Repeated Words in Quran

< >
Total Found : 12
لَن تَنَالُوا
X
നിങ്ങള്‍ നേടുകയില്ല
الْبِرَّ
X
പുണ്യം
حَتَّىٰ تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത് വരെ
مِمَّا تُحِبُّونَۚ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന്
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِن شَيْءٍ
X
എന്തും, വസ്തുവില്‍ നിന്ന്
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِهِ
X
അതിനെക്കുറിച്ച്
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
﴿3:92﴾ ثُمَّ
X
പിന്നെ
أَنزَلَ
X
അവന്‍ ഇറക്കി
عَلَيْكُم
X
നിങ്ങള്‍ക്ക് മേല്‍
مِّن بَعْدِ
X
ശേഷം
الْغَمِّ
X
ദുഃഖത്തിന്
أَمَنَةً
X
ശാന്തി
نُّعَاسًا
X
നിദ്രാമയക്കമായി
يَغْشَىٰ
X
അത് പൊതിയുന്നു
طَائِفَةً
X
ഒരു വിഭാഗത്തെ
مِّنكُمْۖ
X
നിങ്ങളില്‍ നിന്നുള്ള
وَطَائِفَةٌ
X
(മറ്റൊരു) വിഭാഗം
قَدْ
X
തീര്‍ച്ചയായും
أَهَمَّتْهُمْ
X
അവരെ അസ്വസ്ഥരാക്കി
أَنفُسُهُمْ
X
അവരുടെ ദേഹങ്ങള്‍, അവരുടെ താല്‍പര്യങ്ങള്‍
يَظُنُّونَ
X
അവര്‍ ധരിച്ച് വെക്കുന്നു
بِاللَّهِ
X
അല്ലാഹുവിനെ സംബന്ധിച്ച്
غَيْرَ الْحَقِّ
X
സത്യമല്ലാത്ത, സത്യവിരുദ്ധമായ
ظَنَّ الْجَاهِلِيَّةِۖ
X
അനിസ്ലാമിക(മൂഢ) ധാരണ
يَقُولُونَ
X
അവര്‍ പറയുന്നു(ചോദിക്കുന്നു)
هَل لَّنَا
X
ഞങ്ങള്‍ക്ക് ഉണ്ടോ
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
مِن شَيْءٍۗ
X
വല്ലതും (വല്ല പങ്കും)
قُلْ
X
നീ പറയുക
إِنَّ الْأَمْرَ
X
നിശ്ചയം കാര്യം
كُلَّهُ
X
അതെല്ലാം
لِلَّهِۗ
X
അല്ലാഹുവിനുള്ളതാണ്
يُخْفُونَ
X
അവര്‍ ഒളിച്ചുവെക്കുന്നു
فِي أَنفُسِهِم
X
അവരുടെ മനസ്സുകളില്‍
مَّا لَا يُبْدُونَ
X
അവര്‍ വെളിപ്പെടുത്താത്തത്
لَكَۖ
X
നിന്നോട്
يَقُولُونَ
X
അവര്‍ പറയുന്നു
لَوْ كَانَ
X
ഉണ്ടായിരുന്നെങ്കില്‍
لَنَا
X
നമുക്ക്
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
شَيْءٌ
X
വല്ലതും (വല്ല പങ്കും)
مَّا قُتِلْنَا
X
നാം കൊല്ലപ്പെടുമായിരുന്നില്ല
هَاهُنَاۗ
X
ഇവിടെ
قُل
X
താങ്കള്‍ പറയുക
لَّوْ كُنتُمْ
X
നിങ്ങള്‍ ആയിരുന്നാലും
فِي بُيُوتِكُمْ
X
നിങ്ങളുടെ വീടുകളില്‍
لَبَرَزَ
X
(സ്വയം) പുറപ്പെട്ടുവരുമായിരുന്നു
الَّذِينَ كُتِبَ عَلَيْهِمُ
X
വിധിക്കപ്പെട്ടവര്‍
الْقَتْلُ
X
വധം
إِلَىٰ مَضَاجِعِهِمْۖ
X
അവരുടെ മരണ സ്ഥലങ്ങളിലേക്ക്
وَلِيَبْتَلِيَ اللَّهُ
X
അല്ലാഹു പരീക്ഷിക്കാനും
مَا فِي صُدُورِكُمْ
X
നിങ്ങളുടെ നെഞ്ചുകളിലുള്ളത്
وَلِيُمَحِّصَ
X
ശുദ്ധീകരിക്കാനും
مَا فِي قُلُوبِكُمْۗ
X
നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചുകളിലുള്ളത്
﴿3:154﴾ وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
X
നിന്റെ മേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَهَمَّت
X
തീര്‍ച്ചയായും തുനിഞ്ഞതായിരുന്നു
طَّائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍
أَن يُضِلُّوكَ
X
നിന്നെ വഴിതെറ്റിക്കാന്‍
وَمَا يُضِلُّونَ
X
അവര്‍ വഴിപിഴപ്പിക്കുന്നില്ല
إِلَّا أَنفُسَهُمْۖ
X
തങ്ങളെത്തന്നെയല്ലാതെ
وَمَا يَضُرُّونَكَ
X
അവര്‍ നിനക്ക് ദ്രോഹം വരുത്തുകയുമില്ല
مِن شَيْءٍۚ
X
യാതൊന്നും
وَأَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിത്തന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ
X
വേദപുസ്തകം
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَعَلَّمَكَ
X
നിന്നെ പഠിപ്പിക്കുകയും ചെയ്തു
مَا لَمْ تَكُن تَعْلَمُۚ
X
നീ അറിഞ്ഞിരുന്നിട്ടില്ലാത്തത്
وَكَانَ
X
ആയിരിക്കുന്നു
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
X
നിന്റെ മേലുള്ള
عَظِيمًا
X
അതിമഹത്തരം
﴿4:113﴾ وَمَا
X
അല്ല
مِن دَابَّةٍ
X
ഒരുജീവിയും
فِي الْأَرْضِ
X
ഭൂമിയില്‍
وَلَا طَائِرٍ
X
ഒരു പറവയും ഇല്ല
يَطِيرُ
X
അത് പറക്കുന്നു
بِجَنَاحَيْهِ
X
അതിന്റെ രണ്ടു ചിറകുകള്‍കൊണ്ട്
إِلَّا أُمَمٌ
X
സമൂഹങ്ങള്‍ അല്ലാതെ
أَمْثَالُكُمۚ
X
നിങ്ങളെപ്പോലുള്ള
مَّا فَرَّطْنَا
X
നാം വിട്ടുകളഞ്ഞിട്ടില്ല
فِي الْكِتَابِ
X
ഗ്രന്ഥത്തില്‍(ലൗഹുല്‍ മഹ്ഫൂളില്‍)
مِن شَيْءٍۚ
X
ഒന്നും(ഒരു കാര്യവും)
ثُمَّ
X
പിന്നീട്
إِلَىٰ رَبِّهِمْ
X
അവരുടെ നാഥങ്കലേക്ക്
يُحْشَرُونَ
X
അവര്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿6:38﴾ سَيَقُولُ
X
പറയും
الَّذِينَ أَشْرَكُوا
X
(ആ)ബഹുദൈവവാദികള്‍
لَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
مَا أَشْرَكْنَا
X
ഞങ്ങള്‍ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല
وَلَا آبَاؤُنَا
X
ഞങ്ങളുടെ പിതാക്കളും ഇല്ല
وَلَا حَرَّمْنَا
X
ഞങ്ങള്‍ നിഷിദ്ധമാക്കുമായിരുന്നില്ല
مِن شَيْءٍۚ
X
ഒന്നും
كَذَٰلِكَ
X
അപ്രകാരംതന്നെ
كَذَّبَ
X
തള്ളിപ്പറഞ്ഞു
الَّذِينَ مِن قَبْلِهِمْ
X
അവര്‍ക്കുമുമ്പുള്ളവന്‍
حَتَّىٰ ذَاقُوا
X
അവര്‍ അനുഭവിക്കുവോളം
بَأْسَنَاۗ
X
നമ്മുടെ ശിക്ഷ
قُلْ
X
നീ പറയുക
هَلْ عِندَكُم
X
നിങ്ങളുടെ വശം ഉണ്ടോ
مِّنْ عِلْمٍ
X
വല്ല വിവരവും
فَتُخْرِجُوهُ
X
അങ്ങനെ അത് നിങ്ങള്‍ വെളിപ്പെടുത്തിത്തരും
لَنَاۖ
X
ഞങ്ങള്‍ക്ക്
إِن تَتَّبِعُونَ
X
നിങ്ങള്‍ പിന്‍പറ്റുന്നില്ല
إِلَّا
X
അല്ലാതെ
الظَّنَّ
X
ഊഹത്തെ
وَإِنْ أَنتُمْ
X
നിങ്ങളല്ല
إِلَّا
X
അല്ലാതെ
تَخْرُصُونَ
X
നിങ്ങള്‍ അനുമാനിക്കുന്നു
﴿6:148﴾ أَوَلَمْ يَنظُرُوا
X
അവര്‍ ആലോചിച്ചു നോക്കിയിട്ടില്ലേ
فِي مَلَكُوتِ
X
ആധിപത്യ രഹസ്യത്തെ കുറിച്ച്
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا خَلَقَ اللَّهُ مِن شَيْءٍ
X
അല്ലാഹു സൃഷ്ടിച്ച ഓരോ വസ്തുവെപ്പറ്റിയും
وَأَنْ عَسَىٰ أَن يَكُونَ
X
ആയിരിക്കാമെന്നതിനെ പറ്റിയും
قَدِ اقْتَرَبَ
X
തീര്‍ച്ചയായും അടുത്തെത്തി
أَجَلُهُمْۖ
X
അവരുടെ (ജീവിത) അവധി
فَبِأَيِّ حَدِيثٍ
X
ഏതൊരു സന്ദേശത്തിലാണ്
بَعْدَهُ
X
അതിനു ശേഷം
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:185﴾ وَأَعِدُّوا
X
നിങ്ങള്‍ ഒരുക്കുക
لَهُم
X
അവര്‍ക്കെതിരെ
مَّا اسْتَطَعْتُم
X
നിങ്ങള്‍ക്കാവുന്നത്ര
مِّن قُوَّةٍ
X
ശക്തി
وَمِن رِّبَاطِ
X
ഒരുക്കി നിര്‍ത്തിയ
الْخَيْلِ
X
കുതിരകളെ
تُرْهِبُونَ
X
നിങ്ങള്‍ ഭയപ്പെടുത്തും
بِهِ
X
അതിലൂടെ
عَدُوَّ اللَّهِ
X
അല്ലാഹുവിന്റെ ശത്രുവിനെ
وَعَدُوَّكُمْ
X
നിങ്ങളുടെ ശത്രുവിനെയും
وَآخَرِينَ
X
മറ്റു ചിലരെയും
مِن دُونِهِمْ
X
അവര്‍ക്കുപുറമെ
لَا تَعْلَمُونَهُمُ
X
അവരെ നിങ്ങള്‍ക്കറിയില്ല
اللَّهُ يَعْلَمُهُمْۚ
X
അല്ലാഹുവിന് അവരെ അറിയും
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِن شَيْءٍ
X
ഏതൊരു വസ്തുവില്‍ നിന്നും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
يُوَفَّ
X
അതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കപ്പെടും
إِلَيْكُمْ
X
നിങ്ങള്‍ക്ക്
وَأَنتُمْ
X
നിങ്ങള്‍
لَا تُظْلَمُونَ
X
നിങ്ങള്‍ അനീതി കാണിക്കപ്പെടുകയില്ല
﴿8:60﴾ وَمَا ظَلَمْنَاهُمْ
X
നാം അവരോട് ഒരതിക്രമവും കാണിച്ചിട്ടില്ല
وَلَٰكِن
X
എന്നാല്‍
ظَلَمُوا
X
അവര്‍ അതിക്രമം കാണിക്കുകയായിരുന്നു
أَنفُسَهُمْۖ
X
തങ്ങളോടുതന്നെ
فَمَا أَغْنَتْ
X
എന്നിട്ട് ഒരുപകാരവും ചെയ്തില്ല
عَنْهُمْ
X
അവര്‍ക്ക്
آلِهَتُهُمُ
X
അവരുടെ ദൈവങ്ങള്‍
الَّتِي يَدْعُونَ
X
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന
مِن دُونِ اللَّهِ
X
അല്ലാഹുവെ വിട്ട്
مِن شَيْءٍ
X
ഒന്നും
لَّمَّا جَاءَ
X
വന്നപ്പോള്‍
أَمْرُ
X
വിധി
رَبِّكَۖ
X
നിന്റെ നാഥന്റെ
وَمَا زَادُوهُمْ
X
അവര്‍ക്ക് അവ വര്‍ധിപ്പിച്ചുകൊടുത്തതുമില്ല
غَيْرَ تَتْبِيبٍ
X
നാശമല്ലാതെ
﴿11:101﴾ وَاتَّبَعْتُ
X
ഞാന്‍ പിന്തുടര്‍ന്നു
مِلَّةَ
X
മാര്‍ഗം
آبَائِي
X
എന്റെ പിതാക്കളുടെ
إِبْرَاهِيمَ
X
(അതായത്) ഇബ്റാഹിമിന്റെ
وَإِسْحَاقَ
X
ഇസ്ഹാഖിന്റെയും
وَيَعْقُوبَۚ
X
യഅ്ഖൂബിന്റെയും
مَا كَانَ لَنَا
X
നമുക്ക് അനുവാദമില്ല
أَن نُّشْرِكَ
X
നാം പങ്കുചേര്‍ക്കാന്‍
بِاللَّهِ
X
അല്ലാഹുവില്‍
مِن شَيْءٍۚ
X
ഒന്നിനെയും
ذَٰلِكَ
X
അത്
مِن فَضْلِ
X
അനുഗ്രഹത്തില്‍പെട്ടതാണ്
اللَّهِ
X
അല്ലാഹുവിന്റെ
عَلَيْنَا
X
നമ്മോടുള്ള
وَعَلَى النَّاسِ
X
അഖിലമനുഷ്യരോടുമുള്ള
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
മനുഷ്യരിലേറെപ്പേരും
لَا يَشْكُرُونَ
X
അവര്‍ നന്ദികാണിക്കുന്നില്ല
﴿12:38﴾ وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا بَنِيَّ
X
എന്റെ മക്കളേ
لَا تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കരുത്
مِن بَابٍ وَاحِدٍ
X
ഒരേ വാതിലിലൂടെ
وَادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുക
مِنْ أَبْوَابٍ
X
വാതിലുകളിലൂടെ
مُّتَفَرِّقَةٍۖ
X
വിവിധ
وَمَا أُغْنِي
X
ഞാന്‍ തടുത്ത് നിര്‍ത്തുകയില്ല
عَنكُم
X
നിങ്ങളില്‍നിന്ന്
مِّنَ اللَّهِ
X
ദൈവവിധിയില്‍നിന്ന്
مِن شَيْءٍۖ
X
യാതൊന്നും
إِنِ الْحُكْمُ
X
തീരുമാനാധികാരമില്ല
إِلَّا لِلَّهِۖ
X
അല്ലാഹുവിനല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُۖ
X
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَعَلَيْهِ
X
അവനില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿12:67﴾ وَلَمَّا دَخَلُوا
X
അവര്‍ പ്രവേശിച്ചപ്പോള്‍
مِنْ حَيْثُ أَمَرَهُمْ
X
അവരോട് കല്‍പിച്ചവിധം
أَبُوهُم
X
തങ്ങളുടെ പിതാവ്
مَّا كَانَ
X
അത് തടുത്ത്നിര്‍ത്തുമായിരുന്നില്ല
يُغْنِي عَنْهُم
X
അവരില്‍നിന്ന്
مِّنَ اللَّهِ
X
അല്ലാഹുവിന്റെ വിധിയില്‍നിന്ന്
مِن شَيْءٍ
X
യാതൊന്നും
إِلَّا حَاجَةً
X
ഒരാവശ്യംമാത്രമാണത്
فِي نَفْسِ يَعْقُوبَ
X
യഅ്ഖൂബിന്റെ മനസ്സിലുള്ള
قَضَاهَاۚ
X
അതദ്ദേഹം പൂര്‍ത്തീകരിച്ചു
وَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
لَذُو عِلْمٍ
X
അറിവുള്ളവനാണ്
لِّمَا عَلَّمْنَاهُ
X
നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തതിനാല്‍
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَ النَّاسِ
X
മനുഷ്യരില്‍ ഏറെപ്പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:68﴾ وَبَرَزُوا
X
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
X
അല്ലാഹുവിങ്കല്‍
جَمِيعًا
X
എല്ലാവരും
فَقَالَ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
അഹങ്കരിച്ചവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളുടെ
تَبَعًا
X
അനുയായികള്‍
فَهَلْ أَنتُم
X
നിങ്ങളാണോ
مُّغْنُونَ عَنَّا
X
ഞങ്ങള്‍ക്ക് ഒഴിവാക്കിത്തരുന്നവര്‍ (ഞങ്ങളെ ധന്യരാക്കുന്നവര്‍)
مِنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷയില്‍ (നിന്ന്)
مِن شَيْءٍۚ
X
വല്ലതും
قَالُوا
X
അവര്‍ പറഞ്ഞു
لَوْ هَدَانَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَيْنَاكُمْۖ
X
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു
سَوَاءٌ
X
സമമാണ്
عَلَيْنَا
X
ഞങ്ങള്‍ക്ക്
أَجَزِعْنَا
X
ഞങ്ങള്‍ വെപ്രാളപ്പെട്ടാലും
أَمْ صَبَرْنَا
X
ഞങ്ങള്‍ ക്ഷമിച്ചാലും
مَا لَنَا
X
ഞങ്ങള്‍ക്കില്ല
مِن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿14:21﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
തീര്‍ച്ചയായും നീ
تَعْلَمُ
X
നീ അറിയുന്നു
مَا نُخْفِي
X
ഞങ്ങള്‍ മറച്ചുവെക്കുന്നത്
وَمَا نُعْلِنُۗ
X
ഞങ്ങള്‍ പരസ്യമാക്കുന്നതും
وَمَا يَخْفَىٰ
X
മറഞ്ഞിരിക്കുന്നില്ല
عَلَى اللَّهِ
X
അല്ലാഹുവിന്ന്
مِن شَيْءٍ
X
ഒന്നും
فِي الْأَرْضِ
X
ഭൂമിയില്‍
وَلَا فِي السَّمَاءِ
X
ആകാശത്തിലുമില്ല
﴿14:38﴾ وَقَالَ
X
പറയുകയും ചെയ്തു
الَّذِينَ أَشْرَكُوا
X
(അല്ലാഹുവോട്) പങ്കുചേര്‍ത്തവര്‍
لَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍
مَا عَبَدْنَا
X
ഞങ്ങള്‍ പൂജിക്കുമായിരുന്നില്ല
مِن دُونِهِ
X
അവനെക്കൂടാതെ
مِن شَيْءٍ
X
ഒരു വസ്തുവിനെയും
نَّحْنُ
X
ഞങ്ങള്‍
وَلَا آبَاؤُنَا
X
ഞങ്ങളുടെ പിതാക്കളും ഇല്ല
وَلَا حَرَّمْنَا
X
ഞങ്ങള്‍ നിഷിദ്ധമാക്കുകയില്ലായിരുന്നു
مِن دُونِهِ
X
അവന്റെ (കല്‍പന) കൂടാതെ
مِن شَيْءٍۚ
X
ഒന്നും
كَذَٰلِكَ
X
അപ്രകാരം
فَعَلَ
X
ചെയ്തു
الَّذِينَ مِن قَبْلِهِمْۚ
X
ഇവര്‍ക്ക് മുമ്പുള്ളവര്‍
فَهَلْ
X
എന്നാല്‍ ഉണ്ടോ
عَلَى الرُّسُلِ
X
ദൂതന്മാരുടെ മേല്‍(ബാധ്യത)
إِلَّا الْبَلَاغُ
X
പ്രബോധനമല്ലാതെ
الْمُبِينُ
X
വ്യക്തമായ
﴿16:35﴾ أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
إِلَىٰ مَا
X
ഒരു വസ്തുവെ
خَلَقَ اللَّهُ
X
അല്ലാഹു പടച്ച
مِن شَيْءٍ
X
വസ്തുവില്‍ നിന്ന്
يَتَفَيَّأُ
X
ചാഞ്ഞുകൊണ്ടിരിക്കുന്നു
ظِلَالُهُ
X
അതിന്റെ നിഴല്‍
عَنِ الْيَمِينِ
X
വലത്തോട്ട്
وَالشَّمَائِلِ
X
ഇടത്തോട്ടും
سُجَّدًا
X
സുജൂദ് ചെയ്യുന്നവയായി
لِّلَّهِ
X
അല്ലാഹുവിനെ
وَهُمْ
X
അവ
دَاخِرُونَ
X
വിനയം കാണിക്കുന്നവയായി
﴿16:48﴾ إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
مَا يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ
مِن دُونِهِ
X
അവനു പുറമെ
مِن شَيْءٍۚ
X
ഏതൊരു വസ്തുവിനെയും
وَهُوَ
X
അവന്‍
الْعَزِيزُ
X
പ്രതാപിയാകുന്നു
الْحَكِيمُ
X
യുക്തിമാനും
﴿29:42﴾ أَوَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിക്കുന്നില്ലേ
فِي الْأَرْضِ
X
ഭൂമിയിലൂടെ
فَيَنظُرُوا
X
എന്നിട്ട് നോക്കിക്കാണുന്നില്ലേ
كَيْفَ كَانَ
X
എപ്രകാരമായിരുന്നുവെന്ന്
عَاقِبَةُ
X
പര്യവസാനം
الَّذِينَ مِن قَبْلِهِمْ
X
തങ്ങളുടെ പൂര്‍വ്വികരുടെ
وَكَانُوا
X
അവര്‍ ആയിരുന്നു
أَشَدَّ
X
എത്രയോ കരുത്തവര്‍
مِنْهُمْ
X
ഇവരേക്കാള്‍
قُوَّةًۚ
X
ശക്തിയില്‍
وَمَا كَانَ اللَّهُ لِيُعْجِزَهُ
X
അല്ലാഹുവെ തോല്‍പിക്കുകയില്ല
مِن شَيْءٍ
X
ഒന്നും
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَلَا فِي الْأَرْضِۚ
X
ഭൂമിയിലും ഇല്ല
إِنَّهُ كَانَ
X
നിശ്ചയം അവന്‍ ആകുന്നു
عَلِيمًا
X
സകലവും അറിയുന്നവന്‍
قَدِيرًا
X
എല്ലാറ്റിനും കഴിവുറ്റവനും
﴿35:44﴾ قَالُوا
X
ആ ജനം പറഞ്ഞു
مَا أَنتُمْ
X
നിങ്ങളല്ല
إِلَّا بَشَرٌ
X
മനുഷ്യരല്ലാതെ
مِّثْلُنَا
X
ഞങ്ങളെപ്പോലെയുള്ള
وَمَا أَنزَلَ
X
അവതരിപ്പിച്ചിട്ടില്ല
الرَّحْمَٰنُ
X
പരമകാരുണികനായ ദൈവം
مِن شَيْءٍ
X
ഒന്നും തന്നെ
إِنْ أَنتُمْ إِلَّا تَكْذِبُونَ
X
നിങ്ങള്‍ കളവു പറയുക മാത്രമാണ്
﴿36:15﴾ وَمَا اخْتَلَفْتُمْ فِيهِ
X
നിങ്ങള്‍ ഭിന്നിച്ചിട്ടുള്ള
مِن شَيْءٍ
X
ഏതൊരു കാര്യവും
فَحُكْمُهُ
X
അതിന്റെ വിധി
إِلَى اللَّهِۚ
X
അല്ലാഹുവിന്നാകുന്നു
ذَٰلِكُمُ
X
അവനാണ്
اللَّهُ
X
അല്ലാഹു
رَبِّي
X
എന്റെ നാഥനായ
عَلَيْهِ
X
അവനില്‍
تَوَكَّلْتُ
X
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَإِلَيْهِ
X
അവങ്കലേക്കുതന്നെ
أُنِيبُ
X
ഞാന്‍ മടങ്ങുന്നു
﴿42:10﴾ مَا تَذَرُ
X
അത് ഉപേക്ഷിക്കുമായിരുന്നില്ല
مِن شَيْءٍ
X
ഒന്നിനെയും
أَتَتْ
X
അത് ചെന്നെത്തി
عَلَيْهِ
X
അതിന്മേല്‍
إِلَّا جَعَلَتْهُ
X
അതിനെ ആക്കിയിട്ടല്ലാതെ
كَالرَّمِيمِ
X
തുരുമ്പിച്ചതുപോലെ
﴿51:42﴾ قَدْ كَانَتْ
X
ഉണ്ടായിട്ടുണ്ട്
لَكُمْ
X
നിങ്ങള്‍ക്ക്
أُسْوَةٌ
X
മാതൃക
حَسَنَةٌ
X
ഉത്തമമായ
فِي إِبْرَاهِيمَ
X
ഇബ്റാഹീമില്‍
وَالَّذِينَ
X
യാതൊരുത്തരിലും
مَعَهُ
X
അദ്ദേഹത്തോടൊപ്പമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِقَوْمِهِمْ
X
അവരുടെ ജനതയോട്
إِنَّا
X
നിശ്ചയം, ഞങ്ങള്‍
بُرَآءُ
X
ബന്ധം ഒഴിഞ്ഞവരാണ്
مِنكُمْ
X
നിങ്ങളില്‍നിന്ന്
وَمِمَّا تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നവയില്‍ നിന്നും
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
كَفَرْنَا
X
ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു
بِكُمْ
X
നിങ്ങളെ
وَبَدَا
X
പ്രകടമാവുകയും ചെയ്തിരിക്കുന്നു
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمُ
X
നിങ്ങള്‍ക്കുമിടയില്‍
الْعَدَاوَةُ
X
ശത്രുത
وَالْبَغْضَاءُ
X
വെറുപ്പും
أَبَدًا
X
എക്കാലത്തേക്കും
حَتَّىٰ تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കുന്നതുവരെ
بِاللَّهِ
X
അല്ലാഹുവില്‍
وَحْدَهُ
X
അവനെ മാത്രം
إِلَّا
X
ഒഴികെ
قَوْلَ
X
വാക്ക്
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
لِأَبِيهِ
X
തന്റെ പിതാവിനോടുള്ള
لَأَسْتَغْفِرَنَّ
X
തീര്‍ച്ചയായും ഞാന്‍ പാപമോചനമര്‍ഥിക്കാം
لَكَ
X
താങ്കള്‍ക്കുവേണ്ടി
وَمَا أَمْلِكُ
X
ഞാന്‍ അധീനപ്പെടുത്തുന്നില്ല
لَكَ
X
താങ്കള്‍ക്ക്
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
مِن شَيْءٍۖ
X
ഒന്നും
رَّبَّنَا
X
ഞങ്ങളുടെ നാഥാ
عَلَيْكَ
X
നിന്റെ മേല്‍
تَوَكَّلْنَا
X
ഞങ്ങള്‍ ഭരമേല്‍പിച്ചു
وَإِلَيْكَ
X
നിന്നിലേക്ക്
أَنَبْنَا
X
ഞങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങി
وَإِلَيْكَ
X
നിന്നിലേക്കാണ്
الْمَصِيرُ
X
തിരിച്ചുവരവ്
﴿60:4﴾ قَالُوا
X
അവര്‍ പറയും
بَلَىٰ
X
അതെ
قَدْ جَاءَنَا
X
ഞങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു
نَذِيرٌ
X
ഒരു മുന്നറിയിപ്പുകാരന്‍
فَكَذَّبْنَا
X
അപ്പോള്‍ ഞങ്ങള്‍ തള്ളിപ്പറഞ്ഞു
وَقُلْنَا
X
ഞങ്ങള്‍ പറയുകയും ചെയ്തു
مَا نَزَّلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചിട്ടില്ല
مِن شَيْءٍ
X
ഒന്നും
إِنْ أَنتُمْ
X
നിങ്ങളല്ല
إِلَّا فِي ضَلَالٍ
X
വഴികേടിലല്ലാതെ
كَبِيرٍ
X
വലിയ
﴿67:9﴾