Repeated Words in Quran

< >
Total Found : 53
وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ അനുഷ്ഠിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്ക് ഉണ്ടെന്ന്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
അരുവികള്‍
كُلَّمَا رُزِقُوا
X
അവര്‍ നല്‍കപ്പെടുമ്പോഴെല്ലാം
مِنْهَا
X
അതിലെ
مِن ثَمَرَةٍ
X
വല്ല കനിയും
رِّزْقًاۙ
X
ആഹാരമായി
قَالُوا
X
അവര്‍ പറയും
هَٰذَا
X
ഇത്
الَّذِي رُزِقْنَا
X
നമുക്ക് നല്‍കപ്പെട്ടതാകുന്നു
مِن قَبْلُۖ
X
നേരത്തെ
وَأُتُوا بِهِ
X
അവര്‍ക്കത് നല്‍കപ്പെട്ടിരിക്കുന്നു
مُتَشَابِهًاۖ
X
പരസ്പരം സമാനതയുള്ളതായി
وَلَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
أَزْوَاجٌ
X
ഇണകള്‍
مُّطَهَّرَةٌۖ
X
വിശുദ്ധരായ
وَهُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാണ്
﴿2:25﴾ وَقُلْنَا
X
നാം പറഞ്ഞു
يَا آدَمُ
X
ആദമേ
اسْكُنْ
X
നീ താമസിക്കുക
أَنتَ
X
നീ
وَزَوْجُكَ
X
നിന്റെ ഇണയും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَكُلَا
X
നിങ്ങളിരുവരും ആഹരിക്കുകയും ചെയ്യുക
مِنْهَا
X
അതില്‍നിന്ന്
رَغَدًا
X
സുഭിക്ഷമായി
حَيْثُ شِئْتُمَا
X
നിങ്ങള്‍ രണ്ട്പേരും ഉദ്ദേശിച്ചേടത്തുനിന്ന്
وَلَا تَقْرَبَا
X
നിങ്ങള്‍ രണ്ടുപേരും അടുക്കരുത്
هَٰذِهِ الشَّجَرَةَ
X
ഈ വൃക്ഷത്തോട്
فَتَكُونَا
X
അപ്പോള്‍ നിങ്ങളിരുവരും ആയിത്തീരും
مِنَ الظَّالِمِينَ
X
അതിക്രമികളില്‍
﴿2:35﴾ قُلْنَا
X
നാം പറഞ്ഞു
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിപ്പോകണം
مِنْهَا
X
ഇതില്‍നിന്ന്
جَمِيعًاۖ
X
എല്ലാവരും
فَإِمَّا يَأْتِيَنَّكُم
X
എന്നിട്ട് നിങ്ങള്‍ക്ക് വന്നെത്തുന്നപക്ഷം
مِّنِّي
X
എന്നില്‍നിന്ന്
هُدًى
X
മാര്‍ഗദര്‍ശനം
فَمَن
X
അപ്പോള്‍ ആര്
تَبِعَ
X
പിന്തുടര്‍ന്നു
هُدَايَ
X
എന്റെ മാര്‍ഗദര്‍ശനത്തെ
فَلَا خَوْفٌ
X
എങ്കില്‍ ഭയമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:38﴾ وَاتَّقُوا
X
നിങ്ങള്‍ കരുതിയിരിക്കുക
يَوْمًا
X
ഒരു ദിനത്തെ
لَّا تَجْزِي
X
ഉപകരിക്കില്ല
نَفْسٌ
X
ഒരാളും
عَن نَّفْسٍ
X
മറ്റൊരാള്‍ക്ക്
شَيْئًا
X
യാതൊന്നും
وَلَا يُقْبَلُ
X
സ്വീകരിക്കപ്പെടുകയുമില്ല
مِنْهَا
X
ഒരാളില്‍നിന്നും
شَفَاعَةٌ
X
ശിപാര്‍ശ
وَلَا يُؤْخَذُ
X
(മേടിക്കപ്പെടുകയുമില്ല) വാങ്ങുകയുമില്ല
مِنْهَا
X
ഒരാളില്‍നിന്നും
عَدْلٌ
X
മോചനദ്രവ്യം
وَلَا هُمْ يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയുമില്ല
﴿2:48﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
ادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുക
هَٰذِهِ الْقَرْيَةَ
X
ഈ പട്ടണത്തില്‍
فَكُلُوا
X
എന്നിട്ട് നിങ്ങള്‍ ആഹരിക്കുക
مِنْهَا
X
അതില്‍നിന്ന്
حَيْثُ شِئْتُمْ
X
നിങ്ങള്‍ ഉദ്ദേശിച്ചിടത്തുനിന്ന്
رَغَدًا
X
സുഭിക്ഷമായി
وَادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുകയും ചെയ്യുക
الْبَابَ
X
കവാടത്തില്‍
سُجَّدًا
X
തലകുനിച്ചുകൊണ്ട്
وَقُولُوا
X
നിങ്ങള്‍ പറയുകയും ചെയ്യുക
حِطَّةٌ
X
പാപമോചനം
نَّغْفِرْ
X
നാം പൊറുത്തുതരും
لَكُمْ
X
നിങ്ങള്‍ക്ക്
خَطَايَاكُمْۚ
X
നിങ്ങളുടെ പാപങ്ങള്‍
وَسَنَزِيدُ
X
നാം കൂടുതല്‍ നല്‍കുകയും ചെയ്യും
الْمُحْسِنِينَ
X
സുകൃതം ചെയ്യുന്നവര്‍ക്ക്
﴿2:58﴾ ثُمَّ
X
പിന്നെ
قَسَتْ
X
കടുത്തു
قُلُوبُكُم
X
നിങ്ങളുടെ മനസ്സുകള്‍
مِّن بَعْدِ ذَٰلِكَ
X
അതിന് ശേഷം
فَهِيَ
X
അങ്ങനെ അത്
كَالْحِجَارَةِ
X
കല്ലുപോലെയാകുന്നു
أَوْ أَشَدُّ
X
അല്ല ഏറെ കഠിനതരമായത്
قَسْوَةًۚ
X
കടുപ്പത്തില്‍
وَإِنَّ مِنَ الْحِجَارَةِ
X
നിശ്ചയം കല്ലുകളില്‍ ഉണ്ട്
لَمَا يَتَفَجَّرُ
X
പൊട്ടിയൊഴുകുന്നത്
مِنْهُ
X
അതില്‍നിന്ന്
الْأَنْهَارُۚ
X
നദികള്‍
وَإِنَّ مِنْهَا
X
നിശ്ചയം അവയില്‍തന്നെയുണ്ട്
لَمَا يَشَّقَّقُ
X
പൊട്ടിപ്പിളരുന്നത്
فَيَخْرُجُ
X
എന്നിട്ട് പുറപ്പെടുന്നു
مِنْهُ
X
അതില്‍നിന്ന്
الْمَاءُۚ
X
വെള്ളം
وَإِنَّ مِنْهَا
X
നിശ്ചയം അവയില്‍തന്നെയുണ്ട്
لَمَا يَهْبِطُ
X
താഴെവീഴുന്നത്
مِنْ خَشْيَةِ اللَّهِۗ
X
ദൈവഭയത്താല്‍
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
﴿2:74﴾ وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക
يَوْمًا
X
ഒരു നാളിനെ
لَّا تَجْزِي
X
ഉപകരിക്കുകയില്ല
نَفْسٌ
X
ഒരാളും
عَن نَّفْسٍ
X
മറ്റൊരാള്‍ക്ക്
شَيْئًا
X
യാതൊന്നും
وَلَا يُقْبَلُ
X
സ്വീകരിക്കപ്പെടുകയുമില്ല
مِنْهَا
X
ഒരാളില്‍നിന്നും
عَدْلٌ
X
പ്രായശ്ചിത്തം
وَلَا تَنفَعُهَا
X
ആര്‍ക്കും ഉപകരിക്കയുമില്ല
شَفَاعَةٌ
X
ശിപാര്‍ശ
وَلَا هُمْ يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയുമില്ല
﴿2:123﴾ وَمَا كَانَ لِنَفْسٍ
X
ഒരു ദേഹത്തിനും സാധ്യമല്ല
أَن تَمُوتَ
X
മരിക്കാന്‍
إِلَّا بِإِذْنِ اللَّهِ
X
ദൈവഹിതമനുസരിച്ചല്ലാതെ
كِتَابًا مُّؤَجَّلًاۗ
X
അവധി നിര്‍ണയിക്കപ്പെട്ട ഒരു രേഖയാണത്
وَمَن يُرِدْ
X
ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ
X
പ്രതിഫലം
الدُّنْيَا
X
ഇഹലോകത്തിലെ
نُؤْتِهِ
X
നാം അവന് നല്‍കും
مِنْهَا
X
അതില്‍ നിന്ന്
وَمَن يُرِدْ
X
ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ
X
പ്രതിഫലം
الْآخِرَةِ
X
പരലോകത്തെ
نُؤْتِهِ
X
നാം അവന് നല്‍കും
مِنْهَاۚ
X
അതില്‍ നിന്ന്
وَسَنَجْزِي
X
നാം (നല്ല) പ്രതിഫലം നല്‍കും
الشَّاكِرِينَ
X
നന്ദികാണിക്കുന്നവര്‍ക്ക്
﴿3:145﴾ يَا أَيُّهَا النَّاسُ
X
അല്ലയോ മനുഷ്യരേ
اتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
رَبَّكُمُ
X
നിങ്ങളുടെ നാഥനെ
الَّذِي خَلَقَكُم
X
നിങ്ങളെ സൃഷ്ടിച്ച
مِّن نَّفْسٍ
X
ആത്മാവില്‍ നിന്ന്
وَاحِدَةٍ
X
ഒരൊറ്റ
وَخَلَقَ
X
അവന്‍ സൃഷ്ടിച്ചു
مِنْهَا
X
അതില്‍ നിന്ന്
زَوْجَهَا
X
അതിന്റെ ഇണയെ
وَبَثَّ
X
അവന്‍ വ്യാപിപ്പിച്ചു
مِنْهُمَا
X
അവ രണ്ടില്‍ നിന്ന്
رِجَالًا
X
പുരുഷന്‍മാരെ
كَثِيرًا
X
ധാരാളം
وَنِسَاءًۚ
X
സ്ത്രീകളെയും
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
الَّذِي تَسَاءَلُونَ بِهِ
X
ഏതൊരുവന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത്‌
وَالْأَرْحَامَۚ
X
കുടുംബ ബന്ധങ്ങളെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ عَلَيْكُمْ رَقِيبًا
X
നിങ്ങളെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്
﴿4:1﴾ وَإِذَا حُيِّيتُم
X
നിങ്ങള്‍ അഭിവാദ്യം ചെയ്യപ്പെട്ടാല്‍
بِتَحِيَّةٍ
X
നല്ല അഭിവാദ്യം
فَحَيُّوا
X
അപ്പോള്‍ നിങ്ങള്‍ പ്രതിവാദ്യം ചെയ്യുക
بِأَحْسَنَ مِنْهَا
X
അതിലും നന്നായി
أَوْ رُدُّوهَاۗ
X
അല്ലെങ്കില്‍ അതിനെ (അവ്വിധമെങ്കിലും) മടക്കുക
إِنَّ اللَّهَ كَانَ
X
തീര്‍ച്ചയായും അല്ലാഹു ആയിരിക്കുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിന്മേലും
حَسِيبًا
X
കണക്ക് നോക്കുന്നവന്‍
﴿4:86﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا مُوسَىٰ
X
ഹേ, മൂസാ
إِنَّ فِيهَا
X
തീര്‍ച്ചയായും അവിടെയുണ്ട്
قَوْمًا
X
ഒരു ജനത
جَبَّارِينَ
X
അതിശക്തരായ
وَإِنَّا لَن
X
തീര്‍ച്ചയായും ഞങ്ങള്‍
نَّدْخُلَهَا
X
ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല
حَتَّىٰ يَخْرُجُوا
X
അവര്‍ പുറത്ത് പോകുന്നതുവരെ
مِنْهَا
X
അവിടെനിന്ന്
فَإِن يَخْرُجُوا
X
അവര്‍ പുറത്ത് പോയാല്‍
مِنْهَا
X
അവിടെനിന്ന്
فَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
دَاخِلُونَ
X
പ്രവേശിക്കുന്നവരാകുന്നു
﴿5:22﴾ يُرِيدُونَ
X
അവര്‍ ആഗ്രഹിക്കും
أَن يَخْرُجُوا
X
അവര്‍ പുറത്ത് കടക്കാന്‍
مِنَ النَّارِ
X
നരകത്തില്‍നിന്ന്
وَمَا
X
പക്ഷേ, അവരല്ല
هُم بِخَارِجِينَ
X
പുറത്ത് കടക്കുന്നവര്‍
مِنْهَاۖ
X
അതില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّقِيمٌ
X
സ്ഥിരമായ
﴿5:37﴾ وَأَنزَلْنَا
X
നാം അവതരിപ്പിച്ചു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ ഗ്രന്ഥം
بِالْحَقِّ
X
സത്യത്തോടെ
مُصَدِّقًا
X
ശരിവെക്കുന്നതായിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുന്നിലുള്ളവയെ
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍നിന്ന്
وَمُهَيْمِنًا
X
ഭദ്രമായി കാത്തുരക്ഷിക്കുന്നതായിക്കൊണ്ടും
عَلَيْهِۖ
X
അതിനെ
فَاحْكُم
X
അതിനാല്‍ നീ വിധികല്‍പിക്കുക
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُۖ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
عَمَّا جَاءَكَ
X
നിനക്ക് വന്നെത്തിയതിനെ നിരാകരിച്ച്
مِنَ الْحَقِّۚ
X
സത്യത്തില്‍നിന്ന്
لِكُلٍّ
X
എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും)
جَعَلْنَا
X
നാം നിശ്ചയിച്ചുതന്നിട്ടുണ്ട്
مِنكُمْ
X
നിങ്ങളില്‍നിന്നുള്ള
شِرْعَةً
X
നിയമവ്യവസ്ഥ
وَمِنْهَاجًاۚ
X
കര്‍മരീതിയും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
X
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
X
സമുദായം
وَاحِدَةً
X
ഒരൊറ്റ
وَلَٰكِن
X
പക്ഷേ
لِّيَبْلُوَكُمْ
X
അവന്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്
فِي مَا آتَاكُمْۖ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറുക
الْخَيْرَاتِۚ
X
നല്ല കാര്യങ്ങളില്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًا
X
എല്ലാവരും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿5:48﴾ قَالُوا
X
അവര്‍ പറഞ്ഞു
نُرِيدُ
X
ഞങ്ങള്‍ ആഗ്രഹിക്കുന്നു
أَن نَّأْكُلَ
X
ഞങ്ങള്‍ ആഹരിക്കാന്‍
مِنْهَا
X
അതില്‍നിന്ന്
وَتَطْمَئِنَّ
X
സമാധാനിക്കാനും
قُلُوبُنَا
X
ഞങ്ങളുടെ മനസ്സുകള്‍
وَنَعْلَمَ
X
ഞങ്ങള്‍ക്ക് ബോധ്യമാകാനും
أَن قَدْ صَدَقْتَنَا
X
താങ്കള്‍ ഞങ്ങളോട് സത്യമാണ് പറഞ്ഞിരിക്കുന്നതെന്ന്
وَنَكُونَ
X
ഞങ്ങള്‍ ആകാനുമാണ്
عَلَيْهَا
X
അതിന്
مِنَ الشَّاهِدِينَ
X
സാക്ഷികളില്‍പെട്ടവര്‍
﴿5:113﴾ وَذَرِ
X
നീ വിട്ടേക്കുക
الَّذِينَ اتَّخَذُوا
X
ആക്കിയവരെ
دِينَهُمْ
X
തങ്ങളുടെ മതത്തെ(ജീവിത വ്യവസ്ഥയെ)
لَعِبًا
X
കളിയും
وَلَهْوًا
X
തമാശയും
وَغَرَّتْهُمُ
X
അവരെ വഞ്ചിതരാക്കുകയും ചെയ്തിരിക്കുന്നു
الْحَيَاةُ
X
ജീവിതം
الدُّنْيَاۚ
X
ഇഹലോക
وَذَكِّرْ
X
നീ ഉദ്ബോധിപ്പിക്കുക
بِهِ
X
ഇതുകൊണ്ട്
أَن تُبْسَلَ
X
നാശത്തില്‍ അകപ്പെടുമെന്നതിനാല്‍
نَفْسٌ
X
ഒരാത്മാവും
بِمَا كَسَبَتْ
X
അത് ചെയ്തുകൂട്ടിയതിന്റെപേരില്‍
لَيْسَ
X
ഇല്ല
لَهَا
X
അതിന്
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
وَلِيٌّ
X
രക്ഷകന്‍
وَلَا شَفِيعٌ
X
ശിപാര്‍ശകനും ഇല്ല
وَإِن تَعْدِلْ
X
അത് പ്രായശ്ചിത്തം നല്‍കിയാലും
كُلَّ عَدْلٍ
X
എല്ലാ (വിധ)പ്രായശ്ചിത്തവും
لَّا يُؤْخَذْ
X
അത്(പ്രായശ്ചിത്തം)സ്വീകരിക്കപ്പെടുകയില്ല
مِنْهَاۗ
X
അതില്‍നിന്ന്(ആത്മാവില്‍നിന്ന്)
أُولَٰئِكَ
X
അവര്‍
الَّذِينَ أُبْسِلُوا
X
നാശത്തിലകപ്പെടുത്തപ്പെട്ടവരാണ്
بِمَا كَسَبُواۖ
X
അവര്‍ ചെയ്തുകൂട്ടിയതിന്റെപേരില്‍
لَهُمْ
X
അവര്‍ക്കുണ്ട്
شَرَابٌ
X
കുടിനീര്
مِّنْ حَمِيمٍ
X
ചുട്ടുപൊള്ളുന്ന വെള്ളത്തില്‍നിന്നുള്ള
وَعَذَابٌ
X
ശിക്ഷയും
أَلِيمٌ
X
നോവേറിയ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നവരായിരുന്നതിനാല്‍
﴿6:70﴾ قُلْ
X
നീ പറയുക
تَعَالَوْا
X
നിങ്ങള്‍ വരുവിന്‍
أَتْلُ
X
ഞാന്‍ പറഞ്ഞുതരാം
مَا حَرَّمَ
X
നിഷിദ്ധമാക്കിയത്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
أَلَّا تُشْرِكُوا
X
നിങ്ങള്‍ പങ്കാളികളാക്കരുത്
بِهِ
X
അവനില്‍
شَيْئًاۖ
X
ഒന്നിനെയും
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًاۖ
X
നല്ലനിലയില്‍ വര്‍ത്തിക്കുക
وَلَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
أَوْلَادَكُم
X
നിങ്ങളുടെ മക്കളെ
مِّنْ إِمْلَاقٍۖ
X
ദാരിദ്ര്യം കാരണം
نَّحْنُ
X
നാം
نَرْزُقُكُمْ
X
നാം നിങ്ങള്‍ക്ക് അന്നം തരുന്നു
وَإِيَّاهُمْۖ
X
അവര്‍ക്കും
وَلَا تَقْرَبُوا
X
നിങ്ങള്‍ അടുക്കരുത്
الْفَوَاحِشَ
X
നീചവൃത്തികളോട്
مَا ظَهَرَ
X
തെളിഞ്ഞതിനോട്
مِنْهَا
X
അവയില്‍നിന്ന്
وَمَا بَطَنَۖ
X
മറഞ്ഞതിനോടും
وَلَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
النَّفْسَ
X
ജീവനെ
الَّتِي حَرَّمَ اللَّهُ
X
അല്ലാഹു ആദരണീയമാക്കിയ
إِلَّا
X
ഇല്ലാതെ
بِالْحَقِّۚ
X
ന്യായം
ذَٰلِكُمْ
X
അത്
وَصَّاكُم
X
അവന്‍ നിങ്ങളെ ഉപദേശിച്ചു
بِهِ
X
അതുകൊണ്ട്
لَعَلَّكُمْ
X
നിങ്ങള്‍ ആവാന്‍വേണ്ടി
تَعْقِلُونَ
X
നിങ്ങള്‍ ചിന്തിച്ചറിയുന്നു
﴿6:151﴾ قَالَ
X
(അല്ലാഹു) കല്‍പിച്ചു
فَاهْبِطْ
X
എങ്കില്‍ നീ ഇറങ്ങിപ്പോകൂ
مِنْهَا
X
ഇവിടെ നിന്ന്
فَمَا يَكُونُ
X
പറ്റുകയില്ല
لَكَ
X
നിനക്ക്
أَن تَتَكَبَّرَ
X
നീ അഹങ്കരിക്കാന്‍
فِيهَا
X
ഇവിടെ
فَاخْرُجْ
X
അതിനാല്‍ നീ പുറത്തു പോകൂ
إِنَّكَ
X
തീര്‍ച്ചയായും നീ
مِنَ الصَّاغِرِينَ
X
നിന്ദ്യരില്‍ പെട്ടവനാണ്
﴿7:13﴾ قَالَ
X
(അല്ലാഹു) കല്‍പിച്ചു
اخْرُجْ
X
നീ പുറത്തു പോകൂ
مِنْهَا
X
ഇവിടെ നിന്ന്
مَذْءُومًا
X
നിന്ദ്യനായി
مَّدْحُورًاۖ
X
ആട്ടിയിറക്കപ്പെട്ടവനുമായി
لَّمَن
X
തീര്‍ച്ചയായും ആരെങ്കിലും
تَبِعَكَ
X
അവന്‍ നിന്നെ പിന്തുടര്‍ന്നു
مِنْهُمْ
X
അവരില്‍ നിന്ന്
لَأَمْلَأَنَّ
X
ഞാന്‍ നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
X
നരകത്തെ
مِنكُمْ
X
നിങ്ങളെ കൊണ്ട്
أَجْمَعِينَ
X
എല്ലാവരെയും
﴿7:18﴾ قَالَ
X
അവന്‍ പറഞ്ഞു
فِيهَا
X
അതില്‍
تَحْيَوْنَ
X
നിങ്ങള്‍ ജീവിക്കും
وَفِيهَا تَمُوتُونَ
X
അതില്‍ തന്നെ നിങ്ങള്‍ മരിക്കും
وَمِنْهَا
X
അവിടെ നിന്നു തന്നെ
تُخْرَجُونَ
X
നിങ്ങള്‍ പുറത്തു കൊണ്ടുവരപ്പെടും
﴿7:25﴾ قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
حَرَّمَ
X
നിഷിദ്ധമാക്കി
رَبِّيَ
X
എന്റെ നാഥന്‍
الْفَوَاحِشَ
X
നീചവൃത്തികള്‍
مَا ظَهَرَ
X
പരസ്യമായത്
مِنْهَا
X
അവയിലെ
وَمَا بَطَنَ
X
രഹസ്യമായതും
وَالْإِثْمَ
X
കുറ്റകൃത്യവും
وَالْبَغْيَ
X
അതിക്രമവും
بِغَيْرِ
X
ഇല്ലാതെയുള്ള
الْحَقِّ
X
ന്യായം
وَأَن تُشْرِكُوا
X
നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും
بِاللَّهِ
X
അല്ലാഹുവില്‍
مَا لَمْ يُنَزِّلْ بِهِ
X
അവന്‍ ഇറക്കിത്തരാത്തതിനെ
سُلْطَانًا
X
ഒരു തെളിവും
وَأَن تَقُولُوا
X
നിങ്ങള്‍ പറഞ്ഞുണ്ടാക്കലും
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿7:33﴾ قَدِ افْتَرَيْنَا
X
ഞങ്ങള്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
إِنْ عُدْنَا
X
ഞങ്ങള്‍ തിരിച്ചു വരികയാണെങ്കില്‍
فِي مِلَّتِكُم
X
നിങ്ങളുടെ മതത്തിലേക്ക്
بَعْدَ
X
ശേഷം
إِذْ نَجَّانَا
X
ഞങ്ങളെ രക്ഷപ്പെടുത്തിയതിനു
اللَّهُ
X
അല്ലാഹു
مِنْهَاۚ
X
അതില്‍ നിന്ന്
وَمَا يَكُونُ
X
പാടില്ലാത്തതാണ്
لَنَا
X
ഞങ്ങള്‍ക്ക്
أَن نَّعُودَ
X
ഞങ്ങള്‍ തിരിച്ചുവരല്‍
فِيهَا
X
അതിലേക്ക്
إِلَّا
X
അല്ലാതെ
أَن يَشَاءَ
X
ഉദ്ദേശിച്ചാല്‍
اللَّهُ
X
അല്ലാഹു
رَبُّنَاۚ
X
ഞങ്ങളുടെ നാഥനായ
وَسِعَ
X
വിശാലനായിരിക്കുന്നു
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
كُلَّ شَيْءٍ
X
എല്ലാ സംഗതിയിലും
عِلْمًاۚ
X
അറിവിനാല്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
تَوَكَّلْنَاۚ
X
ഞങ്ങള്‍ ഭരമേല്‍പിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
افْتَحْ
X
നീ തീരുമാനമെടുക്കേണമേ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَ قَوْمِنَا
X
ഞങ്ങളുടെ ജനതക്കുമിടയില്‍
بِالْحَقِّ
X
ന്യായ പ്രകാരം
وَأَنتَ
X
നീയാണ്
خَيْرُ
X
ഏറ്റം ഉത്തമന്‍
الْفَاتِحِينَ
X
തീരുമാനമെടുക്കുന്നവരില്‍
﴿7:89﴾ قَالَ فِرْعَوْنُ
X
ഫറവോന്‍ പറഞ്ഞു
آمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയോ
بِهِ
X
അവനില്‍
قَبْلَ
X
മുമ്പ്
أَنْ آذَنَ
X
ഞാന്‍ അനുവാദം തരുന്നതിന്
لَكُمْۖ
X
നിങ്ങള്‍ക്ക്
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇത്
لَمَكْرٌ
X
ഗൂഢതന്ത്രമാണ്
مَّكَرْتُمُوهُ
X
നിങ്ങള്‍ നടത്തിയ
فِي الْمَدِينَةِ
X
നഗരത്തില്‍ വച്ച്
لِتُخْرِجُوا
X
നിങ്ങള്‍ പുറത്താക്കാനായി
مِنْهَا
X
അവിടെ നിന്ന്
أَهْلَهَاۖ
X
അവിടത്തുകാരെ
فَسَوْفَ تَعْلَمُونَ
X
അതിനാല്‍ വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും
﴿7:123﴾ وَإِذْ
X
സന്ദര്‍ഭവും (ഓര്‍ക്കുക)
قِيلَ
X
പറയപ്പെട്ടു (പറയപ്പെട്ട)
لَهُمُ
X
അവരോട്
اسْكُنُوا
X
നിങ്ങള്‍ പാര്‍ക്കുക
هَٰذِهِ الْقَرْيَةَ
X
ഈ ദേശത്ത്
وَكُلُوا
X
നിങ്ങള്‍ തിന്നുകയും ചെയ്യുക
مِنْهَا
X
അവയില്‍ നിന്ന്
حَيْثُ شِئْتُمْ
X
നിങ്ങള്‍ക്കിഷ്ടമുള്ളിടത്തുനിന്ന്
وَقُولُوا
X
നിങ്ങള്‍ പറയുകയും ചെയ്യുക
حِطَّةٌ
X
ഹിത്വ (ഞങ്ങളെ പാപമുക്തരാക്കണമേ)
وَادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുകയും ചെയ്യുക
الْبَابَ
X
(പട്ടണ) കവാടത്തിലൂടെ
سُجَّدًا
X
പ്രണമിക്കുന്നവരായി
نَّغْفِرْ
X
എങ്കില്‍ നാം പൊറുത്തു തരും
لَكُمْ
X
നിങ്ങള്‍ക്ക്
خَطِيئَاتِكُمْۚ
X
നിങ്ങളുടെ പാപങ്ങള്‍
سَنَزِيدُ
X
നാം വര്‍ധിപ്പിക്കും
الْمُحْسِنِينَ
X
നല്ലവര്‍ക്ക്
﴿7:161﴾ وَاتْلُ
X
നീ വായിച്ചു കേള്‍പ്പിക്കുക
عَلَيْهِمْ
X
അവരെ
نَبَأَ الَّذِي
X
ഒരുവന്റെ വിവരം
آتَيْنَاهُ
X
അവന് നാം നല്‍കി
آيَاتِنَا
X
നമ്മുടെ വചനങ്ങള്‍
فَانسَلَخَ مِنْهَا
X
എന്നിട്ടും അതില്‍ നിന്നവന്‍ ഒഴിഞ്ഞു മാറി
فَأَتْبَعَهُ
X
അപ്പോള്‍ അവന്റെ പിറകെ കൂടി
الشَّيْطَانُ
X
പിശാച്
فَكَانَ
X
അങ്ങനെ അവന്‍ ആയിത്തീര്‍ന്നു
مِنَ الْغَاوِينَ
X
വഴി പിഴച്ചവരില്‍
﴿7:175﴾ هُوَ
X
അവന്‍ (ആകുന്നു)
الَّذِي خَلَقَكُم
X
നിങ്ങളെ സൃഷ്ടിച്ചവന്‍
مِّن نَّفْسٍ
X
ആത്മാവില്‍ നിന്ന്
وَاحِدَةٍ
X
ഒരൊറ്റ
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
مِنْهَا
X
അതില്‍ നിന്ന്
زَوْجَهَا
X
അതിന്റെ ഇണയെ
لِيَسْكُنَ
X
അവന്‍ സമാധാനമടയാന്‍ വേണ്ടി
إِلَيْهَاۖ
X
അവളോടൊത്ത്
فَلَمَّا تَغَشَّاهَا
X
അവന്‍ അവളെ മൂടിയ(പുണര്‍ന്ന)പ്പോള്‍
حَمَلَتْ
X
അവള്‍ വഹിച്ചു
حَمْلًا
X
ഒരു (ഗര്‍ഭ) ഭാരം
خَفِيفًا
X
ലഘുവായ
فَمَرَّتْ بِهِۖ
X
അങ്ങനെ അവള്‍ അതുമായി നടന്നു
فَلَمَّا أَثْقَلَت
X
പിന്നീട് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍
دَّعَوَا اللَّهَ
X
അവരിരുവരും അല്ലാഹുവോട് പ്രാര്‍ഥിച്ചു
رَبَّهُمَا
X
തങ്ങളുടെ നാഥനായ
لَئِنْ آتَيْتَنَا
X
ഞങ്ങള്‍ക്ക് നീ തരികയാണെങ്കില്‍
صَالِحًا
X
ഒരു നല്ല സന്താനത്തെ
لَّنَكُونَنَّ
X
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും
مِنَ الشَّاكِرِينَ
X
നന്ദിയുള്ളവരില്‍
﴿7:189﴾ إِنَّ عِدَّةَ الشُّهُورِ
X
നിശ്ചയമായും മാസങ്ങളുടെ എണ്ണം
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
اثْنَا عَشَرَ شَهْرًا
X
പന്ത്രണ്ട് മാസമാണ്
فِي كِتَابِ اللَّهِ
X
ദൈവികപ്രമാണമനുസരിച്ച്
يَوْمَ خَلَقَ
X
സൃഷ്ടിച്ച ദിവസം(തൊട്ട്)
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
مِنْهَا
X
അവയില്‍
أَرْبَعَةٌ
X
നാലെണ്ണം
حُرُمٌۚ
X
യുദ്ധം വിലക്കപ്പെട്ടവയാണ്
ذَٰلِكَ
X
അതാണ് (ഇതാണ്)
الدِّينُ
X
വ്യവസ്ഥ
الْقَيِّمُۚ
X
ശരിയായ
فَلَا تَظْلِمُوا
X
അതിനാല്‍ നിങ്ങള്‍ അതിക്രമം ചെയ്യാതിരിക്കുവിന്‍
فِيهِنَّ
X
അവയില്‍
أَنفُسَكُمْۚ
X
നിങ്ങളോടുതന്നെ
وَقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളോട്
كَافَّةً
X
ഒന്നായി
كَمَا يُقَاتِلُونَكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നത് പോലെ
كَافَّةًۚ
X
ഒന്നിച്ച്
وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
مَعَ الْمُتَّقِينَ
X
സൂക്ഷ്മതയുള്ളവരോടൊപ്പമാണ്
﴿9:36﴾ وَمِنْهُم
X
അക്കൂട്ടത്തിലുണ്ട്
مَّن يَلْمِزُكَ
X
നിന്നെ ആക്ഷേപിക്കുന്നവര്‍
فِي الصَّدَقَاتِ
X
ദാന ധര്‍മങ്ങളുടെ (വിതരണ)കാര്യത്തില്‍
فَإِنْ أُعْطُوا
X
അവര്‍ക്ക് നല്‍കപ്പെട്ടാല്‍
مِنْهَا
X
അതില്‍ നിന്ന്
رَضُوا
X
അവര്‍ തൃപ്തരാകും
وَإِن لَّمْ يُعْطَوْا
X
അവര്‍ക്ക് നല്‍കപ്പെട്ടില്ലെങ്കില്‍
مِنْهَا
X
അതില്‍ നിന്ന്
إِذَا هُمْ
X
അപ്പോഴവര്‍
يَسْخَطُونَ
X
കോപാകുലരാകും
﴿9:58﴾ ذَٰلِكَ
X
അത്
مِنْ أَنبَاءِ
X
വൃത്താന്തങ്ങളില്‍ ചിലതാണ്
الْقُرَىٰ
X
വിവിധ നാടുകളുടെ
نَقُصُّهُ
X
നാമത് വിവരിച്ചുതരുന്നു
عَلَيْكَۖ
X
നിനക്ക്
مِنْهَا
X
ആ നാടുകളിലുണ്ട്
قَائِمٌ
X
നിലനില്‍കുന്നത്
وَحَصِيدٌ
X
നിശ്ശേഷം നശിപ്പിക്കപ്പെട്ടതും
﴿11:100﴾ وَكَذَٰلِكَ
X
അപ്രകാരം
مَكَّنَّا
X
നാം അധികാരത്തിന്റെ മാര്‍ഗമൊരുക്കിക്കൊടുത്തു
لِيُوسُفَ
X
യൂസുഫിന്
فِي الْأَرْضِ
X
അന്നാട്ടില്‍
يَتَبَوَّأُ
X
അദ്ദേഹം താമസമുറപ്പിക്കുന്നവിധം
مِنْهَا
X
അതില്‍നിന്ന്
حَيْثُ يَشَاءُۚ
X
ഉദ്ദേശിക്കുന്നിടത്ത്
نُصِيبُ
X
നാം പ്രദാനംചെയ്യുന്നു
بِرَحْمَتِنَا
X
നമ്മുടെ കാരുണ്യം
مَن نَّشَاءُۖ
X
നാം ഉദ്ദേശിക്കുന്നവര്‍ക്ക്
وَلَا نُضِيعُ
X
നാം പാഴാക്കുകയില്ല
أَجْرَ
X
പ്രതിഫലം
الْمُحْسِنِينَ
X
സല്‍കര്‍മ്മികളുടെ
﴿12:56﴾ قَالَ
X
(അല്ലാഹു) പറഞ്ഞു
فَاخْرُجْ
X
എങ്കില്‍ നീ ഇറങ്ങിപ്പോവുക
مِنْهَا
X
ഇവിടെനിന്ന്
فَإِنَّكَ
X
നിശ്ചയം നീ
رَجِيمٌ
X
ഭ്രഷ്ടനാണ്
﴿15:34﴾ وَالْأَنْعَامَ
X
കാലികളെയും
خَلَقَهَاۗ
X
അവന്‍ സൃഷ്ടിച്ചു
لَكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
فِيهَا
X
അവയിലുണ്ട്
دِفْءٌ
X
തണുപ്പകറ്റാനുള്ളത് (കമ്പിളി)
وَمَنَافِعُ
X
മറ്റ് പ്രയോജനങ്ങളുമുണ്ട്
وَمِنْهَا
X
അവയില്‍ നിന്ന് തന്നെ
تَأْكُلُونَ
X
നിങ്ങള്‍ ആഹരിക്കുന്നു
﴿16:5﴾ وَعَلَى اللَّهِ
X
അല്ലാഹുവിന്റെ ബാധ്യതയാകുന്നു
قَصْدُ السَّبِيلِ
X
നേര്‍വഴികാണിക്കല്‍
وَمِنْهَا
X
അവയില്‍(വഴികളില്‍) ഉണ്ടായിരിക്കെ
جَائِرٌۚ
X
പിഴച്ചത്
وَلَوْ شَاءَ
X
അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍
لَهَدَاكُمْ
X
അവന്‍ നിങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കുമായിരുന്നു
أَجْمَعِينَ
X
എല്ലാവരെയും
﴿16:9﴾ وَإِن كَادُوا
X
തീര്‍ച്ചയായും അവര്‍ ആകാറായിരിക്കുന്നു
لَيَسْتَفِزُّونَكَ
X
അവര്‍ നിന്നെ വിരട്ടിവിടുവാന്‍
مِنَ الْأَرْضِ
X
ഭൂമിയില്‍ (നാട്ടില്‍)
لِيُخْرِجُوكَ
X
നിന്നെ പുറത്താക്കാന്‍
مِنْهَاۖ
X
അവിടെനിന്നും
وَإِذًا
X
എങ്കില്‍
لَّا يَلْبَثُونَ
X
അവര്‍ താമസിക്കുകയില്ല
خِلَافَكَ
X
നിനക്ക് ശേഷം
إِلَّا قَلِيلًا
X
കുറച്ചല്ലാതെ
﴿17:76﴾ مِنْهَا
X
അതില്‍ നിന്ന്
خَلَقْنَاكُمْ
X
നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു
وَفِيهَا
X
അതിലേക്കുതന്നെ
نُعِيدُكُمْ
X
നാം നിങ്ങളെ മടക്കുന്നു
وَمِنْهَا
X
അതില്‍ നിന്നുതന്നെ
نُخْرِجُكُمْ
X
നാം നിങ്ങളെ പുറത്തുകൊണ്ടുവരും
تَارَةً
X
പ്രാവശ്യം
أُخْرَىٰ
X
മറ്റൊരു
﴿20:55﴾ فَأَكَلَا
X
അങ്ങനെ അവരിരുവരും ഭക്ഷിച്ചു
مِنْهَا
X
അതില്‍ നിന്ന്
فَبَدَتْ
X
അപ്പോള്‍ വെളിവായി
لَهُمَا
X
അവര്‍ക്ക് രണ്ടുപേര്‍ക്കും
سَوْآتُهُمَا
X
അവരുടെ നഗ്നത
وَطَفِقَا يَخْصِفَانِ
X
അവരിരുവരും പൊതിയാന്‍ തുടങ്ങി
عَلَيْهِمَا
X
അവരിരുവരുടെയും മേല്‍
مِن وَرَقِ
X
ഇലകൊണ്ട്
الْجَنَّةِۚ
X
സ്വര്‍ഗ്ഗത്തിന്റെ
وَعَصَىٰ
X
ധിക്കരിച്ചു
آدَمُ
X
ആദം
رَبَّهُ
X
തന്റെ നാഥനെ
فَغَوَىٰ
X
അങ്ങനെ പിഴച്ചുപോയി
﴿20:121﴾ قَالَ
X
അവന്‍(അല്ലാഹു) പറഞ്ഞു
اهْبِطَا
X
നിങ്ങള്‍ രണ്ട്പേരും ഇറങ്ങിപ്പോവുക
مِنْهَا
X
അതില്‍ നിന്ന്
جَمِيعًاۖ
X
ഒന്നിച്ച്
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
മറ്റു ചിലര്‍ക്ക്
عَدُوٌّۖ
X
ശത്രുവാണ്
فَإِمَّا يَأْتِيَنَّكُم
X
അതിനാല്‍ നിങ്ങള്‍ക്ക് വന്നു കിട്ടിയാല്‍
مِّنِّي
X
എന്നില്‍ നിന്നും
هُدًى
X
മാര്‍ഗദര്‍ശനം
فَمَنِ
X
അപ്പോള്‍ ആര്‍
اتَّبَعَ
X
പിന്‍പറ്റി
هُدَايَ
X
എന്റെ മാര്‍ഗദര്‍ശനത്തെ
فَلَا يَضِلُّ
X
അയാള്‍ പിഴച്ചുപോവുകയില്ല
وَلَا يَشْقَىٰ
X
ഭാഗ്യം കെട്ടവനായിരിക്കുന്നതുമല്ല
﴿20:123﴾ كُلَّمَا أَرَادُوا
X
അവരുദ്ദേശിക്കുമ്പോഴൊക്കെ
أَن يَخْرُجُوا
X
അവര്‍ പുറത്ത് പോകാന്‍
مِنْهَا
X
അതില്‍ നിന്ന്
مِنْ غَمٍّ
X
ക്ലേശം മൂലം
أُعِيدُوا
X
അവര്‍ മടക്കപ്പെടും
فِيهَا
X
അതിലേക്ക്
وَذُوقُوا
X
നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക
عَذَابَ
X
ശിക്ഷ
الْحَرِيقِ
X
കരിച്ചു കളയുന്ന
﴿22:22﴾ لِّيَشْهَدُوا
X
അവര്‍ ഹാജറാകാന്‍
مَنَافِعَ
X
പ്രയോജനമുള്ളിടങ്ങളില്‍
لَهُمْ
X
അവര്‍ക്ക്
وَيَذْكُرُوا
X
ഉച്ചരിക്കാന്‍ വേണ്ടിയും
اسْمَ اللَّهِ
X
ദൈവനാമം
فِي أَيَّامٍ
X
നാളുകളില്‍
مَّعْلُومَاتٍ
X
നിര്‍ണ്ണിതമായ, അറിയപ്പെട്ട
عَلَىٰ مَا رَزَقَهُم
X
അവന്‍ അവര്‍ക്ക് നല്‍കിയതിന്മേല്‍
مِّن بَهِيمَةِ الْأَنْعَامِۖ
X
വളര്‍ത്തുമൃഗങ്ങളില്‍ നിന്നും
فَكُلُوا مِنْهَا
X
എന്നിട്ട് നിങ്ങള്‍ അതില്‍ നിന്ന് ഭക്ഷിക്കുക
وَأَطْعِمُوا
X
നിങ്ങള്‍ ഭക്ഷിപ്പിക്കുകയും ചെയ്യുക
الْبَائِسَ
X
ഞെരുക്കമുളളവനെ
الْفَقِيرَ
X
ദരിദ്രനെയും
﴿22:28﴾ وَالْبُدْنَ
X
ബലിയൊട്ടകങ്ങളെ
جَعَلْنَاهَا
X
നാമവയെ ആക്കി
لَكُم
X
നിങ്ങള്‍ക്ക്
مِّن شَعَائِرِ اللَّهِ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടവ
لَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِيهَا
X
അതില്‍
خَيْرٌۖ
X
ഗുണം
فَاذْكُرُوا
X
അതിനാല്‍ നിങ്ങളുച്ചരിക്കുക
اسْمَ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهَا
X
അവയുടെ മേല്‍
صَوَافَّۖ
X
അണിയായിനിര്‍ത്തിക്കൊണ്ട്
فَإِذَا وَجَبَتْ
X
നിലംപതിച്ചാല്‍
جُنُوبُهَا
X
അവയുടെ പാര്‍ശ്വങ്ങള്‍
فَكُلُوا
X
നിങ്ങള്‍ ഭക്ഷിക്കുക
مِنْهَا
X
അതില്‍ നിന്ന്
وَأَطْعِمُوا
X
നിങ്ങള്‍ ഭക്ഷിപ്പിക്കുക
الْقَانِعَ
X
ഉള്ളതില്‍ തൃപ്തിപ്പെടുന്നവരെ
وَالْمُعْتَرَّۚ
X
ചോദിച്ചുവരുന്നവരെയും
كَذَٰلِكَ
X
അപ്രകാരം
سَخَّرْنَاهَا
X
നാം അവയെ കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
لَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദികാണിക്കുന്നതിന് വേണ്ടി
﴿22:36﴾ فَأَنشَأْنَا
X
അങ്ങനെ നാം വളര്‍ത്തി
لَكُم
X
നിങ്ങള്‍ക്ക് വേണ്ടി
بِهِ
X
അത് കൊണ്ട്
جَنَّاتٍ
X
തോട്ടങ്ങള്‍
مِّن نَّخِيلٍ
X
ഈത്തപ്പനകളുടെ
وَأَعْنَابٍ
X
മുന്തിരിവള്ളിയുടെയും
لَّكُمْ
X
നിങ്ങള്‍ക്കുണ്ട്
فِيهَا
X
അവയില്‍
فَوَاكِهُ
X
പഴങ്ങള്‍
كَثِيرَةٌ
X
ധാരാളം
وَمِنْهَا
X
അവയില്‍നിന്ന്
تَأْكُلُونَ
X
നിങ്ങള്‍ ഭക്ഷിക്കുന്നു
﴿23:19﴾ وَإِنَّ لَكُمْ
X
തീര്‍ച്ചയായും നിങ്ങള്‍ക്കുണ്ട്
فِي الْأَنْعَامِ
X
കന്നുകാലികളില്‍
لَعِبْرَةًۖ
X
ഗുണപാഠം
نُّسْقِيكُم
X
നിങ്ങളെ നാം കുടിപ്പിക്കുന്നു
مِّمَّا فِي بُطُونِهَا
X
അവയുടെ വയറ്റിലുള്ളതില്‍ നിന്ന്
وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِيهَا
X
അവയില്‍
مَنَافِعُ
X
പ്രയോജനങ്ങള്‍
كَثِيرَةٌ
X
ധാരാളം
وَمِنْهَا
X
അവയില്‍നിന്ന്
تَأْكُلُونَ
X
നിങ്ങള്‍ ആഹരിക്കുന്നു
﴿23:21﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
أَخْرِجْنَا
X
ഞങ്ങളെ നീ മോചിപ്പിക്കേണമേ
مِنْهَا
X
ഇതില്‍നിന്ന്
فَإِنْ عُدْنَا
X
എന്നിട്ട് ഞങ്ങള്‍ (വഴികേടിലേക്ക്) തിരിച്ചുപോയാല്‍
فَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
ظَالِمُونَ
X
അക്രമികള്‍ തന്നെയാകുന്നു
﴿23:107﴾ وَقُل
X
നീ പറയുക
لِّلْمُؤْمِنَاتِ
X
സത്യവിശ്വാസിനികളോട്
يَغْضُضْنَ
X
അവര്‍ താഴ്ത്തട്ടെ
مِنْ أَبْصَارِهِنَّ
X
അവരുടെ ദൃഷ്ടികള്‍
وَيَحْفَظْنَ
X
അവര്‍ സൂക്ഷിക്കുകയും ചെയ്യട്ടെ
فُرُوجَهُنَّ
X
അവരുടെ ഗുഹ്യ ഭാഗങ്ങള്‍
وَلَا يُبْدِينَ
X
അവര്‍ വെളിപ്പെടുത്തരുത്
زِينَتَهُنَّ
X
അവരുടെ സൗന്ദര്യം
إِلَّا مَا ظَهَرَ
X
വെളിവായത് ഒഴികെ
مِنْهَاۖ
X
അതില്‍ നിന്ന്
وَلْيَضْرِبْنَ
X
അവര്‍ താഴ്ത്തിയിടണം
بِخُمُرِهِنَّ
X
അവരുടെ ശിരോ വസ്ത്രം
عَلَىٰ جُيُوبِهِنَّۖ
X
അവരുടെ മാറിടത്തില്‍
وَلَا يُبْدِينَ
X
അവര്‍ വെളിപ്പെടുത്തരുത്
زِينَتَهُنَّ
X
അവരുടെ സൗന്ദര്യം
إِلَّا لِبُعُولَتِهِنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കല്ലാതെ
أَوْ آبَائِهِنَّ
X
അല്ലെങ്കില്‍ അവരുടെ പിതാക്കള്‍ക്ക്
أَوْ آبَاءِ بُعُولَتِهِنَّ
X
അല്ലെങ്കില്‍ അവരുടെ ഭര്‍തൃ പിതാക്കള്‍ക്ക്
أَوْ أَبْنَائِهِنَّ
X
അല്ലെങ്കില്‍ അവരുടെ പുത്രന്‍മാര്‍ക്ക്
أَوْ أَبْنَاءِ بُعُولَتِهِنَّ
X
അല്ലെങ്കില്‍ അവരുടെ ഭര്‍തൃ പുത്രന്‍മാര്‍ക്ക്
أَوْ إِخْوَانِهِنَّ
X
അല്ലെങ്കില്‍ അവരുടെ സഹോദരന്‍മാര്‍ക്ക്
أَوْ بَنِي إِخْوَانِهِنَّ
X
അല്ലെങ്കില്‍ അവരുടെ സഹോദര പുത്രന്‍മാര്‍ക്ക്
أَوْ بَنِي أَخَوَاتِهِنَّ
X
അല്ലെങ്കില്‍ അവരുടെ സഹോദരീ പുത്രന്‍മാര്‍ക്ക്
أَوْ نِسَائِهِنَّ
X
അല്ലെങ്കില്‍ അവരുടെ സ്ത്രീകള്‍ക്ക്
أَوْ مَا مَلَكَتْ أَيْمَانُهُنَّ
X
അല്ലെങ്കില്‍ അവരുടെ വലതു കൈ ഉടമപ്പെടുത്തിയവര്‍ക്ക്
أَوِ التَّابِعِينَ
X
അല്ലെങ്കില്‍ പിന്തുടരുന്നവര്‍ക്ക്
غَيْرِ أُولِي الْإِرْبَةِ
X
ലൈംഗികാസക്തി ഇല്ലാത്തവര്‍
مِنَ الرِّجَالِ
X
പുരുഷന്‍മാരില്‍ നിന്ന്
أَوِ الطِّفْلِ
X
അല്ലെങ്കില്‍ കുട്ടികള്‍ക്ക്
الَّذِينَ لَمْ يَظْهَرُوا
X
വെളിപ്പെട്ടിട്ടില്ലാത്ത
عَلَىٰ عَوْرَاتِ النِّسَاءِۖ
X
സ്ത്രീ രഹസ്യങ്ങളെ സംബന്ധിച്ച്
وَلَا يَضْرِبْنَ
X
അവര്‍ നിലത്ത് അടിക്കരുത്
بِأَرْجُلِهِنَّ
X
അവരുടെ കാലൂകള്‍ കൊണ്ട്
لِيُعْلَمَ
X
അറിയപ്പെടാന്‍
مَا يُخْفِينَ
X
അവര്‍ മറച്ചുവെച്ചത്
مِن زِينَتِهِنَّۚ
X
തങ്ങളുടെ സൗന്ദര്യത്തില്‍ നിന്ന്
وَتُوبُوا إِلَى اللَّهِ
X
നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക
جَمِيعًا
X
എല്ലാവരും
أَيُّهَ الْمُؤْمِنُونَ
X
വിശ്വാസികളേ
لَعَلَّكُمْ تُفْلِحُونَ
X
നിങ്ങള്‍ വിജയം വരിച്ചേക്കാം
﴿24:31﴾ أَوْ
X
അല്ലെങ്കില്‍
يُلْقَىٰ إِلَيْهِ
X
അദ്ദേഹത്തിന് ഇട്ടുകൊടുക്കുന്നു
كَنزٌ
X
ഒരു നിധി
أَوْ
X
അല്ലെങ്കില്‍
تَكُونُ لَهُ
X
അവനുണ്ടാകുന്നു
جَنَّةٌ
X
ഒരു തോട്ടം
يَأْكُلُ مِنْهَاۚ
X
അതില്‍ നിന്നവന്‍ ഭക്ഷിക്കുന്നു
وَقَالَ
X
പറഞ്ഞു
الظَّالِمُونَ
X
അക്രമികള്‍
إِن تَتَّبِعُونَ
X
നിങ്ങള്‍ പിന്‍പറ്റുന്നില്ല
إِلَّا رَجُلًا
X
ഒരുത്തനെയല്ലാതെ
مَّسْحُورًا
X
മാരണം ബാധിച്ച
﴿25:8﴾ وَإِذَا أُلْقُوا
X
അവര്‍ എറിയപ്പെട്ടാല്‍
مِنْهَا
X
അതിലെ
مَكَانًا
X
ഇടത്തേക്ക്
ضَيِّقًا
X
ഇടുങ്ങിയ
مُّقَرَّنِينَ
X
ബന്ധിതരായിക്കൊണ്ട്
دَعَوْا
X
അവര്‍ മുറവിളികൂട്ടും
هُنَالِكَ
X
അവിടെ വെച്ച്
ثُبُورًا
X
നാശത്തിനായി
﴿25:13﴾ فَخَرَجَ
X
അങ്ങനെ അദ്ദേഹം പുറപ്പെട്ടു
مِنْهَا
X
അവിടെനിന്ന്
خَائِفًا
X
പേടിയോടെ
يَتَرَقَّبُۖ
X
കരുതലോടുകൂടെ
قَالَ
X
അദ്ദേഹം പ്രാര്‍ത്ഥിച്ചു
رَبِّ
X
എന്റെ നാഥാ
نَجِّنِي
X
നീയെന്നെ രക്ഷപ്പെടുത്തേണമേ
مِنَ الْقَوْمِ
X
ഈ ജനതയില്‍നിന്ന്
الظَّالِمِينَ
X
അക്രമികളായ
﴿28:21﴾ وَلَقَد تَّرَكْنَا
X
നാം ബാക്കിവച്ചു
مِنْهَا
X
അതില്‍ നിന്ന്, അതു നിമിത്തം
آيَةً
X
ദൃഷ്ടാന്തം
بَيِّنَةً
X
വ്യക്തമായ
لِّقَوْمٍ
X
ജനത്തിന്
يَعْقِلُونَ
X
അവര്‍ ചിന്തിക്കുന്നു
﴿29:35﴾ وَأَمَّا الَّذِينَ
X
എന്നാല്‍ ഒരു കൂട്ടര്‍
فَسَقُوا
X
അവര്‍ തെമ്മാടിത്തം കാണിച്ചു
فَمَأْوَاهُمُ
X
(അതിനാല്‍) അവരുടെ താവളം
النَّارُۖ
X
നരകത്തീയാണ്
كُلَّمَا أَرَادُوا
X
അവര്‍ ആഗ്രഹിക്കുമ്പോഴെല്ലാം
أَن يَخْرُجُوا
X
അവര്‍ പുറത്തു കടക്കാന്‍
مِنْهَا
X
അതില്‍ നിന്ന്
أُعِيدُوا
X
അവര്‍ തിരിച്ചയക്കപ്പെടും
فِيهَا
X
അതിലേക്ക്
وَقِيلَ لَهُمْ
X
അവരോട് പറയപ്പെടും
ذُوقُوا
X
നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക
عَذَابَ النَّارِ
X
നരക ശിക്ഷ
الَّذِي كُنتُم بِهِ تُكَذِّبُونَ
X
നിങ്ങള്‍ തള്ളിപ്പറഞ്ഞിരുന്നതായ
﴿32:20﴾ إِنَّا عَرَضْنَا
X
തീര്‍ച്ചയായും നാം അവതരിപ്പിച്ചു
الْأَمَانَةَ
X
ഈ അമാനത്ത് (ഈ വിശ്വസ്ത ദൗത്യം)
عَلَى السَّمَاوَاتِ
X
ആകാശങ്ങളുടെ മുമ്പില്‍
وَالْأَرْضِ
X
ഭൂമിയുടെയും
وَالْجِبَالِ
X
പര്‍വതങ്ങളുടെയും
فَأَبَيْنَ
X
അപ്പോള്‍ അവ വിസമ്മതിച്ചു
أَن يَحْمِلْنَهَا
X
അത് ഏറ്റെടുക്കാന്‍
وَأَشْفَقْنَ
X
അവ ഭയപ്പെടുകയും ചെയ്തു
مِنْهَا
X
അതിനെ
وَحَمَلَهَا
X
എന്നാല്‍ അതേറ്റെടുത്തു
الْإِنسَانُۖ
X
മനുഷ്യന്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
كَانَ
X
ആയിരിക്കുന്നു
ظَلُومًا
X
കൊടിയ അക്രമി
جَهُولًا
X
തികഞ്ഞ അവിവേകിയും
﴿33:72﴾ يَعْلَمُ
X
അവനറിയുന്നു
مَا يَلِجُ
X
പ്രവേശിക്കുന്നത്
فِي الْأَرْضِ
X
ഭൂമിയില്‍
وَمَا يَخْرُجُ
X
പുറത്തുവരുന്നതും
مِنْهَا
X
അതില്‍നിന്ന്
وَمَا يَنزِلُ
X
ഇറങ്ങുന്നതും
مِنَ السَّمَاءِ
X
ആകാശത്തുനിന്നും
وَمَا يَعْرُجُ
X
കയറിപ്പോകുന്നതും
فِيهَاۚ
X
അതിലേക്ക്
وَهُوَ
X
അവന്‍
الرَّحِيمُ
X
പരമകാരുണികനാണ്
الْغَفُورُ
X
ഏറെ പൊറുക്കുന്നവനും
﴿34:2﴾ وَمَا كَانَ لَهُ
X
അവന് (ഇബ്‌ലീസിന്) ഉണ്ടായിരുന്നില്ല
عَلَيْهِم
X
അവരുടെ മേല്‍
مِّن سُلْطَانٍ
X
ഒരധികാരവും
إِلَّا لِنَعْلَمَ
X
നാം തിരിച്ചറിയാന്‍ മാത്രമാണിത്
مَن يُؤْمِنُ
X
വിശ്വസിക്കുന്നവരെ
بِالْآخِرَةِ
X
പരലോകത്തില്‍
مِمَّنْ
X
ചിലരില്‍നിന്ന്
هُوَ
X
അവന്‍
مِنْهَا
X
അതേപ്പറ്റി
فِي شَكٍّۗ
X
സംശയത്തിലാകുന്നു
وَرَبُّكَ
X
നിന്റെ നാഥന്‍
عَلَىٰ كُلِّ شَيْءٍ
X
സകല സംഗതികളും
حَفِيظٌ
X
നിരീക്ഷിക്കുന്നവനാണ്
﴿34:21﴾ وَآيَةٌ
X
ഒരു ദൃഷ്ടാന്തമിതാ
لَّهُمُ
X
ഈ ജനത്തിന്
الْأَرْضُ
X
ഭൂമി
الْمَيْتَةُ
X
നിര്‍ജീവമായ
أَحْيَيْنَاهَا
X
നാം അതിന് ജീവന്‍ നല്‍കി
وَأَخْرَجْنَا
X
നാം ഉല്‍പാദിപ്പിക്കുകയും ചെയ്തു
مِنْهَا
X
അതില്‍ നിന്ന്
حَبًّا
X
ധാന്യം
فَمِنْهُ
X
എന്നിട്ട് അതില്‍ നിന്ന്
يَأْكُلُونَ
X
അവര്‍ തിന്നുന്നു
﴿36:33﴾ وَذَلَّلْنَاهَا
X
നാമവയെ മെരുക്കിയൊതുക്കിക്കൊടുത്തിരിക്കുന്നു
لَهُمْ
X
അവര്‍ക്ക് വേണ്ടി
فَمِنْهَا
X
അവയില്‍ ചിലത്
رَكُوبُهُمْ
X
അവരുടെ വാഹനമാണ്
وَمِنْهَا
X
അവയില്‍ ചിലത്
يَأْكُلُونَ
X
അവര്‍ ആഹരിക്കുകയും ചെയ്യുന്നു
﴿36:72﴾ فَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَآكِلُونَ
X
തിന്നുന്നവരാണ്
مِنْهَا
X
അതില്‍നിന്ന്
فَمَالِئُونَ
X
അങ്ങനെ അവര്‍ നിറക്കും
مِنْهَا
X
അതില്‍നിന്ന്
الْبُطُونَ
X
വയറുകള്‍
﴿37:66﴾ قَالَ
X
(അല്ലാഹു) കല്‍പിച്ചു
فَاخْرُجْ
X
എങ്കില്‍ നീ പുറത്തുപോകണം
مِنْهَا
X
ഇവിടെനിന്ന്
فَإِنَّكَ
X
തീര്‍ച്ചയായും നീ
رَجِيمٌ
X
ആട്ടിയോടിക്കപ്പെട്ടവനാണ്
﴿38:77﴾ خَلَقَكُم
X
അവന്‍ നിങ്ങളെ സൃഷ്ടിച്ചു
مِّن نَّفْسٍ
X
ആത്മാവില്‍ നിന്ന്
وَاحِدَةٍ
X
ഒരേയൊരു
ثُمَّ
X
പിന്നെ
جَعَلَ
X
അവന്‍ ഉണ്ടാക്കി
مِنْهَا
X
അതില്‍ നിന്ന്
زَوْجَهَا
X
അതിന്റെ ഇണയെ
وَأَنزَلَ
X
അവന്‍ ഒരുക്കിത്തന്നു
لَكُم
X
നിങ്ങള്‍ക്കായി
مِّنَ الْأَنْعَامِ
X
കന്നുകാലികളില്‍നിന്ന്
ثَمَانِيَةَ أَزْوَاجٍۚ
X
എട്ട് ജോഡികളെ
يَخْلُقُكُمْ
X
അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു
فِي بُطُونِ
X
ഉദരങ്ങളില്‍
أُمَّهَاتِكُمْ
X
നിങ്ങളുടെ മാതാക്കളുടെ
خَلْقًا
X
ഒരു സൃഷ്ടിപ്പ്
مِّن بَعْدِ خَلْقٍ
X
മറ്റൊരു സൃഷ്ടിപ്പിനു പിറകെ
فِي ظُلُمَاتٍ
X
ഇരുളുകള്‍ക്കുള്ളില്‍
ثَلَاثٍۚ
X
മൂന്ന്
ذَٰلِكُمُ اللَّهُ
X
അവനാകുന്നു അല്ലാഹു
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
لَهُ الْمُلْكُۖ
X
അവന്നാണ് ആധിപത്യം
لَا إِلَٰهَ
X
യാതൊരു ദൈവവുമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
فَأَنَّىٰ
X
എന്നിരിക്കെ, എങ്ങനെ
تُصْرَفُونَ
X
നിങ്ങള്‍ തെറ്റിക്കപ്പെടുന്നു
﴿39:6﴾ اللَّهُ
X
അല്ലാഹുവാണ്
الَّذِي جَعَلَ
X
ഉണ്ടാക്കിത്തന്നവന്‍
لَكُمُ
X
നിങ്ങള്‍ക്ക്
الْأَنْعَامَ
X
കന്നുകാലികളെ
لِتَرْكَبُوا
X
നിങ്ങള്‍ സവാരി ചെയ്യുന്നതിന്
مِنْهَا
X
അവയില്‍ (ചിലതിന്‍മേല്‍)
وَمِنْهَا
X
അവയില്‍ ചിലതിനെ
تَأْكُلُونَ
X
നിങ്ങള്‍ ആഹരിക്കുന്നു
﴿40:79﴾ يَسْتَعْجِلُ
X
ധൃതി കൂട്ടുന്നു
بِهَا
X
അതിനായി
الَّذِينَ لَا يُؤْمِنُونَ بِهَاۖ
X
അതില്‍ വിശ്വസിക്കാത്തവര്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
مُشْفِقُونَ
X
ഭയവിഹ്വലരാകുന്നു
مِنْهَا
X
അതേപ്പറ്റി
وَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهَا
X
തീര്‍ച്ചയായും അതാണെന്ന്
الْحَقُّۗ
X
സത്യം
أَلَا
X
അറിയുക
إِنَّ الَّذِينَ يُمَارُونَ
X
തീര്‍ച്ചയായും തര്‍ക്കിക്കുന്നവര്‍
فِي السَّاعَةِ
X
അന്ത്യസമയത്തെകുറിച്ച്
لَفِي ضَلَالٍ
X
വഴികേടിലാകുന്നു
بَعِيدٍ
X
വിദൂരമായ
﴿42:18﴾ مَن كَانَ يُرِيدُ
X
വല്ലവനും ആഗ്രഹിക്കുന്നുവെങ്കില്‍
حَرْثَ
X
വിള
الْآخِرَةِ
X
പരലോകത്തെ
نَزِدْ
X
നാം വര്‍ദ്ധന നല്‍കും
لَهُ
X
അവന്
فِي حَرْثِهِۖ
X
അവന്റെ വിളയില്‍
وَمَن كَانَ يُرِيدُ
X
വല്ലവനും ആഗ്രഹിക്കുന്നുവെങ്കില്‍
حَرْثَ
X
വിള
الدُّنْيَا
X
ഇഹലോകത്തെ
نُؤْتِهِ
X
നാമവന് നല്‍കും
مِنْهَا
X
അതില്‍നിന്ന്
وَمَا لَهُ
X
അവന്നില്ല
فِي الْآخِرَةِ
X
പരലോകത്ത്
مِن نَّصِيبٍ
X
യാതൊരു വിഹിതവും
﴿42:20﴾ ذَٰلِكُم
X
അത് സംഭവിച്ചത്
بِأَنَّكُمُ
X
തീര്‍ച്ചയായും നിങ്ങള്‍
اتَّخَذْتُمْ
X
ആക്കി എന്നതിനാലാണ്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًا
X
പരിഹാസ്യം
وَغَرَّتْكُمُ
X
നിങ്ങളെ വഞ്ചിച്ചു
الْحَيَاةُ الدُّنْيَاۚ
X
ഐഹിക ജീവിതം
فَالْيَوْمَ
X
ഇന്ന്
لَا يُخْرَجُونَ
X
അവര്‍ പുറത്താക്കപ്പെടുന്നതല്ല
مِنْهَا
X
അതില്‍ (നരകത്തീയില്‍) നിന്ന്
وَلَا هُمْ يُسْتَعْتَبُونَ
X
അവരോട് പ്രായശ്ചിത്തത്തിന് ആവശ്യപ്പെടുകയുമില്ല
﴿45:35﴾ فَمَالِئُونَ
X
അങ്ങനെ നിറക്കുന്നവരുമാണ്
مِنْهَا
X
അതുകൊണ്ട്
الْبُطُونَ
X
വയറുകള്‍
﴿56:53﴾ هُوَ
X
അവന്‍
الَّذِي خَلَقَ
X
സൃഷ്ടിച്ചവനാണ്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
فِي سِتَّةِ أَيَّامٍ
X
ആറു നാളുകളില്‍
ثُمَّ
X
പിന്നെ
اسْتَوَىٰ
X
അവന്‍ ആരോഹണം ചെയ്തു
عَلَى الْعَرْشِۚ
X
സിംഹാസനത്തില്‍
يَعْلَمُ
X
അവന്‍ അറിയുന്നു
مَا يَلِجُ
X
പ്രവേശിക്കുന്നതിനെ
فِي الْأَرْضِ
X
ഭൂമിയില്‍
وَمَا يَخْرُجُ
X
പുറത്തുവരുന്നതിനെയും
مِنْهَا
X
അതില്‍നിന്ന്
وَمَا يَنزِلُ
X
ഇറങ്ങുന്നതിനെയും
مِنَ السَّمَاءِ
X
ആകാശത്തുനിന്ന്
وَمَا يَعْرُجُ
X
കയറിപ്പോകുന്നതിനെയും
فِيهَاۖ
X
അതിലൂടെ
وَهُوَ
X
അവന്‍
مَعَكُمْ
X
നിങ്ങളോടൊപ്പമുണ്ട്
أَيْنَ مَا كُنتُمْۚ
X
നിങ്ങള്‍ എവിടെയായിരുന്നാലും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെ
بَصِيرٌ
X
കാണുന്നവനാണ്
﴿57:4﴾ يَقُولُونَ
X
അവര്‍ പറയുന്നു
لَئِن رَّجَعْنَا
X
ഞങ്ങള്‍ തിരിച്ചെത്തിയാല്‍
إِلَى الْمَدِينَةِ
X
മദീനയിലേക്ക്
لَيُخْرِجَنَّ
X
പുറത്താക്കുകതന്നെ ചെയ്യും
الْأَعَزُّ
X
മഹാപ്രതാപി
مِنْهَا
X
അവിടെനിന്ന്
الْأَذَلَّۚ
X
പരമനിന്ദ്യനെ
وَلِلَّهِ
X
അല്ലാഹുവിനാണ്
الْعِزَّةُ
X
പ്രതാപം
وَلِرَسُولِهِ
X
അവന്റെ ദൂതന്നുമാണ്
وَلِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَلَٰكِنَّ
X
പക്ഷേ
الْمُنَافِقِينَ
X
കപടവിശ്വാസികള്‍
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿63:8﴾ لِّتَسْلُكُوا
X
നിങ്ങള്‍ പ്രവേശിക്കാന്‍
مِنْهَا
X
അതിലെ
سُبُلًا
X
വഴികളില്‍
فِجَاجًا
X
വിശാലമായ
﴿71:20﴾ وَأَنَّا كُنَّا نَقْعُدُ
X
ഞങ്ങള്‍ ഇരിക്കാറുണ്ടായിരുന്നുവെന്നും
مِنْهَا
X
അതില്‍നിന്ന്
مَقَاعِدَ
X
ചില ഇരിപ്പിടങ്ങളില്‍
لِلسَّمْعِۖ
X
കേള്‍ക്കാന്‍ വേണ്ടി
فَمَن يَسْتَمِعِ
X
എന്നാല്‍ ആരെങ്കിലും കേള്‍ക്കുന്നുവെങ്കില്‍
الْآنَ
X
ഇപ്പോള്‍
يَجِدْ
X
അവന്‍ കണ്ടെത്തും
لَهُ
X
അവന്ന്
شِهَابًا
X
തീജ്വാല
رَّصَدًا
X
കാത്തിരിക്കുന്ന
﴿72:9﴾ أَخْرَجَ
X
അവന്‍ പുറത്തുകൊണ്ടുവന്നു
مِنْهَا
X
അതില്‍നിന്ന്
مَاءَهَا
X
അതിന്റെ വെള്ളം
وَمَرْعَاهَا
X
സസ്യവും
﴿79:31﴾