Repeated Words in Quran

< >
Total Found : 14
لَّا يَسْتَوِي
X
സമമാവുകയില്ല
الْقَاعِدُونَ
X
ഇരിക്കുന്നവര്‍
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ പെട്ട
غَيْرُ أُولِي الضَّرَرِ
X
വിഷമം ഉള്ളവരൊഴിച്ച്
وَالْمُجَاهِدُونَ
X
സമരം ചെയ്യുന്നവരും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
بِأَمْوَالِهِمْ
X
തങ്ങളുടെ സമ്പത്ത് കൊണ്ട്
وَأَنفُسِهِمْۚ
X
ശരീരങ്ങള്‍ കൊണ്ടും
فَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിരിക്കുന്നു
الْمُجَاهِدِينَ
X
സമരം ചെയ്യുന്നവരെ
بِأَمْوَالِهِمْ
X
അവരുടെ സമ്പത്തുകള്‍ക്കൊണ്ടും
وَأَنفُسِهِمْ
X
അവരുടെ ശരീരങ്ങള്‍(കൊണ്ടും)
عَلَى الْقَاعِدِينَ
X
(വെറുതെ)ഇരിക്കുന്നവരേക്കാള്‍
دَرَجَةًۚ
X
പദവിയില്‍
وَكُلًّا
X
എല്ലാവര്‍ക്കും
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
الْحُسْنَىٰۚ
X
കൂടുതല്‍ നന്മ, സല്‍ഫലം
وَفَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിരിക്കുന്നു
الْمُجَاهِدِينَ
X
പോരാളികളെ
عَلَى الْقَاعِدِينَ
X
വെറുതെ ഇരിക്കുന്നവരേക്കാള്‍
أَجْرًا
X
പ്രതിഫലത്താല്‍
عَظِيمًا
X
മഹത്തായ
﴿4:95﴾ وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذْ وُقِفُوا
X
അവര്‍ നിര്‍ത്തപ്പെടുമ്പോള്‍
عَلَى النَّارِ
X
നരകത്തിന്മേല്‍
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു(പറയും)
يَا لَيْتَنَا
X
ഞങ്ങള്‍ ആയിരുന്നുവെങ്കില്‍ എത്ര നന്നായേനെ
نُرَدُّ
X
ഞങ്ങള്‍ തിരിച്ചയക്കപ്പെടുക
وَلَا نُكَذِّبَ
X
എങ്കില്‍ ഞങ്ങള്‍ തള്ളിക്കളയാതിരിക്കും
بِآيَاتِ
X
തെളിവുകളെ
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
وَنَكُونَ
X
ഞങ്ങള്‍ ആയിത്തീരുകയും ചെയ്യും
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍പെട്ടവര്‍
﴿6:27﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
حَسْبُكَ اللَّهُ
X
നിനക്ക് അല്ലാഹു മതി
وَمَنِ
X
ആളുകള്‍ക്കും
اتَّبَعَكَ
X
അവര്‍ നിന്നെ പിന്‍പറ്റി
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ നിന്ന്
﴿8:64﴾ الَّذِينَ يَلْمِزُونَ
X
കുത്തുവാക്കു പറയുന്നവര്‍
الْمُطَّوِّعِينَ
X
സ്വമനസ്സാലെ ചെയ്യുന്നവരെ
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
فِي الصَّدَقَاتِ
X
ദാനധര്‍മങ്ങള്‍
وَالَّذِينَ لَا يَجِدُونَ
X
കണ്ടെത്താത്തവരേയും
إِلَّا جُهْدَهُمْ
X
സ്വന്തം അധ്വാനമല്ലാതെ
فَيَسْخَرُونَ
X
അങ്ങനെ അവര്‍ പരിഹസിക്കുന്നു
مِنْهُمْۙ
X
ആ സത്യവിശ്വാസികളെ
سَخِرَ اللَّهُ
X
അല്ലാഹു പരിഹസിച്ചിരിക്കുന്നു
مِنْهُمْ
X
അവരെയും
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿9:79﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اشْتَرَىٰ
X
വിലക്കു വാങ്ങിയിരിക്കുന്നു
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍നിന്ന്
أَنفُسَهُمْ
X
അവരുടെ ദേഹങ്ങളെ
وَأَمْوَالَهُم
X
അവരുടെ സമ്പത്തുകളെയും
بِأَنَّ لَهُمُ
X
അവര്‍ക്കുണ്ടെന്നതിനു പകരമായി
الْجَنَّةَۚ
X
സ്വര്‍ഗം
يُقَاتِلُونَ
X
അവര്‍ യുദ്ധം ചെയ്യുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَيَقْتُلُونَ
X
അങ്ങനെ അവര്‍ വധിക്കുന്നു
وَيُقْتَلُونَۖ
X
അവര്‍ വധിക്കപ്പെടുകയും ചെയ്യുന്നു
وَعْدًا
X
വാഗ്ദാനമാണിത്
عَلَيْهِ
X
തന്റെമേല്‍ ബാധ്യതയായിട്ടുള്ള
حَقًّا
X
സത്യനിഷ്ഠമായ
فِي التَّوْرَاةِ
X
തൗറാത്തില്‍
وَالْإِنجِيلِ
X
ഇഞ്ചീലിലും
وَالْقُرْآنِۚ
X
ഖുര്‍ആനിലും
وَمَنْ أَوْفَىٰ
X
പാലിക്കുന്നവന്‍ ആരുണ്ട്
بِعَهْدِهِ
X
തന്റെ കരാര്‍
مِنَ اللَّهِۚ
X
അല്ലാഹുവെക്കാള്‍
فَاسْتَبْشِرُوا
X
അതിനാല്‍ നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക
بِبَيْعِكُمُ
X
നിങ്ങളുടെ കച്ചവടത്തില്‍
الَّذِي بَايَعْتُم بِهِۚ
X
നിങ്ങള്‍ നടത്തിയ
وَذَٰلِكَ هُوَ
X
അത് തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:111﴾ قُلْ
X
നീ പറയൂ
يَا أَيُّهَا النَّاسُ
X
ജനങ്ങളേ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي شَكٍّ
X
സംശയത്തില്‍
مِّن دِينِي
X
എന്റെ ദീനിനെക്കുറിച്ച്
فَلَا أَعْبُدُ
X
എന്നാല്‍ ഞാന്‍ ആരാധിക്കുന്നില്ല
الَّذِينَ تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നവരെ
مِن دُونِ اللَّهِ
X
അല്ലാഹുവിനു പുറമെ
وَلَٰكِنْ
X
എന്നാല്‍
أَعْبُدُ
X
ഞാന്‍ ആരാധിക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
الَّذِي يَتَوَفَّاكُمْۖ
X
നിങ്ങളെ മരിപ്പിക്കുന്നവനായ
وَأُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَكُونَ
X
ഞാന്‍ ആകാന്‍
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿10:104﴾ فَلَوْ أَنَّ لَنَا
X
ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍
كَرَّةً
X
ഒരു തിരിച്ചുപോക്ക്
فَنَكُونَ
X
അപ്പോള്‍ ഉറപ്പായും ഞങ്ങള്‍ ഉള്‍പ്പെടുമായിരുന്നു
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿26:102﴾ فَافْتَحْ
X
അതിനാല്‍ നീ തീരുമാനിക്കുക
بَيْنِي
X
എന്റെ ഇടയില്‍
وَبَيْنَهُمْ
X
അവരുടെ ഇടയിലും
فَتْحًا
X
(നിര്‍ണായകമായ) ഒരു തീരുമാനം
وَنَجِّنِي
X
എന്നെ നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ
وَمَن مَّعِيَ
X
എന്റെ കൂടെയുള്ളവരെയും
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളായ
﴿26:118﴾ وَاخْفِضْ
X
നീ താഴ്ത്തിക്കൊടുക്കുക
جَنَاحَكَ
X
നിന്റെ ചിറക്
لِمَنِ اتَّبَعَكَ
X
നിന്നെ പിന്‍പറ്റിയവര്‍ക്ക്
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ നിന്ന്
﴿26:215﴾ وَأَصْبَحَ
X
ആയി
فُؤَادُ
X
മനസ്സ്
أُمِّ مُوسَىٰ
X
മൂസയുടെ മാതാവിന്റെ
فَارِغًاۖ
X
അന്യചിന്തകളില്‍ നിന്ന് ഒഴിവായത് (അസ്വസ്ഥം)
إِن كَادَتْ لَتُبْدِي بِهِ
X
അത് (അവന്റെ കാര്യം) അവള്‍ വെളിപ്പെടുത്തുമായിരുന്നു
لَوْلَا أَن رَّبَطْنَا
X
നാം ഉറപ്പിച്ചുനിര്‍ത്തിയിരുന്നില്ലെങ്കില്‍
عَلَىٰ قَلْبِهَا
X
അവളുടെ മനസ്സിനെ
لِتَكُونَ
X
(നാം അങ്ങനെ ചെയ്തത്) അവള്‍ ആവാന്‍ വേണ്ടിയാണ്
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍പെട്ടവള്‍
﴿28:10﴾ وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
أَن تُصِيبَهُم
X
അവരെ ബാധിക്കുന്നു എന്നത്
مُّصِيبَةٌ
X
വല്ല വിപത്തും
بِمَا قَدَّمَتْ
X
നേരത്തെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി
أَيْدِيهِمْ
X
തങ്ങളുടെതന്നെ കൈകള്‍
فَيَقُولُوا
X
അവര്‍ പറയുകയും ചെയ്യും
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَوْلَا أَرْسَلْتَ
X
നിനക്ക് നിയോഗിച്ചുകൂടായിരുന്നോ
إِلَيْنَا
X
ഞങ്ങളിലേക്ക്
رَسُولًا
X
ഒരു ദൂതനെ
فَنَتَّبِعَ
X
എങ്കില്‍ ഞങ്ങള്‍ പിന്‍പറ്റും (പിന്‍പറ്റുമായിരുന്നു)
آيَاتِكَ
X
നിന്റെ കല്‍പനകള്‍
وَنَكُونَ
X
ഞങ്ങള്‍ ആവുകയും ചെയ്യും (ചെയ്യുമായിരുന്നു)
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿28:47﴾ النَّبِيُّ
X
പ്രവാചകന്‍
أَوْلَىٰ
X
ഉറ്റവനാണ്
بِالْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
مِنْ أَنفُسِهِمْۖ
X
സ്വന്തത്തേക്കാള്‍
وَأَزْوَاجُهُ
X
അദ്ദേഹത്തിന്റെ പത്നിമാര്‍
أُمَّهَاتُهُمْۗ
X
അവരുടെ മാതാക്കളുമാണ്
وَأُولُو الْأَرْحَامِ
X
രക്തബന്ധുക്കള്‍
بَعْضُهُمْ أَوْلَىٰ بِبَعْضٍ
X
പരസ്പരം കൂടുതല്‍ അടുപ്പമുള്ളവരാണ്
فِي كِتَابِ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച്
مِنَ الْمُؤْمِنِينَ
X
മറ്റുവിശ്വാസികളെക്കാളും
وَالْمُهَاجِرِينَ
X
മുഹാജിറുകളെക്കാളും
إِلَّا أَن تَفْعَلُوا
X
നിങ്ങള്‍ ചെയ്യുന്നതൊഴികെ
إِلَىٰ أَوْلِيَائِكُم
X
നിങ്ങളുടെ മിത്രങ്ങളോട്
مَّعْرُوفًاۚ
X
വല്ല നന്മയും
كَانَ ذَٰلِكَ
X
ഈ വിധിയാണ്
فِي الْكِتَابِ
X
വേദപുസ്തകത്തില്‍
مَسْطُورًا
X
രേഖപ്പെടുത്തപ്പെട്ടത്
﴿33:6﴾ وَإِن
X
എങ്കില്‍, .....യാല്‍
طَائِفَتَانِ
X
രണ്ടുവിഭാഗം
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളിലെ
اقْتَتَلُوا
X
അവര്‍ പരസ്പരം ഏറ്റുമുട്ടി...
فَأَصْلِحُوا
X
നിങ്ങള്‍ സന്ധിയുണ്ടാക്കുക
بَيْنَهُمَاۖ
X
അവര്‍ക്കിടയില്‍
فَإِن بَغَتْ
X
പിന്നെ അതിക്രമം കാട്ടിയാല്‍
إِحْدَاهُمَا
X
അവരില്‍ ഒരു വിഭാഗം
عَلَى الْأُخْرَىٰ
X
മറുവിഭാഗത്തിനെതിരെ
فَقَاتِلُوا
X
അപ്പോള്‍ നിങ്ങള്‍ യുദ്ധം ചെയ്യുക
الَّتِي تَبْغِي
X
അതിക്രമം കാണിക്കുന്നവരോട്
حَتَّىٰ تَفِيءَ
X
അവര്‍ മടങ്ങിവരുംവരെ
إِلَىٰ أَمْرِ اللَّهِۚ
X
അല്ലാഹുവിന്റെ കല്‍പനയിലേക്ക്
فَإِن فَاءَتْ
X
അവര്‍ മടങ്ങിവന്നാല്‍
فَأَصْلِحُوا
X
നിങ്ങള്‍ സന്ധിയുണ്ടാക്കുക
بَيْنَهُمَا
X
അവര്‍ക്കിടയില്‍
بِالْعَدْلِ
X
നീതിപൂര്‍വം
وَأَقْسِطُواۖ
X
നിങ്ങള്‍ നീതി പാലിക്കുക
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُقْسِطِينَ
X
നീതി പാലിക്കുന്നവരെ
﴿49:9﴾ فَأَخْرَجْنَا
X
അങ്ങനെ നാം പുറത്തുകൊണ്ടുവന്നു
مَن كَانَ فِيهَا
X
അവിടെയുണ്ടായിരുന്നവരെ
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍നിന്ന്
﴿51:35﴾