Repeated Words in Quran

< >
Total Found : 26
وَلَن تَرْضَىٰ
X
ഒരിക്കലും തൃപ്തിപ്പെടുകയില്ല
عَنكَ
X
നിന്നെ സംബന്ധിച്ച്
الْيَهُودُ
X
ജൂതര്‍
وَلَا النَّصَارَىٰ
X
ക്രൈസ്തവരും ഇല്ല
حَتَّىٰ تَتَّبِعَ
X
നീ പിന്‍പറ്റുന്നതുവരെ
مِلَّتَهُمْۗ
X
അവരുടെ മാര്‍ഗത്തെ
قُلْ
X
നീ പറയുക
إِنَّ هُدَى اللَّهِ
X
നിസ്സംശയം ദൈവിക മാര്‍ഗദര്‍ശനം
هُوَ الْهُدَىٰۗ
X
അതത്രെ നേരായ മാര്‍ഗദര്‍ശനം
وَلَئِنِ اتَّبَعْتَ
X
നീ പിന്‍പറ്റിയാല്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
بَعْدَ الَّذِي جَاءَكَ
X
നിനക്ക് വന്നുകിട്ടിയശേഷം
مِنَ الْعِلْمِۙ
X
യഥാര്‍ത്ഥ ജ്ഞാനത്തില്‍നിന്ന്
مَا لَكَ
X
നിനക്കില്ല, നിനക്കുണ്ടാവുകയില്ല
مِنَ اللَّهِ
X
അല്ലാഹുവി(ന്റെ നടപടിയി)ല്‍ നിന്ന്
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿2:120﴾ صِبْغَةَ اللَّهِۖ
X
അല്ലാഹുവിന്റെ വര്‍ണം (സ്വീകരിക്കുവിന്‍)
وَمَنْ
X
ആരുണ്ട്
أَحْسَنُ
X
വിശിഷ്ടമായവന്‍
مِنَ اللَّهِ
X
അല്ലാഹുവിനെക്കാള്‍
صِبْغَةًۖ
X
വര്‍ണത്താല്‍
وَنَحْنُ
X
ഞങ്ങളാവട്ടെ
لَهُ
X
അവന്
عَابِدُونَ
X
വഴിപ്പെടുന്നവരാകുന്നു
﴿2:138﴾ أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
إِنَّ إِبْرَاهِيمَ
X
നിശ്ചയം ഇബ്റാഹീം
وَإِسْمَاعِيلَ
X
ഇസ്മാഈലും
وَإِسْحَاقَ
X
ഇസ്ഹാഖും
وَيَعْقُوبَ
X
യഅ്ഖൂബും
وَالْأَسْبَاطَ
X
സന്താനങ്ങളും
كَانُوا
X
അവര്‍ ആയിരുന്നെന്ന്
هُودًا
X
ജൂതര്‍
أَوْ نَصَارَىٰۗ
X
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
قُلْ
X
പറയുക
أَأَنتُمْ
X
നിങ്ങളാണോ
أَعْلَمُ
X
ഏറ്റം നന്നായറിയുന്നത്
أَمِ
X
അതല്ല
اللَّهُۗ
X
അല്ലാഹുവോ
وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
كَتَمَ
X
അവന്‍ മറച്ചുവെച്ചു
شَهَادَةً
X
സാക്ഷ്യം
عِندَهُ
X
തന്റെ വശമുള്ള
مِنَ اللَّهِۗ
X
അല്ലാഹുവില്‍നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿2:140﴾ لَّا يَتَّخِذِ
X
ആക്കിവെക്കരുത്, സ്വീകരിക്കരുത്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
രക്ഷാധികാരികള്‍
مِن دُونِ
X
കൂടാതെ
الْمُؤْمِنِينَۖ
X
സത്യവിശ്വാസികളെ
وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നുവെങ്കില്‍
ذَٰلِكَ
X
അങ്ങനെ
فَلَيْسَ
X
അവന് ഇല്ല
مِنَ اللَّهِ
X
അല്ലാഹുവുമായി
فِي شَيْءٍ
X
ഒരു ബന്ധവും
إِلَّا أَن تَتَّقُوا
X
നിങ്ങള്‍ കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍
مِنْهُمْ
X
അവരുമായി
تُقَاةًۗ
X
കരുതല്‍ നടപടിയായി
وَيُحَذِّرُكُمُ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
X
അല്ലാഹു
نَفْسَهُۗ
X
അവനെപ്പറ്റി
وَإِلَى اللَّهِ
X
അല്ലാഹുവിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿3:28﴾ ذَٰلِكَ
X
അത്
الْفَضْلُ
X
അനുഗ്രഹം(തന്നെ)
مِنَ اللَّهِۚ
X
അല്ലാഹുവില്‍ നിന്നുള്ള
وَكَفَىٰ بِاللَّهِ
X
അല്ലാഹുതന്നെ മതി
عَلِيمًا
X
എല്ലാം അറിയുന്നവനായി
﴿4:70﴾ مَّا أَصَابَكَ
X
നിന്നെ ബാധിച്ച
مِنْ حَسَنَةٍ
X
ഏത് നന്മയും
فَمِنَ اللَّهِۖ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
وَمَا أَصَابَكَ
X
നിന്നെ ബാധിച്ച
مِن سَيِّئَةٍ
X
ഏത് തിന്മയും
فَمِن نَّفْسِكَۚ
X
അത് നിന്നില്‍ നിന്നുള്ളതാണ്
وَأَرْسَلْنَاكَ
X
നാം നിന്നെ അയച്ചിരിക്കുന്നു
لِلنَّاسِ
X
മനുഷ്യര്‍ക്ക് വേണ്ടിയുള്ള
رَسُولًاۚ
X
ദൂതനായി
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹു (തന്നെ)
شَهِيدًا
X
സാക്ഷിയായി
﴿4:79﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۚ
X
അവനല്ലാതെ
لَيَجْمَعَنَّكُمْ
X
തീര്‍ച്ചയായും അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിത്തെഴുന്നേല്‍പ് നാളി(ലേക്ക്)ല്‍
لَا رَيْبَ فِيهِۗ
X
അതില്‍ സംശയമില്ല
وَمَنْ
X
ആരുണ്ട്
أَصْدَقُ
X
ഏറ്റം സത്യം പറയുന്നവന്‍
مِنَ اللَّهِ
X
അല്ലാഹുവിനേക്കാള്‍
حَدِيثًا
X
വര്‍ത്തമാനങ്ങളില്‍
﴿4:87﴾ وَلَا تَهِنُوا
X
നിങ്ങള്‍ ദുര്‍ബലരാവരുത്
فِي ابْتِغَاءِ
X
തേടുന്നതില്‍ (തേടിപ്പിടിക്കുന്നതില്‍)
الْقَوْمِۖ
X
ശത്രുജനതയെ
إِن تَكُونُوا
X
നിങ്ങളാകുന്നുവെങ്കില്‍
تَأْلَمُونَ
X
നിങ്ങള്‍ വേദനിക്കുന്നു
فَإِنَّهُمْ
X
നിശ്ചയം അവരും
يَأْلَمُونَ
X
വേദനിക്കുന്നു
كَمَا تَأْلَمُونَۖ
X
നിങ്ങള്‍ വേദനിക്കുന്നത് പോലെ
وَتَرْجُونَ
X
നിങ്ങള്‍ പ്രതീക്ഷിക്കുന്നു
مِنَ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَا يَرْجُونَۗ
X
അവര്‍ പ്രതീക്ഷിക്കാത്തത്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാനും
﴿4:104﴾ يَسْتَخْفُونَ
X
അവര്‍ മറച്ചുവെക്കുന്നു
مِنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
وَلَا يَسْتَخْفُونَ
X
അവര്‍ മറച്ചുവെക്കുകയില്ല, അവര്‍ക്ക് മറക്കാനാവില്ല
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
وَهُوَ مَعَهُمْ
X
അവന്‍ അവരോടൊപ്പമുണ്ട്
إِذْ يُبَيِّتُونَ
X
അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തുമ്പോള്‍
مَا لَا يَرْضَىٰ
X
അവന്‍ ഇഷ്ടപ്പെടാത്തത്
مِنَ الْقَوْلِۚ
X
വാക്കുകളില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതൊക്കെ
مُحِيطًا
X
വലയം ചെയ്തവന്‍, സൂക്ഷ്മമായ അറിയുന്നവന്‍
﴿4:108﴾ وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
سَنُدْخِلُهُمْ
X
വഴിയെ നാം അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
ആരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു (ഒഴുകുന്ന)
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അതില്‍
أَبَدًاۖ
X
എന്നെന്നും
وَعْدَ اللَّهِ
X
അല്ലാഹുവിന്റെ വാഗ്ദാനം
حَقًّاۚ
X
സത്യമായ
وَمَنْ
X
ആരുണ്ട്
أَصْدَقُ
X
ഏറെ സത്യവാനായി
مِنَ اللَّهِ
X
അല്ലാഹുവിനേക്കാള്‍
قِيلًا
X
വചനത്താല്‍
﴿4:122﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
هُوَ
X
അവന്‍
الْمَسِيحُ ابْنُ مَرْيَمَۚ
X
മര്‍യമിന്റെ മകനായ മസീഹ് ആണെന്ന്
قُلْ
X
നീ പറയുക(ചോദിക്കുക)
فَمَن
X
ആര്?
يَمْلِكُ
X
തടുക്കും
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് (ഉള്ള ശിക്ഷയില്‍നിന്ന്)
شَيْئًا
X
വല്ലതിനെയും
إِنْ أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
أَن يُهْلِكَ
X
അവന്‍ നശിപ്പിക്കാന്‍
الْمَسِيحَ ابْنَ مَرْيَمَ
X
മര്‍യമിന്റെ മകനായ മസീഹിനെ
وَأُمَّهُ
X
അദ്ദേഹത്തിന്റെ മാതാവിനെയും
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരെയും
جَمِيعًاۗ
X
മുഴുവനുമായി
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ السَّمَاوَاتِ
X
ആകാശങ്ങളുടെ ആധിപത്യം
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۚ
X
അവരണ്ടിന്നുമിടയിലുള്ളവയുടെയും
يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇച്ഛിക്കുന്നത്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:17﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
لَا يَحْزُنكَ
X
താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
X
സത്വരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
فِي الْكُفْرِ
X
സത്യനിഷേധ മാര്‍ഗത്തില്‍
مِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍പെട്ട
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
بِأَفْوَاهِهِمْ
X
അവരുടെ വായകള്‍കൊണ്ട്
وَلَمْ تُؤْمِن
X
എന്നാല്‍ വിശ്വസിച്ചിട്ടില്ല
قُلُوبُهُمْۛ
X
അവരുടെ ഹൃദയങ്ങള്‍
وَمِنَ الَّذِينَ هَادُواۛ
X
യഹൂദരില്‍പെട്ടവരും
سَمَّاعُونَ
X
(അവര്‍) കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
X
കള്ളത്തിന്
سَمَّاعُونَ
X
കാതോര്‍ക്കുന്നവരും
لِقَوْمٍ آخَرِينَ
X
മറ്റു ആളുകള്‍ക്കുവേണ്ടി
لَمْ يَأْتُوكَۖ
X
അവര്‍ നിന്റെയടുത്ത് വന്നിട്ടില്ല
يُحَرِّفُونَ
X
അവര്‍ മാറ്റി മറിക്കുന്നു
الْكَلِمَ
X
വേദവാക്യങ്ങളെ
مِن بَعْدِ مَوَاضِعِهِۖ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
يَقُولُونَ
X
അവര്‍ പറയുന്നു
إِنْ أُوتِيتُمْ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടാല്‍
هَٰذَا
X
ഇത്
فَخُذُوهُ
X
നിങ്ങളത് സ്വീകരിക്കുക
وَإِن لَّمْ تُؤْتَوْهُ
X
അത് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നില്ലെങ്കില്‍
فَاحْذَرُواۚ
X
അപ്പോള്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക(നിരസിക്കുക)
وَمَن
X
ആരെയെങ്കിലും
يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
فِتْنَتَهُ
X
അവനെ നാശത്തിലകപ്പെടുത്താന്‍
فَلَن تَمْلِكَ
X
നേടിയെടുക്കാന്‍ നിനക്കാവില്ല
لَهُ
X
അയാള്‍ക്കുവേണ്ടി
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
شَيْئًاۚ
X
യാതൊന്നും
أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു കൂട്ടരാകുന്നു
لَمْ يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിട്ടില്ല
أَن يُطَهِّرَ
X
ശുദ്ധീകരിക്കാന്‍
قُلُوبَهُمْۚ
X
അവരുടെ മനസ്സുകളെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഇഹലോകത്ത്
خِزْيٌۖ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ടായിരിക്കും
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ
﴿5:41﴾ أَفَحُكْمَ
X
വിധിയെയാണോ
الْجَاهِلِيَّةِ
X
അനിസ്‌ലാമിക വ്യവസ്ഥയുടെ
يَبْغُونَۚ
X
അവരാഗ്രഹിക്കുന്നത്
وَمَنْ
X
ആരുണ്ട്?
أَحْسَنُ
X
ഏറ്റവും നല്ലവനായി
مِنَ اللَّهِ
X
അല്ലാഹുവെക്കാള്‍
حُكْمًا
X
വിധിക്കുന്നതില്‍
لِّقَوْمٍ
X
ജനതയ്ക്ക്
يُوقِنُونَ
X
അവര്‍ അടിയുറച്ചു വിശ്വസിക്കുന്നു(വിശ്വസിക്കുന്ന)
﴿5:50﴾ أُبَلِّغُكُمْ
X
ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തരുന്നു
رِسَالَاتِ
X
സന്ദേശങ്ങള്‍
رَبِّي
X
എന്റെ നാഥന്റെ
وَأَنصَحُ
X
ഞാന്‍ നന്‍മ കൊതിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
وَأَعْلَمُ
X
ഞാനറിയുന്നു
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿7:62﴾ أَفَمَنْ أَسَّسَ
X
സ്ഥാപിച്ചവനാണോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ تَقْوَىٰ
X
ഭക്തിയിന്മേല്‍
مِنَ اللَّهِ
X
അല്ലാഹുവോടുള്ള
وَرِضْوَانٍ
X
പ്രീതിയിലും
خَيْرٌ
X
ഉത്തമന്‍
أَم مَّنْ أَسَّسَ
X
അതോ സ്ഥാപിച്ചവനോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ شَفَا
X
വക്കില്‍
جُرُفٍ
X
മണല്‍ത്തട്ടിന്റെ
هَارٍ
X
പൊളിഞ്ഞുവീഴാന്‍ പോകുന്ന
فَانْهَارَ
X
അങ്ങനെ അത് തകര്‍ന്ന് വീണു
بِهِ
X
അവനെയും കൊണ്ട്
فِي نَارِ جَهَنَّمَۗ
X
നരകത്തീയില്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿9:109﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اشْتَرَىٰ
X
വിലക്കു വാങ്ങിയിരിക്കുന്നു
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍നിന്ന്
أَنفُسَهُمْ
X
അവരുടെ ദേഹങ്ങളെ
وَأَمْوَالَهُم
X
അവരുടെ സമ്പത്തുകളെയും
بِأَنَّ لَهُمُ
X
അവര്‍ക്കുണ്ടെന്നതിനു പകരമായി
الْجَنَّةَۚ
X
സ്വര്‍ഗം
يُقَاتِلُونَ
X
അവര്‍ യുദ്ധം ചെയ്യുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَيَقْتُلُونَ
X
അങ്ങനെ അവര്‍ വധിക്കുന്നു
وَيُقْتَلُونَۖ
X
അവര്‍ വധിക്കപ്പെടുകയും ചെയ്യുന്നു
وَعْدًا
X
വാഗ്ദാനമാണിത്
عَلَيْهِ
X
തന്റെമേല്‍ ബാധ്യതയായിട്ടുള്ള
حَقًّا
X
സത്യനിഷ്ഠമായ
فِي التَّوْرَاةِ
X
തൗറാത്തില്‍
وَالْإِنجِيلِ
X
ഇഞ്ചീലിലും
وَالْقُرْآنِۚ
X
ഖുര്‍ആനിലും
وَمَنْ أَوْفَىٰ
X
പാലിക്കുന്നവന്‍ ആരുണ്ട്
بِعَهْدِهِ
X
തന്റെ കരാര്‍
مِنَ اللَّهِۚ
X
അല്ലാഹുവെക്കാള്‍
فَاسْتَبْشِرُوا
X
അതിനാല്‍ നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക
بِبَيْعِكُمُ
X
നിങ്ങളുടെ കച്ചവടത്തില്‍
الَّذِي بَايَعْتُم بِهِۚ
X
നിങ്ങള്‍ നടത്തിയ
وَذَٰلِكَ هُوَ
X
അത് തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:111﴾ وَعَلَى الثَّلَاثَةِ
X
മൂന്നാളുകള്‍ക്കും (അവന്‍ മാപ്പേകിയിരിക്കുന്നു)
الَّذِينَ خُلِّفُوا
X
തീരുമാനം മാറ്റിവെക്കപ്പെട്ട
حَتَّىٰ إِذَا ضَاقَتْ
X
അങ്ങനെ ഇടുങ്ങിയതായി
عَلَيْهِمُ
X
അവര്‍ക്ക്
الْأَرْضُ
X
ഭൂമി
بِمَا رَحُبَتْ
X
അത് ഏറെവിശാലമായിട്ടുകൂടി
وَضَاقَتْ
X
ദുര്‍വഹമായി മാറി
عَلَيْهِمْ
X
അവര്‍ക്ക്
أَنفُسُهُمْ
X
തങ്ങളുടെ മനസ്സുകള്‍
وَظَنُّوا
X
അവര്‍ക്ക് ബോധ്യമായി
أَن لَّا مَلْجَأَ
X
അഭയകേന്ദ്രമില്ലായെന്ന്
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് രക്ഷപ്പെടാന്‍
إِلَّا إِلَيْهِ
X
അവങ്കലല്ലാതെ
ثُمَّ تَابَ
X
പിന്നെ അല്ലാഹു കരുണകാണിച്ചു
عَلَيْهِمْ
X
അവരോട്
لِيَتُوبُواۚ
X
അവര്‍ പശ്ചാത്തപിച്ചുമടങ്ങാന്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ التَّوَّابُ
X
അവന്‍ പശ്ചാത്താപം ധാരാളമായി സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവും
﴿9:118﴾ وَيَا قَوْمِ
X
എന്റെ ജനമേ
مَن يَنصُرُنِي
X
ആരാണെന്നെ രക്ഷിക്കുക
مِنَ اللَّهِ
X
അല്ലാഹു(വിന്റെശിക്ഷയി)ല്‍നിന്ന്
إِن طَرَدتُّهُمْۚ
X
ഞാനവരെ ആട്ടിയകറ്റിയാല്‍
أَفَلَا تَذَكَّرُونَ
X
നിങ്ങള്‍ (ചിന്തിച്ചു)മനസ്സിലാക്കുന്നില്ലേ
﴿11:30﴾ قَالَ
X
(സ്വാലിഹ്)പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
أَرَأَيْتُمْ
X
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
إِن كُنتُ
X
ഞാന്‍ ആണെങ്കില്‍
عَلَىٰ بَيِّنَةٍ
X
വ്യക്തമായ പ്രമാണത്തിന്‍മേല്‍
مِّن رَّبِّي
X
എന്റെ നാഥനില്‍ നിന്നുള്ള
وَآتَانِي
X
അവനെനിക്കു നല്‍കുകയും ചെയ്തു
مِنْهُ
X
അവനില്‍ നിന്ന്
رَحْمَةً
X
കാരുണ്യം
فَمَن يَنصُرُنِي
X
എന്നിരിക്കെ,ആരാണെന്നെ രക്ഷിക്കുക
مِنَ اللَّهِ
X
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
إِنْ عَصَيْتُهُۖ
X
ഞാന്‍ അവനെ ധിക്കരിക്കുകയാണെങ്കില്‍
فَمَا تَزِيدُونَنِي
X
നിങ്ങള്‍ എനിക്ക് വര്‍ധിപ്പിക്കുകയില്ല
غَيْرَ تَخْسِيرٍ
X
നഷ്ടമല്ലാതെ
﴿11:63﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّمَا أَشْكُو
X
നിശ്ചയം ഞാന്‍ വേവലാതിപ്പെടുന്നു
بَثِّي
X
എന്റെ മനോവേദനയെക്കുറിച്ച്
وَحُزْنِي
X
എന്റെ വ്യസനവും
إِلَى اللَّهِ
X
അല്ലാഹുവോട് മാത്രം
وَأَعْلَمُ
X
ഞാനറിയുന്നു
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
مَا لَا تَعْلَمُونَ
X
നിങ്ങളറിയാത്തത്
﴿12:86﴾ فَلَمَّا أَن جَاءَ
X
പിന്നീട് വന്നപ്പോള്‍
الْبَشِيرُ
X
ശുഭവാര്‍ത്ത അറിയിക്കുന്നയാള്‍
أَلْقَاهُ
X
അത് ഇട്ടുകൊടുത്തു
عَلَىٰ وَجْهِهِ
X
അദ്ദേഹത്തിന്റെ മുഖത്ത്
فَارْتَدَّ
X
അപ്പോള്‍ അദ്ദേഹം ആയിത്തീര്‍ന്നു
بَصِيرًاۖ
X
കാഴ്ചയുള്ളവന്‍
قَالَ
X
അദ്ദേഹം പറഞ്ഞു
أَلَمْ أَقُل
X
ഞാന്‍ പറഞ്ഞില്ലേ
لَّكُمْ
X
നിങ്ങളോട്
إِنِّي أَعْلَمُ
X
നിശ്ചയമായും ഞാന്‍ അറിയുന്നുവെന്ന്
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿12:96﴾ وَكَذَٰلِكَ
X
അപ്രകാരം
أَنزَلْنَاهُ
X
നാം ഇതിനെ ഇറക്കിയിരിക്കുന്നു
حُكْمًا
X
ന്യായപ്രമാണമായി
عَرَبِيًّاۚ
X
അറബിഭാഷയില്‍
وَلَئِنِ اتَّبَعْتَ
X
നീ പിന്‍പറ്റുകയാണങ്കില്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
بَعْدَمَا
X
ശേഷം
جَاءَكَ
X
നിനക്ക് വന്നെത്തിയതിന്
مِنَ الْعِلْمِ
X
അറിവില്‍ നിന്ന്
مَا لَكَ
X
നിനക്കില്ല
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
مِن وَلِيٍّ
X
രക്ഷകന്‍
وَلَا وَاقٍ
X
മോചിപ്പിക്കുന്നവനും ഇല്ല
﴿13:37﴾ وَمَا بِكُم مِّن نِّعْمَةٍ
X
നിങ്ങള്‍ക്കുള്ള ഏതനുഗ്രഹവും
فَمِنَ اللَّهِۖ
X
അത് അല്ലാഹുവില്‍ നിന്നുള്ളതാണ്
ثُمَّ
X
പിന്നെ
إِذَا مَسَّكُمُ
X
നിങ്ങളെ ബാധിച്ചാല്‍
الضُّرُّ
X
കഷ്ടത
فَإِلَيْهِ
X
അപ്പോള്‍ അവനിലേക്ക് തന്നെയാണ്
تَجْأَرُونَ
X
നിങ്ങള്‍ ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നത്
﴿16:53﴾ فَأَقِمْ
X
ആകയാല്‍ നീ നിര്‍ത്തുക
وَجْهَكَ
X
നിന്റെ മുഖത്തെ
لِلدِّينِ الْقَيِّمِ
X
വക്രതയില്ലാത്ത ദീനിനുനേരെ
مِن قَبْلِ
X
മുമ്പ്
أَن يَأْتِيَ
X
വന്നെത്തുന്നതിന്
يَوْمٌ
X
ഒരു നാള്‍
لَّا مَرَدَّ لَهُ
X
ആര്‍ക്കും തടുക്കാനാവാത്ത
مِنَ اللَّهِۖ
X
അല്ലാഹുവില്‍നിന്ന്
يَوْمَئِذٍ
X
അന്നാളില്‍
يَصَّدَّعُونَ
X
(ജനം) പലവിഭാഗമായി പിരിയും
﴿30:43﴾ تَنزِيلُ
X
അവതരണം
الْكِتَابِ
X
ഈ ഗ്രന്ഥത്തിന്റെ
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്നാണ്
الْعَزِيزِ
X
പ്രതാപിയായ
الْحَكِيمِ
X
യുക്തിമാനുമായ
﴿39:1﴾ تَنزِيلُ
X
അവതരണം
الْكِتَابِ
X
ഈ ഗ്രന്ഥത്തിന്റെ
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്നാണ്
الْعَزِيزِ
X
പ്രതാപിയായ
الْعَلِيمِ
X
എല്ലാം അറിയുന്നവനും
﴿40:2﴾ اسْتَجِيبُوا
X
നിങ്ങള്‍ ഉത്തരം നല്‍കുക
لِرَبِّكُم
X
നിങ്ങളുടെ നാഥന്ന്
مِّن قَبْلِ
X
മുമ്പെ
أَن يَأْتِيَ
X
വന്നെത്തുന്നതിന്ന്
يَوْمٌ
X
ഒരുദിനം
لَّا مَرَدَّ لَهُ
X
അതിനെ തടുക്കാനാവില്ല
مِنَ اللَّهِۚ
X
അല്ലാഹുവില്‍നിന്ന്
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن مَّلْجَإٍ
X
ഒരഭയകേന്ദ്രവും
يَوْمَئِذٍ
X
അന്നാളില്‍
وَمَا لَكُم
X
നിങ്ങള്‍ക്കാവില്ല
مِّن نَّكِيرٍ
X
ഒരു (കുറ്റ)നിഷേധത്തിനും
﴿42:47﴾ تَنزِيلُ
X
അവതരണം
الْكِتَابِ
X
ഈ വേദപുസ്തകത്തിന്റെ
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്നാണ്
الْعَزِيزِ
X
പ്രതാപിയായ
الْحَكِيمِ
X
യുക്തിമാനും
﴿45:2﴾ إِنَّهُمْ
X
നിശ്ചയം അവര്‍
لَن يُغْنُوا عَنكَ
X
നിനക്ക് ഉപകാരം ചെയ്യാനവര്‍ക്കാകുകയില്ല
مِنَ اللَّهِ شَيْئًاۚ
X
അല്ലാഹുവിനെതിരില്‍ യാതൊരു
وَإِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
بَعْضُهُمْ أَوْلِيَاءُ بَعْضٍۖ
X
പരസ്പരം സഹായികളാണ്
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
وَلِيُّ
X
രക്ഷാധികാരി
الْمُتَّقِينَ
X
സൂക്ഷ്മതപാലിക്കുന്നവരുടെ
﴿45:19﴾ تَنزِيلُ
X
അവതരണം
الْكِتَابِ
X
ഈ വേദഗ്രന്ഥത്തിന്റെ
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്നാണ്
الْعَزِيزِ
X
പ്രതാപിയായ
الْحَكِيمِ
X
യുക്തിമാനുമായ
﴿46:2﴾ أَمْ يَقُولُونَ
X
അതല്ല അവര്‍ പറയുന്നുവോ?
افْتَرَاهُۖ
X
അദ്ദേഹം ഇത് ചമച്ചുണ്ടാക്കിയെന്ന്
قُلْ
X
നീ പറയുക
إِنِ افْتَرَيْتُهُ
X
ഞാന്‍ ഇത് ചമച്ചുണ്ടാക്കിയെങ്കില്‍
فَلَا تَمْلِكُونَ
X
നിങ്ങള്‍ അധീനപ്പെടുത്തിത്തരികയില്ല
لِي
X
എനിക്ക്
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
شَيْئًاۖ
X
യാതൊന്നും(ഒരു രക്ഷാമാര്‍ഗവും)
هُوَ
X
അവന്‍
أَعْلَمُ
X
ഏറ്റം അറിയുന്നവനാകുന്നു
بِمَا تُفِيضُونَ
X
നിങ്ങള്‍ സംസാരിക്കുന്നതിനെപ്പറ്റി
فِيهِۖ
X
ഇതിന്റെ (ഖുര്‍ആന്റെ) കാര്യത്തില്‍
كَفَىٰ
X
മതി
بِهِ
X
അവന്‍തന്നെ
شَهِيدًا
X
സാക്ഷിയായി
بَيْنِي وَبَيْنَكُمْۖ
X
എനിക്കും നിങ്ങള്‍ക്കുമിടയില്‍
وَهُوَ
X
അവന്‍
الْغَفُورُ
X
ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവും
﴿46:8﴾ قَدْ كَانَتْ
X
ഉണ്ടായിട്ടുണ്ട്
لَكُمْ
X
നിങ്ങള്‍ക്ക്
أُسْوَةٌ
X
മാതൃക
حَسَنَةٌ
X
ഉത്തമമായ
فِي إِبْرَاهِيمَ
X
ഇബ്റാഹീമില്‍
وَالَّذِينَ
X
യാതൊരുത്തരിലും
مَعَهُ
X
അദ്ദേഹത്തോടൊപ്പമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِقَوْمِهِمْ
X
അവരുടെ ജനതയോട്
إِنَّا
X
നിശ്ചയം, ഞങ്ങള്‍
بُرَآءُ
X
ബന്ധം ഒഴിഞ്ഞവരാണ്
مِنكُمْ
X
നിങ്ങളില്‍നിന്ന്
وَمِمَّا تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നവയില്‍ നിന്നും
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
كَفَرْنَا
X
ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു
بِكُمْ
X
നിങ്ങളെ
وَبَدَا
X
പ്രകടമാവുകയും ചെയ്തിരിക്കുന്നു
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمُ
X
നിങ്ങള്‍ക്കുമിടയില്‍
الْعَدَاوَةُ
X
ശത്രുത
وَالْبَغْضَاءُ
X
വെറുപ്പും
أَبَدًا
X
എക്കാലത്തേക്കും
حَتَّىٰ تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കുന്നതുവരെ
بِاللَّهِ
X
അല്ലാഹുവില്‍
وَحْدَهُ
X
അവനെ മാത്രം
إِلَّا
X
ഒഴികെ
قَوْلَ
X
വാക്ക്
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
لِأَبِيهِ
X
തന്റെ പിതാവിനോടുള്ള
لَأَسْتَغْفِرَنَّ
X
തീര്‍ച്ചയായും ഞാന്‍ പാപമോചനമര്‍ഥിക്കാം
لَكَ
X
താങ്കള്‍ക്കുവേണ്ടി
وَمَا أَمْلِكُ
X
ഞാന്‍ അധീനപ്പെടുത്തുന്നില്ല
لَكَ
X
താങ്കള്‍ക്ക്
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
مِن شَيْءٍۖ
X
ഒന്നും
رَّبَّنَا
X
ഞങ്ങളുടെ നാഥാ
عَلَيْكَ
X
നിന്റെ മേല്‍
تَوَكَّلْنَا
X
ഞങ്ങള്‍ ഭരമേല്‍പിച്ചു
وَإِلَيْكَ
X
നിന്നിലേക്ക്
أَنَبْنَا
X
ഞങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങി
وَإِلَيْكَ
X
നിന്നിലേക്കാണ്
الْمَصِيرُ
X
തിരിച്ചുവരവ്
﴿60:4﴾ ضَرَبَ اللَّهُ
X
അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
امْرَأَتَ نُوحٍ
X
നൂഹിന്റെ ഭാര്യയെ
وَامْرَأَتَ لُوطٍۖ
X
ലൂത്വിന്റെ ഭാര്യയെയും
كَانَتَا
X
അവര്‍ ഇരുവരും ആയിരുന്നു
تَحْتَ
X
കീഴില്‍
عَبْدَيْنِ
X
രണ്ട് ദാസന്മാരുടെ
مِنْ عِبَادِنَا
X
നമ്മുടെ ദാസന്മാരില്‍പെട്ട
صَالِحَيْنِ
X
സദ്‌വൃത്തരായ
فَخَانَتَاهُمَا
X
എന്നിട്ട് അവര്‍ രണ്ടുപേരെയും(ഇരുഭാര്യമാരും)വഞ്ചിച്ചു
فَلَمْ يُغْنِيَا
X
അപ്പോള്‍ അവര്‍ രണ്ടുപേരും പ്രയോജനം ചെയ്തില്ല
عَنْهُمَا
X
ഇരുവര്‍ക്കും
مِنَ اللَّهِ
X
അല്ലാഹുവിന്റെ (ശിക്ഷയുടെ)കാര്യത്തില്‍
شَيْئًا
X
ഒട്ടും
وَقِيلَ
X
പറയപ്പെട്ടു
ادْخُلَا
X
നിങ്ങള്‍ ഇരുവരും പ്രവേശിക്കുക
النَّارَ
X
നരകത്തില്‍
مَعَ الدَّاخِلِينَ
X
പ്രവേശിക്കുന്നവരോടൊപ്പം
﴿66:10﴾ قُلْ
X
നീ പറയുക
إِنِّي
X
നിശ്ചയം, ഞാന്‍
لَن يُجِيرَنِي
X
എന്നെ രക്ഷിക്കാനാവില്ല
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
أَحَدٌ
X
ഒരാള്‍ക്കും
وَلَنْ أَجِدَ
X
ഞാന്‍ കണ്ടെത്തുകയുമില്ല
مِن دُونِهِ
X
അവന് പുറമെ
مُلْتَحَدًا
X
ഒരു അഭയസ്ഥാനവും
﴿72:22﴾