Repeated Words in Quran

< >
Total Found : 50
وَمِنْهُمْ
X
അവരിലുണ്ട്
أُمِّيُّونَ
X
നിരക്ഷരര്‍
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
الْكِتَابَ
X
വേദഗ്രന്ഥം
إِلَّا أَمَانِيَّ
X
വ്യാമോഹങ്ങള്‍ അല്ലാതെ
وَإِنْ هُمْ
X
അവര്‍ അല്ല
إِلَّا يَظُنُّونَ
X
അവര്‍ ഊഹിക്കുകയല്ലാതെ
﴿2:78﴾ وَمِنْ حَيْثُ
X
എവിടെ നിന്നെങ്കിലും
خَرَجْتَ
X
നീ പുറപ്പെട്ടു
فَوَلِّ
X
നീ തിരിക്കുക
وَجْهَكَ
X
നിന്റെ മുഖം
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിന്റെ
وَحَيْثُ مَا كُنتُمْ
X
നിങ്ങളെവിയായിരുന്നാലും
فَوَلُّوا
X
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
شَطْرَهُ
X
അതിന്റെ നേരെ
لِئَلَّا يَكُونَ
X
ഇല്ലാതിരിക്കാന്‍
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
حُجَّةٌ
X
തെളിവ്
إِلَّا الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍ ഒഴികെ
مِنْهُمْ
X
അവരില്‍ നിന്ന്
فَلَا تَخْشَوْهُمْ
X
എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِي
X
എന്നെ മാത്രം ഭയപ്പെടുക
وَلِأُتِمَّ
X
ഞാന്‍ പൂര്‍ത്തിയാക്കാനും
نِعْمَتِي
X
എന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَلَعَلَّكُمْ
X
നിങ്ങളായേക്കാം
تَهْتَدُونَ
X
സന്മാര്‍ഗം പ്രാപിക്കുന്നു
﴿2:150﴾ وَقَالَ
X
പറയും
الَّذِينَ اتَّبَعُوا
X
പിന്‍പറ്റിയവര്‍
لَوْ أَنَّ لَنَا
X
ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍
كَرَّةً
X
അവസരം
فَنَتَبَرَّأَ
X
ഞങ്ങള്‍ കൈവിടുമായിരുന്നു
مِنْهُمْ
X
അവരെ
كَمَا تَبَرَّءُوا
X
അവര്‍ കൈവിട്ടപോലെ
مِنَّاۗ
X
ഞങ്ങളെ
كَذَٰلِكَ
X
അപ്രകാരം
يُرِيهِمُ اللَّهُ
X
അല്ലാഹു അവരെ കാണിക്കും
أَعْمَالَهُمْ
X
അവരുടെ കര്‍മങ്ങളെ
حَسَرَاتٍ
X
ഖേദഹേതു
عَلَيْهِمْۖ
X
അവര്‍ക്ക്
وَمَا هُم
X
അവര്‍ അല്ല
بِخَارِجِينَ
X
പുറത്ത് പോകുന്നവര്‍
مِنَ النَّارِ
X
നരകത്തില്‍ നിന്ന്
﴿2:167﴾ لَّا يَتَّخِذِ
X
ആക്കിവെക്കരുത്, സ്വീകരിക്കരുത്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
രക്ഷാധികാരികള്‍
مِن دُونِ
X
കൂടാതെ
الْمُؤْمِنِينَۖ
X
സത്യവിശ്വാസികളെ
وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നുവെങ്കില്‍
ذَٰلِكَ
X
അങ്ങനെ
فَلَيْسَ
X
അവന് ഇല്ല
مِنَ اللَّهِ
X
അല്ലാഹുവുമായി
فِي شَيْءٍ
X
ഒരു ബന്ധവും
إِلَّا أَن تَتَّقُوا
X
നിങ്ങള്‍ കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍
مِنْهُمْ
X
അവരുമായി
تُقَاةًۗ
X
കരുതല്‍ നടപടിയായി
وَيُحَذِّرُكُمُ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
X
അല്ലാഹു
نَفْسَهُۗ
X
അവനെപ്പറ്റി
وَإِلَى اللَّهِ
X
അല്ലാഹുവിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿3:28﴾ وَإِنَّ مِنْهُمْ
X
തീര്‍ച്ചയായും അവരിലുണ്ട്
لَفَرِيقًا
X
ഒരു വിഭാഗം
يَلْوُونَ
X
അവര്‍ വളക്കുന്നു
أَلْسِنَتَهُم
X
അവരുടെ നാവുകള്‍
بِالْكِتَابِ
X
വേദം കൊണ്ട് (വായിക്കുമ്പോള്‍)
لِتَحْسَبُوهُ
X
നിങ്ങള്‍ അതിനെ ധരിക്കാന്‍ വേണ്ടി
مِنَ الْكِتَابِ
X
വേദപുസ്തകത്തിലുള്ളതാണെന്ന്
وَمَا هُوَ
X
അതല്ല
مِنَ الْكِتَابِ
X
വേദപുസ്തകത്തിലുള്ളത്
وَيَقُولُونَ
X
അവര്‍ പറയുന്നു
هُوَ
X
അത്
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ളതാണെന്ന്
وَمَا هُوَ
X
അതല്ല
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ളത്
وَيَقُولُونَ
X
അവര്‍ പറയുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെമേല്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:78﴾ وَلِيَعْلَمَ
X
അവന്‍ തിരിച്ചറിയാനും
الَّذِينَ نَافَقُواۚ
X
കപടവിശ്വാസം കാണിച്ചവരെ
وَقِيلَ
X
പറയപ്പെട്ടു
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരൂ
قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യൂ
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَوِ ادْفَعُواۖ
X
അല്ലെങ്കില്‍ ചെറുത്തുനില്‍ക്കൂ, പ്രതിരോധിക്കൂ
قَالُوا
X
അവര്‍ പറഞ്ഞു
لَوْ نَعْلَمُ
X
ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍
قِتَالًا
X
യുദ്ധം (ഉണ്ടാകുമെന്ന്)
لَّاتَّبَعْنَاكُمْۗ
X
ഞങ്ങള്‍ നിങ്ങളെ പിന്തുടരുമായിരുന്നു
هُمْ
X
അവര്‍
لِلْكُفْرِ
X
സത്യനിഷേധത്തോട്
يَوْمَئِذٍ
X
അന്ന്
أَقْرَبُ
X
കൂടുതല്‍ അടുപ്പം
مِنْهُمْ
X
അവര്‍ക്ക്
لِلْإِيمَانِۚ
X
സത്യവിശ്വാസത്തേക്കാള്‍
يَقُولُونَ
X
അവര്‍ പറയുന്നു
بِأَفْوَاهِهِم
X
അവരുടെ വായകള്‍കൊണ്ട്
مَّا لَيْسَ
X
ഇല്ലാത്തത്
فِي قُلُوبِهِمْۗ
X
അവരുടെ മനസ്സുകളില്‍
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവന്‍ (ആകുന്നു)
بِمَا يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നത്
﴿3:167﴾ الَّذِينَ اسْتَجَابُوا
X
(വിളിക്ക്) ഉത്തരം നല്‍കിയവര്‍
لِلَّهِ
X
അല്ലാഹുവിന്റെ
وَالرَّسُولِ
X
(അവന്റെ) ദൂതന്റെയും
مِن بَعْدِ
X
ശേഷം (ശേഷവും)
مَا أَصَابَهُمُ
X
അവര്‍ക്ക് പറ്റിയതിന്
الْقَرْحُۚ
X
പരിക്ക്
لِلَّذِينَ أَحْسَنُوا
X
സല്‍കര്‍മങ്ങള്‍ ചെയ്തവര്‍ക്ക്
مِنْهُمْ
X
അവരിലെ
وَاتَّقَوْا
X
സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿3:172﴾ وَإِذَا جَاءَهُمْ
X
അവര്‍ക്ക് വന്നാല്‍
أَمْرٌ
X
വല്ല കാര്യവും
مِّنَ الْأَمْنِ
X
സമാധാനത്തിന്റെ
أَوِ الْخَوْفِ
X
അല്ലെങ്കില്‍ ഭീതിയുടെ
أَذَاعُوا بِهِۖ
X
അവര്‍ അത് പ്രചരിപ്പിക്കുകയായി
وَلَوْ رَدُّوهُ
X
അവര്‍ അത് എത്തിച്ചുകൊടുത്തിരുന്നെങ്കില്‍
إِلَى الرَّسُولِ
X
ദൈവദൂതനിലേക്ക്
وَإِلَىٰ أُولِي الْأَمْرِ
X
കൈകാര്യകര്‍ത്താക്കളിലേക്കും
مِنْهُمْ
X
അവരില്‍ പെട്ട
لَعَلِمَهُ
X
അതിനെ (അതിന്റെ സത്യാവസ്ഥ) മനസ്സിലാക്കുമായിരുന്നു
الَّذِينَ يَسْتَنبِطُونَهُ
X
അതിനെ കുറിച്ച് നിരീക്ഷണപാടവമുള്ളവര്‍
مِنْهُمْۗ
X
അവരില്‍ പെട്ട
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَاتَّبَعْتُمُ
X
നിങ്ങള്‍ പിന്തുടര്‍ന്ന് പോയേനെ
الشَّيْطَانَ
X
പിശാചിനെ
إِلَّا قَلِيلًا
X
അല്‍പം ചിലരൊഴികെ
﴿4:83﴾ وَدُّوا
X
അവര്‍ ആഗ്രഹിക്കുന്നു
لَوْ تَكْفُرُونَ
X
നിങ്ങള്‍ അവിശ്വസിച്ചുവെങ്കില്‍
كَمَا كَفَرُوا
X
അവര്‍ അവിശ്വസിച്ചപോലെ
فَتَكُونُونَ
X
അങ്ങനെ നിങ്ങള്‍ ആകണമെന്ന്
سَوَاءًۖ
X
ഒരു പോലെ
فَلَا تَتَّخِذُوا
X
അതിനാല്‍ നിങ്ങള്‍ ആക്കരുത്
مِنْهُمْ
X
അവരില്‍ നിന്ന്
أَوْلِيَاءَ
X
കൈകാര്യകര്‍ത്താക്കളെ
حَتَّىٰ يُهَاجِرُوا
X
അവര്‍ നാട് വിട്ടുവരും വരെ
فِي سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَإِن تَوَلَّوْا
X
എന്നാല്‍ അവര്‍ പിന്തിരിഞ്ഞാല്‍
فَخُذُوهُمْ
X
നിങ്ങള്‍ അവരെ പിടികൂടുക
وَاقْتُلُوهُمْ
X
നിങ്ങള്‍ അവരെ വധിക്കുകയും ചെയ്യുക
حَيْثُ وَجَدتُّمُوهُمْۖ
X
അവരെ കണ്ടേടത്ത് വെച്ച്
وَلَا تَتَّخِذُوا
X
നിങ്ങള്‍ ആക്കരുത്
مِنْهُمْ
X
അവരില്‍ നിന്ന്
وَلِيًّا
X
കൈകാര്യകര്‍ത്താവായി (മിത്രമായി)
وَلَا نَصِيرًا
X
സഹായിയായും
﴿4:89﴾ وَأَخْذِهِمُ
X
അവര്‍ വാങ്ങിയത് കൊണ്ടും
الرِّبَا
X
പലിശ
وَقَدْ نُهُوا عَنْهُ
X
തീര്‍ച്ചയായും അവര്‍ക്ക് അത് നിരോധിക്കപ്പെട്ടിരുന്നു
وَأَكْلِهِمْ
X
അവര്‍ തിന്നത് കൊണ്ടും
أَمْوَالَ النَّاسِ
X
ജനങ്ങളുടെ സ്വത്ത്
بِالْبَاطِلِۚ
X
നിഷിദ്ധമായി
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ مِنْهُمْ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿4:161﴾ لَّٰكِنِ
X
എന്നാല്‍
الرَّاسِخُونَ
X
അടിയുറച്ചവര്‍
فِي الْعِلْمِ
X
ജ്ഞാനത്തില്‍
مِنْهُمْ
X
അവരില്‍ നിന്നുള്ള
وَالْمُؤْمِنُونَ
X
സത്യവിശ്വാസികളും
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ إِلَيْكَ
X
നിനക്ക് അവതരിക്കപ്പെട്ടതില്‍
وَمَا أُنزِلَ مِن قَبْلِكَۚ
X
നിനക്ക് മുമ്പ് അവതരിക്കപ്പെട്ടതിലും
وَالْمُقِيمِينَ الصَّلَاةَۚ
X
നമസ്കാരം നിലനിര്‍ത്തുന്നവരും
وَالْمُؤْتُونَ الزَّكَاةَ
X
സകാത്ത് നല്‍കുന്നവരും
وَالْمُؤْمِنُونَ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവരും
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
أُولَٰئِكَ
X
അവര്‍, അക്കൂട്ടര്‍
سَنُؤْتِيهِمْ
X
നാം അവര്‍ക്ക് നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:162﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും സത്യനിഷേധം കൈക്കൊണ്ടവര്‍
لَوْ أَنَّ لَهُم
X
അവര്‍ക്കുണ്ടായാല്‍പോലും
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവനും
وَمِثْلَهُ
X
അതുപോലുള്ളതും
مَعَهُ
X
അതോടൊപ്പം
لِيَفْتَدُوا
X
അവര്‍ പിഴയായി ഒടുക്കുന്നതിന്നായി
بِهِ
X
അവ
مِنْ عَذَابِ
X
ശിക്ഷക്കുപകരം
يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ
مَا تُقُبِّلَ
X
അത് സ്വീകരിക്കപ്പെടുകയില്ല
مِنْهُمْۖ
X
അവരില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿5:36﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങള്‍ സ്വീകരിക്കരുത്
الْيَهُودَ
X
ജൂതന്മാരെ
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളെയും
أَوْلِيَاءَۘ
X
ആത്മമിത്രങ്ങളായി
بَعْضُهُمْ
X
അവരില്‍ചിലര്‍
أَوْلِيَاءُ
X
ആത്മമിത്രങ്ങളാണ്
بَعْضٍۚ
X
ചിലരുടെ
وَمَن يَتَوَلَّهُم
X
ആരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നു(വെങ്കില്‍)
مِّنكُمْ
X
നിങ്ങളില്‍നിന്ന്
فَإِنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
مِنْهُمْۗ
X
അവരില്‍പെട്ടവനാകുന്നു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿5:51﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
ثَالِثُ ثَلَاثَةٍۘ
X
മൂവരില്‍ ഒരുവനാണെന്ന്
وَمَا مِنْ
X
എന്നാല്‍ ഇല്ല
إِلَٰهٍ
X
ഒരു ദൈവവും
إِلَّا إِلَٰهٌ
X
ദൈവം അല്ലാതെ
وَاحِدٌۚ
X
ഏകനായ
وَإِن لَّمْ يَنتَهُوا
X
അവര്‍ വിരമിക്കുന്നില്ലെങ്കില്‍
عَمَّا يَقُولُونَ
X
അവര്‍ പറയുന്നതില്‍നിന്ന്
لَيَمَسَّنَّ
X
ബാധിക്കുകതന്നെ ചെയ്യും
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
مِنْهُمْ
X
അവരിലെ
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿5:73﴾ لَتَجِدَنَّ
X
നിശ്ചയമായും നിനക്ക് കാണാം
أَشَدَّ
X
ഏറ്റവും കടുത്തവര്‍
النَّاسِ
X
മനുഷ്യരില്‍
عَدَاوَةً
X
ശത്രുതയില്‍
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
الْيَهُودَ
X
യഹൂദരാണെന്ന്
وَالَّذِينَ أَشْرَكُواۖ
X
ബഹുദൈവാരാധകരുമാണെന്ന്
وَلَتَجِدَنَّ
X
നിശ്ചയമായും നിനക്ക് കാണാം
أَقْرَبَهُم
X
അവരില്‍ ഏറ്റവും അടുത്തവര്‍
مَّوَدَّةً
X
സ്നേഹത്തില്‍
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
الَّذِينَ قَالُوا
X
പറഞ്ഞവരാണെന്ന്
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
نَصَارَىٰۚ
X
ക്രിസ്ത്യാനിളാണെന്ന്
ذَٰلِكَ
X
അത്
بِأَنَّ مِنْهُمْ
X
തീര്‍ച്ചയായും അവരില്‍ ഉള്ളതുകൊണ്ടാണ്
قِسِّيسِينَ
X
പണ്ഡിതന്മാര്‍
وَرُهْبَانًا
X
ആരാധനയില്‍ നിരതരായവരും
وَأَنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَا يَسْتَكْبِرُونَ
X
അവര്‍ അഹന്ത നടിക്കുന്നില്ല(എന്നതുകൊണ്ടുമാണ്)
﴿5:82﴾ إِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാ
اذْكُرْ
X
നീ ഓര്‍ക്കുക
نِعْمَتِي
X
എന്റെ അനുഗ്രഹം
عَلَيْكَ
X
നിനക്ക്(നല്‍കിയ)
وَعَلَىٰ وَالِدَتِكَ
X
നിന്റെ മാതാവിനും
إِذْ أَيَّدتُّكَ
X
നിന്നെ ഞാന്‍ കരുത്തനാക്കിയ സന്ദര്‍ഭത്തില്‍
بِرُوحِ
X
ആത്മാവിനാല്‍
الْقُدُسِ
X
പരിശുദ്ധമായ
تُكَلِّمُ
X
നീ സംസാരിക്കുന്നു
النَّاسَ
X
ജനങ്ങളോട്
فِي الْمَهْدِ
X
തൊട്ടിലില്‍വച്ച്
وَكَهْلًاۖ
X
മദ്ധ്യവയസ്കനായിരിക്കെയും
وَإِذْ عَلَّمْتُكَ
X
നിനക്ക് ഞാന്‍ പഠിപ്പിച്ചപ്പോഴും
الْكِتَابَ
X
എഴുത്ത്
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَالتَّوْرَاةَ
X
തൗറാത്തും
وَالْإِنجِيلَۖ
X
ഇഞ്ചീലും
وَإِذْ تَخْلُقُ
X
നീ രൂപപ്പെടുത്തുന്ന സന്ദര്‍ഭത്തിലും
مِنَ الطِّينِ
X
കളിമണ്ണുകൊണ്ട്
كَهَيْئَةِ
X
രൂപംപോലുള്ളത്
الطَّيْرِ
X
പക്ഷിയുടെ
بِإِذْنِي
X
എന്റെ അനുമതിയോടെ
فَتَنفُخُ
X
പിന്നെ നീ ഊതുന്നു
فِيهَا
X
അതില്‍
فَتَكُونُ
X
അപ്പോള്‍ അത് ആയിത്തീരുന്നു
طَيْرًا
X
പക്ഷി
بِإِذْنِيۖ
X
എന്റെ ഹിതത്താല്‍
وَتُبْرِئُ
X
നീ സുഖപ്പെടുത്തുകയും ചെയ്യുന്നു
الْأَكْمَهَ
X
ജന്മനാ കുരുടനായവനെ
وَالْأَبْرَصَ
X
വെള്ളപ്പാണ്ഡുകാരനെയും
بِإِذْنِيۖ
X
എന്റെ ഹിതത്താല്‍
وَإِذْ تُخْرِجُ
X
നീ പുറത്ത് കൊണ്ടുവരുന്ന സന്ദര്‍ഭത്തിലും
الْمَوْتَىٰ
X
മരണപ്പെട്ടവരെ
بِإِذْنِيۖ
X
എന്റെ അനുമതിയോടെ
وَإِذْ كَفَفْتُ
X
ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളെ
عَنكَ
X
നിന്നില്‍നിന്ന്
إِذْ جِئْتَهُم
X
നീ അവരുടെയടുത്ത് ചെന്നപ്പോള്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَقَالَ
X
അപ്പോള്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِنْهُمْ
X
അവരിലെ
إِنْ هَٰذَا
X
ഇത് അല്ല
إِلَّا سِحْرٌ
X
ആഭിചാരം അല്ലാതെ
مُّبِينٌ
X
തെളിഞ്ഞ
﴿5:110﴾ أَوْ تَقُولُوا
X
അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാല്‍
لَوْ
X
എങ്കില്‍
أَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
أُنزِلَ
X
ഇറക്കപ്പെട്ടു
عَلَيْنَا
X
ഞങ്ങള്‍ക്ക്
الْكِتَابُ
X
വേദഗ്രന്ഥം
لَكُنَّا
X
ഞങ്ങളാകുമായിരുന്നു
أَهْدَىٰ
X
കൂടുതല്‍ സന്മാര്‍ഗം പ്രാപിച്ചവര്‍
مِنْهُمْۚ
X
അവരെക്കാള്‍
فَقَدْ جَاءَكُم
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
بَيِّنَةٌ
X
തെളിഞ്ഞ പ്രമാണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَهُدًى
X
മാര്‍ഗദര്‍ശനവും
وَرَحْمَةٌۚ
X
കാരുണ്യവും
فَمَنْ
X
ഇനി ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّن
X
ഒരാളെക്കാള്‍
كَذَّبَ
X
അവന്‍ കള്ളമാക്കി തള്ളി
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَصَدَفَ
X
അവന്‍ പുറംതിരിയുകയും ചെയ്തു
عَنْهَاۗ
X
അവയില്‍നിന്ന്
سَنَجْزِي
X
നാം പ്രതിഫലമായി നല്‍കും
الَّذِينَ يَصْدِفُونَ
X
പുറംതിരിയുന്നവര്‍ക്ക്
عَنْ آيَاتِنَا
X
നമ്മുടെ തെളിവുകളില്‍നിന്ന്
سُوءَ
X
ദുര്‍ഭഗമായ, കടുത്ത
الْعَذَابِ
X
ശിക്ഷ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَصْدِفُونَ
X
അവര്‍ പിന്‍മാറുന്നു
﴿6:157﴾ إِنَّ الَّذِينَ فَرَّقُوا
X
തീര്‍ച്ചയായും പിളര്‍പ്പുണ്ടാക്കിയവര്‍
دِينَهُمْ
X
തങ്ങളുടെ മതത്തില്‍
وَكَانُوا
X
അവര്‍ ആയിത്തീരുകയും ചെയ്തു
شِيَعًا
X
വിവിധകക്ഷികള്‍
لَّسْتَ
X
നീയല്ല
مِنْهُمْ
X
അവരെ സംബന്ധിച്ച്
فِي شَيْءٍۚ
X
ഒരു കാര്യത്തിലും
إِنَّمَا أَمْرُهُمْ
X
നിശ്ചയം, അവരുടെ കാര്യം
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
ثُمَّ
X
പിന്നീട്
يُنَبِّئُهُم
X
അവനവരെ വിവരമറിയിക്കും
بِمَا كَانُوا
X
അവരായിരുന്നതിനെപ്പറ്റി
يَفْعَلُونَ
X
അവര്‍ ചെയ്യുന്നു
﴿6:159﴾ قَالَ
X
(അല്ലാഹു) കല്‍പിച്ചു
اخْرُجْ
X
നീ പുറത്തു പോകൂ
مِنْهَا
X
ഇവിടെ നിന്ന്
مَذْءُومًا
X
നിന്ദ്യനായി
مَّدْحُورًاۖ
X
ആട്ടിയിറക്കപ്പെട്ടവനുമായി
لَّمَن
X
തീര്‍ച്ചയായും ആരെങ്കിലും
تَبِعَكَ
X
അവന്‍ നിന്നെ പിന്തുടര്‍ന്നു
مِنْهُمْ
X
അവരില്‍ നിന്ന്
لَأَمْلَأَنَّ
X
ഞാന്‍ നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
X
നരകത്തെ
مِنكُمْ
X
നിങ്ങളെ കൊണ്ട്
أَجْمَعِينَ
X
എല്ലാവരെയും
﴿7:18﴾ قَالَ الْمَلَأُ
X
പ്രമാണിമാര്‍ ചോദിച്ചു
الَّذِينَ اسْتَكْبَرُوا
X
അഹന്ത നടിച്ചിരുന്നവരായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
لِلَّذِينَ اسْتُضْعِفُوا
X
ദുര്‍ബലരോട്
لِمَنْ آمَنَ
X
(അഥവാ) വിശ്വസിച്ചവരോട്
مِنْهُمْ
X
അവരില്‍ നിന്ന്
أَتَعْلَمُونَ
X
നിങ്ങള്‍ക്കറിയുമോ
أَنَّ صَالِحًا
X
നിശ്ചയം സ്വാലിഹ് (ആണെന്ന്)
مُّرْسَلٌ
X
നിയോഗിക്കപ്പെട്ടവന്‍
مِّن رَّبِّهِۚ
X
തന്റെ നാഥനില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
بِمَا
X
യാതൊന്നില്‍
أُرْسِلَ
X
അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
X
അതുമായി
مُؤْمِنُونَ
X
വിശ്വസിക്കുന്നവരാണ്
﴿7:75﴾ فَانتَقَمْنَا
X
അതിനാല്‍ നാം പ്രതികാരം ചെയ്തു
مِنْهُمْ
X
അവരോട്
فَأَغْرَقْنَاهُمْ
X
അങ്ങനെ നാം അവരെ മുക്കി
فِي الْيَمِّ
X
കടലില്‍
بِأَنَّهُمْ
X
കാരണം തീര്‍ച്ചയായും അവര്‍
كَذَّبُوا
X
അവര്‍ തള്ളിക്കളഞ്ഞു
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَكَانُوا
X
അവരാവുകയും ചെയ്തു
عَنْهَا
X
അവയെപ്പറ്റി
غَافِلِينَ
X
അശ്രദ്ധര്‍
﴿7:136﴾ فَبَدَّلَ
X
എന്നാല്‍ മാറ്റി മറിച്ചു
الَّذِينَ ظَلَمُوا
X
അക്രമികള്‍
مِنْهُمْ
X
അവരിലെ
قَوْلًا
X
വാക്ക്
غَيْرَ الَّذِي قِيلَ
X
പറയപ്പെട്ടതല്ലാത്ത
لَهُمْ
X
അവരോട്
فَأَرْسَلْنَا
X
അതിനാല്‍ നാം അയച്ചു
عَلَيْهِمْ
X
അവരുടെ മേല്‍
رِجْزًا
X
ശിക്ഷ
مِّنَ السَّمَاءِ
X
ആകാശത്തു നിന്ന്
بِمَا كَانُوا
X
അവരായിരുന്നതിനാല്‍
يَظْلِمُونَ
X
അവര്‍ അക്രമം കാണിക്കുന്നു
﴿7:162﴾ وَقَطَّعْنَاهُمْ
X
അവരെ നാം വിഭജിക്കുകയും ചെയ്തു
فِي الْأَرْضِ
X
ഭൂമിയില്‍
أُمَمًاۖ
X
പല സമൂഹങ്ങളായി
مِّنْهُمُ
X
അവരില്‍ ഉണ്ട്
الصَّالِحُونَ
X
സജ്ജനങ്ങള്‍
وَمِنْهُمْ
X
അവരില്‍
دُونَ ذَٰلِكَۖ
X
അങ്ങനെ അല്ലാത്തവര്‍
وَبَلَوْنَاهُم
X
അവരെ നാം പരീക്ഷിച്ചു
بِالْحَسَنَاتِ
X
നന്മകളാല്‍
وَالسَّيِّئَاتِ
X
തിന്മകളാലും
لَعَلَّهُمْ يَرْجِعُونَ
X
അവര്‍ തിരിച്ചു വരുന്നവരായേക്കാം
﴿7:168﴾ إِذْ
X
സന്ദര്‍ഭം
يُوحِي
X
ബോധനം നല്‍കുന്നു (നല്‍കിയ)
رَبُّكَ
X
നിന്റെ നാഥന്‍
إِلَى الْمَلَائِكَةِ
X
മലക്കുകള്‍ക്ക്
أَنِّي
X
നിശ്ചയമായും ഞാന്‍
مَعَكُمْ
X
നിങ്ങളോടൊപ്പമുണ്ട്
فَثَبِّتُوا
X
അതിനാല്‍ നിങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുക
الَّذِينَ آمَنُواۚ
X
സത്യവിശ്വാസികളെ
سَأُلْقِي
X
ഞാന്‍ ഇട്ടുകൊടുക്കും
فِي قُلُوبِ
X
ഹൃദയങ്ങളില്‍ (മനസ്സുകളില്‍)
الَّذِينَ كَفَرُوا
X
സത്യനിഷേധികളുടെ
الرُّعْبَ
X
ഭീതി
فَاضْرِبُوا
X
അതിനാല്‍ നിങ്ങള്‍ വെട്ടുക
فَوْقَ
X
മീതെ
الْأَعْنَاقِ
X
കഴുത്തുകള്‍ക്കു
وَاضْرِبُوا
X
നിങ്ങള്‍ വെട്ടുകയും ചെയ്യുക
مِنْهُمْ
X
അവരില്‍ നിന്നുള്ള (അവരുടെ)
كُلَّ
X
എല്ലാം
بَنَانٍ
X
വിരലുകള്‍
﴿8:12﴾ الَّذِينَ
X
ഒരു കൂട്ടര്‍
عَاهَدتَّ
X
നീ കരാറിലേര്‍പ്പെട്ടു
مِنْهُمْ
X
അവരുമായി
ثُمَّ
X
എന്നിട്ട്
يَنقُضُونَ
X
അവര്‍ ലംഘിക്കുന്നു
عَهْدَهُمْ
X
തങ്ങളുടെ കരാര്‍
فِي كُلِّ مَرَّةٍ
X
എല്ലാ തവണയും
وَهُمْ
X
അവര്‍
لَا يَتَّقُونَ
X
സൂക്ഷമത പുലര്‍ത്തുന്നില്ല
﴿8:56﴾ وَإِن يُرِيدُوا
X
അവരാഗ്രഹിക്കുന്നുവെങ്കില്‍
خِيَانَتَكَ
X
നിന്നെ ചതിക്കാന്‍
فَقَدْ خَانُوا اللَّهَ
X
അവര്‍ അല്ലാഹുവോട് വഞ്ചന കാണിച്ചിട്ടുണ്ട്
مِن قَبْلُ
X
മുമ്പ്
فَأَمْكَنَ
X
അതിനാല്‍ അവന്‍ അധീനപ്പെടുത്തിത്തന്നു
مِنْهُمْۗ
X
അവരെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനും
﴿8:71﴾ وَمَا مَنَعَهُمْ
X
അവര്‍ക്ക് തടസ്സമായിട്ടില്ല
أَن تُقْبَلَ مِنْهُمْ
X
അവരില്‍ നിന്ന് സ്വീകരിക്കപ്പെടുന്നതിന്ന്
نَفَقَاتُهُمْ
X
അവരുടെ ദാനങ്ങള്‍
إِلَّا أَنَّهُمْ
X
തീര്‍ച്ചയായും അവരാണ് എന്നതല്ലാതെ
كَفَرُوا بِاللَّهِ
X
അല്ലാഹുവിനെ അവര്‍ അവിശ്വസിച്ചു
وَبِرَسُولِهِ
X
അവന്റെ ദൂതനെയും
وَلَا يَأْتُونَ
X
അവര്‍ എത്തുന്നുമില്ല
الصَّلَاةَ
X
നമസ്കാരത്തിന്
إِلَّا وَهُمْ
X
അവരായിട്ടല്ലാതെ
كُسَالَىٰ
X
മടിയന്‍മാര്‍
وَلَا يُنفِقُونَ
X
അവര്‍ ധനം ചെലവഴിക്കുന്നുമില്ല
إِلَّا وَهُمْ
X
അവരായിക്കൊണ്ടല്ലാതെ
كَارِهُونَ
X
വെറുപ്പുള്ളവര്‍
﴿9:54﴾ الَّذِينَ يَلْمِزُونَ
X
കുത്തുവാക്കു പറയുന്നവര്‍
الْمُطَّوِّعِينَ
X
സ്വമനസ്സാലെ ചെയ്യുന്നവരെ
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
فِي الصَّدَقَاتِ
X
ദാനധര്‍മങ്ങള്‍
وَالَّذِينَ لَا يَجِدُونَ
X
കണ്ടെത്താത്തവരേയും
إِلَّا جُهْدَهُمْ
X
സ്വന്തം അധ്വാനമല്ലാതെ
فَيَسْخَرُونَ
X
അങ്ങനെ അവര്‍ പരിഹസിക്കുന്നു
مِنْهُمْۙ
X
ആ സത്യവിശ്വാസികളെ
سَخِرَ اللَّهُ
X
അല്ലാഹു പരിഹസിച്ചിരിക്കുന്നു
مِنْهُمْ
X
അവരെയും
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿9:79﴾ وَإِذَا أُنزِلَتْ
X
അവതീര്‍ണമായാല്‍
سُورَةٌ
X
ഒരു അധ്യായം
أَنْ آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَجَاهِدُوا
X
നിങ്ങള്‍ സമരം നടത്തുകയും ചെയ്യുക
مَعَ رَسُولِهِ
X
അവന്റെ ദുതനോടൊപ്പം
اسْتَأْذَنَكَ
X
നിന്നോട് സമ്മതം തേടും
أُولُو الطَّوْلِ
X
കഴിവുള്ളവര്‍
مِنْهُمْ
X
അവരിലെ
وَقَالُوا
X
അവര്‍ പറയും
ذَرْنَا
X
ഞങ്ങളെ വിട്ടേക്കൂ
نَكُن
X
ഞങ്ങള്‍ കഴിയാം
مَّعَ الْقَاعِدِينَ
X
വിട്ടിലിരിക്കുന്നവരോടൊപ്പം
﴿9:86﴾ وَجَاءَ
X
വന്നു
الْمُعَذِّرُونَ
X
ഒഴികഴിവ് ബോധിപ്പിക്കുന്നവര്‍
مِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്ന്
لِيُؤْذَنَ
X
അനുമതി ലഭിക്കാന്‍
لَهُمْ
X
അവര്‍ക്ക്
وَقَعَدَ
X
വീട്ടിലിരിക്കുകയും ചെയ്തു
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞവര്‍
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُۚ
X
അവന്റെ ദുതനോടും
سَيُصِيبُ
X
അടുത്ത്തന്നെ ബാധിക്കും
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
مِنْهُمْ
X
അവരിലെ
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿9:90﴾ فَلَمَّا رَأَىٰ
X
അദ്ദേഹം കണ്ടപ്പോള്‍
أَيْدِيَهُمْ
X
അവരുടെ കരങ്ങള്‍
لَا تَصِلُ
X
നീളുന്നില്ലെന്ന്
إِلَيْهِ
X
അതിലേക്ക്
نَكِرَهُمْ
X
അദ്ദേഹത്തിന് അവരെ കുറിച്ച് പന്തികേട് തോന്നി
وَأَوْجَسَ
X
തോന്നുകയും ചെയ്തു
مِنْهُمْ
X
അവരെ കുറിച്ച്
خِيفَةًۚ
X
ഭയം
قَالُوا
X
അവര്‍ പറഞ്ഞു
لَا تَخَفْ
X
നീ പേടിക്കേണ്ട
إِنَّا
X
നിശ്ചയം ഞങ്ങള്‍
أُرْسِلْنَا
X
നിയോഗിക്കപ്പെട്ടിരിക്കുന്നു
إِلَىٰ قَوْمِ لُوطٍ
X
ലൂത്തിന്റെ ജനതയിലേക്ക്
﴿11:70﴾ يَوْمَ
X
ദിനം
يَأْتِ
X
അത് വന്നെത്തുന്ന
لَا تَكَلَّمُ
X
സംസാരിക്കുകയില്ല
نَفْسٌ
X
ആരും
إِلَّا بِإِذْنِهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
فَمِنْهُمْ
X
അപ്പോള്‍ അവരില്‍ ഉണ്ടായിരിക്കും
شَقِيٌّ
X
ഭാഗ്യഹീനന്‍
وَسَعِيدٌ
X
സൗഭാഗ്യവാനും
﴿11:105﴾ فَلَوْلَا كَانَ
X
ഉണ്ടാകാതിരുന്നതെന്തുകൊണ്ട്?
مِنَ الْقُرُونِ
X
തലമുറകളില്‍
مِن قَبْلِكُمْ
X
നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ
أُولُو بَقِيَّةٍ
X
ഉത്തമ പാരമ്പര്യമുള്ള ഒരു വിഭാഗം
يَنْهَوْنَ
X
അവര്‍ തടയുന്നു
عَنِ الْفَسَادِ
X
കുഴപ്പമുണ്ടാക്കുന്നത്
فِي الْأَرْضِ
X
ഭൂമിയില്‍
إِلَّا قَلِيلًا
X
കുറച്ചുപേരൊഴികെ
مِّمَّنْ أَنجَيْنَا
X
നാം രക്ഷപ്പെടുത്തിയവരില്‍ നിന്ന്
مِنْهُمْۗ
X
അവരില്‍ നിന്നും
وَاتَّبَعَ
X
പിറകെ പോയി
الَّذِينَ ظَلَمُوا
X
അക്രമികള്‍
مَا أُتْرِفُوا فِيهِ
X
തങ്ങള്‍ക്ക് സമൃദ്ധമായി നല്‍കപ്പെട്ട സുഖഭോഗങ്ങളുടെ
وَكَانُوا
X
അവരായിരുന്നു
مُجْرِمِينَ
X
കുറ്റവാളികള്‍
﴿11:116﴾ فَانتَقَمْنَا
X
അതിനാല്‍ നാം ശിക്ഷിച്ചു
مِنْهُمْ
X
അവരെ
وَإِنَّهُمَا
X
തീര്‍ച്ചയായും ഈ രണ്ടുനാടുകളും
لَبِإِمَامٍ
X
പാതയില്‍ തന്നെയാണ്
مُّبِينٍ
X
തുറസ്സായ
﴿15:79﴾ قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
اذْهَبْ
X
നീ പോവുക
فَمَن
X
എന്നാല്‍ ആര്‍
تَبِعَكَ
X
നിന്നെ പിന്‍പറ്റി
مِنْهُمْ
X
അവരില്‍നിന്ന്
فَإِنَّ جَهَنَّمَ
X
അപ്പോള്‍ തീര്‍ച്ചയായും നരകമാണ്
جَزَاؤُكُمْ
X
നിങ്ങള്‍ക്കുള്ള പ്രതിഫലം
جَزَاءً
X
പ്രതിഫലം
مَّوْفُورًا
X
പൂര്‍ണമായ/ തികഞ്ഞ
﴿17:63﴾ وَتَحْسَبُهُمْ
X
നീ അവരെ കുറിച്ച് വിചാരിക്കുന്നു
أَيْقَاظًا
X
ഉണര്‍ന്നിരിക്കുന്നവരായി
وَهُمْ
X
അവരാകട്ടെ
رُقُودٌۚ
X
ഉറങ്ങുന്നവരാകുന്നു
وَنُقَلِّبُهُمْ
X
നാം അവരെ മറിച്ചുകൊണ്ടിരിക്കുന്നു
ذَاتَ الْيَمِينِ
X
വലതു ഭാഗത്തേക്കും
وَذَاتَ الشِّمَالِۖ
X
ഇടതു ഭാഗത്തേക്കും
وَكَلْبُهُم
X
അവരുടെ നായയാകട്ടെ
بَاسِطٌ
X
നീട്ടി വെച്ചിരിക്കയാണ്
ذِرَاعَيْهِ
X
അതിന്റെ രണ്ടു കാലുകളും
بِالْوَصِيدِۚ
X
ഗുഹാമുഖത്ത്
لَوِ اطَّلَعْتَ
X
നീയെങ്ങാനും കണ്ടിരുന്നെങ്കില്‍
عَلَيْهِمْ
X
അവരെ
لَوَلَّيْتَ
X
നീ പിന്തിരിയുക തന്നെ ചെയ്യും
مِنْهُمْ
X
അവരില്‍ നിന്ന്
فِرَارًا
X
ഓടിക്കൊണ്ട്
وَلَمُلِئْتَ
X
നീ നിറക്കപ്പെടുകയും ചെയ്യും
مِنْهُمْ
X
അവര്‍ കാരണമായി
رُعْبًا
X
ഭയത്താല്‍
﴿18:18﴾ وَيَوْمَ
X
ദിവസം (ഓര്‍ക്കുക)
نُسَيِّرُ
X
നാം ചലിപ്പിക്കുന്ന
الْجِبَالَ
X
പര്‍വതങ്ങളെ
وَتَرَى
X
നീ കാണുകയും ചെയ്യുന്ന
الْأَرْضَ
X
ഭൂമിയെ
بَارِزَةً
X
തെളിഞ്ഞ് നിരപ്പായതായിട്ട്
وَحَشَرْنَاهُمْ
X
നാം അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്യുന്ന
فَلَمْ نُغَادِرْ
X
അപ്പോള്‍ നാം വിട്ടു കളയാതിരിക്കുകയും
مِنْهُمْ
X
അവരില്‍നിന്ന്
أَحَدًا
X
ഒരാളെയും
﴿18:47﴾ وَمَن يَقُلْ
X
ഒരുത്തന്‍ പറഞ്ഞാല്‍
مِنْهُمْ
X
അവരില്‍ നിന്ന്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
إِلَٰهٌ
X
ദൈവമാണ്
مِّن دُونِهِ
X
അല്ലാഹുവിനു പുറമെ
فَذَٰلِكَ
X
അപ്പോഴവന്‍
نَجْزِيهِ
X
നാം അവന് പ്രതിഫലം നല്‍കും
جَهَنَّمَۚ
X
നരക ശിക്ഷ
كَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿21:29﴾ فَأَوْحَيْنَا إِلَيْهِ
X
അപ്പോള്‍ നാം അദ്ദേഹത്തിന് ബോധനം നല്‍കി
أَنِ اصْنَعِ
X
നീ ഉണ്ടാക്കൂ എന്ന്
الْفُلْكَ
X
കപ്പല്‍
بِأَعْيُنِنَا
X
നമ്മുടെ മേല്‍നോട്ടത്തില്‍
وَوَحْيِنَا
X
നമ്മുടെ നിര്‍ദ്ദേശമനുസരിച്ചും
فَإِذَا جَاءَ
X
എന്നിട്ട് വന്നാല്‍
أَمْرُنَا
X
നമ്മുടെ കല്‍പന
وَفَارَ
X
ഉറവ പൊട്ടുകയും ചെയ്തു
التَّنُّورُۙ
X
അടുപ്പ്
فَاسْلُكْ
X
നീ പ്രവേശിപ്പിക്കുക
فِيهَا
X
അതില്‍
مِن كُلٍّ
X
എല്ലാറ്റില്‍ നിന്നും
زَوْجَيْنِ
X
ഇണകളെ
اثْنَيْنِ
X
ഈരണ്ട്
وَأَهْلَكَ
X
നിന്റെ കുടുംബത്തെയും
إِلَّا مَن
X
ചിലരൊഴികെ
سَبَقَ
X
മുന്‍കടന്നിരിക്കുന്നു
عَلَيْهِ
X
അവനെതിരെ
الْقَوْلُ
X
(ശിക്ഷയുടെ) വചനം
مِنْهُمْۖ
X
അവരില്‍നിന്ന്
وَلَا تُخَاطِبْنِي
X
നീ എന്നോട് സംസാരിക്കരുത്
فِي الَّذِينَ ظَلَمُواۖ
X
അക്രമം ചെയ്തവരുടെ കാര്യത്തില്‍
إِنَّهُم
X
തീര്‍ച്ചയായും അവര്‍ (ആകുന്നു)
مُّغْرَقُونَ
X
മുക്കിക്കൊല്ലപ്പെടുന്നവര്‍
﴿23:27﴾ إِنَّ الَّذِينَ جَاءُوا
X
തീര്‍ച്ചയായും വന്നവര്‍
بِالْإِفْكِ
X
അപവാദവും കൊണ്ട്
عُصْبَةٌ
X
ഒരു വിഭാഗമാണ്
مِّنكُمْۚ
X
നിങ്ങളില്‍ പെട്ട
لَا تَحْسَبُوهُ
X
നിങ്ങളതിനെ കരുതേണ്ട
شَرًّا لَّكُمۖ
X
നിങ്ങള്‍ക്ക് ദോഷമായി
بَلْ
X
എന്നാല്‍
هُوَ
X
അത്
خَيْرٌ لَّكُمْۚ
X
നിങ്ങള്‍ക്ക് ഗുണമാണ്
لِكُلِّ امْرِئٍ
X
എല്ലാ ഓരോരുത്തര്‍ക്കും ഉണ്ട്
مِّنْهُم
X
അവരിലെ
مَّا اكْتَسَبَ
X
താന്‍ സമ്പാദിച്ചത്
مِنَ الْإِثْمِۚ
X
പാപത്തില്‍ നിന്ന്
وَالَّذِي تَوَلَّىٰ
X
ഏറ്റെടുത്തവന്‍
كِبْرَهُ
X
അതിന്റെ നേതൃത്വം
مِنْهُمْ
X
അവരില്‍നിന്ന്
لَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿24:11﴾ إِنَّمَا
X
മാത്രമാണ്
الْمُؤْمِنُونَ
X
വിശ്വാസികള്‍
الَّذِينَ آمَنُوا بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
وَإِذَا كَانُوا مَعَهُ
X
അവര്‍ അദ്ദേഹത്തോടപ്പമായിരിക്കുമ്പോള്‍
عَلَىٰ أَمْرٍ جَامِعٍ
X
ഒരു പൊതുകാര്യത്തില്‍
لَّمْ يَذْهَبُوا
X
അവര്‍ പോവുകയില്ല
حَتَّىٰ يَسْتَأْذِنُوهُۚ
X
അദ്ദേഹത്തോട് സമ്മതം ചോദിക്കും വരെ
إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَسْتَأْذِنُونَكَ
X
അവര്‍ നിന്നോട് സമ്മതം ചോദിക്കുന്നു
أُولَٰئِكَ
X
അവരാണ്
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِۚ
X
അവന്റെ ദൂതനിലും
فَإِذَا اسْتَأْذَنُوكَ
X
അവര്‍ നിന്നോട് സമ്മതം ചോദിച്ചാല്‍
لِبَعْضِ شَأْنِهِمْ
X
അവരുടെ ഏതെങ്കിലും ആവശ്യത്തിന്
فَأْذَن
X
അനുവദിക്കുക
لِّمَن شِئْتَ
X
നീ ഉദ്ദേശിക്കുന്നവര്‍ക്ക്
مِنْهُمْ
X
അവരില്‍ നിന്ന്
وَاسْتَغْفِرْ لَهُمُ
X
അവര്‍ക്ക് വേണ്ടി പാപമോചനം തേടുക
اللَّهَۚ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമ കാരുണികനും
﴿24:62﴾ قَالَ
X
(മൂസ) പറഞ്ഞു
رَبِّ
X
എന്റെ നാഥാ
إِنِّي قَتَلْتُ
X
തീര്‍ച്ചയായും ഞാന്‍ കൊന്നിട്ടുണ്ട്
مِنْهُمْ
X
അവരില്‍നിന്ന്
نَفْسًا
X
ഒരാളെ
فَأَخَافُ
X
അതിനാല്‍ ഞാന്‍ ഭയപ്പെടുന്നു
أَن يَقْتُلُونِ
X
അവരെന്നെ കൊന്നുകളയുമെന്ന്
﴿28:33﴾ وَلَا تُجَادِلُوا
X
നിങ്ങള്‍ സംവാദത്തിലേര്‍പ്പെടരുത്
أَهْلَ الْكِتَابِ
X
വേദക്കാരുമായി
إِلَّا بِالَّتِي هِيَ أَحْسَنُ
X
ഏറ്റവും നല്ല രീതിയിലല്ലാതെ
إِلَّا الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ
مِنْهُمْۖ
X
അവരില്‍ നിന്നുള്ള
وَقُولُوا
X
നിങ്ങള്‍ പറയുകയും ചെയ്യുവിന്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِالَّذِي أُنزِلَ
X
ഇറക്കപ്പെട്ടതില്‍, അവതരിക്കപ്പെട്ടതില്‍
إِلَيْنَا
X
ഞങ്ങള്‍ക്ക്
وَأُنزِلَ إِلَيْكُمْ
X
നിങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും
وَإِلَٰهُنَا
X
ഞങ്ങളുടെ ദൈവവും
وَإِلَٰهُكُمْ
X
നിങ്ങളുടെ ദൈവവും
وَاحِدٌ
X
ഒന്നു തന്നെ
وَنَحْنُ
X
ഞങ്ങള്‍
لَهُ
X
അവന് മാത്രം
مُسْلِمُونَ
X
കീഴ്പെടുന്നവരാണ്
﴿29:46﴾ أَوَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിക്കുന്നില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
അങ്ങനെ അവര്‍ നോക്കുകയും (ചെയ്യുന്നില്ലേ)
كَيْفَ كَانَ
X
എവ്വിധമായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്കു മുമ്പുള്ളവരുടെ
كَانُوا
X
അവരായിരുന്നു
أَشَدَّ
X
കൂടുതല്‍ ശക്തര്‍
مِنْهُمْ
X
ഇവരെക്കാള്‍
قُوَّةً
X
ശക്തിയാല്‍
وَأَثَارُوا
X
അവര്‍ കിളച്ചു(ഉഴുതു)മറിച്ചിരുന്നു
الْأَرْضَ
X
ഭൂമി
وَعَمَرُوهَا
X
അവരതിനെ വാസയോഗ്യമാക്കുകയും ചെയ്തിരുന്നു
أَكْثَرَ مِمَّا عَمَرُوهَا
X
ഇവരതിനെ വാസയോഗ്യമാക്കിയതിനേക്കാള്‍
وَجَاءَتْهُمْ
X
അവരുടെ അടുത്തു ചെന്നു
رُسُلُهُم
X
അവര്‍ക്കുള്ള ദൂതന്‍മാര്‍
بِالْبَيِّنَاتِۖ
X
വ്യക്തമായ തെളിവുകളുമായി
فَمَا كَانَ اللَّهُ
X
അല്ലാഹു ആയിരുന്നില്ല
لِيَظْلِمَهُمْ
X
അവരോട് അക്രമം കാണിക്കുന്നവന്‍
وَلَٰكِن
X
മറിച്ച്
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
അവരോടു തന്നെ
يَظْلِمُونَ
X
അവര്‍ അക്രമം കാണിക്കുന്നു
﴿30:9﴾ وَجَعَلْنَا
X
നാം ഉണ്ടാക്കി
مِنْهُمْ
X
അവരില്‍ നിന്ന്
أَئِمَّةً
X
നേതാക്കന്‍മാരെ
يَهْدُونَ
X
അവര്‍ നേര്‍വഴി കാണിക്കുന്നു
بِأَمْرِنَا
X
നമ്മുടെ കല്‍പനയനുസരിച്ച്
لَمَّا صَبَرُواۖ
X
അവര്‍ ക്ഷമപാലിച്ചപ്പോള്‍
وَكَانُوا
X
അവരാവുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
يُوقِنُونَ
X
അവര്‍ അടിയുറച്ചു വിശ്വസിക്കുന്നു
﴿32:24﴾ وَلِسُلَيْمَانَ
X
സുലൈമാന്(നാം അധീനപ്പെടുത്തിക്കൊടുത്തു)
الرِّيحَ
X
കാറ്റിനെ
غُدُوُّهَا
X
അതിന്റെ പ്രഭാത സഞ്ചാരം
شَهْرٌ
X
ഒരു മാസത്തെ ദൂരമാണ്
وَرَوَاحُهَا
X
അതിന്റെ സായാഹ്ന സഞ്ചാരവും
شَهْرٌۖ
X
ഒരു മാസത്തെ ദൂരമാണ്
وَأَسَلْنَا
X
നാം ഒഴുക്കിക്കൊടുത്തു
لَهُ
X
അദ്ദേഹത്തിന്
عَيْنَ
X
ഉറവ
الْقِطْرِۖ
X
ഉരുകിയ ചെമ്പിന്റെ
وَمِنَ الْجِنِّ
X
ജിന്നുകളില്‍ നിന്നുണ്ടായിരുന്നു
مَن يَعْمَلُ
X
ജോലി ചെയ്യുന്നവര്‍
بَيْنَ يَدَيْهِ
X
അദ്ദേഹത്തിന്റെ മുമ്പാകെ
بِإِذْنِ رَبِّهِۖ
X
തന്റെ നാഥന്റെ നിര്‍ദേശാനുസാരം
وَمَن يَزِغْ
X
ആരെങ്കിലും ലംഘിച്ചാല്‍
مِنْهُمْ
X
അവരില്‍
عَنْ أَمْرِنَا
X
നമ്മുടെ കല്‍പന
نُذِقْهُ
X
നാമവനെ ആസ്വദിപ്പിക്കും
مِنْ عَذَابِ
X
ശിക്ഷ
السَّعِيرِ
X
ആളിക്കത്തുന്ന നരകത്തിലെ
﴿34:12﴾ ثُمَّ
X
പിന്നീട്
أَوْرَثْنَا
X
നാം അവകാശികളാക്കി
الْكِتَابَ
X
ഈ വേദപുസ്തകത്തിന്റെ
الَّذِينَ اصْطَفَيْنَا
X
നാം പ്രത്യേകം തെരഞ്ഞെടുത്തവരെ
مِنْ عِبَادِنَاۖ
X
നമ്മുടെ ദാസന്മാരില്‍നിന്ന്
فَمِنْهُمْ
X
അവരിലുണ്ട്
ظَالِمٌ
X
അതിക്രമം കാട്ടുന്നവര്‍
لِّنَفْسِهِ
X
സ്വന്തത്തോട്
وَمِنْهُم
X
അവരിലുണ്ട്
مُّقْتَصِدٌ
X
മധ്യനിലപാട് പുലര്‍ത്തുന്നവര്‍
وَمِنْهُمْ
X
അവരിലുണ്ട്
سَابِقٌ
X
മുന്നേറുന്നവര്‍
بِالْخَيْرَاتِ
X
നന്മകളില്‍
بِإِذْنِ اللَّهِۚ
X
ദൈവഹിതത്തിനൊത്ത്
ذَٰلِكَ
X
ഇത്
هُوَ
X
ഇതുതന്നെ
الْفَضْلُ
X
അനുഗ്രഹം
الْكَبِيرُ
X
അതിമഹത്തായ
﴿35:32﴾ أَوَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിക്കുന്നില്ലേ
فِي الْأَرْضِ
X
ഭൂമിയിലൂടെ
فَيَنظُرُوا
X
എന്നിട്ട് നോക്കിക്കാണുന്നില്ലേ
كَيْفَ كَانَ
X
എപ്രകാരമായിരുന്നുവെന്ന്
عَاقِبَةُ
X
പര്യവസാനം
الَّذِينَ مِن قَبْلِهِمْ
X
തങ്ങളുടെ പൂര്‍വ്വികരുടെ
وَكَانُوا
X
അവര്‍ ആയിരുന്നു
أَشَدَّ
X
എത്രയോ കരുത്തവര്‍
مِنْهُمْ
X
ഇവരേക്കാള്‍
قُوَّةًۚ
X
ശക്തിയില്‍
وَمَا كَانَ اللَّهُ لِيُعْجِزَهُ
X
അല്ലാഹുവെ തോല്‍പിക്കുകയില്ല
مِن شَيْءٍ
X
ഒന്നും
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَلَا فِي الْأَرْضِۚ
X
ഭൂമിയിലും ഇല്ല
إِنَّهُ كَانَ
X
നിശ്ചയം അവന്‍ ആകുന്നു
عَلِيمًا
X
സകലവും അറിയുന്നവന്‍
قَدِيرًا
X
എല്ലാറ്റിനും കഴിവുറ്റവനും
﴿35:44﴾ وَانطَلَقَ
X
എഴുന്നേറ്റു പോയി
الْمَلَأُ
X
പ്രമാണിമാര്‍
مِنْهُمْ
X
അവരിലെ
أَنِ امْشُوا
X
നിങ്ങള്‍ പൊയ്കൊള്ളുകയെന്ന് (പറഞ്ഞ്)
وَاصْبِرُوا
X
നിങ്ങള്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക
عَلَىٰ آلِهَتِكُمْۖ
X
നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇത്
لَشَيْءٌ
X
കാര്യം തന്നെ
يُرَادُ
X
ഉദ്ദേശ്യപൂര്‍വം ചെയ്യപ്പെടുന്ന
﴿38:6﴾ إِذْ دَخَلُوا
X
അതായത് അവര്‍ കടന്നു ചെന്ന സന്ദര്‍ഭം
عَلَىٰ دَاوُودَ
X
ദാവൂദിന്റെ അടുത്ത്
فَفَزِعَ
X
അപ്പോള്‍ അദ്ദേഹം പരിഭ്രാന്തനായി
مِنْهُمْۖ
X
അവരെപ്പറ്റി
قَالُوا
X
അവര്‍ പറഞ്ഞു
لَا تَخَفْۖ
X
താങ്കള്‍ പേടിക്കേണ്ട
خَصْمَانِ
X
തര്‍ക്കത്തിലുള്ള രണ്ടു കക്ഷികളാണ് (ഞങ്ങള്‍)
بَغَىٰ
X
അതിക്രമം കാണിച്ചിരിക്കുന്നു
بَعْضُنَا
X
ഞങ്ങളിലൊരു കക്ഷി
عَلَىٰ بَعْضٍ
X
മറു കക്ഷിയോട്
فَاحْكُم
X
അതിനാല്‍ താങ്കള്‍ വിധിപറയണം
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
بِالْحَقِّ
X
ന്യായപ്രകാരം
وَلَا تُشْطِطْ
X
താങ്കള്‍ അനീതി ചെയ്യരുത്
وَاهْدِنَا
X
താങ്കള്‍ ഞങ്ങളെ നയിക്കുകയും വേണം
إِلَىٰ سَوَاءِ الصِّرَاطِ
X
നേരായ പാതയിലേക്ക്
﴿38:22﴾ لَأَمْلَأَنَّ
X
നിശ്ചയം, ഞാന്‍ നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
X
നരകത്തെ
مِنكَ
X
നിന്നെക്കൊണ്ട്
وَمِمَّن تَبِعَكَ
X
നിന്നെ പിന്‍പറ്റിയവരെക്കൊണ്ടും
مِنْهُمْ
X
അവരില്‍ നിന്ന്
أَجْمَعِينَ
X
എല്ലാവരേയും
﴿38:85﴾ يَوْمَ
X
ആ ദിവസം
هُم
X
അവര്‍
بَارِزُونَۖ
X
വെളിപ്പെടുന്നവരാകുന്നു
لَا يَخْفَىٰ
X
ഗോപ്യമായിരിക്കുകയില്ല
عَلَى اللَّهِ
X
അല്ലാഹുവിന്
مِنْهُمْ
X
അവരില്‍ നിന്ന്
شَيْءٌۚ
X
ഒരു കാര്യവും
لِّمَنِ الْمُلْكُ
X
ആധിപത്യം ആരുടേതാകുന്നു
الْيَوْمَۖ
X
ഇന്ന്
لِلَّهِ
X
അല്ലാഹുവിനു മാത്രം
الْوَاحِدِ
X
ഏകനായ
الْقَهَّارِ
X
എല്ലാറ്റിനെയും അടക്കിഭരിക്കുന്നവനുമായ
﴿40:16﴾ أَوَلَمْ يَسِيرُوا
X
ഇവര്‍ സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
അങ്ങനെ അവര്‍ കാണുകയും ചെയ്തിട്ടില്ലേ
كَيْفَ كَانَ
X
എപ്രകാരമായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الَّذِينَ كَانُوا
X
ഉണ്ടായിരുന്നവരുടെ
مِن قَبْلِهِمْۚ
X
ഇവര്‍ക്കു മുമ്പ്
كَانُوا
X
അവരായിരുന്നു
هُمْ
X
അവര്‍തന്നെ
أَشَدَّ
X
പ്രബലന്‍മാര്‍
مِنْهُمْ
X
ഇവരേക്കാള്‍
قُوَّةً
X
കരുത്തില്‍
وَآثَارًا
X
ശേഷിപ്പുകളിലും
فِي الْأَرْضِ
X
ഭൂമിയില്‍
فَأَخَذَهُمُ
X
എന്നിട്ട് അവരെ പിടികൂടി
اللَّهُ
X
അല്ലാഹു
بِذُنُوبِهِمْ
X
അവരുടെ പാപങ്ങള്‍ കാരണം
وَمَا كَانَ لَهُم
X
അവര്‍ക്കുണ്ടായിരുന്നില്ല
مِّنَ اللَّهِ
X
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
مِن وَاقٍ
X
ഒരു രക്ഷകനും
﴿40:21﴾ أَفَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
അവര്‍ കാണുകയും ചെയ്തിട്ടില്ലേ
كَيْفَ كَانَ
X
എങ്ങനെയായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്ക് മുമ്പുള്ളവരുടെ
كَانُوا
X
അവരായിരുന്നു
أَكْثَرَ
X
(എണ്ണത്തില്‍) കൂടുതല്‍
مِنْهُمْ
X
ഇവരേക്കാള്‍
وَأَشَدَّ
X
കൂടുതല്‍ പ്രബലരും
قُوَّةً
X
കരുത്തിനാല്‍
وَآثَارًا
X
ശേഷിപ്പുകളാലും
فِي الْأَرْضِ
X
ഭൂമിയിലെ
فَمَا أَغْنَىٰ
X
എന്നിട്ടും ഉപകരിച്ചില്ല
عَنْهُم
X
അവര്‍ക്ക്
مَّا كَانُوا يَكْسِبُونَ
X
അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നത്
﴿40:82﴾ فَأَمَّا عَادٌ
X
എന്നാല്‍ ആദ് സമുദായം
فَاسْتَكْبَرُوا
X
അവര്‍ അഹങ്കരിച്ചു
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّ
X
അന്യായമായി
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
مَنْ
X
ആരാണ്
أَشَدُّ
X
മികച്ചവന്‍
مِنَّا
X
ഞങ്ങളേക്കാള്‍
قُوَّةًۖ
X
ശക്തിയില്‍
أَوَلَمْ يَرَوْا
X
അവര്‍ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
الَّذِي خَلَقَهُمْ
X
അവരെ സൃഷ്ടിച്ചവനായ
هُوَ
X
അവന്‍
أَشَدُّ
X
മികച്ചവനാണെന്ന്
مِنْهُمْ
X
അവരേക്കാള്‍
قُوَّةًۖ
X
ശക്തിയില്‍
وَكَانُوا
X
അവരായിരുന്നു
بِآيَاتِنَا
X
നമ്മുടെ സൂക്തങ്ങളെ
يَجْحَدُونَ
X
അവര്‍ നിഷേധിക്കുന്നു
﴿41:15﴾ فَانتَقَمْنَا
X
അപ്പോള്‍ നാം പ്രതികാരം ചെയ്തു
مِنْهُمْۖ
X
അവരോട്
فَانظُرْ
X
അപ്പോള്‍ നോക്കുക
كَيْفَ كَانَ
X
എങ്ങനെയായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الْمُكَذِّبِينَ
X
തള്ളിപ്പറഞ്ഞവരുടെ
﴿43:25﴾ فَلَمَّا آسَفُونَا
X
അവസാനം അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍
انتَقَمْنَا
X
നാം പ്രതികാര നടപടിയെടുത്തു
مِنْهُمْ
X
അവരോട്
فَأَغْرَقْنَاهُمْ
X
നാം അവരെ മുക്കി നശിപ്പിക്കുകയും ചെയ്തു
أَجْمَعِينَ
X
ഒന്നടങ്കം
﴿43:55﴾ فَإِذَا لَقِيتُمُ
X
അതിനാല്‍ നിങ്ങള്‍ കണ്ടുമുട്ടിയാല്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
فَضَرْبَ
X
വെട്ടുക
الرِّقَابِ
X
പിരടികളില്‍
حَتَّىٰ
X
അങ്ങനെ
إِذَا أَثْخَنتُمُوهُمْ
X
നിങ്ങള്‍ അവരെ ഒതുക്കിയാല്‍
فَشُدُّوا
X
നിങ്ങള്‍ ശക്തിപ്പെടുത്തുക
الْوَثَاقَ
X
പിടിച്ചുകെട്ടി, ബന്ധനം
فَإِمَّا مَنًّا
X
ഒന്നുകില്‍ ഔദാര്യം കാണിക്കുക
بَعْدُ
X
അതിനുശേഷം
وَإِمَّا فِدَاءً
X
അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുക
حَتَّىٰ تَضَعَ
X
ഇറക്കിവെക്കുന്നതുവരെ
الْحَرْبُ
X
യുദ്ധം
أَوْزَارَهَاۚ
X
അതിന്റെ ഭാരങ്ങള്‍
ذَٰلِكَ
X
അതാണ്(യുദ്ധനയം)
وَلَوْ يَشَاءُ اللَّهُ
X
അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍
لَانتَصَرَ
X
അവന്‍ പ്രതികാര നടപടി സ്വീകരിക്കുമായിരുന്നു.
مِنْهُمْ
X
അവരോട്
وَلَٰكِن
X
പക്ഷേ
لِّيَبْلُوَ
X
അവന് പരീക്ഷിക്കാന്‍ വേണ്ടിയാണ് (ഈ നടപടി)
بَعْضَكُم
X
നിങ്ങളില്‍ ചിലരെ
بِبَعْضٍۗ
X
മറ്റു ചിലരെക്കൊണ്ട്
وَالَّذِينَ قُتِلُوا
X
കൊല്ലപ്പെട്ടവര്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَلَن يُضِلَّ
X
അവന്‍ പാഴാക്കുകയില്ല
أَعْمَالَهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങളെ
﴿47:4﴾ هُمُ
X
അവര്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരാകുന്നു
وَصَدُّوكُمْ
X
അവര്‍ നിങ്ങളെ തടയുകയും ചെയ്തു
عَنِ الْمَسْجِدِ الْحَرَامِ
X
പവിത്രമായ ദേവാലയത്തില്‍നിന്ന്
وَالْهَدْيَ
X
ബലിമൃഗത്തെയും
مَعْكُوفًا
X
തടഞ്ഞുവെച്ച അവസ്ഥയില്‍
أَن يَبْلُغَ
X
അത് എത്തിച്ചേരുന്നതില്‍നിന്ന്
مَحِلَّهُۚ
X
അതിന്റെ സ്ഥലത്ത്
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
رِجَالٌ
X
പുരുഷന്മാര്‍
مُّؤْمِنُونَ
X
സത്യവിശ്വാസികളായ
وَنِسَاءٌ
X
സ്ത്രീകളും
مُّؤْمِنَاتٌ
X
സത്യവിശ്വാസിനികളായ
لَّمْ تَعْلَمُوهُمْ
X
അവരെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല (നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത)
أَن تَطَئُوهُمْ
X
അതായത് നിങ്ങള്‍ അവരെ ചവിട്ടിത്തേക്കല്‍ (ചവിട്ടിത്തേക്കുമെന്ന ആശങ്ക)
فَتُصِيبَكُم
X
അങ്ങനെ നിങ്ങളെ ബാധിക്കും (ബാധിക്കുമെന്ന ആശങ്കയും)
مِّنْهُم
X
അവര്‍ കാരണമായി
مَّعَرَّةٌ
X
കുറ്റം
بِغَيْرِ عِلْمٍۖ
X
അറിയാതെ
لِّيُدْخِلَ اللَّهُ
X
അല്ലാഹു ഉള്‍പ്പെടുത്താനാണിത്
فِي رَحْمَتِهِ
X
അവന്റെ കാരുണ്യത്തില്‍
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
لَوْ تَزَيَّلُوا
X
അവര്‍ വേര്‍തിരിഞ്ഞു കഴിഞ്ഞിരുന്നുവെങ്കില്‍
لَعَذَّبْنَا
X
നാം ശിക്ഷിക്കുമായിരുന്നു
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
مِنْهُمْ
X
അവരില്‍നിന്ന്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿48:25﴾ قَدْ عَلِمْنَا
X
നിശ്ചയം, നാം അറിഞ്ഞിട്ടുണ്ട്
مَا تَنقُصُ
X
കുറവ് വരുത്തുന്നത്
الْأَرْضُ
X
ഭൂമി
مِنْهُمْۖ
X
അവരില്‍നിന്ന്
وَعِندَنَا
X
നമ്മുടെ വശം ഉണ്ട്
كِتَابٌ
X
ഗ്രന്ഥം
حَفِيظٌ
X
കാത്ത് സൂക്ഷിക്കുന്ന
﴿50:4﴾ فَأَوْجَسَ
X
അപ്പോള്‍ അദ്ദേഹത്തിനു തോന്നി
مِنْهُمْ
X
അവരെപ്പറ്റി
خِيفَةًۖ
X
ഭയാശങ്ക
قَالُوا
X
അവര്‍ പറഞ്ഞു
لَا تَخَفْۖ
X
താങ്കള്‍ പേടിക്കേണ്ട
وَبَشَّرُوهُ
X
അവരദ്ദേഹത്തെ ശുഭവാര്‍ത്ത അറിയിച്ചു
بِغُلَامٍ
X
ഒരു കുട്ടിയെക്കുറിച്ച്
عَلِيمٍ
X
ജ്ഞാനിയായ
﴿51:28﴾ ثُمَّ
X
പിന്നെ
قَفَّيْنَا
X
നാം തുടര്‍ന്നു നിയോഗിച്ചു
عَلَىٰ آثَارِهِم
X
അവരുടെ പിറകില്‍
بِرُسُلِنَا
X
നമ്മുടെ ദൂതന്മാരെ
وَقَفَّيْنَا
X
നാം തുടര്‍ന്നയച്ചു
بِعِيسَى ابْنِ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസയെ
وَآتَيْنَاهُ
X
അദ്ദേഹത്തിനു നാം നല്‍കി
الْإِنجِيلَ
X
ഇഞ്ചീല്‍
وَجَعَلْنَا
X
നാം ഉണ്ടാക്കി
فِي قُلُوبِ
X
ഹൃദയങ്ങളില്‍
الَّذِينَ اتَّبَعُوهُ
X
അദ്ദേഹത്തെ അനുഗമിച്ചവരുടെ
رَأْفَةً
X
കൃപ
وَرَحْمَةً
X
കാരുണ്യവും
وَرَهْبَانِيَّةً
X
സന്യാസം
ابْتَدَعُوهَا
X
അതിനെ അവര്‍ പുതുതായി ആവിഷ്കരിച്ചു
مَا كَتَبْنَاهَا
X
നാം അത് നിയമമാക്കിയിരുന്നില്ല
عَلَيْهِمْ
X
അവര്‍ക്ക്
إِلَّا ابْتِغَاءَ
X
തേടുന്നതിനല്ലാതെ
رِضْوَانِ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
فَمَا رَعَوْهَا
X
എന്നിട്ട് അവരത് പാലിച്ചില്ല
حَقَّ رِعَايَتِهَاۖ
X
അതിനെ പാലിക്കേണ്ടവിധം
فَآتَيْنَا
X
അപ്പോള്‍ നാം നല്‍കി
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
مِنْهُمْ
X
അവരില്‍നിന്ന്
أَجْرَهُمْۖ
X
അവരുടെ പ്രതിഫലം
وَكَثِيرٌ
X
ഏറെപേരും
مِّنْهُمْ
X
അവരില്‍
فَاسِقُونَ
X
അധര്‍മകാരികളാണ്
﴿57:27﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
إِلَى الَّذِينَ تَوَلَّوْا
X
ഉറ്റ ബന്ധം സ്ഥാപിച്ചവരെ
قَوْمًا
X
ഒരു ജനതയുമായി
غَضِبَ اللَّهُ
X
അല്ലാഹു കോപിച്ചിട്ടുണ്ട്
عَلَيْهِم
X
അവരോട്
مَّا هُم
X
അവരല്ല
مِّنكُمْ
X
നിങ്ങളില്‍പെട്ടവര്‍
وَلَا مِنْهُمْ
X
അവരില്‍ പെട്ടവരുമല്ല
وَيَحْلِفُونَ
X
അവര്‍ സത്യം ചെയ്യും
عَلَى الْكَذِبِ
X
കള്ളമായിട്ട്
وَهُمْ
X
അവരാകട്ടെ
يَعْلَمُونَ
X
അവര്‍ അറിയുന്നുമുണ്ട്
﴿58:14﴾ وَمَا أَفَاءَ
X
അധീനപ്പെടുത്തിക്കൊടുത്തത്
اللَّهُ
X
അല്ലാഹു
عَلَىٰ رَسُولِهِ
X
അവന്റെ ദൂതന്ന്
مِنْهُمْ
X
അവരില്‍നിന്ന്
فَمَا أَوْجَفْتُمْ
X
നിങ്ങള്‍ ഓടിച്ചിട്ടില്ല
عَلَيْهِ
X
അതിന്നായി
مِنْ خَيْلٍ
X
കുതിരകളെ
وَلَا رِكَابٍ
X
ഒട്ടകങ്ങളെയും
وَلَٰكِنَّ اللَّهَ
X
പക്ഷേ, അല്ലാഹു
يُسَلِّطُ
X
ആധിപത്യമേകുന്നു
رُسُلَهُ
X
അവന്റെ ദൂതന്മാര്‍ക്ക്
عَلَىٰ مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿59:6﴾ وَآخَرِينَ
X
മറ്റുള്ളവരിലേക്കും
مِنْهُمْ
X
അവരില്‍നിന്നുള്ള
لَمَّا يَلْحَقُوا
X
അവര്‍ ഇനിയും വന്നുചേര്‍ന്നിട്ടില്ല
بِهِمْۚ
X
അവരോടൊപ്പം
وَهُوَ
X
അവന്‍
الْعَزِيزُ
X
അജയ്യനാകുന്നു
الْحَكِيمُ
X
യുക്തിജ്ഞനും
﴿62:3﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമയോടെ കാത്തിരിക്കുക
لِحُكْمِ
X
തീരുമാനത്തെ
رَبِّكَ
X
നിന്റെ നാഥന്റെ
وَلَا تُطِعْ
X
നീ അനുസരിക്കരുത്
مِنْهُمْ
X
അവരിലെ
آثِمًا
X
കുറ്റവാളിയെ
﴿76:24﴾