Repeated Words in Quran

< >
Total Found : 4
وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن
X
ചിലര്‍
يَقُولُ
X
അവര്‍ പറയുന്നു
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَبِالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَمَا هُم
X
അവരല്ല
بِمُؤْمِنِينَ
X
യഥാര്‍ത്ഥ വിശ്വാസികള്‍
﴿2:8﴾ سَيَقُولُ
X
പറയുന്നു
السُّفَهَاءُ
X
വിഡ്ഢികള്‍
مِنَ النَّاسِ
X
ജനങ്ങളില്‍പെട്ട
مَا
X
എന്താണ്
وَلَّاهُمْ
X
അവരെ തിരിച്ചത്
عَن قِبْلَتِهِمُ
X
അവരുടെ ഖിബ്‌ലയില്‍ നിന്ന്
الَّتِي كَانُوا عَلَيْهَاۚ
X
അവര്‍ തിരിഞ്ഞുനിന്നിരുന്ന
قُل
X
പറയുക
لِّلَّهِ
X
അല്ലാഹുവിനാണ്
الْمَشْرِقُ
X
കിഴക്ക്
وَالْمَغْرِبُۚ
X
പടിഞ്ഞാറും
يَهْدِي
X
അവന്‍ വഴി കാട്ടുന്നു
مَن يَشَاءُ
X
അവനുദ്ദേശിക്കുന്നവരെ
إِلَىٰ صِرَاطٍ
X
മാര്‍ഗത്തിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:142﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَتَّخِذُ
X
സ്വീകരിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹു അല്ലാത്തവരെ
أَندَادًا
X
സമന്മാരായി
يُحِبُّونَهُمْ
X
അവര്‍ അവയെ സ്നേഹിക്കുന്നു
كَحُبِّ اللَّهِۖ
X
അല്ലാഹുവിനെ സ്നേഹിക്കും പോലെ
وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
أَشَدُّ
X
അതിശക്തമായ
حُبًّا
X
സ്നേഹം
لِّلَّهِۗ
X
അല്ലാഹുവോട്
وَلَوْ يَرَى
X
കാണുകയാണങ്കില്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
إِذْ يَرَوْنَ
X
കണ്ടുമുട്ടുന്ന സന്ദര്‍ഭം
الْعَذَابَ
X
ശിക്ഷയെ
أَنَّ الْقُوَّةَ
X
തീര്‍ച്ചയായും ശക്തി
لِلَّهِ
X
അല്ലാഹുവിന്നാണ്
جَمِيعًا
X
എല്ലാം
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു ആണെന്നും
شَدِيدُ
X
കഠിനമായവന്‍
الْعَذَابِ
X
ശിക്ഷയില്‍
﴿2:165﴾ فَإِذَا قَضَيْتُم
X
നിങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍
مَّنَاسِكَكُمْ
X
നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍
فَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക
كَذِكْرِكُمْ
X
നിങ്ങള്‍ ഓര്‍ത്തിരുന്ന പോലെ
آبَاءَكُمْ
X
നിങ്ങളുടെ പിതാക്കളെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായി
ذِكْرًاۗ
X
സ്മരിക്കുന്നതില്‍
فَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَقُولُ
X
പ്രാര്‍ത്ഥിക്കുന്നവര്‍
رَبَّنَا
X
ഞങ്ങളുടെ രക്ഷിതാവേ
آتِنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
فِي الدُّنْيَا
X
ഐഹികജീവിതത്തില്‍
وَمَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്ത്
مِنْ خَلَاقٍ
X
ഒരംശവും
﴿2:200﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يُعْجِبُكَ
X
താങ്കളെ കൗതുകപ്പെടുത്തുന്നവര്‍
قَوْلُهُ
X
അവന്റെ സംസാരം
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതകാര്യത്തില്‍
وَيُشْهِدُ
X
സാക്ഷി നിര്‍ത്തും
اللَّهَ
X
അല്ലാഹുവിനെ
عَلَىٰ مَا فِي قَلْبِهِ
X
തന്റെ മനസ്സിലുള്ളതിന്
وَهُوَ
X
അവന്‍
أَلَدُّ
X
കടുത്തവനാണ്
الْخِصَامِ
X
തര്‍ക്കത്തില്‍
﴿2:204﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَشْرِي
X
വില്‍ക്കുന്നവന്‍
نَفْسَهُ
X
തന്നെതന്നെ
ابْتِغَاءَ
X
കൊതിച്ചുകൊണ്ട്
مَرْضَاتِ
X
അല്ലാഹുവിന്റെ തൃപ്തി
اللَّهِۗ
X
അല്ലാഹു
وَاللَّهُ رَءُوفٌ
X
ഏറ്റം കൃപയുള്ളവനാണ്
بِالْعِبَادِ
X
തന്റെ ദാസന്മാരോട്
﴿2:207﴾ إِنَّ
X
നിശ്ചയം
الَّذِينَ يَكْفُرُونَ
X
നിഷേധിക്കുന്നവര്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
بِغَيْرِ
X
കൂടാതെ
حَقٍّ
X
ന്യായം
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
الَّذِينَ يَأْمُرُونَ
X
കല്‍പിക്കുന്നവരെ
بِالْقِسْطِ
X
നീതി(പാലിക്കാന്‍)
مِنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
فَبَشِّرْهُم
X
അവരെ സുവാര്‍ത്ത അറിയിക്കുക
بِعَذَابٍ
X
ശിക്ഷയെക്കുറിച്ച്
أَلِيمٍ
X
വേദനാജനകമായ
﴿3:21﴾ يَسْتَخْفُونَ
X
അവര്‍ മറച്ചുവെക്കുന്നു
مِنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
وَلَا يَسْتَخْفُونَ
X
അവര്‍ മറച്ചുവെക്കുകയില്ല, അവര്‍ക്ക് മറക്കാനാവില്ല
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
وَهُوَ مَعَهُمْ
X
അവന്‍ അവരോടൊപ്പമുണ്ട്
إِذْ يُبَيِّتُونَ
X
അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തുമ്പോള്‍
مَا لَا يَرْضَىٰ
X
അവന്‍ ഇഷ്ടപ്പെടാത്തത്
مِنَ الْقَوْلِۚ
X
വാക്കുകളില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതൊക്കെ
مُحِيطًا
X
വലയം ചെയ്തവന്‍, സൂക്ഷ്മമായ അറിയുന്നവന്‍
﴿4:108﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
بَلِّغْ
X
നീ എത്തിച്ചുകൊടുക്കുക
مَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَۖ
X
നിന്റെ നാഥനില്‍നിന്ന്
وَإِن لَّمْ تَفْعَلْ
X
അങ്ങനെ നീ ചെയ്യുന്നില്ലെങ്കില്‍
فَمَا بَلَّغْتَ
X
നീ നിറവേറ്റിയിട്ടില്ല
رِسَالَتَهُۚ
X
അവന്റെ ദൗത്യം
وَاللَّهُ يَعْصِمُكَ
X
അല്ലാഹു നിന്നെ രക്ഷിക്കും
مِنَ النَّاسِۗ
X
ജനങ്ങളില്‍നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿5:67﴾ وَإِذْ
X
സന്ദര്‍ഭവും
زَيَّنَ
X
ചേതോഹരമായി തോന്നിപ്പിച്ചു
لَهُمُ
X
അവര്‍ക്ക്
الشَّيْطَانُ
X
പിശാച്
أَعْمَالَهُمْ
X
അവരുടെ ചെയ്തികള്‍
وَقَالَ
X
അവന്‍ പറയുകയും ചെയ്തു
لَا
X
ഇല്ല
غَالِبَ
X
ജയിക്കുന്നവരായി
لَكُمُ
X
നിങ്ങളെ
الْيَوْمَ
X
ഇന്ന്
مِنَ النَّاسِ
X
ജനങ്ങളില്‍
وَإِنِّي
X
ഉറപ്പായും ഞാന്‍
جَارٌ
X
രക്ഷകന്‍
لَّكُمْۖ
X
നിങ്ങളുടെ
فَلَمَّا تَرَاءَتِ
X
അങ്ങനെ കണ്ടുമുട്ടിയപ്പോള്‍
الْفِئَتَانِ
X
ഇരുപക്ഷവും
نَكَصَ عَلَىٰ عَقِبَيْهِ
X
അവന്‍ പിന്‍മാറി
وَقَالَ
X
പറയുകയും ചെയ്തു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
بَرِيءٌ
X
ഒരു ബന്ധവുമില്ലാത്തവനാണ്
مِّنكُمْ
X
നിങ്ങളുമായി
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَرَىٰ
X
ഞാന്‍ കാണുന്നു
مَا لَا تَرَوْنَ
X
നിങ്ങള്‍ കാണാത്തത്
إِنِّي
X
നിശ്ചയമായും ഞാന്‍
أَخَافُ اللَّهَۚ
X
ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു
وَاللَّهُ
X
അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
﴿8:48﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يُجَادِلُ
X
തര്‍ക്കിക്കുന്നവര്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
بِغَيْرِ عِلْمٍ
X
ഒരറിവും ഇല്ലാതെ
وَيَتَّبِعُ
X
അവന്‍ അനുഗമിക്കും
كُلَّ شَيْطَانٍ
X
എല്ലാ ചെകുത്താന്‍മാരേയും
مَّرِيدٍ
X
ധിക്കാരിയായ
﴿22:3﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يُجَادِلُ
X
തര്‍ക്കിക്കുന്നവര്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
بِغَيْرِ عِلْمٍ
X
ഒരറിവും കൂടാതെ
وَلَا هُدًى
X
ഒരു മാര്‍ഗ്ഗദര്‍ശനവും ഇല്ലാതെ
وَلَا كِتَابٍ
X
ഒരു വേദഗ്രന്ഥവുമില്ലാതെ
مُّنِيرٍ
X
വെളിച്ചം നല്‍കുന്ന
﴿22:8﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَعْبُدُ اللَّهَ
X
അല്ലാഹുവിന് വഴിപ്പെടുന്നവര്‍
عَلَىٰ حَرْفٍۖ
X
ഒരു തെല്ലില്‍ നിന്ന്
فَإِنْ أَصَابَهُ
X
അവന് ലഭിച്ചാല്‍
خَيْرٌ
X
ഗുണം
اطْمَأَنَّ
X
അവന്‍ സമാധാനിക്കും
بِهِۖ
X
അത് കൊണ്ട്
وَإِنْ أَصَابَتْهُ
X
അവനെ ബാധിച്ചാല്‍
فِتْنَةٌ
X
ബുദ്ധിമുട്ട്
انقَلَبَ
X
തിരിഞ്ഞുകളയും
عَلَىٰ وَجْهِهِ
X
അവന്റെ പാട്ടിലേക്ക്
خَسِرَ
X
അവന് നഷ്ടപ്പെട്ടു
الدُّنْيَا
X
ഇഹലോകം
وَالْآخِرَةَۚ
X
പരലോകവും
ذَٰلِكَ
X
അത്
هُوَ
X
അത് തന്നെയാകുന്നു
الْخُسْرَانُ
X
നഷ്ടം
الْمُبِينُ
X
വ്യക്തമായ
﴿22:11﴾ اللَّهُ
X
അല്ലാഹു
يَصْطَفِي
X
തെരഞ്ഞെടുക്കുന്നു
مِنَ الْمَلَائِكَةِ
X
മലക്കുകളില്‍ നിന്ന്
رُسُلًا
X
ചില ദൂതന്മാരെ
وَمِنَ النَّاسِۚ
X
മനുഷ്യരില്‍ നിന്നും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
بَصِيرٌ
X
കാണുന്നവനും
﴿22:75﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَقُولُ
X
പറയുന്നവര്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
فَإِذَا أُوذِيَ
X
എന്നാല്‍ അവര്‍ മര്‍ദ്ദിക്കപ്പെട്ടാല്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യ(മാര്‍ഗ)ത്തില്‍
جَعَلَ
X
അവര്‍ കണക്കാക്കും
فِتْنَةَ النَّاسِ
X
ജനങ്ങളുടെ പീഡനത്തെ
كَعَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ പോലെ
وَلَئِن جَاءَ
X
വന്നുവെങ്കില്‍
نَصْرٌ
X
വല്ല സഹായവും
مِّن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
لَيَقُولُنَّ
X
(വിശ്വാസികളോട്) അവര്‍ പറയുക തന്നെ ചെയ്യും
إِنَّا كُنَّا
X
തീര്‍ച്ചയായും ഞങ്ങള്‍ ഉണ്ടായിരുന്നല്ലോ
مَعَكُمْۚ
X
നിങ്ങളോടൊപ്പം
أَوَلَيْسَ اللَّهُ
X
അല്ലാഹു അല്ലയോ
بِأَعْلَمَ
X
നന്നായി അറിയുന്നവന്‍
بِمَا فِي صُدُورِ
X
മനസ്സുകളിലുള്ളത്
الْعَالَمِينَ
X
ലോകരുടെ
﴿29:10﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن
X
ചിലര്‍
يَشْتَرِي
X
(വിലക്കു) വാങ്ങുന്ന
لَهْوَ الْحَدِيثِ
X
വിനോദവാക്കുകള്‍
لِيُضِلَّ
X
(ആളുകളെ) തെറ്റിക്കാന്‍ വേണ്ടി
عَن سَبِيلِ
X
മാര്‍ഗത്തില്‍ നിന്ന്
اللَّهِ
X
അല്ലാഹുവിന്റെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍ
X
ഒരു വിവരവും
وَيَتَّخِذَهَا
X
അതിനെ ആക്കുവാനും
هُزُوًاۚ
X
പരിഹാസ്യം
أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿31:6﴾ أَلَمْ تَرَوْا
X
നിങ്ങള്‍ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
سَخَّرَ
X
അധീനമാക്കി, വിധേയമാക്കി (എന്ന്)
لَكُم
X
നിങ്ങള്‍ക്ക്
مَّا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
وَأَسْبَغَ
X
അവന്‍ വിശാലമാക്കുകയും ചെയ്തു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
نِعَمَهُ
X
അനുഗ്രഹങ്ങള്‍
ظَاهِرَةً
X
വ്യക്തമായ നിലയില്‍, പ്രത്യക്ഷമായിട്ട്
وَبَاطِنَةًۗ
X
മറഞ്ഞ നിലയിലും, പരോക്ഷമായിട്ടും
وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن
X
ചിലര്‍
يُجَادِلُ
X
തര്‍ക്കിക്കുന്ന
فِي اللَّهِ
X
അല്ലാഹുവി(ന്റെ കാര്യത്തി)ല്‍
بِغَيْرِ عِلْمٍ
X
ഒരറിവും ഇല്ലാതെ
وَلَا هُدًى
X
ഒരു മാര്‍ഗദര്‍ശനവുമില്ലാതെ
وَلَا كِتَابٍ
X
ഒരു ഗ്രന്ഥവുമില്ലാതെ
مُّنِيرٍ
X
വെളിച്ചമേകുന്ന, പ്രകാശം നല്‍കുന്ന
﴿31:20﴾ وَمِنَ النَّاسِ
X
മനുഷ്യരിലുണ്ട്
وَالدَّوَابِّ
X
മൃഗങ്ങളിലും
وَالْأَنْعَامِ
X
കന്നുകാലികളിലും
مُخْتَلِفٌ
X
വ്യത്യങ്ങളാകുന്നു
أَلْوَانُهُ
X
അവയുടെ നിറങ്ങള്‍
كَذَٰلِكَۗ
X
അപ്രകാരം
إِنَّمَا
X
മാത്രമാണ്
يَخْشَى
X
ഭയപ്പെടുന്നു
اللَّهَ
X
അല്ലാഹുവിനെ
مِنْ عِبَادِهِ
X
തന്റെ ദാസന്മാരില്‍
الْعُلَمَاءُۗ
X
അറിവുള്ളവര്‍ (മാത്രമാണ്)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
غَفُورٌ
X
ഏറെ പൊറുക്കുന്നവനും
﴿35:28﴾