Repeated Words in Quran

< >
Total Found : 24
الَّذِينَ يَنقُضُونَ
X
ലംഘിക്കുന്നവര്‍
عَهْدَ اللَّهِ
X
അല്ലാഹുവുമായുള്ള കരാര്‍
مِن بَعْدِ
X
ശേഷം
مِيثَاقِهِ
X
അത് ഉറപ്പിച്ചതിന്റെ
وَيَقْطَعُونَ
X
അവര്‍ ഛേദിക്കുകയും ചെയ്യുന്നു
مَا
X
യാതൊന്നിനെ
أَمَرَ اللَّهُ
X
അല്ലാഹു കല്‍പിച്ചു
بِهِ
X
അതിനെ
أَن يُوصَلَ
X
ബന്ധം ചേര്‍ക്കപ്പെടാന്‍
وَيُفْسِدُونَ
X
അവര്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു
فِي الْأَرْضِۚ
X
ഭൂമിയില്‍
أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْخَاسِرُونَ
X
നഷ്ടം പറ്റിയവര്‍
﴿2:27﴾ وَإِذْ وَاعَدْنَا
X
നാം സമയം നിശ്ചയിച്ച സന്ദര്‍ഭം
مُوسَىٰ
X
മൂസാക്ക്
أَرْبَعِينَ
X
നാല്‍പത്
لَيْلَةً
X
രാവ്
ثُمَّ
X
പിന്നെ
اتَّخَذْتُمُ
X
നിങ്ങള്‍ സ്വീകരിച്ചു
الْعِجْلَ
X
പശുക്കുട്ടിയെ
مِن بَعْدِهِ
X
അദ്ദേഹം പോയശേഷം
وَأَنتُمْ
X
നിങ്ങളായിരിക്കെ
ظَالِمُونَ
X
അക്രമികള്‍
﴿2:51﴾ أَفَتَطْمَعُونَ
X
നിങ്ങള്‍ ഇനിയും മോഹിക്കുന്നുവോ
أَن يُؤْمِنُوا
X
അവര്‍ വിശ്വസിക്കുമെന്ന്
لَكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
وَقَدْ كَانَ
X
ആയിരിക്കെ
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍
يَسْمَعُونَ
X
അവര്‍ കേള്‍ക്കുന്നു
كَلَامَ اللَّهِ
X
ദൈവവചനം
ثُمَّ
X
പിന്നെ
يُحَرِّفُونَهُ
X
അവരതിനെ മാറ്റിമറിക്കുന്നു
مِن بَعْدِ مَا عَقَلُوهُ
X
അവര്‍ അതിനെ നന്നായി ഗ്രഹിച്ചതിന് ശേഷം
وَهُمْ يَعْلَمُونَ
X
അവരറിയുന്നവരായിരിക്കെ
﴿2:75﴾ وَلَقَدْ آتَيْنَا
X
നിശ്ചയമായും നാം നല്‍കി
مُوسَى
X
മൂസാക്ക്
الْكِتَابَ
X
വേദം
وَقَفَّيْنَا
X
നാം പിന്‍തുടര്‍ത്തുകയും ചെയ്തു
مِن بَعْدِهِ
X
അദ്ദേഹത്തിനുശേഷം
بِالرُّسُلِۖ
X
ദൂതന്മാരെ
وَآتَيْنَا
X
നാം നല്‍കുകയും ചെയ്തു
عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാക്ക്
الْبَيِّنَاتِ
X
വ്യക്തമായ അടയാളങ്ങള്‍
وَأَيَّدْنَاهُ
X
അദ്ദേഹത്തെ നാം ശക്തിപ്പെടുത്തുകയും ചെയ്തു
بِرُوحِ الْقُدُسِۗ
X
പരിശുദ്ധാത്മാവിനാല്‍
أَفَكُلَّمَا جَاءَكُمْ
X
നിങ്ങള്‍ക്ക് വരുമ്പോഴൊക്കെയും ആണോ
رَسُولٌ
X
ദൈവദൂതന്‍
بِمَا لَا تَهْوَىٰ
X
ഇച്ഛിക്കാത്തതുമായി
أَنفُسُكُمُ
X
നിങ്ങളുടെ മനസ്സുകള്‍
اسْتَكْبَرْتُمْ
X
നിങ്ങള്‍ അഹങ്കരിച്ചു
فَفَرِيقًا
X
എന്നിട്ട് ഒരുവിഭാഗത്തെ
كَذَّبْتُمْ
X
നിങ്ങള്‍ കളവാക്കി
وَفَرِيقًا
X
മറ്റൊരുകൂട്ടരെ
تَقْتُلُونَ
X
നിങ്ങള്‍ വധിച്ചുകളഞ്ഞു
﴿2:87﴾ وَلَقَدْ جَاءَكُم
X
നിശ്ചയം നിങ്ങള്‍ക്ക് വന്നിട്ടുണ്ട്
مُّوسَىٰ
X
മൂസ
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളോടെ
ثُمَّ
X
പിന്നെ
اتَّخَذْتُمُ
X
നിങ്ങള്‍ സ്വീകരിച്ചു (ദൈവമായി വരിച്ചു)
الْعِجْلَ
X
പശുക്കുട്ടിയെ
مِن بَعْدِهِ
X
അതിനുശേഷം
وَأَنتُمْ
X
നിങ്ങള്‍ ആയിക്കൊണ്ട്
ظَالِمُونَ
X
അക്രമികള്‍
﴿2:92﴾ أَمْ
X
അതല്ല
كُنتُمْ
X
നിങ്ങളായിരുന്നോ
شُهَدَاءَ
X
സന്നിഹിതര്‍
إِذْ حَضَرَ
X
ആസന്നമായപ്പോള്‍
يَعْقُوبَ
X
യഅ്ഖൂബിന്ന്
الْمَوْتُ
X
മരണം
إِذْ قَالَ
X
അതായത് അദ്ദേഹം പറഞ്ഞനേരത്ത്
لِبَنِيهِ
X
തന്റെ മക്കളോട്
مَا تَعْبُدُونَ
X
നിങ്ങള്‍ എന്തിനെ ആരാധിക്കും
مِن بَعْدِي
X
എനിക്ക് ശേഷം
قَالُوا
X
അവര്‍ പറഞ്ഞു
نَعْبُدُ
X
ഞങ്ങള്‍ ആരാധിക്കും
إِلَٰهَكَ
X
അങ്ങയുടെ ദൈവത്തെ
وَإِلَٰهَ آبَائِكَ
X
അങ്ങയുടെ പിതാക്കളുടെ ദൈവത്തെ
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
وَإِسْمَاعِيلَ
X
ഇസ്മാഈലിന്റെയും
وَإِسْحَاقَ
X
ഇസ്ഹാഖിന്റെയും
إِلَٰهًا وَاحِدًا
X
ഏക ദൈവത്തെ
وَنَحْنُ
X
ഞങ്ങളാകട്ടെ
لَهُ
X
അവന്
مُسْلِمُونَ
X
കീഴ്പെട്ടു കഴിയുന്നവരാകുന്നു
﴿2:133﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നു
مَا أَنزَلْنَا
X
നാം ഇറക്കിയതിനെ
مِنَ الْبَيِّنَاتِ
X
വ്യക്തമായ തെളിവുകളില്‍ നിന്നും
وَالْهُدَىٰ
X
സന്മാര്‍ഗനിര്‍ദേശങ്ങളും
مِن بَعْدِ
X
ശേഷം
مَا بَيَّنَّاهُ
X
നാം അത് വ്യക്തമാക്കിയതിന്റെ
لِلنَّاسِ
X
ജനങ്ങള്‍ക്ക്
فِي الْكِتَابِۙ
X
വേദഗ്രന്ഥത്തില്‍
أُولَٰئِكَ
X
അവര്‍
يَلْعَنُهُمُ
X
അവരെ ശപിക്കുന്നു
اللَّهُ
X
അല്ലാഹു
وَيَلْعَنُهُمُ
X
അവരെ ശപിക്കുന്നു
اللَّاعِنُونَ
X
ശപിക്കുന്നവരൊക്കെയും
﴿2:159﴾ سَلْ
X
ചോദിക്കുക
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ സന്തതികളോട്
كَمْ
X
എത്രയാണ്
آتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കിയതെന്ന്
مِّنْ آيَةٍ
X
തെളിവുകള്‍
بَيِّنَةٍۗ
X
വ്യക്തമായ
وَمَن يُبَدِّلْ
X
വല്ലവനും മാറ്റിമറിക്കുകയാണെങ്കില്‍
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
مِن بَعْدِ
X
ശേഷം
مَا جَاءَتْهُ
X
അത് തനിക്ക് വന്ന്കിട്ടിയതിന്ന്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿2:211﴾ كَانَ النَّاسُ
X
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
فَبَعَثَ
X
പിന്നെ നിയോഗിച്ചു
اللَّهُ
X
അല്ലാഹു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
مُبَشِّرِينَ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
X
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
X
ഇറക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّ
X
സത്യവുമായി
لِيَحْكُمَ
X
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
فِيهِ
X
അതില്‍
إِلَّا الَّذِينَ أُوتُوهُ
X
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
X
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
X
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
X
സത്യമായ
بِإِذْنِهِۗ
X
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
X
അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:213﴾ أَلَمْ تَرَ
X
നീ അറിഞ്ഞുവോ
إِلَى الْمَلَإِ
X
പ്രമാണിമാരെപറ്റി
مِن بَنِي إِسْرَائِيلَ
X
ഇസ്രായില്‍ സന്തതികളില്‍പെട്ട
مِن بَعْدِ مُوسَىٰ
X
മൂസാക്ക് ശേഷമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِنَبِيٍّ لَّهُمُ
X
അവര്‍ക്കുള്ള പ്രവാചകനോട്
ابْعَثْ لَنَا
X
നീ ഞങ്ങള്‍ക്ക് നിയോഗിച്ചുതരിക
مَلِكًا
X
ഒരു രാജാവിനെ
نُّقَاتِلْ
X
ഞങ്ങള്‍ യുദ്ധം ചെയ്യാം
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
قَالَ
X
അദ്ദേഹം പറഞ്ഞു
هَلْ عَسَيْتُمْ
X
നിങ്ങളായേക്കുമോ
إِن كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയാല്‍
الْقِتَالُ
X
യുദ്ധം
أَلَّا تُقَاتِلُواۖ
X
നിങ്ങള്‍ യുദ്ധം ചെയ്യാതെ
قَالُوا
X
അവര്‍ പറഞ്ഞു
وَمَا لَنَا
X
ഞങ്ങള്‍ക്കെന്താണ്
أَلَّا نُقَاتِلَ
X
യുദ്ധം ചെയ്യാതിരിക്കാന്‍
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَقَدْ أُخْرِجْنَا
X
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِنَا
X
ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَأَبْنَائِنَاۖ
X
ഞങ്ങളുടെ സന്തതികളുടെ അടുത്ത് നിന്നും
فَلَمَّا كُتِبَ عَلَيْهِمُ
X
അവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
الْقِتَالُ
X
യുദ്ധം
تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞു
إِلَّا قَلِيلًا مِّنْهُمْۗ
X
അവരില്‍ കുറച്ച് പേരൊഴികെ
وَاللَّهُ عَلِيمٌ
X
അല്ലാഹു അറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപറ്റി
﴿2:246﴾ تِلْكَ الرُّسُلُ
X
ആ ദൂതന്‍മാര്‍
فَضَّلْنَا
X
നാം ശ്രേഷ്ഠത നല്‍കി
بَعْضَهُمْ
X
അവരില്‍ ചിലര്‍ക്ക്
عَلَىٰ بَعْضٍۘ
X
മറ്റുചിലരേക്കാള്‍
مِّنْهُم
X
അവരില്‍ ഉണ്ട്
مَّن كَلَّمَ اللَّهُۖ
X
അല്ലാഹു നേരില്‍ സംസാരിച്ചവര്‍
وَرَفَعَ
X
അവന്‍ ഉയര്‍ത്തി
بَعْضَهُمْ
X
അവരില്‍ ചിലരെ
دَرَجَاتٍۚ
X
ചില പദവികളിലേക്ക്
وَآتَيْنَا
X
നാം നല്‍കി
عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാക്ക്
الْبَيِّنَاتِ
X
വ്യക്തമായ അടയാളങ്ങള്‍
وَأَيَّدْنَاهُ
X
നാം അദ്ദേഹത്തിന് കരുത്തേകി
بِرُوحِ الْقُدُسِۗ
X
പരിശുദ്ധാത്മാവിനാല്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلَ
X
പൊരുതുമായിരുന്നില്ല
الَّذِينَ مِن بَعْدِهِم
X
അവര്‍ക്ക് ശേഷമുള്ളവര്‍
مِّن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നതിന്
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
وَلَٰكِنِ
X
എന്നാല്‍
اخْتَلَفُوا
X
അവര്‍ ഭിന്നിച്ചു
فَمِنْهُم
X
അവരിലുണ്ട്
مَّنْ آمَنَ
X
വിശ്വസിച്ചവര്‍
وَمِنْهُم
X
അവരിലുണ്ട്
مَّن كَفَرَۚ
X
അവിശ്വസിച്ചവര്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلُوا
X
അവര്‍ പരസ്പരം പൊരുതുമായിരുന്നില്ല
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَفْعَلُ
X
ചെയ്യുന്നു
مَا يُرِيدُ
X
അവനുദ്ദേശിക്കുന്നത്
﴿2:253﴾ إِنَّ
X
നിശ്ചയം
الدِّينَ
X
ജീവിത വ്യവസ്ഥ
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
الْإِسْلَامُۗ
X
ഇസ്‌ലാം മാത്രം
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍
الْكِتَابَ
X
വേദഗ്രന്ഥം
إِلَّا
X
അല്ലാതെ
مِن بَعْدِ
X
ശേഷമല്ലാതെ
مَا جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്
الْعِلْمُ
X
അറിവ്
بَغْيًا
X
കിടമല്‍സരം കാരണം, അതിക്രമം കാരണം
بَيْنَهُمْۗ
X
അവര്‍ക്കിടയിലുള്ള
وَمَن يَكْفُرْ
X
ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
سَرِيعُ
X
അതിവേഗം നടത്തുന്നവന്‍
الْحِسَابِ
X
വിചാരണ
﴿3:19﴾ فَمَنْ حَاجَّكَ
X
ഇനി ആരെങ്കിലും നിന്നോട് തര്‍ക്കിച്ചാല്‍
فِيهِ
X
അതില്‍
مِن بَعْدِ
X
ശേഷം
مَا جَاءَكَ
X
നിനക്ക് വന്നെത്തിയതിന്
مِنَ الْعِلْمِ
X
(യഥാര്‍ഥ) ജ്ഞാനം
فَقُلْ
X
പറയുക
تَعَالَوْا
X
നിങ്ങള്‍ വരിക
نَدْعُ
X
നമുക്ക് വിളിക്കാം
أَبْنَاءَنَا
X
ഞങ്ങളുടെ മക്കളെ
وَأَبْنَاءَكُمْ
X
നിങ്ങളുടെ മക്കളെയും
وَنِسَاءَنَا
X
ഞങ്ങളുടെ സ്ത്രീകളെയും
وَنِسَاءَكُمْ
X
നിങ്ങളുടെ സ്ത്രീകളെയും
وَأَنفُسَنَا
X
ഞങ്ങള്‍ ഞങ്ങളെത്തന്നെയും
وَأَنفُسَكُمْ
X
നിങ്ങള്‍ നിങ്ങളെത്തന്നെയും
ثُمَّ
X
പിന്നെ
نَبْتَهِلْ
X
നമുക്ക് അകമഴിഞ്ഞ് പ്രാര്‍ഥിക്കാം
فَنَجْعَل
X
അങ്ങനെ നമുക്ക് ആക്കാം
لَّعْنَتَ
X
ശാപം
اللَّهِ
X
അല്ലാഹുവിന്റെ
عَلَى الْكَاذِبِينَ
X
കള്ളം പറയുന്നവരുടെമേല്‍
﴿3:61﴾ يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لِمَ
X
എന്തിന്
تُحَاجُّونَ
X
നിങ്ങള്‍ തര്‍ക്കിക്കുന്നു
فِي إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ കാര്യത്തില്‍
وَمَا أُنزِلَتِ
X
അവതരിപ്പിക്കപ്പെട്ടിട്ടില്ല
التَّوْرَاةُ
X
തൗറാത്ത്
وَالْإِنجِيلُ
X
ഇഞ്ചീലും
إِلَّا مِن بَعْدِهِۚ
X
അദ്ദേഹത്തിന് ശേഷമല്ലാതെ
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿3:65﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാത്തപിച്ചു മടങ്ങിയവരൊഴികെ
مِن بَعْدِ ذَٰلِكَ
X
അതിന് ശേഷം
وَأَصْلَحُوا
X
അവര്‍ (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَإِنَّ اللَّهَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനാകുന്നു
﴿3:89﴾ فَمَنِ افْتَرَىٰ
X
ഇനി ആരെങ്കിലും കെട്ടിച്ചമക്കുകയാണെങ്കില്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
مِن بَعْدِ ذَٰلِكَ
X
അതിന് ശേഷം
فَأُولَٰئِكَ هُمُ
X
അപ്പോള്‍ അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿3:94﴾ وَلَا تَكُونُوا
X
നിങ്ങളാവരുത്
كَالَّذِينَ تَفَرَّقُوا
X
(വിവിധ) കക്ഷികളായി വേര്‍പിരിഞ്ഞവരെപ്പോലെ
وَاخْتَلَفُوا
X
അവര്‍ ഭിന്നിക്കുകയും ചെയ്തു
مِن بَعْدِ
X
ശേഷം
مَا جَاءَهُمُ
X
അവര്‍ക്ക് വന്നതിന്
الْبَيِّنَاتُۚ
X
വ്യക്തമായ തെളിവുകള്‍
وَأُولَٰئِكَ
X
അവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
ഭയങ്കരമായ
﴿3:105﴾ الَّذِينَ اسْتَجَابُوا
X
(വിളിക്ക്) ഉത്തരം നല്‍കിയവര്‍
لِلَّهِ
X
അല്ലാഹുവിന്റെ
وَالرَّسُولِ
X
(അവന്റെ) ദൂതന്റെയും
مِن بَعْدِ
X
ശേഷം (ശേഷവും)
مَا أَصَابَهُمُ
X
അവര്‍ക്ക് പറ്റിയതിന്
الْقَرْحُۚ
X
പരിക്ക്
لِلَّذِينَ أَحْسَنُوا
X
സല്‍കര്‍മങ്ങള്‍ ചെയ്തവര്‍ക്ക്
مِنْهُمْ
X
അവരിലെ
وَاتَّقَوْا
X
സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿3:172﴾ يُوصِيكُمُ
X
നിങ്ങളെ ഉപദേശിക്കുന്നു
اللَّهُ
X
അല്ലാഹു
فِي أَوْلَادِكُمْۖ
X
നിങ്ങളുടെ മക്കളുടെ കാര്യത്തില്‍
لِلذَّكَرِ
X
പുരുഷനുണ്ട്
مِثْلُ
X
പോലെ, തുല്യമായ
حَظِّ
X
വിഹിതം
الْأُنثَيَيْنِۚ
X
രണ്ടു സ്ത്രീകളുടെ
فَإِن كُنَّ
X
ഇനി അവര്‍ ആയിരുന്നാല്‍
نِسَاءً
X
പെണ്‍മക്കള്‍ മാത്രം
فَوْقَ
X
ഏറെ
اثْنَتَيْنِ
X
രണ്ടില്‍
فَلَهُنَّ
X
അവര്‍ക്കുണ്ട്
ثُلُثَا
X
മൂന്നില്‍ രണ്ട് ഭാഗം
مَا تَرَكَۖ
X
അവന്‍(മരിച്ചയാള്‍)വിട്ടേച്ചുപോയ(സ്വത്തിന്റെ)
وَإِن كَانَتْ
X
അവള്‍ ആയിരുന്നാല്‍
وَاحِدَةً
X
ഒരുവള്‍(മകള്‍)മാത്രമാണെങ്കില്‍
فَلَهَا
X
അവള്‍ക്കുണ്ട്
النِّصْفُۚ
X
പാതി
وَلِأَبَوَيْهِ
X
അവന്റെ മാതാപിതാക്കള്‍ക്കുണ്ട്
لِكُلِّ وَاحِدٍ
X
ഓരോരുത്തര്‍ക്കും
مِّنْهُمَا
X
അവര്‍ രണ്ടുപേരില്‍
السُّدُسُ
X
ആറിലൊന്നുവീതം
مِمَّا تَرَكَ
X
അവന്‍ വിട്ടേച്ചുപോയതിന്റെ
إِن كَانَ
X
ഉണ്ടെങ്കില്‍
لَهُ
X
അവന് (മരിച്ചയാള്‍ക്ക്)
وَلَدٌۚ
X
സന്താനം
فَإِن لَّمْ يَكُن
X
അഥവാ ഇല്ലെങ്കില്‍
لَّهُ
X
അവന്
وَلَدٌ
X
സന്താനം
وَوَرِثَهُ
X
അവന്റെ അനന്തരാവകാശിയുമാണെങ്കില്‍
أَبَوَاهُ
X
അവന്റെ മാതാപിതാക്കള്‍
فَلِأُمِّهِ
X
അപ്പോള്‍ അവന്റെ മാതാവിനുണ്ടായിരിക്കും
الثُّلُثُۚ
X
മൂന്നിലൊന്ന്
فَإِن كَانَ لَهُ
X
ഇനി അയാള്‍ക്കുണ്ടെങ്കില്‍
إِخْوَةٌ
X
സഹോദരങ്ങള്‍
فَلِأُمِّهِ
X
അവന്റെ മാതാവിനുണ്ടാവും
السُّدُسُۚ
X
ആറിലൊന്ന്
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصِي
X
അവന്‍ വസ്വിയത്ത് ചെയ്യുന്നു
بِهَا
X
അതിനെപ്പറ്റി
أَوْ دَيْنٍۗ
X
അല്ലെങ്കില്‍ കടത്തിനും
آبَاؤُكُمْ
X
നിങ്ങളുടെ പിതാക്കള്‍
وَأَبْنَاؤُكُمْ
X
നിങ്ങളുടെ മക്കള്‍
لَا تَدْرُونَ
X
നിങ്ങള്‍ക്കറിയില്ല
أَيُّهُمْ
X
ആവരില്‍ ആരാണ്
أَقْرَبُ
X
കൂടുതല്‍ അടുത്തവര്‍
لَكُمْ
X
നിങ്ങള്‍ക്ക്
نَفْعًاۚ
X
ഉപകരിക്കുക (ഉപകാരത്താല്‍)
فَرِيضَةً
X
ഈ ഓഹരി നിര്‍ണ്ണയം
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കും
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
തികഞ്ഞ യുക്തമാനും
﴿4:11﴾ وَلَكُمْ
X
നിങ്ങള്‍ക്കുള്ളതാണ്
نِصْفُ
X
പാതി
مَا تَرَكَ
X
വിട്ടേച്ചുപോയതിന്റെ
أَزْوَاجُكُمْ
X
നിങ്ങളുടെ ഭാര്യമാര്‍
إِن لَّمْ يَكُن
X
ഇല്ലെങ്കില്‍
لَّهُنَّ
X
അവര്‍ക്ക്
وَلَدٌۚ
X
സന്താനം
فَإِن كَانَ
X
ഇനി ഉണ്ടെങ്കില്‍
لَهُنَّ
X
അവര്‍ക്ക്
وَلَدٌ
X
കുട്ടി (മക്കള്‍)
فَلَكُمُ
X
നിങ്ങള്‍ക്കുണ്ടാവുക
الرُّبُعُ
X
നാലിലൊന്നാണ്
مِمَّا تَرَكْنَۚ
X
അവര്‍ വിട്ടേച്ചുപോയതിന്റെ
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصِينَ بِهَا
X
അവര്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۚ
X
അല്ലെങ്കില്‍ കടത്തിനും
وَلَهُنَّ
X
അവര്‍ക്കുള്ളതാണ്
الرُّبُعُ
X
നാലിലൊന്ന്
مِمَّا تَرَكْتُمْ
X
നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ
إِن لَّمْ يَكُن لَّكُمْ
X
നിങ്ങള്‍ക്കില്ലങ്കില്‍
وَلَدٌۚ
X
മക്കള്‍
فَإِن كَانَ
X
അഥവാ ഉണ്ടെങ്കില്‍
لَكُمْ
X
നിങ്ങള്‍ക്ക്
وَلَدٌ
X
മക്കള്‍
فَلَهُنَّ
X
അവര്‍ക്കുണ്ടാവുക
الثُّمُنُ
X
എട്ടിലൊന്നാണ്
مِمَّا تَرَكْتُمۚ
X
നിങ്ങള്‍ വിട്ടേച്ചുപോയതില്‍ നിന്ന്
مِّن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
تُوصُونَ بِهَا
X
നിങ്ങള്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۗ
X
അല്ലെങ്കില്‍ കടത്തിന്
وَإِن كَانَ رَجُلٌ
X
ഒരു പുരുഷന്‍ ആണെങ്കില്‍
يُورَثُ
X
അനന്തരമെടുക്കപ്പെടുന്ന
كَلَالَةً
X
പിതാവും മക്കളും ജീവിച്ചിരിപ്പില്ലാത്തവന്‍
أَوِ امْرَأَةٌ
X
അല്ലെങ്കില്‍ സ്ത്രീ
وَلَهُ
X
അവനുണ്ട്
أَخٌ
X
ഒരു സഹോദരന്‍
أَوْ أُخْتٌ
X
അല്ലെങ്കില്‍ ഒരു സഹോദരി
فَلِكُلِّ وَاحِدٍ
X
അപ്പോള്‍ ഓരോരുത്തര്‍ക്കുമുണ്ട്
مِّنْهُمَا
X
അവര്‍ രണ്ട്പേരില്‍
السُّدُسُۚ
X
ആറിലൊന്ന്
فَإِن كَانُوا
X
ഇനി അവര്‍ ആണെങ്കില്‍
أَكْثَرَ مِن ذَٰلِكَ
X
അതില്‍ കൂടുതല്‍
فَهُمْ
X
അപ്പോള്‍ അവര്‍
شُرَكَاءُ
X
പങ്കാളികളാകുന്നു
فِي الثُّلُثِۚ
X
മൂന്നിലൊന്നില്‍
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصَىٰ بِهَا
X
ചെയ്യപ്പെടുന്ന വസ്വിയത്ത്
أَوْ دَيْنٍ
X
അല്ലെങ്കില്‍ കടത്തിനും
غَيْرَ مُضَارٍّۚ
X
ദ്രോഹകരമല്ലാത്ത
وَصِيَّةً
X
ഉപദേശമായ നിലയില്‍
مِّنَ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
حَلِيمٌ
X
ഏറെ ക്ഷമിക്കുന്നവന്‍
﴿4:12﴾ وَالْمُحْصَنَاتُ
X
ഭര്‍ത്തൃമതികള്‍
مِنَ النِّسَاءِ
X
സ്ത്രീകളില്‍ നിന്നുള്ള
إِلَّا مَا مَلَكَتْ
X
ഉടമപ്പെടുത്തിയവരൊഴികെ
أَيْمَانُكُمْۖ
X
നിങ്ങളുടെ വലം കൈകള്‍
كِتَابَ اللَّهِ
X
അല്ലാഹുവിന്റെ നിയമമായി
عَلَيْكُمْۚ
X
നിങ്ങളുടെ മേലുള്ള
وَأُحِلَّ
X
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُم
X
നിങ്ങള്‍ക്ക്
مَّا وَرَاءَ ذَٰلِكُمْ
X
അതിന് പിന്നിലു(പുറമെയു)ള്ളത്
أَن تَبْتَغُوا
X
നിങ്ങള്‍ തേടുന്നത് (വിവാഹം ചെയ്യുന്നത്)
بِأَمْوَالِكُم
X
നിങ്ങളുടെ ധനം(വിവാഹമൂല്യം) കൊണ്ട്
مُّحْصِنِينَ
X
വിവാഹിതരായ നിലയില്‍
غَيْرَ مُسَافِحِينَۚ
X
അവിഹിത ബന്ധത്തിലേര്‍പ്പെടുന്നവരാവാതെ
فَمَا اسْتَمْتَعْتُم بِهِ
X
അങ്ങനെ നിങ്ങള്‍ സുഖമനുഭവിച്ചാല്‍
مِنْهُنَّ
X
അവരില്‍ നിന്ന്
فَآتُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ പ്രതിഫലം
فَرِيضَةًۚ
X
നിര്‍ബന്ധമായിട്ട്
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങളുടെമേല്‍
فِيمَا تَرَاضَيْتُم بِهِ
X
നിങ്ങള്‍ പരസ്പരം തൃപ്തിപ്പെടുന്നതില്‍
مِن بَعْدِ الْفَرِيضَةِۚ
X
(വിവാഹമൂല്യം) നിശ്ചയിച്ച ശേഷം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:24﴾ وَمَن يُشَاقِقِ
X
അരെങ്കിലും എതിര്‍ക്കുന്നുവെങ്കില്‍
الرَّسُولَ
X
ദൈവദൂതനെ
مِن بَعْدِ
X
ശേഷം
مَا تَبَيَّنَ
X
വ്യക്തമായതിന്
لَهُ
X
അവന്
الْهُدَىٰ
X
നേര്‍മാര്‍ഗം
وَيَتَّبِعْ
X
അവന്‍ പിന്തുടരുകയും
غَيْرَ سَبِيلِ الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം
نُوَلِّهِ
X
നാം അവനെ തിരിച്ചുവിടും
مَا تَوَلَّىٰ
X
അവന്‍ തിരിഞ്ഞുപ്രവേശിച്ച വഴിയിലൂടെ
وَنُصْلِهِ
X
നാം അവനെ കരിക്കും
جَهَنَّمَۖ
X
നരകത്തീയില്‍
وَسَاءَتْ
X
അതെത്ര ചീത്ത
مَصِيرًا
X
താവളം
﴿4:115﴾ يَسْأَلُكَ
X
നിന്നോട് ചോദിക്കുന്നു
أَهْلُ الْكِتَابِ
X
വേദക്കാര്‍
أَن تُنَزِّلَ
X
നീ ഇറക്കിക്കൊടുക്കണമെന്ന്
عَلَيْهِمْ
X
അവര്‍ക്ക്
كِتَابًا
X
ഒരു ഗ്രന്ഥം
مِّنَ السَّمَاءِۚ
X
വാനലോകത്ത് നിന്ന്
فَقَدْ سَأَلُوا
X
എന്നാല്‍ അവര്‍ ചോദിച്ചിട്ടുണ്ട്
مُوسَىٰ
X
മൂസായോട്
أَكْبَرَ مِن ذَٰلِكَ
X
അതിനേക്കാള്‍ വലുത്
فَقَالُوا
X
അവര്‍ പറഞ്ഞു
أَرِنَا اللَّهَ
X
നീ ഞങ്ങള്‍ക്ക് അല്ലാഹുവിനെ കാണിച്ചുതരണം
جَهْرَةً
X
പരസ്യമായി, നേരില്‍
فَأَخَذَتْهُمُ
X
അപ്പോള്‍ അവരെ പിടികൂടി
الصَّاعِقَةُ
X
ഇടിനാദം
بِظُلْمِهِمْۚ
X
അവരുടെ അക്രമം കാരണം
ثُمَّ
X
പിന്നെ
اتَّخَذُوا
X
സ്വീകരിച്ചു, ഉണ്ടാക്കി
الْعِجْلَ
X
പശുകുട്ടിയെ
مِن بَعْدِ مَا جَاءَتْهُمُ
X
അവര്‍ക്ക് ലഭിച്ച ശേഷം
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
فَعَفَوْنَا
X
അപ്പോള്‍ നാം പൊറുത്തുകൊടുത്തു
عَن ذَٰلِكَۚ
X
അത്
وَآتَيْنَا مُوسَىٰ
X
മൂസാക്ക് നാം നല്‍കി
سُلْطَانًا
X
ന്യായ പ്രമാണം
مُّبِينًا
X
വ്യക്തമായ
﴿4:153﴾ إِنَّا أَوْحَيْنَا
X
നിശ്ചയമായും നാം ബോധനം നല്‍കിയിരിക്കുന്നു
إِلَيْكَ
X
നിനക്ക്
كَمَا أَوْحَيْنَا إِلَىٰ
X
നാം ബോധനം നല്‍കിയത് പോലെ
نُوحٍ
X
നൂഹിന്
وَالنَّبِيِّينَ مِن بَعْدِهِۚ
X
അദ്ദേഹത്തിന് ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും
وَأَوْحَيْنَا إِلَىٰ
X
നാം ബോധനം നല്‍കിയിരിക്കുന്നു
إِبْرَاهِيمَ
X
ഇബ്റാഹീമിന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
(യഅ്ഖൂബിന്റെ) സന്തതികള്‍ക്കും
وَعِيسَىٰ
X
ഈസാക്കും
وَأَيُّوبَ
X
അയ്യൂബിനും
وَيُونُسَ
X
യൂനുസിനും
وَهَارُونَ
X
ഹാറൂനും
وَسُلَيْمَانَۚ
X
സുലൈമാനും
وَآتَيْنَا
X
നാം നല്‍കിയിരിക്കുന്നു
دَاوُودَ
X
ദാവൂദിന്
زَبُورًا
X
സബൂര്‍ (സങ്കീര്‍ത്തനം)
﴿4:163﴾ فَمَن تَابَ
X
എന്നാല്‍ ആരെങ്കിലും പശ്ചാത്തപിച്ചു(പശ്ചാത്തപിച്ചാല്‍)
مِن بَعْدِ ظُلْمِهِ
X
താന്‍ അക്രമം ചെയ്തശേഷം
وَأَصْلَحَ
X
അവന്‍ നന്നാവുകയും ചെയ്തു
فَإِنَّ اللَّهَ
X
എങ്കില്‍ തീര്‍ച്ചയായും അല്ലാഹു
يَتُوبُ عَلَيْهِۗ
X
അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനും
﴿5:39﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
لَا يَحْزُنكَ
X
താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
X
സത്വരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
فِي الْكُفْرِ
X
സത്യനിഷേധ മാര്‍ഗത്തില്‍
مِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍പെട്ട
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
بِأَفْوَاهِهِمْ
X
അവരുടെ വായകള്‍കൊണ്ട്
وَلَمْ تُؤْمِن
X
എന്നാല്‍ വിശ്വസിച്ചിട്ടില്ല
قُلُوبُهُمْۛ
X
അവരുടെ ഹൃദയങ്ങള്‍
وَمِنَ الَّذِينَ هَادُواۛ
X
യഹൂദരില്‍പെട്ടവരും
سَمَّاعُونَ
X
(അവര്‍) കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
X
കള്ളത്തിന്
سَمَّاعُونَ
X
കാതോര്‍ക്കുന്നവരും
لِقَوْمٍ آخَرِينَ
X
മറ്റു ആളുകള്‍ക്കുവേണ്ടി
لَمْ يَأْتُوكَۖ
X
അവര്‍ നിന്റെയടുത്ത് വന്നിട്ടില്ല
يُحَرِّفُونَ
X
അവര്‍ മാറ്റി മറിക്കുന്നു
الْكَلِمَ
X
വേദവാക്യങ്ങളെ
مِن بَعْدِ مَوَاضِعِهِۖ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
يَقُولُونَ
X
അവര്‍ പറയുന്നു
إِنْ أُوتِيتُمْ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടാല്‍
هَٰذَا
X
ഇത്
فَخُذُوهُ
X
നിങ്ങളത് സ്വീകരിക്കുക
وَإِن لَّمْ تُؤْتَوْهُ
X
അത് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നില്ലെങ്കില്‍
فَاحْذَرُواۚ
X
അപ്പോള്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക(നിരസിക്കുക)
وَمَن
X
ആരെയെങ്കിലും
يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
فِتْنَتَهُ
X
അവനെ നാശത്തിലകപ്പെടുത്താന്‍
فَلَن تَمْلِكَ
X
നേടിയെടുക്കാന്‍ നിനക്കാവില്ല
لَهُ
X
അയാള്‍ക്കുവേണ്ടി
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
شَيْئًاۚ
X
യാതൊന്നും
أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു കൂട്ടരാകുന്നു
لَمْ يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിട്ടില്ല
أَن يُطَهِّرَ
X
ശുദ്ധീകരിക്കാന്‍
قُلُوبَهُمْۚ
X
അവരുടെ മനസ്സുകളെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഇഹലോകത്ത്
خِزْيٌۖ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ടായിരിക്കും
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ
﴿5:41﴾ وَكَيْفَ
X
എങ്ങനെ
يُحَكِّمُونَكَ
X
നിന്നെ അവര്‍ വിധികര്‍ത്താവാക്കും
وَعِندَهُمُ
X
അവരുടെ അടുത്തുണ്ട്
التَّوْرَاةُ
X
തൗറാത്ത്
فِيهَا
X
അതിലുണ്ട്
حُكْمُ اللَّهِ
X
അല്ലാഹുവിന്റെ വിധി
ثُمَّ
X
എന്നിട്ടും
يَتَوَلَّوْنَ
X
അവര്‍ പിന്തിരിയുന്നു
مِن بَعْدِ ذَٰلِكَۚ
X
അതിനുശേഷം
وَمَا أُولَٰئِكَ
X
അവര്‍ അല്ല
بِالْمُؤْمِنِينَ
X
വിശ്വാസികള്‍
﴿5:43﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
شَهَادَةُ
X
സാക്ഷ്യം
بَيْنِكُمْ
X
നിങ്ങള്‍ക്കിടയില്‍
إِذَا حَضَرَ
X
ആസന്നമായാല്‍
أَحَدَكُمُ
X
നിങ്ങളിലൊരാള്‍ക്ക്
الْمَوْتُ
X
മരണം
حِينَ الْوَصِيَّةِ
X
ഒസ്യത്തിന്റെ സമയത്ത്
اثْنَانِ
X
രണ്ടാളുകളാണ്/രണ്ടുപേരുടെ സാക്ഷ്യമാണ്
ذَوَا عَدْلٍ
X
നീതിമാന്മാരായ
مِّنكُمْ
X
നിങ്ങളിലെ
أَوْ آخَرَانِ
X
അല്ലെങ്കില്‍ മറ്റുരണ്ടുപേര്‍
مِنْ غَيْرِكُمْ
X
നിങ്ങളല്ലാത്തവരില്‍പെട്ട
إِنْ أَنتُمْ ضَرَبْتُمْ
X
നിങ്ങള്‍ യാത്രചെയ്താല്‍
فِي الْأَرْضِ
X
ഭൂമിയില്‍
فَأَصَابَتْكُم
X
അപ്പോള്‍ നിങ്ങളെ ബാധിച്ചു
مُّصِيبَةُ
X
വിപത്ത്
الْمَوْتِۚ
X
മരണത്തിന്റെ
تَحْبِسُونَهُمَا
X
നിങ്ങള്‍ അവരിരുവരെയും തടഞ്ഞുവെക്കണം
مِن بَعْدِ
X
ശേഷം
الصَّلَاةِ
X
നമസ്കാരത്തിന്റെ
فَيُقْسِمَانِ
X
അപ്പോള്‍ അവരിരുവരും സത്യംചെയ്യട്ടെ
بِاللَّهِ
X
അല്ലാഹുവിന്റെപേരില്‍
إِنِ ارْتَبْتُمْ
X
നിങ്ങള്‍ സംശയിച്ചാല്‍
لَا نَشْتَرِي
X
ഞങ്ങള്‍ വാങ്ങുകയില്ല
بِهِ
X
ഇതിനുപകരം
ثَمَنًا
X
ഒരു വിലയും
وَلَوْ كَانَ
X
ആയിരുന്നാല്‍പോലും
ذَا قُرْبَىٰۙ
X
കുടുംബബന്ധം, രക്തബന്ധം ഉള്ളവന്‍
وَلَا نَكْتُمُ
X
ഞങ്ങള്‍ ഒളിപ്പിച്ചുവെക്കുകയുമില്ല
شَهَادَةَ
X
സാക്ഷ്യത്തെ
اللَّهِ
X
അല്ലാഹുവിനുവേണ്ടിയുള്ള
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِذًا
X
എങ്കില്‍(അങ്ങനെ ചെയ്താല്‍)
لَّمِنَ الْآثِمِينَ
X
പാപികളില്‍പെട്ടവരാകുന്നു
﴿5:106﴾ أَلَمْ يَرَوْا
X
അവര്‍ കണ്ടിട്ടില്ലേ?
كَمْ
X
എത്ര (എത്രയേറെ)
أَهْلَكْنَا
X
നാം നശിപ്പിച്ചു
مِن قَبْلِهِم
X
അവര്‍ക്കുമുമ്പ്
مِّن قَرْنٍ
X
തലമുറകളെ
مَّكَّنَّاهُمْ
X
നാമവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു
فِي الْأَرْضِ
X
ഭൂമിയില്‍
مَا لَمْ نُمَكِّن
X
നാം ചെയ്തുതന്നിട്ടില്ലാത്ത സൗകര്യം
لَّكُمْ
X
നിങ്ങള്‍ക്ക്
وَأَرْسَلْنَا
X
നാം അയക്കുകയും (വര്‍ഷിപ്പിക്കുകയും)ചെയ്തു
السَّمَاءَ
X
മഴ
عَلَيْهِم
X
അവര്‍ക്ക്
مِّدْرَارًا
X
ധാരാളമായി
وَجَعَلْنَا
X
നാം ആക്കുകയുംചെയ്തു
الْأَنْهَارَ
X
പുഴകളെ
تَجْرِي
X
അവ ഒഴുകുന്നു
مِن تَحْتِهِمْ
X
അവരുടെ താഴ്ഭാഗത്തൂടെ
فَأَهْلَكْنَاهُم
X
പിന്നീട് നാമവരെ നശിപ്പിച്ചു
بِذُنُوبِهِمْ
X
അവരുടെ പാപങ്ങളുടെ ഫലമായി
وَأَنشَأْنَا
X
നാം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു
مِن بَعْدِهِمْ
X
അവര്‍ക്കു പിറകെ
قَرْنًا
X
തലമുറകളെ
آخَرِينَ
X
മറ്റു
﴿6:6﴾ وَإِذَا جَاءَكَ
X
നിന്നെ സമീപിച്ചാല്‍
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
فَقُلْ
X
അപ്പോള്‍ നീ പറയുക
سَلَامٌ
X
സമാധാനം
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
كَتَبَ
X
നിശ്ചയിച്ചു
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَىٰ نَفْسِهِ
X
തന്റെമേല്‍ ബാധ്യതയായി
الرَّحْمَةَۖ
X
കാരുണ്യത്തെ
أَنَّهُ مَنْ
X
അതിനാല്‍ വല്ലവനും
عَمِلَ
X
ചെയ്തു
مِنكُمْ
X
നിങ്ങളിലെ
سُوءًا
X
വല്ല തെറ്റും
بِجَهَالَةٍ
X
അറിവില്ലായ്മ കാരണം
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
مِن بَعْدِهِ
X
അതിനുശേഷം
وَأَصْلَحَ
X
(കര്‍മങ്ങള്‍) നന്നാക്കുകയും ചെയ്തു
فَأَنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿6:54﴾ وَرَبُّكَ
X
നിന്റെ നാഥന്‍
الْغَنِيُّ
X
സ്വയം പര്യാപ്തനാണ്
ذُو الرَّحْمَةِۚ
X
കാരുണ്യമുള്ളവന്‍
إِن يَشَأْ
X
അവന്‍ ഇച്ഛിക്കുന്നുവെങ്കില്‍
يُذْهِبْكُمْ
X
അവന്‍ നിങ്ങളെ നീക്കംചെയ്യും
وَيَسْتَخْلِفْ
X
അവന്‍ പകരം കൊണ്ടുവരികയും ചെയ്യും
مِن بَعْدِكُم
X
നിങ്ങള്‍ക്കുശേഷം
مَّا يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
كَمَا أَنشَأَكُم
X
നിങ്ങളെ അവന്‍ വളര്‍ത്തിയെടുത്തതുപോലെ
مِّن ذُرِّيَّةِ
X
വംശപരമ്പരയില്‍നിന്ന്
قَوْمٍ
X
ജനതയുടെ
آخَرِينَ
X
മറ്റൊരു
﴿6:133﴾ أَوَعَجِبْتُمْ
X
നിങ്ങള്‍ അദ്ഭുതപ്പെട്ടുവോ
أَن جَاءَكُمْ
X
നിങ്ങള്‍ക്ക് വന്നെത്തിയതില്‍
ذِكْرٌ
X
ഉദ്ബോധനം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
عَلَىٰ رَجُلٍ
X
ഒരാളിലൂടെ
مِّنكُمْ
X
നിങ്ങളില്‍ നിന്നുള്ള
لِيُنذِرَكُمْۚ
X
അദ്ദേഹം നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍
وَاذْكُرُوا
X
നിങ്ങള്‍ അനുസ്മരിക്കുക
إِذْ جَعَلَكُمْ
X
അവന്‍ നിങ്ങളെ ആക്കിയ സന്ദര്‍ഭം
خُلَفَاءَ
X
പ്രതിനിധികള്‍
مِن بَعْدِ
X
ശേഷം
قَوْمِ نُوحٍ
X
നൂഹിന്റെ ജനതയുടെ
وَزَادَكُمْ
X
നിങ്ങള്‍ക്ക് അവന്‍ വര്‍ധിപ്പിക്കുകയും ചെയ്തു
فِي الْخَلْقِ
X
സൃഷ്ടിയില്‍
بَسْطَةًۖ
X
കായിക ശേഷിയും ദീര്‍ഘകായത്തവും
فَاذْكُرُوا
X
അതിനാല്‍ നിങ്ങള്‍ ഓര്‍ക്കുക
آلَاءَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍
لَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تُفْلِحُونَ
X
നിങ്ങള്‍ വിജയിക്കുന്നു
﴿7:69﴾ وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക
إِذْ
X
സന്ദര്‍ഭം
جَعَلَكُمْ
X
നിങ്ങളെ അവന്‍ ആക്കി
خُلَفَاءَ
X
പ്രതിനിധികള്‍
مِن بَعْدِ عَادٍ
X
ആദിനു ശേഷം
وَبَوَّأَكُمْ
X
നിങ്ങള്‍ക്ക് അവന്‍ താമസമൊരുക്കിത്തരികയും ചെയ്തു
فِي الْأَرْضِ
X
ഭൂമിയില്‍
تَتَّخِذُونَ
X
നിങ്ങള്‍ ഉണ്ടാക്കുന്നു
مِن سُهُولِهَا
X
അതിലെ സമതലങ്ങളില്‍
قُصُورًا
X
കൊട്ടാരങ്ങള്‍
وَتَنْحِتُونَ
X
നിങ്ങള്‍ തുരക്കുന്നു
الْجِبَالَ
X
പര്‍വതങ്ങളെ
بُيُوتًاۖ
X
വീടുകളായി
فَاذْكُرُوا
X
അതിനാല്‍ നിങ്ങള്‍ ഓര്‍ക്കുക
آلَاءَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍
وَلَا تَعْثَوْا
X
നിങ്ങള്‍ കുഴപ്പം സൃഷ്ടിക്കരുത്
فِي الْأَرْضِ
X
ഭൂമിയില്‍
مُفْسِدِينَ
X
നാശകാരികളായി
﴿7:74﴾ أَوَلَمْ يَهْدِ
X
(അവരെ) നേര്‍വഴിക്കു നയിക്കുന്നില്ലേ
لِلَّذِينَ يَرِثُونَ
X
അനന്തരാവകാശികളായിത്തീരുന്നവര്‍ക്ക്
الْأَرْضَ
X
ഭൂമിയുടെ
مِن بَعْدِ أَهْلِهَا
X
അതിന്റെ അവകാശികള്‍ക്കു ശേഷം
أَن لَّوْ نَشَاءُ
X
നാം ഇച്ഛിക്കുന്നുവെങ്കില്‍
أَصَبْنَاهُم
X
നാം അവരെ ശിക്ഷ ബാധിപ്പിക്കുന്നതാണ് (എന്ന ബോധം)
بِذُنُوبِهِمْۚ
X
അവരുടെ പാപങ്ങളുടെ പേരില്‍
وَنَطْبَعُ
X
നാം മുദ്ര വെക്കുകയും ചെയ്യും
عَلَىٰ قُلُوبِهِمْ
X
അവരുടെ മനസ്സുകളില്‍
فَهُمْ
X
അതോടെ അവര്‍
لَا يَسْمَعُونَ
X
അവര്‍ കേള്‍ക്കുകയില്ല
﴿7:100﴾ ثُمَّ
X
പിന്നീട്
بَعَثْنَا
X
നാം അയച്ചു
مِن بَعْدِهِم
X
അവര്‍ക്കു ശേഷം
مُّوسَىٰ
X
മൂസായെ
بِآيَاتِنَا
X
നമ്മുടെ തെളിവുകളുമായി
إِلَىٰ فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
وَمَلَئِهِ
X
അവന്റെ പ്രമാണിമാരുടെയും
فَظَلَمُوا
X
എന്നാല്‍ അവര്‍ അനീതി കാണിച്ചു
بِهَاۖ
X
അവയോട്
فَانظُرْ
X
നീ നോക്കൂ
كَيْفَ
X
എപ്രകാരം
كَانَ
X
ആയിരുന്നു(വെന്ന്)
عَاقِبَةُ
X
ഒടുക്കം
الْمُفْسِدِينَ
X
ആ നാശകാരികളുടെ
﴿7:103﴾ قَالُوا
X
അവര്‍ പറഞ്ഞു
أُوذِينَا
X
ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടു
مِن قَبْلِ
X
മുമ്പ്
أَن تَأْتِيَنَا
X
താങ്കള്‍ ഞങ്ങളുടെ അടുത്ത് വരുന്നതിനു
وَمِن بَعْدِ
X
ശേഷവും
مَا جِئْتَنَاۚ
X
താങ്കള്‍ ഞങ്ങളുടെ അടുത്ത് വന്നതിനു
قَالَ
X
അദ്ദേഹം പറഞ്ഞു
عَسَىٰ
X
ആയേക്കാം (ചെയ്തേക്കാം)
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَن يُهْلِكَ
X
അവന്‍ നശിപ്പിക്കുക എന്നത്
عَدُوَّكُمْ
X
നിങ്ങളുടെ എതിരാളിയെ
وَيَسْتَخْلِفَكُمْ
X
അവന്‍ നിങ്ങളെ പ്രതിനിധികളാക്കുകയും
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرَ
X
അപ്പോള്‍ അവന്‍ നോക്കും
كَيْفَ
X
എങ്ങനെ
تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു(വെന്ന്)
﴿7:129﴾ وَاتَّخَذَ
X
ഉണ്ടാക്കി
قَوْمُ مُوسَىٰ
X
മൂസായുടെ ജനത
مِن بَعْدِهِ
X
അദ്ദേഹത്തിനു ശേഷം
مِنْ حُلِيِّهِمْ
X
തങ്ങളുടെ ആഭരണങ്ങള്‍ കൊണ്ട്
عِجْلًا
X
ഒരു കാളക്കുട്ടിയെ
جَسَدًا
X
ഒരു ശരീരം
لَّهُ
X
അതിനുണ്ട്
خُوَارٌۚ
X
മുക്ര
أَلَمْ يَرَوْا
X
അവര്‍ കണ്ടില്ലേ
أَنَّهُ
X
തീര്‍ച്ചയായും അത്
لَا يُكَلِّمُهُمْ
X
അതവരോട് സംസാരിക്കുന്നില്ലെന്ന്
وَلَا يَهْدِيهِمْ
X
അതവരെ നയിക്കുന്നില്ലെന്നും
سَبِيلًاۘ
X
വഴിയില്‍
اتَّخَذُوهُ
X
അതിനെ അവര്‍ (ദൈവമായി) സ്വീകരിച്ചു
وَكَانُوا
X
അവരായിരിക്കുന്നു
ظَالِمِينَ
X
അക്രമികള്‍
﴿7:148﴾ وَلَمَّا رَجَعَ مُوسَىٰ
X
മൂസാ തിരിച്ചു വന്നപ്പോള്‍
إِلَىٰ قَوْمِهِ
X
തന്റെ ജനതയിലേക്ക്
غَضْبَانَ
X
കുപിതനായി
أَسِفًا
X
ദുഃഖിതനുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
بِئْسَمَا
X
വളരെ ചീത്ത തന്നെ
خَلَفْتُمُونِي
X
എന്റെ പ്രതിനിധികളായി നിങ്ങള്‍ ചെയ്തതെല്ലാം
مِن بَعْدِيۖ
X
എനിക്ക് പിറകെ
أَعَجِلْتُمْ
X
നിങ്ങള്‍ ധൃതി കാണിച്ചോ
أَمْرَ رَبِّكُمْۖ
X
നിങ്ങളുടെ നാഥന്റെ കല്‍പന
وَأَلْقَى
X
അദ്ദേഹം നിലത്തെറിഞ്ഞു
الْأَلْوَاحَ
X
ഫലകങ്ങളെ
وَأَخَذَ
X
അദ്ദേഹം പിടിക്കുകയും ചെയ്തു
بِرَأْسِ
X
തല
أَخِيهِ
X
തന്റെ സഹോദരന്റെ
يَجُرُّهُ
X
അതിനെ അദ്ദേഹം വലിച്ചുകൊണ്ട്
إِلَيْهِۚ
X
തന്റെ നേരെ
قَالَ
X
അദ്ദേഹം പറഞ്ഞു
ابْنَ أُمَّ
X
എന്റെ മാതാവിന്റെ മകനേ
إِنَّ الْقَوْمَ
X
തീര്‍ച്ചയായും ഈ ജനം
اسْتَضْعَفُونِي
X
എന്നെ കഴിവ് കെട്ടവനായി കണ്ടു
وَكَادُوا يَقْتُلُونَنِي
X
അവരെന്നെ കൊല്ലുമെന്നേടത്തോളമെത്തി
فَلَا تُشْمِتْ
X
താങ്കള്‍ സന്തോഷിപ്പിക്കരുത്
بِيَ
X
എന്നെക്കൊണ്ട്
الْأَعْدَاءَ
X
ശത്രുക്കളെ
وَلَا تَجْعَلْنِي
X
താങ്കള്‍ എന്നെ പെടുത്താതിരിക്കുക
مَعَ الْقَوْمِ
X
ജനത്തിന്റെ കൂടെ
الظَّالِمِينَ
X
അക്രമികളായ
﴿7:150﴾ وَالَّذِينَ عَمِلُوا السَّيِّئَاتِ
X
ദുര്‍വൃത്തികള്‍ ചെയ്തവര്‍
ثُمَّ تَابُوا مِن بَعْدِهَا
X
പിന്നീട് അതിനു ശേഷം അവര്‍ പശ്ചാത്തപിച്ചു
وَآمَنُوا
X
സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തു
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
مِن بَعْدِهَا
X
അതിന് ശേഷം
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ഏറെ കരുണ കാണിക്കുന്നവനും
﴿7:153﴾ فَخَلَفَ
X
പിന്നീട് പിന്‍ഗാമികളായി വന്നു
مِن بَعْدِهِمْ
X
അവര്‍ക്കു പിറകെ
خَلْفٌ
X
ഒരു (ദുഷ്ട) തലമുറ
وَرِثُوا
X
അവര്‍ അനന്തരമെടുത്തു
الْكِتَابَ
X
വേദഗ്രന്ഥം
يَأْخُذُونَ
X
അവര്‍ ശേഖരിക്കുന്നു
عَرَضَ
X
വിഭവം
هَٰذَا الْأَدْنَىٰ
X
ഈ അധമലോകത്തിന്റെ
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
سَيُغْفَرُ لَنَا
X
ഞങ്ങള്‍ക്ക് പൊറുക്കപ്പെടും
وَإِن يَأْتِهِمْ
X
അവര്‍ക്ക് വന്നുകിട്ടിയാല്‍
عَرَضٌ
X
വിഭവം
مِّثْلُهُ
X
അത്തരത്തിലുള്ള
يَأْخُذُوهُۚ
X
അതവര്‍ സ്വീകരിക്കും
أَلَمْ يُؤْخَذْ
X
വാങ്ങുക(യും) ചെയ്തിട്ടില്ലേ
عَلَيْهِم
X
അവരോട്
مِّيثَاقُ
X
കരാര്‍
الْكِتَابِ
X
വേദഗ്രന്ഥത്തിലൂടെ
أَن لَّا يَقُولُوا
X
അവര്‍ പറയുകയില്ലെന്ന്
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّ
X
സത്യമല്ലാതെ
وَدَرَسُوا
X
അവര്‍ പഠിക്കുകയും ചെയ്തു
مَا فِيهِۗ
X
അതിലുള്ളത്
وَالدَّارُ الْآخِرَةُ
X
പരലോക ഭവനമാണ്
خَيْرٌ
X
ഉത്തമം
لِّلَّذِينَ يَتَّقُونَۗ
X
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ
﴿7:169﴾ ثُمَّ
X
പിന്നെ
يَتُوبُ اللَّهُ
X
അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നു
مِن بَعْدِ ذَٰلِكَ
X
അതിനു ശേഷം
عَلَىٰ مَن يَشَاءُۗ
X
അവനിച്ഛിക്കുന്നവരുടെ
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿9:27﴾ مَا كَانَ لِلنَّبِيِّ
X
പ്രവാചകന്ന് ഭൂഷണമല്ല (അനുവാദമില്ല)
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്കും
أَن يَسْتَغْفِرُوا
X
പാപമോചനത്തിന്ന് പ്രാര്‍ഥിക്കാന്‍
لِلْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികള്‍ക്ക് വേണ്ടി
وَلَوْ كَانُوا
X
അവര്‍ ആണെങ്കില്‍പോലും
أُولِي قُرْبَىٰ
X
അടുത്ത ബന്ധമുള്ളവര്‍
مِن بَعْدِ مَا تَبَيَّنَ لَهُمْ
X
തങ്ങള്‍ക്ക് വ്യക്തമായികഴിഞ്ഞ ശേഷം
أَنَّهُمْ
X
നിശ്ചയമായും അവര്‍
أَصْحَابُ الْجَحِيمِ
X
കത്തിക്കാളുന്ന നരകത്തീയിന്റെ അവകാശികളാണെന്ന്
﴿9:113﴾ لَّقَد تَّابَ
X
തീര്‍ച്ചയായും മാപ്പേകിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَى النَّبِيِّ
X
പ്രവാചകന്ന്
وَالْمُهَاجِرِينَ
X
മുഹാജിറുകള്‍ക്കും
وَالْأَنصَارِ
X
അന്‍സാറുകള്‍ക്കും
الَّذِينَ اتَّبَعُوهُ
X
അദ്ദേഹത്തെ പിന്‍പറ്റിയ
فِي سَاعَةِ الْعُسْرَةِ
X
പ്രയാസഘട്ടത്തില്‍
مِن بَعْدِ مَا كَادَ يَزِيغُ
X
തെറ്റിപോകാറായതിന്നുശേഷം
قُلُوبُ
X
ഹൃദയങ്ങള്‍
فَرِيقٍ
X
ഒരു വിഭാഗത്തിന്റെ
مِّنْهُمْ
X
അവരിലെ
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പൊറുത്തുകൊടുത്തു
عَلَيْهِمْۚ
X
അവര്‍ക്ക്
إِنَّهُ
X
തീര്‍ച്ചയായും അല്ലാഹു
بِهِمْ
X
അവരോട്
رَءُوفٌ
X
ഏറെ കൃപയുള്ളവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿9:117﴾ إِنَّ رَبَّكُمُ
X
നിശ്ചയം, നിങ്ങളുടെ നാഥന്‍
اللَّهُ
X
അല്ലാഹുവാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ച
السَّمَاوَاتِ
X
ആകാശങ്ങള്‍
وَالْأَرْضَ
X
ഭൂമിയും
فِي سِتَّةِ أَيَّامٍ
X
ആറു നാളുകളിലായി
ثُمَّ
X
പിന്നീട്
اسْتَوَىٰ
X
അവന്‍ ഇരുന്നു
عَلَى الْعَرْشِۖ
X
സിംഹാസനത്തില്‍
يُدَبِّرُ
X
നിയന്ത്രിച്ചുകൊണ്ട്
الْأَمْرَۖ
X
കാര്യം, അധികാരം
مَا مِن شَفِيعٍ
X
ഒരു ശുപാര്‍ശകനുമില്ല
إِلَّا مِن بَعْدِ إِذْنِهِۚ
X
അവന്റെ അനുവാദത്തിനു ശേഷമല്ലാതെ
ذَٰلِكُمُ
X
അവനാണ്
اللَّهُ
X
അല്ലാഹു
رَبُّكُمْ
X
നിങ്ങളുടെ നാഥനായ
فَاعْبُدُوهُۚ
X
അതിനാല്‍ നിങ്ങള്‍ അവന് വഴിപ്പെടുക
أَفَلَا تَذَكَّرُونَ
X
നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ
﴿10:3﴾ ثُمَّ
X
പിന്നെ
جَعَلْنَاكُمْ
X
നിങ്ങളെ നാം ആക്കി
خَلَائِفَ
X
പ്രതിനിധികള്‍
فِي الْأَرْضِ
X
ഭൂമിയില്‍
مِن بَعْدِهِمْ
X
അവര്‍ക്കുശേഷം
لِنَنظُرَ
X
നാം നോക്കിക്കാണാന്‍
كَيْفَ تَعْمَلُونَ
X
നിങ്ങളെങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്
﴿10:14﴾ ثُمَّ
X
പിന്നീട്
بَعَثْنَا
X
നാം അയച്ചു
مِن بَعْدِهِ
X
അദ്ദേഹത്തിനുശേഷം
رُسُلًا
X
വിവിധ ദൂതന്മാരെ
إِلَىٰ قَوْمِهِمْ
X
അവരവരുടെ ജനതയിലേക്ക്
فَجَاءُوهُم
X
അങ്ങനെ അവരുടെ അടുത്ത് അവര്‍ വന്നെത്തി
بِالْبَيِّنَاتِ
X
വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി
فَمَا كَانُوا لِيُؤْمِنُوا
X
അവര്‍ വിശ്വസിക്കുന്നവരായിരുന്നില്ല
بِمَا كَذَّبُوا بِهِ
X
അവര്‍ നിഷേധിച്ചിരുന്ന കാര്യം
مِن قَبْلُۚ
X
നേരത്തെ
كَذَٰلِكَ
X
അപ്രകാരം
نَطْبَعُ
X
നാം മൂടിവെക്കുന്നു
عَلَىٰ قُلُوبِ
X
ഹൃദയങ്ങളില്‍
الْمُعْتَدِينَ
X
അതിരു കവിയുന്നവരുടെ
﴿10:74﴾ ثُمَّ بَعَثْنَا
X
പിന്നീട് നാം അയച്ചു
مِن بَعْدِهِم
X
അവര്‍ക്കുശേഷം
مُّوسَىٰ
X
മൂസയെ
وَهَارُونَ
X
ഹാറൂനെയും
إِلَىٰ فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
وَمَلَئِهِ
X
അവന്റെ പ്രമാണിമാരുടെയും
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
فَاسْتَكْبَرُوا
X
അപ്പോള്‍ അവര്‍ ഗര്‍വിഷ്ടരായി
وَكَانُوا
X
അവരായിരുന്നു
قَوْمًا
X
ജനത
مُّجْرِمِينَ
X
കുറ്റവാളികളായ
﴿10:75﴾ وَهُوَ
X
അവനാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ وَالْأَرْضَ
X
ആകാശ ഭൂമികളെ
فِي سِتَّةِ أَيَّامٍ
X
ആറു നാളുകളിലായി
وَكَانَ عَرْشُهُ
X
അവന്റെ സിംഹാസനമായിരുന്നു
عَلَى الْمَاءِ
X
ജലപ്പരപ്പില്‍
لِيَبْلُوَكُمْ
X
നിങ്ങളെ പരീക്ഷിക്കാന്‍വേണ്ടി
أَيُّكُمْ
X
നിങ്ങളിലാരെന്ന്
أَحْسَنُ عَمَلًاۗ
X
ഏറ്റവും നന്നായി കര്‍മം ചെയ്യുന്നവര്‍
وَلَئِن قُلْتَ
X
നീ പറഞ്ഞാല്‍
إِنَّكُم
X
നിശ്ചയം നിങ്ങള്‍
مَّبْعُوثُونَ
X
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്
مِن بَعْدِ الْمَوْتِ
X
മരണശേഷം
لَيَقُولَنَّ
X
തീര്‍ച്ചയായും പറയും
الَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
إِنْ هَٰذَا
X
തീര്‍ച്ചയായും ഇതല്ല
إِلَّا
X
അല്ലാതെ
سِحْرٌ
X
മാരണം
مُّبِينٌ
X
സ്പഷ്ടമായ
﴿11:7﴾ اقْتُلُوا
X
നിങ്ങള്‍ കൊന്നുകളയുക
يُوسُفَ
X
യൂസുഫിനെ
أَوِ
X
അല്ലെങ്കില്‍
اطْرَحُوهُ
X
നിങ്ങള്‍ അവനെ എറിഞ്ഞുകളയുക
أَرْضًا
X
വല്ല ഭൂപ്രദേശത്തും
يَخْلُ
X
എങ്കില്‍ ഒഴിഞ്ഞുകിടക്കും
لَكُمْ
X
നിങ്ങള്‍ക്കായി
وَجْهُ
X
മുഖം
أَبِيكُمْ
X
നിങ്ങളുടെ പിതാവിന്റെ
وَتَكُونُوا
X
നിങ്ങള്‍ക്ക് ആയിത്തീരുകയും ചെയ്യാം
مِن بَعْدِهِ
X
അതിനു ശേഷം
قَوْمًا
X
ജനം
صَالِحِينَ
X
നല്ലവരായ
﴿12:9﴾ ثُمَّ
X
പിന്നീട്
يَأْتِي
X
വരും
مِن بَعْدِ ذَٰلِكَ
X
അതിനുശേഷം
سَبْعٌ
X
ഏഴു(വര്‍ഷം)
شِدَادٌ
X
കടുത്തക്ഷാമമുള്ള
يَأْكُلْنَ
X
അവതിന്നുതീര്‍ക്കും
مَا قَدَّمْتُمْ
X
നിങ്ങള്‍ മുന്‍കൂട്ടികരുതിവെച്ചത്
لَهُنَّ
X
അവക്കുവേണ്ടി
إِلَّا قَلِيلًا
X
അല്‍പമൊഴികെ
مِّمَّا تُحْصِنُونَ
X
നിങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതില്‍നിന്ന്
﴿12:48﴾ ثُمَّ
X
പിന്നീട്
يَأْتِي
X
വരും
مِن بَعْدِ ذَٰلِكَ
X
അതിനുശേഷം
عَامٌ
X
ഒരുവര്‍ഷം
فِيهِ
X
അതില്‍
يُغَاثُ
X
സുഭിക്ഷത നല്‍കപ്പെടും
النَّاسُ
X
ജനങ്ങള്‍ക്ക്
وَفِيهِ
X
അതില്‍
يَعْصِرُونَ
X
അവര്‍ പിഴിഞ്ഞെടുക്കുകയും ചെയ്യും
﴿12:49﴾ وَرَفَعَ
X
അദ്ദേഹം കയറ്റിയിരുത്തി
أَبَوَيْهِ
X
തന്റെ മാതാപിതാക്കളെ
عَلَى الْعَرْشِ
X
സിംഹാസനത്തില്‍
وَخَرُّوا
X
അവര്‍ വീണു
لَهُ
X
അദ്ദേഹത്തിന്റെ മുമ്പില്‍
سُجَّدًاۖ
X
പ്രണാമം ചെയ്യുന്നവരായി
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا أَبَتِ
X
എന്റെ പിതാവേ
هَٰذَا
X
ഇത്
تَأْوِيلُ
X
പുലര്‍ച്ചയാകുന്നു
رُؤْيَايَ
X
എന്റെ സ്വപ്നത്തിന്റെ
مِن قَبْلُ
X
മുമ്പത്തെ
قَدْ جَعَلَهَا
X
അതിനെ ആക്കിയിരിക്കുന്നു
رَبِّي
X
എന്റെ നാഥന്‍
حَقًّاۖ
X
യാഥാര്‍ത്ഥ്യം
وَقَدْ أَحْسَنَ
X
അവന്‍ ഔദാര്യം കാണിച്ചിരിക്കുന്നു
بِي
X
എന്നോട്
إِذْ أَخْرَجَنِي
X
അവന്‍ എന്നെ മോചിപ്പിച്ചപ്പോള്‍
مِنَ السِّجْنِ
X
തടവറയില്‍നിന്ന്
وَجَاءَ بِكُم
X
അവര്‍ നിങ്ങളെ കൊണ്ടുവന്നപ്പോഴും
مِّنَ الْبَدْوِ
X
മരുഭൂമിയില്‍നിന്ന്
مِن بَعْدِ
X
ശേഷം
أَن نَّزَغَ
X
കുഴപ്പമുണ്ടാക്കിയതിന്
الشَّيْطَانُ
X
പിശാച്
بَيْنِي وَبَيْنَ إِخْوَتِيۚ
X
എനിക്കും എന്റെ സഹോദരങ്ങള്‍ക്കുമിടയില്‍
إِنَّ رَبِّي
X
തീര്‍ച്ചയായും എന്റെ നാഥന്‍
لَطِيفٌ
X
സൂക്ഷ്മമായി നടപ്പാക്കുന്നവനാണ്
لِّمَا يَشَاءُۚ
X
താനിച്ഛിക്കുന്നകാര്യം
إِنَّهُ
X
നിശ്ചയം അവന്‍
هُوَ
X
അവന്‍ തന്നെയാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവന്‍
الْحَكِيمُ
X
യുക്തിജ്ഞനും
﴿12:100﴾ وَالَّذِينَ يَنقُضُونَ
X
ലംഘിക്കുന്നവര്‍
عَهْدَ اللَّهِ
X
അല്ലാഹുമായുള്ള കരാര്‍
مِن بَعْدِ
X
ശേഷം
مِيثَاقِهِ
X
അത് ഉറപ്പിച്ച
وَيَقْطَعُونَ
X
അവര്‍ അറുത്തുമാറ്റുകയും ചെയ്യുന്നു
مَا أَمَرَ اللَّهُ بِهِ
X
അല്ലാഹു കല്‍പിച്ചത്
أَن يُوصَلَ
X
ചേര്‍ക്കാന്‍
وَيُفْسِدُونَ
X
അവര്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു
فِي الْأَرْضِۙ
X
ഭൂമിയില്‍
أُولَٰئِكَ
X
അവര്‍
لَهُمُ
X
അവര്‍ക്കാണ്
اللَّعْنَةُ
X
ശാപം
وَلَهُمْ
X
അവര്‍ക്കുതന്നെയാണ്
سُوءُ الدَّارِ
X
ചീത്ത പാര്‍പ്പിടം
﴿13:25﴾ أَلَمْ يَأْتِكُمْ
X
നിങ്ങള്‍ക്കുവന്നെത്തിയിട്ടില്ലേ
نَبَأُ
X
വര്‍ത്തമാനം
الَّذِينَ مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പുള്ളവരുടെ
قَوْمِ نُوحٍ
X
നൂഹിന്റെ ജനതയുടെ
وَعَادٍ
X
ആദിന്റെയും
وَثَمُودَۛ
X
സമൂദിന്റെയും
وَالَّذِينَ مِن بَعْدِهِمْۛ
X
അവര്‍ക്ക് ശേഷമുള്ളവരുടെയും
لَا يَعْلَمُهُمْ
X
അവരെ കുറിച്ചറിയുകയില്ല
إِلَّا اللَّهُۚ
X
അല്ലാഹു ഒഴികെ
جَاءَتْهُمْ رُسُلُهُم
X
അവരുടെ ദൂതന്‍മാര്‍ അവരുടെ അടുത്ത് ചെന്നു
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَرَدُّوا
X
അപ്പോള്‍ അവര്‍ മടക്കി (തിരുകിക്കയറ്റി)
أَيْدِيَهُمْ
X
അവരുടെ കൈകള്‍
فِي أَفْوَاهِهِمْ
X
അവരുടെ വായകളില്‍
وَقَالُوا
X
അവര്‍ പറഞ്ഞു
إِنَّا كَفَرْنَا
X
തീര്‍ച്ചയായും ഞങ്ങള്‍ കളവാക്കിത്തള്ളുന്നു
بِمَا أُرْسِلْتُم بِهِ
X
ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത്, അതിനെ
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَفِي شَكٍّ
X
സംശയത്തിലാണ്
مِّمَّا تَدْعُونَنَا إِلَيْهِ
X
എന്തിലേക്കാണോ നിങ്ങള്‍ ഞങ്ങളെ ക്ഷണിക്കുന്നത് അത് സംബന്ധിച്ച്‌
مُرِيبٍ
X
ആശങ്കാപൂര്‍ണ്ണമായ
﴿14:9﴾ وَلَنُسْكِنَنَّكُمُ
X
നാം നിങ്ങളെ താമസിപ്പിക്കുക തന്നെ ചെയ്യും
الْأَرْضَ
X
ഈ നാട്ടില്‍
مِن بَعْدِهِمْۚ
X
അവര്‍ക്കുശേഷം
ذَٰلِكَ
X
അത്
لِمَنْ خَافَ
X
ഭയപ്പെടുന്നവന്നാണ്
مَقَامِي
X
എന്റെ സ്ഥാനത്തെ
وَخَافَ
X
അവന്‍ പേടിക്കുകയും ചെയ്തു
وَعِيدِ
X
എന്റെ താക്കീതിനെ
﴿14:14﴾ وَالَّذِينَ هَاجَرُوا
X
(എന്നാല്‍) പലായനം ചെയ്തവര്‍
فِي اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
مِن بَعْدِ
X
ശേഷം
مَا ظُلِمُوا
X
അവര്‍ അക്രമിക്കപ്പെട്ടതിന്റെ
﴿16:41﴾