِينَ يَبْخَلُونَ
X
പിശുക്കു കാണിക്കുന്നവര്‍
بِمَا آتَاهُمُ اللَّهُ
X
അല്ലാഹു തങ്ങള്‍ക്ക് നല്‍കിയതില്‍
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
هُوَ خَيْرًا
X
അത് ഗുണമാണെന്ന്
لَّهُمۖ
X
അവര്‍ക്ക്
بَلْ هُوَ
X
മറിച്ച്, അത്
شَرٌّ
X
ദോഷമാണ്
لَّهُمْۖ
X
അവര്‍ക്ക്
سَيُطَوَّقُونَ
X
അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും
مَا بَخِلُوا بِهِ
X
അവര്‍ പിശുക്കുകാണിച്ചുണ്ടാക്കിയ(ധനത്താല്‍)
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَلِلَّهِ
X
അല്ലാഹുവിനാണ്
مِيرَاثُ
X
(അന്തിമമായ) അവകാശം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെകുറിച്ച്
خَبِيرٌ
X
നന്നായി അറിയുന്നവന്‍(ആകുന്നു)
﴿3:180﴾ وَلَا تَتَمَنَّوْا
X
നിങ്ങള്‍ കൊതിക്കരുത്
مَا فَضَّلَ اللَّهُ بِهِ
X
അല്ലാഹു അനുഗ്രഹിച്ചതിനെ
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
عَلَىٰ بَعْضٍۚ
X
മറ്റുചിലരേക്കാള്‍
لِّلرِّجَالِ
X
പുരുഷന്‍മാര്‍ക്കുണ്ട്
نَصِيبٌ
X
വിഹിതം
مِّمَّا اكْتَسَبُواۖ
X
അവര്‍ സമ്പാദിച്ചതില്‍ നിന്നുള്ള
وَلِلنِّسَاءِ
X
സ്ത്രീകള്‍ക്കുമുണ്ട്
نَصِيبٌ
X
വിഹിതം
مِّمَّا اكْتَسَبْنَۚ
X
അവര്‍ സമ്പാദിച്ചതില്‍ നിന്നുള്ള
وَاسْأَلُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവോട് ചോദിച്ചുകൊള്ളുക
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
ആയിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمًا
X
ഏറെ അറിയുന്നവന്‍
﴿4:32﴾ الَّذِينَ يَبْخَلُونَ
X
പിശുക്ക് കാട്ടുന്നവര്‍
وَيَأْمُرُونَ النَّاسَ
X
ജനങ്ങളോട് കല്‍പിക്കുന്നവരും
بِالْبُخْلِ
X
പിശുക്ക്(കാട്ടാന്‍)
وَيَكْتُمُونَ
X
മറച്ചുവെക്കുന്ന(വരും)
مَا آتَاهُمُ اللَّهُ
X
അല്ലാഹു അവര്‍ക്ക് നല്‍കിയതിനെ
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ
X
നന്ദികെട്ടവര്‍ക്ക്
عَذَابًا
X
ശിക്ഷയെ
مُّهِينًا
X
നിന്ദ്യമായ
﴿4:37﴾ أَمْ
X
അതല്ല
يَحْسُدُونَ
X
അവര്‍ അസൂയപ്പെടുകയാണോ
النَّاسَ
X
ജനങ്ങളോട്
عَلَىٰ مَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതിന്റെ പേരില്‍
اللَّهُ
X
അല്ലാഹു
مِن فَضْلِهِۖ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
فَقَدْ آتَيْنَا
X
എന്നാല്‍ നാം നല്‍കിയിരിക്കുന്നു
آلَ إِبْرَاهِيمَ
X
ഇബ്റാഹീം കുടുംബത്തിന്
الْكِتَابَ
X
വേദം
وَالْحِكْمَةَ
X
തത്വജ്ഞാനവും
وَآتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു
مُّلْكًا
X
ആധിപത്യം, അധികാരം
عَظِيمًا
X
മഹത്തായ
﴿4:54﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
إِنَّمَا الْمُشْرِكُونَ
X
നിശ്ചയം ബഹുദൈവവിശ്വാസികള്‍
نَجَسٌ
X
അശുദ്ധരാണ്
فَلَا يَقْرَبُوا
X
അതിനാല്‍ അവര്‍ സമീപിക്കരുത്
الْمَسْجِدَ الْحَرَامَ
X
മസ്ജിദുല്‍ ഹറാമിനെ
بَعْدَ
X
ശേഷം
عَامِهِمْ هَٰذَاۚ
X
ഇക്കൊല്ലത്തിന്
وَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍
عَيْلَةً
X
ദാരിദ്യ്രം (വന്നേക്കുമെന്ന്)
فَسَوْفَ يُغْنِيكُمُ
X
നിങ്ങള്‍ക്ക് സമൃദ്ധിവരുത്തും
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
തന്റെ അനുഗ്രഹത്താല്‍
إِن شَاءَۚ
X
അവന്‍ ഇഛിക്കുന്നുവെങ്കില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:28﴾ وَلَوْ أَنَّهُمْ رَضُوا
X
അവര്‍ തൃപ്തിയടഞ്ഞിരുന്നെങ്കില്‍
مَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതില്‍
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
وَقَالُوا
X
അവര്‍ പറയുകയും(ചെയ്തിരുന്നെങ്കില്‍)
حَسْبُنَا
X
ഞങ്ങള്‍ക്ക് മതി
اللَّهُ
X
അല്ലാഹു
سَيُؤْتِينَا
X
ഇനിയും ഞങ്ങള്‍ക്ക് നല്‍കും
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَرَسُولُهُ
X
അവന്റെ ദൂതനും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِلَى اللَّهِ
X
അല്ലാഹുവില്‍ മാത്രം
رَاغِبُونَ
X
പ്രതീക്ഷയര്‍പ്പിച്ചവരാണ്
﴿9:59﴾ يَحْلِفُونَ
X
അവര്‍ ആണയിടുന്നു
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا قَالُوا
X
തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന്
وَلَقَدْ قَالُوا
X
എന്നാല്‍ ഉറപ്പായും അവര്‍ ഉരുവിട്ടിരിക്കുന്നു
كَلِمَةَ
X
വാക്ക്
الْكُفْرِ
X
സത്യനിഷേധത്തിന്റെ
وَكَفَرُوا
X
അവര്‍ സത്യനിഷേധികളാവുകയും ചെയ്തു
بَعْدَ إِسْلَامِهِمْ
X
ഇസ്‌ലാം സ്വീകരിച്ച ശേഷം
وَهَمُّوا
X
അവര്‍ മുതിരുകയും ചെയ്തു
بِمَا لَمْ يَنَالُواۚ
X
തങ്ങള്‍ക്ക് ചെയ്യാനാവാത്ത കാര്യത്തിന്
وَمَا نَقَمُوا
X
അവര്‍ ശത്രുത വെക്കുന്നില്ല
إِلَّا أَنْ أَغْنَاهُمُ
X
അവര്‍ക്കു സുഭിക്ഷത നല്‍കി എന്നതിനാലല്ലാതെ
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
مِن فَضْلِهِۚ
X
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍
فَإِن يَتُوبُوا
X
ഇനിയെങ്കിലും അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍
يَكُ
X
അതായിരിക്കും
خَيْرًا
X
ഉത്തമം
لَّهُمْۖ
X
അവര്‍ക്ക്
وَإِن يَتَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
يُعَذِّبْهُمُ
X
അവരെ ശിക്ഷിക്കും
اللَّهُ
X
അല്ലാഹു
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
فِي الدُّنْيَا
X
ഇഹത്തില്‍
وَالْآخِرَةِۚ
X
പരത്തിലും
وَمَا لَهُمْ
X
അവര്‍ക്ക് ഇല്ല
فِي الْأَرْضِ
X
ഭൂമിയില്‍
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿9:74﴾ وَمِنْهُم
X
അവരിലുണ്ട്
مَّنْ عَاهَدَ اللَّهَ
X
അല്ലാഹുവോടു കരാര്‍ ചെയ്തവര്‍
لَئِنْ آتَانَا
X
അല്ലാഹു ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍
مِن فَضْلِهِ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
لَنَصَّدَّقَنَّ
X
തീര്‍ച്ചയായും തങ്ങള്‍ ദാനം ചെയ്യുമെന്ന്
وَلَنَكُونَنَّ
X
ഞങ്ങളാവുകയും ചെയ്യുമെന്നും
مِنَ الصَّالِحِينَ
X
സച്ചരിതരില്‍
﴿9:75﴾ وَاتَّبَعْتُ
X
ഞാന്‍ പിന്തുടര്‍ന്നു
مِلَّةَ
X
മാര്‍ഗം
آبَائِي
X
എന്റെ പിതാക്കളുടെ
إِبْرَاهِيمَ
X
(അതായത്) ഇബ്റാഹിമിന്റെ
وَإِسْحَاقَ
X
ഇസ്ഹാഖിന്റെയും
وَيَعْقُوبَۚ
X
യഅ്ഖൂബിന്റെയും
مَا كَانَ لَنَا
X
നമുക്ക് അനുവാദമില്ല
أَن نُّشْرِكَ
X
നാം പങ്കുചേര്‍ക്കാന്‍
بِاللَّهِ
X
അല്ലാഹുവില്‍
مِن شَيْءٍۚ
X
ഒന്നിനെയും
ذَٰلِكَ
X
അത്
مِن فَضْلِ
X
അനുഗ്രഹത്തില്‍പെട്ടതാണ്
اللَّهِ
X
അല്ലാഹുവിന്റെ
عَلَيْنَا
X
നമ്മോടുള്ള
وَعَلَى النَّاسِ
X
അഖിലമനുഷ്യരോടുമുള്ള
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
മനുഷ്യരിലേറെപ്പേരും
لَا يَشْكُرُونَ
X
അവര്‍ നന്ദികാണിക്കുന്നില്ല
﴿12:38﴾ وَهُوَ
X
അവന്‍
الَّذِي سَخَّرَ
X
വിധേയമാക്കിത്തന്നവനാകുന്നു
الْبَحْرَ
X
സമുദ്രത്തെ
لِتَأْكُلُوا
X
നിങ്ങള്‍ തിന്നുവാന്‍
مِنْهُ
X
അതില്‍ നിന്ന്
لَحْمًا
X
മാംസം
طَرِيًّا
X
പുതിയ
وَتَسْتَخْرِجُوا
X
നിങ്ങള്‍ പുറത്തെടുക്കാനും
مِنْهُ
X
അതില്‍ നിന്ന്
حِلْيَةً
X
ആഭരണങ്ങള്‍
تَلْبَسُونَهَا
X
നിങ്ങള്‍ അത് അണിയുന്നു
وَتَرَى
X
നിനക്ക് കാണാം
الْفُلْكَ
X
കപ്പലിനെ
مَوَاخِرَ
X
(തിരമാലകളെ) കീറിമുറിക്കുന്നു
فِيهِ
X
അതിലൂടെ
وَلِتَبْتَغُوا
X
നിങ്ങള്‍ തേടാന്‍ വേണ്ടിയും
مِن فَضْلِهِ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
وَلَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാന്‍ വേണ്ടിയും
تَشْكُرُونَ
X
നന്ദികാണിക്കുന്നവര്‍
﴿16:14﴾ رَّبُّكُمُ
X
നിങ്ങളുടെ നാഥന്‍
الَّذِي يُزْجِي
X
നയിക്കുന്നവനാണ്
لَكُمُ
X
നിങ്ങള്‍ക്കുവേണ്ടി
الْفُلْكَ
X
കപ്പലിനെ
فِي الْبَحْرِ
X
കടലില്‍
لِتَبْتَغُوا
X
നിങ്ങള്‍ തേടിപ്പിടിക്കാന്‍
مِن فَضْلِهِۚ
X
അവന്റെ ഔദാര്യത്തില്‍നിന്ന്
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആകുന്നു
بِكُمْ
X
നിങ്ങളോട്
رَحِيمًا
X
ഏറെ കരുണയുള്ളവന്‍
﴿17:66﴾ وَأَنكِحُوا
X
നിങ്ങള്‍ വിവാഹം കഴിപ്പിക്കുക
الْأَيَامَىٰ
X
ഇണയില്ലാത്തവരെ
مِنكُمْ
X
നിങ്ങളില്‍പെട്ട
وَالصَّالِحِينَ
X
നല്ലവരേയും
مِنْ عِبَادِكُمْ
X
നിങ്ങളുടെ ദാസന്‍മാരില്‍പെട്ട
وَإِمَائِكُمْۚ
X
നിങ്ങളുടെ ദാസികളിലും
إِن يَكُونُوا
X
അവരാണെങ്കില്‍
فُقَرَاءَ
X
ദരിദ്രര്‍
يُغْنِهِمُ اللَّهُ
X
അല്ലാഹു അവര്‍ക്ക് ഐശ്വര്യം നല്‍കും
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹം മൂലം
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
ഉദാരന്‍
عَلِيمٌ
X
സര്‍വജ്ഞന്‍
﴿24:32﴾ وَلْيَسْتَعْفِفِ
X
സദാചാരനിഷ്ഠ പുലര്‍ത്തട്ടെ
الَّذِينَ لَا يَجِدُونَ
X
(കഴിവ്) ലഭിക്കാത്തവര്‍
نِكَاحًا
X
വിവാഹത്തിനുള്ള
حَتَّىٰ يُغْنِيَهُمُ
X
അവരെ സ്വയംപര്യാപ്തരാക്കും വരെ
اللَّهُ
X
അല്ലാഹു
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്താല്‍
وَالَّذِينَ يَبْتَغُونَ
X
ആഗ്രഹിക്കുന്നവര്‍
الْكِتَابَ
X
മോചനക്കരാര്‍
مِمَّا مَلَكَتْ أَيْمَانُكُمْ
X
നിങ്ങളുടെ അടിമകളില്‍
فَكَاتِبُوهُمْ
X
അപ്പോള്‍ നിങ്ങള്‍ അവരുമായി മോചന കരാറുണ്ടാക്കുക
إِنْ عَلِمْتُمْ
X
നിങ്ങള്‍ അറിയുന്നുവെങ്കില്‍
فِيهِمْ
X
അവരില്‍
خَيْرًاۖ
X
നന്മയുണ്ടെന്ന്
وَآتُوهُم
X
നിങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുക
مِّن مَّالِ اللَّهِ
X
അല്ലാഹുവിന്റെ ധനത്തില്‍ നിന്ന്
الَّذِي آتَاكُمْۚ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയ
وَلَا تُكْرِهُوا
X
നിങ്ങള്‍ നിര്‍ബന്ധിക്കരുത്
فَتَيَاتِكُمْ
X
നിങ്ങളുടെ അടിമസ്ത്രീകളെ
عَلَى الْبِغَاءِ
X
വ്യഭിചാരത്തിന്
إِنْ أَرَدْنَ
X
അവരുദ്ദേശിക്കുന്നുവെങ്കില്‍
تَحَصُّنًا
X
ചാരിത്ര്യ സംരക്ഷണം
لِّتَبْتَغُوا
X
നിങ്ങള്‍ കൊതിച്ചുകൊണ്ട്
عَرَضَ الْحَيَاةِ الدُّنْيَاۚ
X
ഭൗതികനേട്ടം(കരസ്ഥമാക്കാന്‍)
وَمَن يُكْرِههُّنَّ
X
ആരെങ്കിലും അവരെ നിര്‍ബന്ധിച്ചാല്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مِن بَعْدِ إِكْرَاهِهِنَّ
X
അവര്‍ നിര്‍ബന്ധിക്കപ്പെട്ട ശേഷം
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയും
﴿24:33﴾ قَالَ
X
പറഞ്ഞു
الَّذِي عِندَهُ
X
തന്റെ അടുക്കലുള്ള ഒരാള്‍
عِلْمٌ
X
വിജ്ഞാനം
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്നുളള
أَنَا
X
ഞാന്‍
آتِيكَ
X
അങ്ങേക്കു കൊണ്ടു തരാം
بِهِ
X
അത്
قَبْلَ
X
മുമ്പായി
أَن يَرْتَدَّ
X
മടങ്ങുന്നതിന്റെ
إِلَيْكَ
X
അങ്ങയിലേക്ക്
طَرْفُكَۚ
X
അങ്ങയുടെ കണ്ണ്
فَلَمَّا رَآهُ
X
അങ്ങനെ അതു (സിംഹാസനം) കണ്ടപ്പോള്‍
مُسْتَقِرًّا
X
സ്ഥാപിച്ചതായി
عِندَهُ
X
തന്റെയടുക്കല്‍
قَالَ
X
(സുലൈമാന്‍) പറഞ്ഞു
هَٰذَا
X
ഇത്
مِن فَضْلِ
X
അനുഗ്രഹം കൊണ്ടാണ്
رَبِّي
X
എന്റെ നാഥന്റെ
لِيَبْلُوَنِي
X
എന്നെ പരീക്ഷിക്കാന്‍ വേണ്ടി
أَأَشْكُرُ
X
ഞാന്‍ നന്ദി കാണിക്കുമോ
أَمْ أَكْفُرُۖ
X
അതല്ല ഞാന്‍ നന്ദികേടു കാണിക്കുമോ
وَمَن شَكَرَ
X
ആര്‍ നന്ദികാണിക്കുന്നുവോ
فَإِنَّمَا يَشْكُرُ
X
തീര്‍ച്ചയായും അവന്‍ നന്ദികാണിക്കുന്നു
لِنَفْسِهِۖ
X
സ്വന്തം നന്മക്കു വേണ്ടി മാത്രമാണ്
وَمَن كَفَرَ
X
ആര്‍ നന്ദികേടുകാണിക്കുന്നുവോ
فَإِنَّ رَبِّي
X
തീര്‍ച്ചയായും എന്റെ നാഥന്‍
غَنِيٌّ
X
അനാശ്രയനാണ്
كَرِيمٌ
X
അത്യുല്‍കൃഷ്ടനും
﴿27:40﴾ وَمِن رَّحْمَتِهِ
X
അവന്റെ കാരുണ്യത്താല്‍
جَعَلَ
X
അവന്‍ ഉണ്ടാക്കിത്തന്നിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
اللَّيْلَ
X
രാവിനെ
وَالنَّهَارَ
X
പകലിനെയും
لِتَسْكُنُوا
X
നിങ്ങള്‍ക്ക് വിശ്രമിക്കാന്‍
فِيهِ
X
അതില്‍
وَلِتَبْتَغُوا
X
നിങ്ങള്‍ തേടാനും
مِن فَضْلِهِ
X
അവന്റെ അനുഗ്രഹങ്ങള്‍
وَلَعَلَّكُمْ
X
നിങ്ങളായെങ്കിലോ
تَشْكُرُونَ
X
നിങ്ങള്‍ നന്ദികാണിക്കുന്നു
﴿28:73﴾ لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കാന്‍ വേണ്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
مِن فَضْلِهِۚ
X
തന്റെ അനുഗ്രഹത്തില്‍നിന്ന്
إِنَّهُ
X
നിശ്ചയം അവന്‍
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
الْكَافِرِينَ
X
സത്യനിഷേധികളെ
﴿30:45﴾ وَمِنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്
أَن يُرْسِلَ
X
അവന്‍ അയക്കുന്നത്
الرِّيَاحَ
X
കാറ്റുകളെ
مُبَشِّرَاتٍ
X
സന്തോഷസൂചകമായി
وَلِيُذِيقَكُم
X
(അവന്‍) നിങ്ങളെ ആസ്വദിപ്പിക്കാന്‍
مِّن رَّحْمَتِهِ
X
അവന്റെ അനുഗ്രഹം
وَلِتَجْرِيَ
X
സഞ്ചരിക്കുവാനും
الْفُلْكُ
X
കപ്പല്‍
بِأَمْرِهِ
X
അവന്റെ കല്‍പനപ്രകാരം
وَلِتَبْتَغُوا
X
നിങ്ങള്‍ (അന്നം) തേടാനും
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَلَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാനും
تَشْكُرُونَ
X
നിങ്ങള്‍ നന്ദികാണിക്കുന്നു
﴿30:46﴾ وَمَا يَسْتَوِي
X
ഒരുപോലെയല്ല
الْبَحْرَانِ
X
രണ്ടു ജലാശയങ്ങള്‍
هَٰذَا عَذْبٌ
X
ഒന്ന് ശുദ്ധം
فُرَاتٌ
X
ദാഹമകറ്റുന്നതും
سَائِغٌ شَرَابُهُ
X
കുടിക്കാന്‍ രുചികരവും
وَهَٰذَا
X
മറ്റൊന്ന്
مِلْحٌ
X
ഉപ്പ് വെള്ളവും
أُجَاجٌۖ
X
ചവര്‍പ്പുള്ള
وَمِن كُلٍّ
X
രണ്ടില്‍നിന്നും
تَأْكُلُونَ
X
നിങ്ങള്‍ തിന്നുന്നു
لَحْمًا
X
മാംസം
طَرِيًّا
X
പുതുതായ
وَتَسْتَخْرِجُونَ
X
നിങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നു
حِلْيَةً
X
ആഭരണങ്ങള്‍
تَلْبَسُونَهَاۖ
X
നിങ്ങള്‍ അത് അണിയുന്നു
وَتَرَى
X
നിങ്ങള്‍ക്കു കാണാം
الْفُلْكَ
X
കപ്പലുകള്‍
فِيهِ
X
അതിലൂടെ
مَوَاخِرَ
X
കീറിക്കടന്ന് സഞ്ചരിക്കുന്നത്
لِتَبْتَغُوا
X
നിങ്ങള്‍ തേടാനാണത്
مِن فَضْلِهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
وَلَعَلَّكُمْ
X
നിങ്ങളാകാനും
تَشْكُرُونَ
X
നിങ്ങള്‍ നന്ദികാണിക്കുന്നു
﴿35:12﴾ الَّذِي أَحَلَّنَا
X
ഞങ്ങളെ കുടിയിരുത്തിയിരുന്നവനാണവന്‍
دَارَ الْمُقَامَةِ
X
സ്ഥിരവാസത്തിന്നുള്ള വസതിയില്‍
مِن فَضْلِهِ
X
തന്റെ അനുഗ്രഹത്താല്‍
لَا يَمَسُّنَا
X
നമ്മെ ബാധിക്കുകയില്ല
فِيهَا
X
ഇവിടെ
نَصَبٌ
X
ഒരുവിധ പ്രയാസവും
وَلَا يَمَسُّنَا
X
നമ്മെ ബാധിക്കുകയില്ല
فِيهَا
X
ഇവിടെ
لُغُوبٌ
X
ക്ഷീണം
﴿35:35﴾ اللَّهُ
X
അല്ലാഹുവാണ്
الَّذِي سَخَّرَ
X
കീഴ്പ്പെടുത്തിത്തന്നത്
لَكُمُ
X
നിങ്ങള്‍ക്ക്
الْبَحْرَ
X
കടലിനെ
لِتَجْرِيَ الْفُلْكُ
X
കപ്പലോടാന്‍
فِيهِ
X
അതില്‍
بِأَمْرِهِ
X
അവന്റെ കല്‍പന പ്രകാരം
وَلِتَبْتَغُوا
X
നിങ്ങള്‍ തേടുവാനും
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَلَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദിയുള്ളവരായേക്കാനും വേണ്ടി
﴿45:12﴾ فَإِذَا قُضِيَتِ
X
പിന്നെ നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍
الصَّلَاةُ
X
നമസ്കാരം
فَانتَشِرُوا
X
നിങ്ങള്‍ വ്യാപിച്ചുകൊള്ളുക
فِي الْأَرْضِ
X
ഭൂമിയില്‍
وَابْتَغُوا
X
നിങ്ങള്‍ തേടുകയും ചെയ്യുക
مِن فَضْلِ
X
അനുഗ്രഹത്തില്‍നിന്ന്
اللَّهِ
X
അല്ലാഹുവിന്റെ
وَاذْكُرُوا
X
നിങ്ങള്‍ സ്മരിക്കുകയും ചെയ്യുക
اللَّهَ
X
അല്ലാഹുവിനെ
كَثِيرًا
X
ധാരാളമായി
لَّعَلَّكُمْ
X
നിങ്ങളായേക്കാം
تُفْلِحُونَ
X
നിങ്ങള്‍ വിജയിക്കുന്നു (വിജയിക്കുന്നവര്‍)
﴿62:10﴾ إِنَّ رَبَّكَ
X
നിശ്ചയം, നിന്റെ നാഥന്‍
يَعْلَمُ
X
അവന്‍ അറിയുന്നുണ്ട്
أَنَّكَ تَقُومُ
X
നിശ്ചയം, നീ എഴുന്നേറ്റ് നമസ്കരിക്കുന്നുണ്ടെന്ന്
أَدْنَىٰ
X
അടുത്ത ഭാഗം
مِن ثُلُثَيِ
X
മൂന്നില്‍ രണ്ടിനോട്
اللَّيْلِ
X
രാത്രിയുടെ
وَنِصْفَهُ
X
അതിന്റെ പാതിഭാഗവും
وَثُلُثَهُ
X
അതിന്റെ മൂന്നിലൊരു ഭാഗവും
وَطَائِفَةٌ
X
ഒരു സംഘവും
مِّنَ الَّذِينَ مَعَكَۚ
X
നിന്റെ കൂടെയുള്ളവരില്‍നിന്ന്
وَاللَّهُ
X
അല്ലാഹു
يُقَدِّرُ
X
അവന്‍ കണക്കാക്കുന്നു
اللَّيْلَ
X
രാവിനെ
وَالنَّهَارَۚ
X
പകലിനെയും
عَلِمَ
X
അവന്‍ അറിഞ്ഞിരിക്കുന്നു
أَن لَّن تُحْصُوهُ
X
നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാനാവില്ലെന്ന
فَتَابَ
X
അതിനാല്‍ അവന്‍ ഇളവ് നല്‍കിയിരിക്കുന്നു
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
فَاقْرَءُوا
X
അതുകൊണ്ട് നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
X
സൗകര്യമായത്
مِنَ الْقُرْآنِۚ
X
ഖുര്‍ആനില്‍നിന്ന്
عَلِمَ
X
അവന്‍ അറിഞ്ഞിരിക്കുന്നു
أَن سَيَكُونُ
X
ഉണ്ടായിരിക്കുമെന്ന്
مِنكُم
X
നിങ്ങളില്‍
مَّرْضَىٰۙ
X
രോഗികള്‍
وَآخَرُونَ
X
വേറെ ചിലര്‍
يَضْرِبُونَ
X
അവര്‍ സഞ്ചരിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
يَبْتَغُونَ
X
തേടുന്നവരായിക്കൊണ്ട്
مِن فَضْلِ اللَّهِۙ
X
അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന്
وَآخَرُونَ
X
വേറെ ചിലര്‍
يُقَاتِلُونَ
X
അവര്‍ പോരാടുന്നു
فِي سَبِيلِ اللَّهِۖ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَاقْرَءُوا
X
അതിനാല്‍ നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
X
സൗകര്യമായത്
مِنْهُۚ
X
അതില്‍നിന്ന്
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുക
الزَّكَاةَ
X
സകാത്ത്
وَأَقْرِضُوا
X
നിങ്ങള്‍ കടം കൊടുക്കുക
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًاۚ
X
ഉത്തമമായ
وَمَا تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
X
നിങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
X
നന്മയില്‍നിന്ന്
تَجِدُوهُ
X
നിങ്ങളത് കണ്ടെത്തും
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്ത്
هُوَ
X
അത്
خَيْرًا
X
ഏറെ ഗുണകരമായി
وَأَعْظَمَ
X
ഏറ്റവും മഹത്തരമായും
أَجْرًاۚ
X
പ്രതിഫലത്തില്‍
وَاسْتَغْفِرُوا
X
നിങ്ങള്‍ മാപ്പപേക്ഷിക്കുക
اللَّهَۖ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿73:20﴾