Repeated Words in Quran

< >
Total Found : 8
وَلَقَدْ عَلِمْتُمُ
X
നിശ്ചയം നിങ്ങള്‍ അറിഞ്ഞുകഴിഞ്ഞിട്ടുമുണ്ട്
الَّذِينَ اعْتَدَوْا
X
അതിക്രമം കാണിച്ചവരെ
مِنكُمْ
X
നിങ്ങളില്‍നിന്ന്
فِي السَّبْتِ
X
സാബത്ത്നാളില്‍
فَقُلْنَا
X
അപ്പോള്‍ നാം പറഞ്ഞു
لَهُمْ
X
അവരോട്
كُونُوا
X
നിങ്ങള്‍ ആയിത്തീരുക
قِرَدَةً
X
കുരങ്ങുകള്‍
خَاسِئِينَ
X
നിന്ദ്യരായ
﴿2:65﴾ ثُمَّ
X
പിന്നീട്
أَنتُمْ
X
നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
X
സ്വന്തക്കാരെ
وَتُخْرِجُونَ
X
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
X
ഒരു വിഭാഗത്തെ
مِّنكُم
X
നിങ്ങളിലെ
مِّن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
X
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
X
അവര്‍ക്കെതിരെ
بِالْإِثْمِ
X
കുറ്റകരമായി
وَالْعُدْوَانِ
X
ശത്രുതാപരമായും
وَإِن يَأْتُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
X
യുദ്ധത്തടവുകാരായി
تُفَادُوهُمْ
X
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
X
എന്നാലത്
مُحَرَّمٌ
X
നിഷിദ്ധമത്രെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
X
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
X
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
X
ചിലവശങ്ങളില്‍
الْكِتَابِ
X
വേദപുസ്തകത്തിലെ
وَتَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
X
വേറെ ചിലതിനെ
فَمَا
X
എന്നാല്‍ അല്ല
جَزَاءُ
X
പ്രതിഫലം
مَن يَفْعَلُ
X
ചെയ്യുന്നവന്റെ
ذَٰلِكَ
X
അത്
مِنكُمْ
X
നിങ്ങളില്‍
إِلَّا خِزْيٌ
X
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
X
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
X
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
﴿2:85﴾ أَيَّامًا
X
ദിവസങ്ങള്‍
مَّعْدُودَاتٍۚ
X
നിര്‍ണയിക്കപ്പെട്ട, എണ്ണപ്പെട്ട
فَمَن كَانَ مِنكُم
X
നിങ്ങളില്‍ വല്ലവരുമായാല്‍
مَّرِيضًا
X
രോഗി
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
X
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۚ
X
മറ്റു ദിവസങ്ങളില്‍ നിന്ന്
وَعَلَى الَّذِينَ
X
ഒരു കൂട്ടരുടെ മേലുമുണ്ട്
يُطِيقُونَهُ
X
അവര്‍ക്കത് (പ്രയാസപ്പെട്ടു)സാധിക്കും
فِدْيَةٌ
X
പ്രായശ്ചിത്തം
طَعَامُ مِسْكِينٍۖ
X
ഒരഗതിയുടെ ആഹാരം
فَمَن تَطَوَّعَ
X
വല്ലവനും സ്വമേധയാ ചെയ്താല്‍
خَيْرًا
X
കൂടുതല്‍ നന്മ
فَهُوَ خَيْرٌ لَّهُۚ
X
അതവനുത്തമം
وَأَن تَصُومُوا
X
നിങ്ങള്‍ നോമ്പെടുക്കലാണ്
خَيْرٌ لَّكُمْۖ
X
നിങ്ങള്‍ക്കുത്തമം
إِن كُنتُمْ تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നവരെങ്കില്‍
﴿2:184﴾ شَهْرُ
X
മാസം
رَمَضَانَ
X
റമദാന്‍
الَّذِي
X
ഏതൊന്നാണ്
أُنزِلَ فِيهِ
X
അതിലിറക്കപ്പെട്ടിരിക്കുന്നു
الْقُرْآنُ
X
ഖുര്‍ആന്‍
هُدًى
X
മാര്‍ഗദര്‍ശനമായി
لِّلنَّاسِ
X
ജനങ്ങള്‍ക്ക്
وَبَيِّنَاتٍ
X
വിവരണമായും
مِّنَ الْهُدَىٰ
X
സന്മാര്‍ഗത്തിന്റെ
وَالْفُرْقَانِۚ
X
സത്യാസത്യവിവേചകമായും
فَمَن شَهِدَ
X
അത്കൊണ്ട് ആര്‍ സന്നിഹിതനാണോ
مِنكُمُ
X
നിങ്ങളില്‍ നിന്ന്
الشَّهْرَ
X
ആമാസത്തിന്
فَلْيَصُمْهُۖ
X
ആമാസം വ്രതമനുഷ്ടിക്കണം
وَمَن كَانَ
X
നിങ്ങളിലാരെങ്കിലുമായാല്‍
مَرِيضًا
X
രോഗി
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
X
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۗ
X
മറ്റു ദിവസങ്ങളില്‍ നിന്ന്
يُرِيدُ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
بِكُمُ
X
നിങ്ങള്‍ക്ക്
الْيُسْرَ
X
ആശ്വാസം
وَلَا يُرِيدُ
X
അവനുദ്ദേശിക്കുന്നില്ല
بِكُمُ
X
നിങ്ങള്‍ക്ക്
الْعُسْرَ
X
പ്രയാസം
وَلِتُكْمِلُوا
X
നിങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി
الْعِدَّةَ
X
ആ എണ്ണം
وَلِتُكَبِّرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ മഹത്വപ്പെടുത്താനും
عَلَىٰ مَا هَدَاكُمْ
X
നിങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയതിന്ന്
وَلَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദി കാണിക്കാനും
﴿2:185﴾ وَأَتِمُّوا
X
നിങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുക
الْحَجَّ
X
ഹജ്ജ്
وَالْعُمْرَةَ
X
ഉംറയും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنْ أُحْصِرْتُمْ
X
ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۖ
X
ബലിയില്‍ നിന്ന്
وَلَا تَحْلِقُوا
X
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْهَدْيُ
X
ബലിമൃഗം
مَحِلَّهُۚ
X
അതിന്റെ സ്ഥാനത്ത്
فَمَن كَانَ مِنكُم
X
നിങ്ങളില്‍ നിന്നാരെങ്കിലും ആയാല്‍
مَّرِيضًا
X
രോഗി
أَوْ بِهِ أَذًى
X
അല്ലെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളോ
مِّن رَّأْسِهِ
X
അവന്റെ തലയില്‍
فَفِدْيَةٌ
X
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن صِيَامٍ
X
ഒന്നുകില്‍ നോമ്പായി
أَوْ صَدَقَةٍ
X
അല്ലെങ്കില്‍ ദാനം
أَوْ نُسُكٍۚ
X
അല്ലെങ്കില്‍ ബലി
فَإِذَا أَمِنتُمْ
X
ഇനി നിങ്ങള്‍ നിര്‍ഭയരായാല്‍
فَمَن تَمَتَّعَ
X
സൗകര്യം ഉപയോഗിക്കുന്നവര്‍
بِالْعُمْرَةِ إِلَى الْحَجِّ
X
ഉംറക്ക് ശേഷം ഹജ്ജ് വരെ
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۚ
X
ബലിയില്‍ നിന്ന്
فَمَن لَّمْ يَجِدْ
X
അത് സാധ്യമാകാത്തവര്‍
فَصِيَامُ
X
നോമ്പ് നിര്‍വഹിക്കുക
ثَلَاثَةِ أَيَّامٍ
X
മൂന്ന് ദിവസം
فِي الْحَجِّ
X
ഹജ്ജ് വേളയില്‍
وَسَبْعَةٍ
X
ഏഴ് എണ്ണം
إِذَا رَجَعْتُمْۗ
X
നിങ്ങള്‍ മടങ്ങിക്കഴിഞ്ഞാല്‍
تِلْكَ
X
അത്
عَشَرَةٌ كَامِلَةٌۗ
X
പൂര്‍ണമായി പത്തുദിവസം
ذَٰلِكَ
X
അത്
لِمَن لَّمْ يَكُنْ
X
അല്ലാത്തവര്‍ക്ക്
أَهْلُهُ
X
അവന്റെ കുടുംബം
حَاضِرِي الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിനടുത്ത് താമസിക്കുന്നവര്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
شَدِيدُ
X
കഠിനന്‍
الْعِقَابِ
X
ശിക്ഷയുടെ കാര്യത്തില്‍
﴿2:196﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الشَّهْرِ الْحَرَامِ
X
വിശുദ്ധമാസത്തെപറ്റി
قِتَالٍ فِيهِۖ
X
അതില്‍ യുദ്ധംചെയ്യുന്നതിനെപ്പറ്റി
قُلْ
X
പറയുക
قِتَالٌ
X
അതില്‍ യുദ്ധംചെയ്യുന്നത്
فِيهِ كَبِيرٌۖ
X
വലിയ അപരാധമാണ്
وَصَدٌّ
X
തടയലും
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَكُفْرٌ بِهِ
X
അവനില്‍ അവിശ്വസിക്കലും
وَالْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍ നിന്ന് തടയലും
وَإِخْرَاجُ
X
പുറത്താക്കലും
أَهْلِهِ
X
അതിന്റെ അവകാശികളെ
مِنْهُ
X
അതില്‍ നിന്ന്
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
وَالْفِتْنَةُ
X
കുഴപ്പമുണ്ടാക്കല്‍
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
مِنَ الْقَتْلِۗ
X
വധത്തേക്കാള്‍
وَلَا يَزَالُونَ
X
അവര്‍ ആയികൊണ്ടിരിക്കും
يُقَاتِلُونَكُمْ
X
നിങ്ങളോടവര്‍ യുദ്ധം ചെയ്യുന്നു
حَتَّىٰ يَرُدُّوكُمْ
X
നിങ്ങളെ മടക്കും വരെ
عَن دِينِكُمْ
X
നിങ്ങളുടെ മതത്തില്‍ നിന്ന്
إِنِ اسْتَطَاعُواۚ
X
അവര്‍ക്ക് സാധിക്കുകയാണെങ്കില്‍
وَمَن يَرْتَدِدْ
X
വല്ലവനും മടങ്ങുകയാണെങ്കില്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
عَن دِينِهِ
X
തന്റെ മതത്തില്‍ നിന്ന്
فَيَمُتْ
X
അങ്ങനെ അവന്‍ മരിക്കുകയും ചെയ്താല്‍
وَهُوَ كَافِرٌ
X
അവന്‍ നിഷേധിയായിരിക്കെ
فَأُولَٰئِكَ
X
അക്കൂട്ടര്‍
حَبِطَتْ
X
നിഷ്ഫലമായിരിക്കുന്നു
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
فِي الدُّنْيَا
X
ഇഹത്തിലും
وَالْآخِرَةِۖ
X
പരത്തിലും
وَأُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ
X
അവകാശികളാണ്
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികള്‍
﴿2:217﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അങ്ങനെ അവരെത്തുകയും ചെയ്താല്‍
أَجَلَهُنَّ
X
അവരുടെ അവധിയില്‍
فَلَا تَعْضُلُوهُنَّ
X
നിങ്ങളവരെ വിലക്കരുത്
أَن يَنكِحْنَ
X
അവര്‍ വിവാഹം ചെയ്യുന്നതിനെ
أَزْوَاجَهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാരെ
إِذَا تَرَاضَوْا بَيْنَهُم
X
അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
ذَٰلِكَ
X
അത്
يُوعَظُ بِهِ
X
ഉപദേശിക്കപ്പെടുന്നു
مَن كَانَ مِنكُمْ
X
നിങ്ങളില്‍ നിന്നുള്ളവരെ
يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്ന
وَالْيَوْمِ الْآخِرِۗ
X
അന്ത്യനാളിലും
ذَٰلِكُمْ
X
അതാകുന്നു
أَزْكَىٰ لَكُمْ
X
നിങ്ങള്‍ക്ക് ഏറ്റം സംസ്കൃതമായത്
وَأَطْهَرُۗ
X
വിശുദ്ധവും
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
وَأَنتُمْ
X
നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങളറിയുന്നില്ല
﴿2:232﴾ وَالَّذِينَ يُتَوَفَّوْنَ
X
മരിക്കുന്നവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَيَذَرُونَ
X
അവര്‍ വിട്ടേച്ചുപോകുന്നു
أَزْوَاجًا
X
ഭാര്യമാരെ
يَتَرَبَّصْنَ
X
ഭാര്യമാര്‍ കാത്തിരിക്കണം
بِأَنفُسِهِنَّ
X
തങ്ങളുടെ കാര്യത്തില്‍
أَرْبَعَةَ أَشْهُرٍ
X
നാല് മാസം
وَعَشْرًاۖ
X
പത്തുദിവസവും
فَإِذَا بَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
فِيمَا فَعَلْنَ
X
അവര്‍ചെയ്യുന്നതില്‍
فِي أَنفُسِهِنَّ
X
അവരുടെ കാര്യത്തില്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച്
خَبِيرٌ
X
സൂക്ഷ്മമായറിയുന്നവനാണ്
﴿2:234﴾ وَالَّذِينَ يُتَوَفَّوْنَ
X
മരിക്കുന്നവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَيَذَرُونَ
X
അവര്‍ വിട്ടുപോകുന്നു
أَزْوَاجًا
X
ഭാര്യമാരെ
وَصِيَّةً
X
വസിയത്ത് ചെയ്യണം
لِّأَزْوَاجِهِم
X
അവരുടെ ഭാര്യമാര്‍ക്ക്
مَّتَاعًا
X
ജീവിത വിഭവം
إِلَى الْحَوْلِ
X
ഒരു കൊല്ലത്തേക്ക്
غَيْرَ إِخْرَاجٍۚ
X
വീട്ടില്‍ നിന്ന് പുറത്താക്കാതെ
فَإِنْ خَرَجْنَ
X
അവര്‍ പുറത്ത് പോകുകയാണെങ്കില്‍
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
فِي مَا فَعَلْنَ
X
അവര്‍ ചെയ്യുന്നതില്‍
فِي أَنفُسِهِنَّ
X
അവരുടെ കാര്യത്തില്‍
مِن مَّعْرُوفٍۗ
X
ന്യായമായി
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿2:240﴾ إِذْ هَمَّت
X
ഭാവിച്ച സന്ദര്‍ഭം
طَّائِفَتَانِ
X
രണ്ടു വിഭാഗം
مِنكُمْ
X
നിങ്ങളിലെ
أَن تَفْشَلَا
X
ഭയന്നോടാന്‍, ഭീരുക്കളാകാന്‍
وَاللَّهُ وَلِيُّهُمَاۗ
X
അല്ലാഹു അവരുടെ രക്ഷാധികാരിയായിരിക്കെ
وَعَلَى اللَّهِ
X
അല്ലാഹുവില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿3:122﴾ إِن يَمْسَسْكُمْ
X
നിങ്ങള്‍ക്ക് പറ്റിയിട്ടുണ്ടെങ്കില്‍
قَرْحٌ
X
ക്ഷതം
فَقَدْ مَسَّ
X
(മുമ്പ്) പറ്റിയിട്ടുണ്ട്
الْقَوْمَ
X
ആ ജനത്തിനും
قَرْحٌ
X
ക്ഷതം
مِّثْلُهُۚ
X
അത് പോലെ
وَتِلْكَ الْأَيَّامُ
X
ആ ദിനങ്ങള്‍
نُدَاوِلُهَا
X
നാം അതിനെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
وَلِيَعْلَمَ اللَّهُ
X
അല്ലാഹുവിന് വേര്‍തിരിച്ചറിയാന്‍
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
وَيَتَّخِذَ
X
ഉണ്ടാക്കുവാനും
مِنكُمْ
X
നിങ്ങളില്‍ നിന്ന്
شُهَدَاءَۗ
X
രക്തസാക്ഷികളെ, സത്യസാക്ഷികളെ
وَاللَّهُ
X
അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമികളെ
﴿3:140﴾ أَمْ حَسِبْتُمْ
X
(അല്ല) നിങ്ങള്‍ കരുതുന്നുണ്ടോ
أَن تَدْخُلُوا
X
നിങ്ങള്‍ക്ക്(വെറുതെയങ്ങ്) കടന്നുകളയാമെന്ന്
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَمَّا يَعْلَمِ اللَّهُ
X
അല്ലാഹു തിരിച്ചറിഞ്ഞിട്ടില്ലാ എന്നിരിക്കെ
الَّذِينَ جَاهَدُوا
X
ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരെ
مِنكُمْ
X
നിങ്ങളില്‍നിന്ന്
وَيَعْلَمَ
X
തിരിച്ചറിയുകയും (ചെയ്യുന്നതു വരെ)
الصَّابِرِينَ
X
ക്ഷമയവംലംബിക്കുന്നവരെ
﴿3:142﴾ وَلَقَدْ
X
തീര്‍ച്ചയായും
صَدَقَكُمُ
X
നിങ്ങളോട് നിറവേറ്റിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
وَعْدَهُ
X
അവന്റെ വാഗ്ദാനം
إِذْ تَحُسُّونَهُم
X
നിങ്ങള്‍ അവരെ കൊന്നുകൊണ്ടിരിക്കുമ്പോള്‍, നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍
بِإِذْنِهِۖ
X
അവന്റെ (അല്ലാഹുവിന്റെ) അനുമതിപ്രകാരം
حَتَّىٰ إِذَا فَشِلْتُمْ
X
പിന്നെ നിങ്ങള്‍ ദുര്‍ബലരായിത്തീര്‍ന്നു
وَتَنَازَعْتُمْ
X
നിങ്ങള്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു
فِي الْأَمْرِ
X
കാര്യ(നിര്‍വഹണ)ത്തില്‍
وَعَصَيْتُم
X
നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തു
مِّن بَعْدِ
X
ശേഷം
مَا أَرَاكُم
X
അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നതിന്
مَّا تُحِبُّونَۚ
X
നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്
مِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الدُّنْيَا
X
ഇഹലോകത്തെ (ഐഹിക ലാഭം)
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الْآخِرَةَۚ
X
പരലോകം
ثُمَّ
X
പിന്നെ
صَرَفَكُمْ
X
അവന്‍ നിങ്ങളെ തിരിച്ചുവിട്ടു
عَنْهُمْ
X
അവരില്‍ നിന്ന്
لِيَبْتَلِيَكُمْۖ
X
നിങ്ങളെ പരീക്ഷിക്കാന്‍
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
(അല്ലാഹു)മാപ്പേകിയിരിക്കുന്നു
عَنكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
﴿3:152﴾ إِنَّ الَّذِينَ تَوَلَّوْا
X
പിന്തിരിഞ്ഞ് പോയവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
يَوْمَ
X
ദിവസം
الْتَقَى
X
ഏറ്റുമുട്ടി(യ)
الْجَمْعَانِ
X
രണ്ടു കൂട്ടര്‍
إِنَّمَا اسْتَزَلَّهُمُ
X
അവരെ വഴിപിഴപ്പിച്ചിരിക്കുന്നു
الشَّيْطَانُ
X
പിശാച്
بِبَعْضِ مَا كَسَبُواۖ
X
അവര്‍ ചെയ്തുവെച്ച ചിലത് കാരണം
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
മാപ്പ് നല്‍കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَنْهُمْۗ
X
അവര്‍ക്ക്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
حَلِيمٌ
X
സഹനശീലനും
﴿3:155﴾ وَاللَّذَانِ
X
രണ്ടുപേര്‍
يَأْتِيَانِهَا
X
ഈ ഹീനവൃത്തിയിലേര്‍പ്പെട്ട
مِنكُمْ
X
നിങ്ങളില്‍ നിന്ന്
فَآذُوهُمَاۖ
X
അവരെ നിങ്ങള്‍ പീഡിപ്പിക്കുക
فَإِن تَابَا
X
അവരിരുവരും പശ്ചാതപിക്കുകയാണെങ്കില്‍
وَأَصْلَحَا
X
(സ്വയം) നന്നാവുകയും
فَأَعْرِضُوا
X
നിങ്ങള്‍ വെറുതെ വിട്ടേക്കുക
عَنْهُمَاۗ
X
അവരെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
تَوَّابًا
X
പശ്ചാതാപം സ്വീകരിക്കുന്നവന്‍
رَّحِيمًا
X
ദയാപരന്‍
﴿4:16﴾ وَكَيْفَ
X
എങ്ങനെ
تَأْخُذُونَهُ
X
നിങ്ങള്‍ അത് തിരിച്ചുവാങ്ങും
وَقَدْ أَفْضَىٰ
X
ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
إِلَىٰ بَعْضٍ
X
ചിലരിലേക്ക്
وَأَخَذْنَ
X
അവര്‍ വാങ്ങുകയും ചെയ്തിരിക്കുന്നു
مِنكُم
X
നിങ്ങളില്‍ നിന്ന്
مِّيثَاقًا
X
കരാര്‍
غَلِيظًا
X
ബലിഷ്ഠമായ
﴿4:21﴾ وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
പരമദയാലു
﴿4:25﴾ يَا أَيُّهَا الَّذِينَ آمَنُوا
X
ഹേ, സത്യവിശ്വാസികളേ
أَطِيعُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക
وَأَطِيعُوا الرَّسُولَ
X
നിങ്ങള്‍ ദൂതനെയും അനുസരിക്കുക
وَأُولِي الْأَمْرِ
X
കൈകാര്യകര്‍ത്താക്കളെയും
مِنكُمْۖ
X
നിങ്ങളില്‍ നിന്നുള്ള
فَإِن تَنَازَعْتُمْ
X
നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചാല്‍
فِي شَيْءٍ
X
ഒരുകാര്യത്തില്‍
فَرُدُّوهُ
X
അത് നിങ്ങള്‍ മടക്കുക
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَالرَّسُولِ
X
ദൈവദൂതനിലേക്കും
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
تُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
X
അന്ത്യദിനത്തിലും
ذَٰلِكَ
X
അതാണ്
خَيْرٌ
X
ഏറ്റവും ഉത്തമം
وَأَحْسَنُ
X
ഏറ്റവും വിശിഷ്ടമായതും
تَأْوِيلًا
X
അന്തിമഫലത്താല്‍
﴿4:59﴾ وَإِنَّ مِنكُمْ
X
തീര്‍ച്ചയായും നിങ്ങളിലുണ്ട്
لَمَن
X
ചിലര്‍
لَّيُبَطِّئَنَّ
X
അവര്‍ അറച്ചുനില്‍ക്കുന്നു, പിന്നോട്ടടിക്കുന്നു
فَإِنْ أَصَابَتْكُم
X
നിങ്ങള്‍ക്ക് പറ്റിയാല്‍
مُّصِيبَةٌ
X
വല്ല വിപത്തും
قَالَ
X
അവന്‍ പറയും
قَدْ أَنْعَمَ اللَّهُ
X
തീര്‍ച്ചയായും അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيَّ
X
എന്നെ, എന്റെമേല്‍
إِذْ لَمْ أَكُن
X
ഞാന്‍ അല്ലാതിരുന്ന സ്ഥിതിക്ക്
مَّعَهُمْ
X
അവരോടൊപ്പം
شَهِيدًا
X
ഹാജറായവന്‍
﴿4:72﴾ وَلَقَدْ أَخَذَ
X
വാങ്ങിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
مِيثَاقَ
X
കരാര്‍
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ മക്കളോട്
وَبَعَثْنَا
X
നാം നിയോഗിക്കുകയും ചെയ്തു
مِنْهُمُ
X
അവരില്‍നിന്ന്
اثْنَيْ عَشَرَ
X
പന്ത്രണ്ട്
نَقِيبًاۖ
X
മുഖ്യന്മാരെ
وَقَالَ
X
പറഞ്ഞു
اللَّهُ
X
അല്ലാഹു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
مَعَكُمْۖ
X
നിങ്ങളോടൊപ്പമുണ്ട്
لَئِنْ أَقَمْتُمُ
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയാണെങ്കില്‍
الصَّلَاةَ
X
നമസ്കാരം
وَآتَيْتُمُ
X
നിങ്ങള്‍ നല്‍കുകയും ചെയ്തു
الزَّكَاةَ
X
സകാത്ത്
وَآمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു
بِرُسُلِي
X
എന്റെ ദൂതന്മാരില്‍
وَعَزَّرْتُمُوهُمْ
X
നിങ്ങളവരെ സഹായിക്കുകയും ചെയ്തു
وَأَقْرَضْتُمُ
X
നിങ്ങള്‍ കടംകൊടുക്കുകയും ചെയ്തു
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًا
X
നല്ല
لَّأُكَفِّرَنَّ
X
തീര്‍ച്ചയായും ഞാന്‍ മായ്ച്ചുകളയും
عَنكُمْ
X
നിങ്ങളില്‍നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَلَأُدْخِلَنَّكُمْ
X
നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۚ
X
ആറുകള്‍
فَمَن كَفَرَ
X
എന്നാല്‍ ആരെങ്കിലും സത്യനിഷേധിയായി(സത്യനിഷേധിയായാല്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَقَدْ ضَلَّ
X
അവന്‍ തെറ്റിപ്പോയതുതന്നെ
سَوَاءَ السَّبِيلِ
X
ചൊവ്വായ വഴിയില്‍നിന്ന്
﴿5:12﴾ وَأَنزَلْنَا
X
നാം അവതരിപ്പിച്ചു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ ഗ്രന്ഥം
بِالْحَقِّ
X
സത്യത്തോടെ
مُصَدِّقًا
X
ശരിവെക്കുന്നതായിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുന്നിലുള്ളവയെ
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍നിന്ന്
وَمُهَيْمِنًا
X
ഭദ്രമായി കാത്തുരക്ഷിക്കുന്നതായിക്കൊണ്ടും
عَلَيْهِۖ
X
അതിനെ
فَاحْكُم
X
അതിനാല്‍ നീ വിധികല്‍പിക്കുക
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُۖ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
عَمَّا جَاءَكَ
X
നിനക്ക് വന്നെത്തിയതിനെ നിരാകരിച്ച്
مِنَ الْحَقِّۚ
X
സത്യത്തില്‍നിന്ന്
لِكُلٍّ
X
എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും)
جَعَلْنَا
X
നാം നിശ്ചയിച്ചുതന്നിട്ടുണ്ട്
مِنكُمْ
X
നിങ്ങളില്‍നിന്നുള്ള
شِرْعَةً
X
നിയമവ്യവസ്ഥ
وَمِنْهَاجًاۚ
X
കര്‍മരീതിയും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
X
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
X
സമുദായം
وَاحِدَةً
X
ഒരൊറ്റ
وَلَٰكِن
X
പക്ഷേ
لِّيَبْلُوَكُمْ
X
അവന്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്
فِي مَا آتَاكُمْۖ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറുക
الْخَيْرَاتِۚ
X
നല്ല കാര്യങ്ങളില്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًا
X
എല്ലാവരും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿5:48﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
مَن
X
ആരെങ്കിലും
يَرْتَدَّ
X
അവന്‍ തിരിച്ചുപോകുന്നു(എങ്കില്‍)
مِنكُمْ
X
നിങ്ങളില്‍നിന്ന്
عَن دِينِهِ
X
തന്റെ മതത്തെവിട്ട്
فَسَوْفَ يَأْتِي اللَّهُ
X
അല്ലാഹു കൊണ്ടുവരും
بِقَوْمٍ
X
(മറ്റൊരു) ജനവിഭാഗത്തെ
يُحِبُّهُمْ
X
അവന്‍ അവരെ ഇഷ്ടപ്പെടും
وَيُحِبُّونَهُ
X
അവര്‍ അവനെയും ഇഷ്ടപ്പെടും
أَذِلَّةٍ
X
വിനയം കാണിക്കുന്നവരായ
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
أَعِزَّةٍ
X
പ്രതാപം കാണിക്കുന്നവരായ
عَلَى الْكَافِرِينَ
X
സത്യനിഷേധികളോട്
يُجَاهِدُونَ
X
അവര്‍ സമരം നടത്തും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَخَافُونَ
X
അവര്‍ ഭയപ്പെടുകയില്ല
لَوْمَةَ
X
ആക്ഷേപത്തെ
لَائِمٍۚ
X
ആക്ഷേപകന്റെ
ذَٰلِكَ
X
അത്
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹമാണ്
يُؤْتِيهِ
X
അവനത് നല്‍കുന്നു
مَن يَشَاءُۚ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിപുലമായ ഔദാര്യമുടയവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿5:54﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
الصَّيْدَ
X
വേട്ടമൃഗത്തെ
وَأَنتُمْ
X
നിങ്ങള്‍ ആയിരിക്കെ
حُرُمٌۚ
X
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവര്‍
وَمَن قَتَلَهُ
X
ആരെങ്കിലും അവനതിനെ കൊന്നു(കൊന്നാല്‍)
مِنكُم
X
നിങ്ങളില്‍നിന്ന്
مُّتَعَمِّدًا
X
ബോധപൂര്‍വം
فَجَزَاءٌ
X
അപ്പോള്‍ പരിഹാരം
مِّثْلُ
X
തുല്യമായതാണ്
مَا قَتَلَ
X
അവന്‍ കൊന്നതിന്
مِنَ النَّعَمِ
X
കാലികളില്‍നിന്ന്
يَحْكُمُ
X
വിധിക്കും(തീരുമാനിക്കും)
بِهِ
X
അത്
ذَوَا عَدْلٍ
X
നീതിമാന്മാരായ രണ്ടുപേര്‍
مِّنكُمْ
X
നിങ്ങളിലെ
هَدْيًا
X
ബലിമൃഗമായിട്ട്
بَالِغَ الْكَعْبَةِ
X
കഅ്ബയില്‍ എത്തിച്ചേരേണ്ട
أَوْ
X
അല്ലെങ്കില്‍
كَفَّارَةٌ
X
പ്രായശ്ചിത്തം ചെയ്യണം
طَعَامُ
X
അന്നം നല്‍കലാണ് (അത്)
مَسَاكِينَ
X
അഗതികള്‍ക്ക്
أَوْ
X
അല്ലെങ്കില്‍
عَدْلُ
X
തുല്യമായത്
ذَٰلِكَ
X
അതിന്
صِيَامًا
X
നോമ്പുകള്‍
لِّيَذُوقَ
X
അവന്‍ അനുഭവിക്കാന്‍വേണ്ടി
وَبَالَ
X
ഭവിഷ്യത്ത്
أَمْرِهِۗ
X
അവന്റെ കാര്യത്തിന്റെ(ചെയ്തിയുടെ)
عَفَا اللَّهُ
X
അല്ലാഹു മാപ്പാക്കിയിരിക്കുന്നു
عَمَّا سَلَفَۚ
X
നേരത്തെ കഴിഞ്ഞുപോയത്
وَمَنْ عَادَ
X
എന്നാല്‍ ആരെങ്കിലും അവന്‍ ആവര്‍ത്തിച്ചു(ആവര്‍ത്തിച്ചാല്‍)
فَيَنتَقِمُ
X
ശിക്ഷാനടപടി സ്വീകരിക്കും
اللَّهُ
X
അല്ലാഹു
مِنْهُۗ
X
അവന്റെമേല്‍
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
ذُو انتِقَامٍ
X
ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാണ്
﴿5:95﴾ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞു
إِنِّي
X
നിശ്ചയം, ഞാന്‍
مُنَزِّلُهَا
X
അതിറക്കിത്തരുന്ന(വനാണ്)താണ്
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
فَمَن يَكْفُرْ
X
എന്നാല്‍ ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بَعْدُ
X
അതിനുശേഷം
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَإِنِّي
X
നിശ്ചയമായും ഞാന്‍
أُعَذِّبُهُ
X
അവനെ ഞാന്‍ ശിക്ഷിക്കും
عَذَابًا
X
(ഒരുതരം) ശിക്ഷ
لَّا أُعَذِّبُهُ
X
അതുകൊണ്ട് ഞാന്‍ ശിക്ഷിക്കുകയില്ല
أَحَدًا
X
ഒരാളെയും
مِّنَ الْعَالَمِينَ
X
ലോകരില്‍
﴿5:115﴾ وَإِذَا جَاءَكَ
X
നിന്നെ സമീപിച്ചാല്‍
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
فَقُلْ
X
അപ്പോള്‍ നീ പറയുക
سَلَامٌ
X
സമാധാനം
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
كَتَبَ
X
നിശ്ചയിച്ചു
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَىٰ نَفْسِهِ
X
തന്റെമേല്‍ ബാധ്യതയായി
الرَّحْمَةَۖ
X
കാരുണ്യത്തെ
أَنَّهُ مَنْ
X
അതിനാല്‍ വല്ലവനും
عَمِلَ
X
ചെയ്തു
مِنكُمْ
X
നിങ്ങളിലെ
سُوءًا
X
വല്ല തെറ്റും
بِجَهَالَةٍ
X
അറിവില്ലായ്മ കാരണം
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
مِن بَعْدِهِ
X
അതിനുശേഷം
وَأَصْلَحَ
X
(കര്‍മങ്ങള്‍) നന്നാക്കുകയും ചെയ്തു
فَأَنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿6:54﴾ قَالَ
X
(അല്ലാഹു) കല്‍പിച്ചു
اخْرُجْ
X
നീ പുറത്തു പോകൂ
مِنْهَا
X
ഇവിടെ നിന്ന്
مَذْءُومًا
X
നിന്ദ്യനായി
مَّدْحُورًاۖ
X
ആട്ടിയിറക്കപ്പെട്ടവനുമായി
لَّمَن
X
തീര്‍ച്ചയായും ആരെങ്കിലും
تَبِعَكَ
X
അവന്‍ നിന്നെ പിന്തുടര്‍ന്നു
مِنْهُمْ
X
അവരില്‍ നിന്ന്
لَأَمْلَأَنَّ
X
ഞാന്‍ നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
X
നരകത്തെ
مِنكُمْ
X
നിങ്ങളെ കൊണ്ട്
أَجْمَعِينَ
X
എല്ലാവരെയും
﴿7:18﴾ وَاتَّقُوا
X
നിങ്ങള്‍ കരുതിയിരിക്കുക
فِتْنَةً
X
ഒരു വിപത്ത്
لَّا تُصِيبَنَّ
X
അത് ബാധിക്കുകയില്ല
الَّذِينَ ظَلَمُوا
X
അക്രമികളെ
مِنكُمْ
X
നിങ്ങളിലെ
خَاصَّةًۖ
X
പ്രത്യേകമായിട്ട്
وَاعْلَمُوا
X
നിങ്ങള്‍ അറിയുകയും ചെയ്യുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷയില്‍ (ശിക്ഷിക്കുന്നതില്‍)
﴿8:25﴾ إِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
أَنتُم
X
നിങ്ങള്‍
بِالْعُدْوَةِ
X
താഴ്വരയുടെ ഭാഗത്തായ
الدُّنْيَا
X
അടുത്ത
وَهُم
X
അവര്‍
بِالْعُدْوَةِ
X
ഭാഗത്തും
الْقُصْوَىٰ
X
അകന്ന
وَالرَّكْبُ
X
കച്ചവടസംഘം
أَسْفَلَ
X
താഴെയും
مِنكُمْۚ
X
നിങ്ങള്‍ക്ക്
وَلَوْ تَوَاعَدتُّمْ
X
നിങ്ങള്‍ പരസ്പരം നിശ്ചയിച്ചിരുന്നുവെങ്കില്‍
لَاخْتَلَفْتُمْ
X
നിങ്ങള്‍ വിരുദ്ധമായി പ്രവര്‍ത്തിക്കുമായിരുന്നു
فِي الْمِيعَادِۙ
X
നിശ്ചയത്തിന്
وَلَٰكِن
X
എന്നാല്‍
لِّيَقْضِيَ اللَّهُ
X
അല്ലാഹു നടപ്പില്‍ വരുത്താനാണ്
أَمْرًا
X
ഒരു കാര്യം
كَانَ
X
അതായിരുന്നു
مَفْعُولًا
X
ചെയ്യപ്പെടേണ്ടത്
لِّيَهْلِكَ
X
നശിക്കാന്‍
مَنْ
X
ഒരാള്‍
هَلَكَ
X
അവന്‍ നശിച്ചു
عَن بَيِّنَةٍ
X
വ്യക്തമായ തെളിവോടെ
وَيَحْيَىٰ
X
ജീവിക്കാനും
مَنْ
X
ഒരുത്തന്‍
حَيَّ
X
അവന്‍ ജീവിക്കുന്നു
عَن بَيِّنَةٍۗ
X
വ്യക്തമായ തെളിവോടെ
وَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَسَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿8:42﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
قُل
X
നീ പറയുക
لِّمَن
X
ആളുകളോട്
فِي أَيْدِيكُم
X
നിങ്ങളുടെ കൈവശമുള്ള
مِّنَ الْأَسْرَىٰ
X
യുദ്ധത്തടവുകാരില്‍ നിന്ന്
إِن يَعْلَمِ اللَّهُ
X
അല്ലാഹു അറിഞ്ഞാല്‍
فِي قُلُوبِكُمْ
X
നിങ്ങളുടെ മനസ്സില്‍ ഉള്ളതായി
خَيْرًا
X
വല്ല നന്മയും
يُؤْتِكُمْ
X
നിങ്ങള്‍ക്കവന്‍ നല്‍കും
خَيْرًا
X
ഉത്തമമായത്
مِّمَّا
X
ഒന്നിനേക്കാള്‍
أُخِذَ
X
അത് വസൂല്‍ ചെയ്യപ്പെട്ടു
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَيَغْفِرْ
X
അവന്‍ പൊറുത്തു തരികയും ചെയ്യും
لَكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿8:70﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
مِن بَعْدُ
X
പിന്നീട്
وَهَاجَرُوا
X
അവര്‍ സ്വദേശം വെടിയുകയും ചെയ്തു
وَجَاهَدُوا
X
അവര്‍ സമരം നടത്തുകയും ചെയ്തു
مَعَكُمْ
X
നിങ്ങളോടൊത്ത്
فَأُولَٰئِكَ
X
അവര്‍
مِنكُمْۚ
X
നിങ്ങളില്‍ പെട്ടവര്‍ തന്നെ
وَأُولُو الْأَرْحَامِ
X
കുടുംബ ബന്ധങ്ങള്‍ ഉള്ളവര്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلَىٰ
X
കൂടുതല്‍ അടുത്തവരാണ്
بِبَعْضٍ
X
ചിലരോട്
فِي كِتَابِ اللَّهِۗ
X
അല്ലാഹുവിന്റെ നിയമമനുസരിച്ച്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿8:75﴾ أَمْ حَسِبْتُمْ
X
നിങ്ങള്‍ കരുതുന്നുണ്ടോ
أَن تُتْرَكُوا
X
നിങ്ങളെ വെറുതെ വിട്ടയക്കുമെന്ന്
وَلَمَّا يَعْلَمِ اللَّهُ
X
അല്ലാഹു അറിഞ്ഞിട്ടല്ലാതെ
الَّذِينَ جَاهَدُوا
X
സമരം നടത്തിയവരെ
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَلَمْ يَتَّخِذُوا
X
സ്വീകരിക്കാത്തവരെയും
مِن دُونِ اللَّهِ
X
അല്ലാഹുവിനു പുറമെ
وَلَا رَسُولِهِ
X
അവന്റെ ദൂതനും
وَلَا الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَلِيجَةًۚ
X
രഹസ്യക്കൂട്ടാളികളായി
وَاللَّهُ
X
അല്ലാഹു
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതൊക്കെ
﴿9:16﴾ قُلْ
X
പറയുക
أَنفِقُوا
X
നിങ്ങള്‍ചെലവഴിച്ചു കൊള്ളുക
طَوْعًا
X
സ്വമനസ്സാലെ
أَوْ كَرْهًا
X
അല്ലെങ്കില്‍ വെറുപ്പോടെ(മനസ്സില്ലാതെ)
لَّن يُتَقَبَّلَ مِنكُمْۖ
X
നിങ്ങളില്‍ നിന്ന്‌ അത് സ്വീകരിക്കപ്പെടുന്നതല്ല
إِنَّكُمْ
X
(കാരണം)നിങ്ങള്‍
كُنتُمْ
X
ആയിരിക്കുന്നു
قَوْمًا فَاسِقِينَ
X
അധാര്‍മികരായ ജനത
﴿9:53﴾ وَيَحْلِفُونَ
X
അവര്‍ സത്യം ചെയ്യുന്നു
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആണെന്ന്
لَمِنكُمْ
X
നിങ്ങളില്‍ പെട്ടവര്‍ തന്നെ
وَمَا هُم
X
യഥാര്‍ത്ഥത്തില്‍ അവരല്ല
مِّنكُمْ
X
നിങ്ങളില്‍ പെട്ടവര്‍
وَلَٰكِنَّهُمْ
X
മറിച്ച്, അവര്‍
قَوْمٌ
X
ഒരു ജനതയാണ്
يَفْرَقُونَ
X
അവര്‍ പേടിച്ചു കഴിയുന്നു (കഴിയുന്ന)
﴿9:56﴾ وَمِنْهُمُ
X
അവരിലുണ്ട്
الَّذِينَ يُؤْذُونَ
X
ദ്രോഹിക്കുന്ന ചിലര്‍
النَّبِيَّ
X
നബിയെ
وَيَقُولُونَ
X
അവര്‍ പറയുന്നു (ആക്ഷേപിക്കുന്നു)
هُوَ
X
അദ്ദേഹം
أُذُنٌۚ
X
എല്ലാറ്റിനും ചെവികൊടുക്കുന്നവനാണെന്ന്
قُلْ
X
പറയുക
أُذُنُ خَيْرٍ
X
(അദ്ദേഹം) ഗുണകരമായത് ചെവികൊള്ളുന്നവനാണ്
لَّكُمْ
X
നിങ്ങള്‍ക്ക്
يُؤْمِنُ
X
അദ്ദേഹം വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَيُؤْمِنُ
X
വിശ്വാസമര്‍പ്പിക്കുന്നു
لِلْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
وَرَحْمَةٌ
X
(അദ്ദേഹം) അനുഗ്രഹവുമാണ്
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
مِنكُمْۚ
X
നിങ്ങളില്‍
وَالَّذِينَ يُؤْذُونَ
X
ദ്രോഹിക്കുന്നവര്‍
رَسُولَ اللَّهِ
X
അല്ലാഹുവിന്റെ ദൂതനെ
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿9:61﴾ كَالَّذِينَ مِن قَبْلِكُمْ
X
നിങ്ങളുടെ മുമ്പുള്ളവരെ പോലെ(ത്തന്നെയാണ് നിങ്ങളും)
كَانُوا
X
അവരായിരുന്നു
أَشَدَّ
X
പ്രബലന്‍മാര്‍
مِنكُمْ
X
നിങ്ങളെക്കാള്‍
قُوَّةً
X
കരുത്തില്‍
وَأَكْثَرَ
X
പെരുത്തവരും
أَمْوَالًا
X
സമ്പത്ത്
وَأَوْلَادًا
X
സന്താനങ്ങളും
فَاسْتَمْتَعُوا
X
അങ്ങനെ അവര്‍ സുഖം അനുഭവിച്ചു
بِخَلَاقِهِمْ
X
തങ്ങളുടെ വിഹിതം കൊണ്ട്
فَاسْتَمْتَعْتُم
X
നിങ്ങളും സുഖമനുഭവിച്ചു
بِخَلَاقِكُمْ
X
നിങ്ങളുടെ വിഹിതം കൊണ്ട്
كَمَا اسْتَمْتَعَ
X
സുഖം അനുഭവിച്ച പോലെ
الَّذِينَ مِن قَبْلِكُم
X
നിങ്ങളുടെ മുമ്പുള്ളവര്‍
بِخَلَاقِهِمْ
X
തങ്ങളുടെ വിഹിതം കൊണ്ട്
وَخُضْتُمْ
X
നിങ്ങള്‍ (അധര്‍മങ്ങളില്‍) മുഴുകി
كَالَّذِي خَاضُواۚ
X
അവര്‍ മുഴുകിയ പോലെ
أُولَٰئِكَ
X
അക്കൂട്ടര്‍
حَبِطَتْ
X
പാഴായി
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
فِي الدُّنْيَا
X
ഇഹത്തില്‍
وَالْآخِرَةِۖ
X
പരത്തിലും
وَأُولَٰئِكَ
X
അവര്‍
هُمُ الْخَاسِرُونَ
X
അവര്‍ തന്നെ നഷ്ടം പറ്റിയവര്‍
﴿9:69﴾ وَيَصْنَعُ
X
അദ്ദേഹം നിര്‍മ്മിക്കുന്നു
الْفُلْكَ
X
കപ്പല്‍
وَكُلَّمَا مَرَّ عَلَيْهِ
X
അദ്ദേഹത്തിനരികിലൂടെ നടന്നുപോയപ്പോഴെല്ലാം
مَلَأٌ
X
പ്രമാണിമാര്‍
مِّن قَوْمِهِ
X
തന്റെ ജനതയിലെ
سَخِرُوا مِنْهُۚ
X
അവര്‍ അദ്ദേഹത്തെ പരിഹസിച്ചു
قَالَ
X
അദ്ദേഹം പറഞ്ഞു
إِن تَسْخَرُوا مِنَّا
X
നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്നുവെങ്കില്‍
فَإِنَّا نَسْخَرُ مِنكُمْ
X
ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കും
كَمَا تَسْخَرُونَ
X
നിങ്ങള്‍ പരിഹസിക്കുന്നത് പോലെ
﴿11:38﴾ وَجَاءَهُ
X
അദ്ദേഹത്തിന്റെയടുത്തെത്തി
قَوْمُهُ
X
തന്റെ ജനത
يُهْرَعُونَ
X
ഓടിക്കൊണ്ട്
إِلَيْهِ
X
അദ്ദേഹത്തിന്റെയടുത്തേക്ക്
وَمِن قَبْلُ
X
മുമ്പ്
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ ചെയ്യുന്നു
السَّيِّئَاتِۚ
X
നീചവൃത്തികള്‍
قَالَ
X
(ലൂത്വ്)പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
هَٰؤُلَاءِ
X
ഇതാ
بَنَاتِي
X
എന്റെ പെണ്‍കുട്ടികള്‍
هُنَّ
X
ഇവരാണ്
أَطْهَرُ
X
ഏറ്റവും വിശുദ്ധിയള്ളവര്‍
لَكُمْۖ
X
നിങ്ങള്‍ക്ക്
فَاتَّقُوا
X
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
X
അല്ലാഹുവിനെ
وَلَا تُخْزُونِ
X
എന്നെ നിങ്ങള്‍ അപമാനിക്കരുത്
فِي ضَيْفِيۖ
X
എന്റെ അതിഥികളുടെ കാര്യത്തില്‍
أَلَيْسَ مِنكُمْ
X
നിങ്ങളിലില്ലേ
رَجُلٌ
X
ഒരാളും
رَّشِيدٌ
X
വിവേകമുള്ള
﴿11:78﴾ قَالُوا
X
(മലക്കുകള്‍) പറഞ്ഞു
يَا لُوطُ
X
ലൂത്വേ,
إِنَّا
X
നിശ്ചയം ഞങ്ങള്‍
رُسُلُ
X
ദൂതന്‍മാരാണ്
رَبِّكَ
X
നിന്റെ നാഥന്റെ
لَن يَصِلُوا إِلَيْكَۖ
X
അവര്‍ക്കൊരിക്കലും നിന്റെ അടുത്തെത്താനാവില്ല
فَأَسْرِ
X
അത്കൊണ്ട് നീ പുറപ്പെടുക
بِأَهْلِكَ
X
നിന്റെ കുടുംബത്തെ കൂട്ടി
بِقِطْعٍ مِّنَ اللَّيْلِ
X
രാത്രിയിലെ ഒരു യാമത്തില്‍
وَلَا يَلْتَفِتْ
X
തിരിഞ്ഞുനോക്കരുത്
مِنكُمْ
X
നിങ്ങളില്‍ നിന്ന്
أَحَدٌ
X
ആരും
إِلَّا امْرَأَتَكَۖ
X
നിന്റെ ഭാര്യയൊഴികെ
إِنَّهُ
X
നിശ്ചയം
مُصِيبُهَا
X
അവളെ ബാധിക്കും
مَا
X
ഒരു ശിക്ഷ
أَصَابَهُمْۚ
X
അക്കൂട്ടരെ ബാധിക്കുന്ന
إِنَّ مَوْعِدَهُمُ
X
തീര്‍ച്ചയായും അവരുടെ(നാശത്തിന്റെ)നിശ്ചിത സമയം
الصُّبْحُۚ
X
പ്രഭാതമാണ്
أَلَيْسَ الصُّبْحُ
X
പ്രഭാതമല്ലയോ
بِقَرِيبٍ
X
അടുത്തത്
﴿11:81﴾ وَلَقَدْ
X
തീര്‍ച്ചയായും
عَلِمْنَا
X
നാം അറിയുന്നു
الْمُسْتَقْدِمِينَ
X
മുന്നിലായവരെ
مِنكُمْ
X
നിങ്ങളില്‍നിന്ന്
وَلَقَدْ
X
തീര്‍ച്ചയായും
عَلِمْنَا
X
നാം അറിയുന്നു
الْمُسْتَأْخِرِينَ
X
പിന്നിലായവരെ
﴿15:24﴾ إِذْ دَخَلُوا
X
അവര്‍ കടന്നുചെന്ന സന്ദര്‍ഭം
عَلَيْهِ
X
അദ്ദേഹത്തിന്റെ അടുത്ത്
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു
سَلَامًا
X
(താങ്കള്‍ക്ക്) സമാധാനം
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّا
X
തീര്‍ച്ചയായും നാം
مِنكُمْ
X
നിങ്ങളെപറ്റി
وَجِلُونَ
X
പേടിക്കുന്നവരാകുന്നു
﴿15:52﴾ فَأَسْرِ
X
അതിനാല്‍, താങ്കള്‍ രാത്രി യാത്ര ചെയ്യുക
بِأَهْلِكَ
X
താങ്കളുടെ കുടുംബത്തെയും കൂട്ടി
بِقِطْعٍ مِّنَ اللَّيْلِ
X
രാത്രിയില്‍ അല്‍പസമയം ബാക്കി നില്‍ക്കെ
وَاتَّبِعْ
X
താങ്കള്‍ പിന്തുടരണം
أَدْبَارَهُمْ
X
അവരുടെ പിന്നില്‍
وَلَا يَلْتَفِتْ
X
തിരിഞ്ഞു നോക്കരുത്
مِنكُمْ
X
നിങ്ങളിലെ
أَحَدٌ
X
ആരും
وَامْضُوا
X
നിങ്ങള്‍ പോവുക
حَيْثُ تُؤْمَرُونَ
X
നിങ്ങള്‍ കല്‍പിക്കപ്പെടുന്നേടത്തേക്ക്
﴿15:65﴾ وَاللَّهُ خَلَقَكُمْ
X
അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു
ثُمَّ
X
പിന്നീട്
يَتَوَفَّاكُمْۚ
X
അവന്‍ നിങ്ങളെ മരിപ്പിക്കുന്നു
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرَدُّ
X
മടക്കപ്പെടുന്നവര്‍
إِلَىٰ أَرْذَلِ
X
ഏറ്റവും താണ അവസ്ഥയിലേക്ക്
الْعُمُرِ
X
ആയുസ്സിന്റെ
لِكَيْ لَا يَعْلَمَ
X
അവന്‍ അറിയാതിരിക്കാന്‍
بَعْدَ عِلْمٍ
X
അറിവിന്ന് ശേഷം
شَيْئًاۚ
X
ഒന്നും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനും
قَدِيرٌ
X
കഴിവുറ്റവനുമാകുന്നു
﴿16:70﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي رَيْبٍ
X
സംശയത്തില്‍
مِّنَ الْبَعْثِ
X
പുനരുഃത്ഥാനത്തെപ്പറ്റി
فَإِنَّا
X
തീര്‍ച്ചയായും നാം
خَلَقْنَاكُم
X
നാം നിങ്ങളെ സൃഷ്ടിച്ചു
مِّن تُرَابٍ
X
മണ്ണില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن نُّطْفَةٍ
X
ബീജത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِنْ عَلَقَةٍ
X
രക്തപിണ്ഡത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن مُّضْغَةٍ
X
മാംസപിണ്ഡത്തില്‍ നിന്ന്
مُّخَلَّقَةٍ
X
രൂപം നല്‍കപ്പെട്ട
وَغَيْرِ مُخَلَّقَةٍ
X
രൂപമില്ലാത്തതുമായ
لِّنُبَيِّنَ
X
നാം വ്യക്തമാക്കിത്തരാന്‍
لَكُمْۚ
X
നിങ്ങള്‍ക്ക്
وَنُقِرُّ
X
നാം നിലനിര്‍ത്തുന്നു, നിവസിപ്പിക്കുന്നു
فِي الْأَرْحَامِ
X
ഗര്‍ഭാശയങ്ങളില്‍
مَا نَشَاءُ
X
നാം ഉദ്ദേശിക്കുന്നതിനെ
إِلَىٰ أَجَلٍ
X
ഒരവധി വരെ
مُّسَمًّى
X
നിര്‍ണ്ണയിക്കപ്പെട്ട
ثُمَّ نُخْرِجُكُمْ
X
പിന്നെ നാം നിങ്ങളെ പുറത്ത് കൊണ്ട് വരുന്നു
طِفْلًا
X
ശിശുവായി
ثُمَّ
X
പിന്നെ
لِتَبْلُغُوا
X
നിങ്ങള്‍ പ്രാപിക്കാന്‍
أَشُدَّكُمْۖ
X
നിങ്ങളുടെ യൗവനം
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُتَوَفَّىٰ
X
മരിപ്പിക്കപ്പെടുന്നവര്‍
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرَدُّ
X
തള്ളപ്പെടുന്നവര്‍
إِلَىٰ أَرْذَلِ الْعُمُرِ
X
ഏറ്റവും അവശമായ പ്രായത്തിലേക്ക്
لِكَيْلَا يَعْلَمَ
X
അറിയാതിരിക്കുമാറ്
مِن بَعْدِ عِلْمٍ
X
അറിവിന് ശേഷം
شَيْئًاۚ
X
ഒന്നും തന്നെ
وَتَرَى
X
നീ കാണുന്നു
الْأَرْضَ
X
ഭൂമിയെ
هَامِدَةً
X
വരണ്ടുണങ്ങിയതായി
فَإِذَا أَنزَلْنَا
X
നാം ഇറക്കിയാല്‍
عَلَيْهَا
X
അതിന്മേല്‍
الْمَاءَ
X
വെള്ളം
اهْتَزَّتْ
X
അത് തുടിക്കുന്നു
وَرَبَتْ
X
വികസിക്കുന്നു
وَأَنبَتَتْ
X
മുളപ്പിക്കുന്നു
مِن كُلِّ زَوْجٍ
X
എല്ലാതരം
بَهِيجٍ
X
കൗതുകമുണര്‍ത്തുന്ന
﴿22:5﴾ لَن يَنَالَ
X
എത്തുന്നില്ല
اللَّهَ
X
അല്ലാഹുവിലേക്ക്
لُحُومُهَا
X
അവയുടെ മാംസം
وَلَا دِمَاؤُهَا
X
അവയുടെ രക്തവും
وَلَٰكِن
X
പ്രത്യുത
يَنَالُهُ
X
അവനിലേക്കെത്തുന്നു
التَّقْوَىٰ
X
ഭക്തി
مِنكُمْۚ
X
നിങ്ങളില്‍ നിന്നുള്ള
كَذَٰلِكَ
X
അപ്രകാരം
سَخَّرَهَا
X
അവന്‍ അവയെ കീഴ്പ്പെടുത്തിതന്നു
لَكُمْ
X
നിങ്ങള്‍ക്ക്
لِتُكَبِّرُوا
X
നിങ്ങള്‍ പ്രകീര്‍ത്തിക്കാന്‍
اللَّهَ
X
അല്ലാഹുവിനെ
عَلَىٰ مَا هَدَاكُمْۗ
X
അവന്‍ നിങ്ങളെ നേര്‍വഴിയിലാക്കിയതിന്
وَبَشِّرِ
X
നീ ശുഭവാര്‍ത്തയറിയിക്കുക
الْمُحْسِنِينَ
X
സുകൃതവാന്‍മാര്‍ക്ക്
﴿22:37﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
لَا تَتَّبِعُوا
X
നിങ്ങള്‍ പിന്‍തുടരരുത്
خُطُوَاتِ
X
കാല്‍പാടുകള്‍
الشَّيْطَانِۚ
X
പിശാചിന്റെ
وَمَن يَتَّبِعْ
X
വല്ലവനും പിന്‍പറ്റിയാല്‍
خُطُوَاتِ
X
കാല്‍പാടുകള്‍
الشَّيْطَانِ
X
പിശാചിന്റെ
فَإِنَّهُ
X
അവന്‍
يَأْمُرُ
X
അവന്‍ കല്‍പിക്കും
بِالْفَحْشَاءِ
X
നീചകാര്യങ്ങളെ
وَالْمُنكَرِۚ
X
നിഷിദ്ധങ്ങളെയും
وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
مَا زَكَىٰ
X
വിശുദ്ധി പുലര്‍ത്തുമായിരുന്നില്ല
مِنكُم
X
നിങ്ങളില്‍നിന്ന്
مِّنْ أَحَدٍ
X
ആരും
أَبَدًا
X
ഒരിക്കലും
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يُزَكِّي
X
ശുദ്ധീകരിക്കുന്നു
مَن يَشَاءُۗ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿24:21﴾ وَلَا يَأْتَلِ
X
ശപഥം ചെയ്യരുത്
أُولُو الْفَضْلِ
X
അനുഗ്രഹം ലഭിച്ചവര്‍
مِنكُمْ
X
നിങ്ങളില്‍നിന്ന്
وَالسَّعَةِ
X
സാമ്പത്തികകഴിവും
أَن يُؤْتُوا
X
അവര്‍ നല്‍കുകയില്ലായെന്ന്
أُولِي الْقُرْبَىٰ
X
ബന്ധുക്കള്‍ക്ക്
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَالْمُهَاجِرِينَ
X
സ്വദേശം വെടിഞ്ഞവര്‍ക്കും
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
وَلْيَعْفُوا
X
അവന്‍ മാപ്പുനല്‍കട്ടെ
وَلْيَصْفَحُواۗ
X
വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ
أَلَا تُحِبُّونَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ
أَن يَغْفِرَ اللَّهُ
X
അല്ലാഹു പൊറുത്തുതരാന്‍
لَكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയും
﴿24:22﴾ وَأَنكِحُوا
X
നിങ്ങള്‍ വിവാഹം കഴിപ്പിക്കുക
الْأَيَامَىٰ
X
ഇണയില്ലാത്തവരെ
مِنكُمْ
X
നിങ്ങളില്‍പെട്ട
وَالصَّالِحِينَ
X
നല്ലവരേയും
مِنْ عِبَادِكُمْ
X
നിങ്ങളുടെ ദാസന്‍മാരില്‍പെട്ട
وَإِمَائِكُمْۚ
X
നിങ്ങളുടെ ദാസികളിലും
إِن يَكُونُوا
X
അവരാണെങ്കില്‍
فُقَرَاءَ
X
ദരിദ്രര്‍
يُغْنِهِمُ اللَّهُ
X
അല്ലാഹു അവര്‍ക്ക് ഐശ്വര്യം നല്‍കും
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹം മൂലം
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
ഉദാരന്‍
عَلِيمٌ
X
സര്‍വജ്ഞന്‍
﴿24:32﴾ وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം ചെയ്തു
الَّذِينَ آمَنُوا
X
വിശ്വസിച്ചവരോട്
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَيَسْتَخْلِفَنَّهُمْ
X
അവന്‍ അവരെ പ്രതിനിധികളാക്കുകതന്നെ ചെയ്യും
فِي الْأَرْضِ
X
ഭൂമിയില്‍
كَمَا اسْتَخْلَفَ
X
അവന്‍ പ്രതിനിധികളാക്കിയ പോലെ
الَّذِينَ مِن قَبْلِهِمْ
X
അവര്‍ക്ക് മുമ്പുള്ളവരെ
وَلَيُمَكِّنَنَّ لَهُمْ
X
അവര്‍ക്ക് നാം സൗകര്യം ചെയ്തു കൊടുക്കും
دِينَهُمُ
X
അവരുടെ ജീവിത വ്യവസ്ഥ
الَّذِي ارْتَضَىٰ لَهُمْ
X
അവന്‍ അവര്‍ക്ക് തൃപ്തിപ്പെട്ട
وَلَيُبَدِّلَنَّهُم
X
അവര്‍ക്ക് പകരം നല്‍കും
مِّن بَعْدِ خَوْفِهِمْ
X
അവരുടെ ഭയത്തിന് ശേഷം
أَمْنًاۚ
X
സമാധാനം
يَعْبُدُونَنِي
X
അവര്‍ എനിക്ക് വഴിപ്പെടും
لَا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കില്ല
بِي
X
എന്നോട്
شَيْئًاۚ
X
ഒന്നിനേയും
وَمَن كَفَرَ
X
ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْفَاسِقُونَ
X
ധിക്കാരികള്‍
﴿24:55﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
لِيَسْتَأْذِنكُمُ
X
നിങ്ങളോട് അനുവാദം ചോദിക്കട്ടെ
الَّذِينَ مَلَكَتْ أَيْمَانُكُمْ
X
നിങ്ങളുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍
وَالَّذِينَ لَمْ يَبْلُغُوا
X
എത്തിയിട്ടില്ലാത്തവരും
الْحُلُمَ
X
പ്രായപൂര്‍ത്തി
مِنكُمْ
X
നിങ്ങളില്‍ നിന്നുള്ള
ثَلَاثَ مَرَّاتٍۚ
X
മൂന്ന് സമയങ്ങളില്‍
مِّن قَبْلِ صَلَاةِ الْفَجْرِ
X
പ്രഭാത നമസ്കാരത്തിന് മുമ്പ്
وَحِينَ تَضَعُونَ ثِيَابَكُم
X
നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന സമയത്തും
مِّنَ الظَّهِيرَةِ
X
ഉച്ച സമയത്ത്
وَمِن بَعْدِ صَلَاةِ الْعِشَاءِۚ
X
ഇശാ നമസ്കാരശേഷവും
ثَلَاثُ عَوْرَاتٍ
X
മൂന്ന് സ്വകാര്യ സമയങ്ങളില്‍
لَّكُمْۚ
X
നിങ്ങളുടെ
لَيْسَ عَلَيْكُمْ
X
നിങ്ങളുടെ മേലില്ല
وَلَا عَلَيْهِمْ
X
അവരുടെ മേലുമില്ല
جُنَاحٌ
X
കുറ്റം
بَعْدَهُنَّۚ
X
അതിന് ശേഷമുള്ള (സമയങ്ങളില്‍)
طَوَّافُونَ
X
(അവര്‍) ചുറ്റി(പ്പറ്റി) നടക്കുന്നവരാണ്
عَلَيْكُم
X
നിങ്ങളില്‍കൂടി
بَعْضُكُمْ
X
അതായത് നിങ്ങളില്‍ ചിലര്‍
عَلَىٰ بَعْضٍۚ
X
ചിലരില്‍കൂടി
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِۗ
X
വചനങ്ങള്‍
وَاللَّهُ عَلِيمٌ
X
അല്ലാഹു സര്‍വ്വജ്ഞനാണ്
حَكِيمٌ
X
യുക്തിമാനും
﴿24:58﴾ وَإِذَا بَلَغَ
X
എത്തിയാല്‍
الْأَطْفَالُ مِنكُمُ
X
നിങ്ങളുടെ കുട്ടികള്‍
الْحُلُمَ
X
പ്രായപൂര്‍ത്തി (ബോധം)
فَلْيَسْتَأْذِنُوا
X
അവര്‍ അനുവാദം ചോദിക്കണം
كَمَا اسْتَأْذَنَ
X
അനുവാദം ചോദിച്ച പോലെ
الَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്ക് മുമ്പുള്ളവര്‍
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
آيَاتِهِۗ
X
അവന്റെ തെളിവുകള്‍
وَاللَّهُ عَلِيمٌ
X
അല്ലാഹു സര്‍വ്വജ്ഞനാണ്
﴿24:59﴾