Repeated Words in Quran

< >
Total Found : 4
وَكَذَٰلِكَ
X
അപ്രകാരം
نُفَصِّلُ
X
നാം വിവരിച്ചുതരുന്നു
الْآيَاتِ
X
തെളിവുകള്‍
وَلِتَسْتَبِينَ
X
വ്യക്തമായി വേര്‍തിരിഞ്ഞുകാണാനുമാണ്
سَبِيلُ
X
വഴി
الْمُجْرِمِينَ
X
പാപികളുടെ
﴿6:55﴾ فَإِن كَذَّبُوكَ
X
അഥവാ, അവര്‍ നിന്നെ തള്ളിപ്പറയുകയാണെങ്കില്‍
فَقُل
X
നീ പറയുക
رَّبُّكُمْ
X
നിങ്ങളുടെ നാഥന്‍
ذُو
X
ഉടമയാകുന്നു
رَحْمَةٍ
X
കാരുണ്യത്തിന്റെ
وَاسِعَةٍ
X
വിശാലമായ
وَلَا يُرَدُّ
X
തട്ടിമാറ്റപ്പെടുന്നതല്ല
بَأْسُهُ
X
അവന്റെ ശിക്ഷ
عَنِ الْقَوْمِ
X
ജനത്തില്‍നിന്ന്
الْمُجْرِمِينَ
X
കുറ്റവാളികളായ
﴿6:147﴾ إِنَّ الَّذِينَ كَذَّبُوا
X
തീര്‍ച്ചയായും കള്ളമാക്കി തള്ളിയവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَاسْتَكْبَرُوا
X
അവര്‍ അഹന്ത നടിക്കുകയും ചെയ്തു
عَنْهَا
X
അവയുടെ നേരെ
لَا تُفَتَّحُ
X
തുറന്നു കൊടുക്കപ്പെടുകയില്ല
لَهُمْ
X
അവര്‍ക്കു വേണ്ടി
أَبْوَابُ
X
കവാടങ്ങള്‍
السَّمَاءِ
X
ആകാശത്തിന്റെ
وَلَا يَدْخُلُونَ
X
അവര്‍ പ്രവേശിക്കുകയുമില്ല
الْجَنَّةَ
X
സ്വര്‍ഗത്തില്‍
حَتَّىٰ يَلِجَ
X
കടന്നുപോകുവോളം
الْجَمَلُ
X
ഒട്ടകം
فِي سَمِّ
X
കുഴയിലൂടെ
الْخِيَاطِۚ
X
സൂചിയുടെ
وَكَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُجْرِمِينَ
X
കുറ്റവാളികള്‍ക്ക്
﴿7:40﴾ وَأَمْطَرْنَا
X
നാം പെയ്യിച്ചു
عَلَيْهِم
X
അവരുടെ മേല്‍
مَّطَرًاۖ
X
പേമാരി
فَانظُرْ
X
നീ നോക്കൂ
كَيْفَ كَانَ
X
എവ്വിധം ആയിരുന്നു
عَاقِبَةُ
X
പരിണതി
الْمُجْرِمِينَ
X
ആ പാപികളുടെ
﴿7:84﴾ لَا تَعْتَذِرُوا
X
ഇനി നിങ്ങള്‍ ഒഴികഴിവുകള്‍ പറയേണ്ട
قَدْ كَفَرْتُم
X
തീര്‍ച്ചയായും നിങ്ങള്‍ നിഷേധിച്ചിരിക്കുന്നു
بَعْدَ إِيمَانِكُمْۚ
X
നിങ്ങളുടെ വിശ്വാസത്തിനു ശേഷം
إِن نَّعْفُ
X
നാം മാപ്പു നല്‍കിയാല്‍ (തന്നെ)
عَن طَائِفَةٍ
X
ഒരു വിഭാഗത്തിന്
مِّنكُمْ
X
നിങ്ങളിലെ
نُعَذِّبْ
X
നാം ശിക്ഷിക്കുക തന്നെ ചെയ്യും
طَائِفَةً
X
മറ്റൊരു വിഭാഗത്തെ
بِأَنَّهُمْ
X
കാരണം അവര്‍
كَانُوا
X
അവരായിരുന്നു
مُجْرِمِينَ
X
കുറ്റവാളികള്‍
﴿9:66﴾ وَلَقَدْ أَهْلَكْنَا
X
നാം നശിപ്പിച്ചിട്ടുണ്ട്
الْقُرُونَ
X
തലമുറകളെ
مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പുള്ള
لَمَّا ظَلَمُواۙ
X
അവര്‍ അതിക്രമം കാണിച്ചപ്പോള്‍
وَجَاءَتْهُمْ
X
അവരുടെ അടുത്ത് ആഗതരായി
رُسُلُهُم
X
അവരുടെ ദൂതന്മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ പ്രമാണങ്ങളുമായി
وَمَا كَانُوا لِيُؤْمِنُواۚ
X
അവര്‍ വിശ്വസിച്ചതേയില്ല
كَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْقَوْمَ الْمُجْرِمِينَ
X
കുറ്റവാളികളായ ജനത്തിന്
﴿10:13﴾ وَيَا قَوْمِ
X
എന്റെ ജനമേ
اسْتَغْفِرُوا
X
നിങ്ങള്‍ മാപ്പിരക്കുക
رَبَّكُمْ
X
നിങ്ങളുടെ നാഥനോടും
ثُمَّ
X
പിന്നെ
تُوبُوا إِلَيْهِ
X
അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക
يُرْسِلِ
X
അവന്‍ അയച്ചുതരും
السَّمَاءَ
X
മഴ
عَلَيْكُم
X
നിങ്ങള്‍ക്ക്
مِّدْرَارًا
X
സമൃദ്ധമായി
وَيَزِدْكُمْ
X
അവന്‍ നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ചുതരികയും ചെയ്യും
قُوَّةً
X
ശക്തി
إِلَىٰ قُوَّتِكُمْ
X
നിങ്ങളുടെ ശക്തിയിലേക്ക്
وَلَا تَتَوَلَّوْا
X
നിങ്ങള്‍ പിന്‍തിരിഞ്ഞു പോകരുത്
مُجْرِمِينَ
X
പാപികളായി
﴿11:52﴾ فَلَوْلَا كَانَ
X
ഉണ്ടാകാതിരുന്നതെന്തുകൊണ്ട്?
مِنَ الْقُرُونِ
X
തലമുറകളില്‍
مِن قَبْلِكُمْ
X
നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ
أُولُو بَقِيَّةٍ
X
ഉത്തമ പാരമ്പര്യമുള്ള ഒരു വിഭാഗം
يَنْهَوْنَ
X
അവര്‍ തടയുന്നു
عَنِ الْفَسَادِ
X
കുഴപ്പമുണ്ടാക്കുന്നത്
فِي الْأَرْضِ
X
ഭൂമിയില്‍
إِلَّا قَلِيلًا
X
കുറച്ചുപേരൊഴികെ
مِّمَّنْ أَنجَيْنَا
X
നാം രക്ഷപ്പെടുത്തിയവരില്‍ നിന്ന്
مِنْهُمْۗ
X
അവരില്‍ നിന്നും
وَاتَّبَعَ
X
പിറകെ പോയി
الَّذِينَ ظَلَمُوا
X
അക്രമികള്‍
مَا أُتْرِفُوا فِيهِ
X
തങ്ങള്‍ക്ക് സമൃദ്ധമായി നല്‍കപ്പെട്ട സുഖഭോഗങ്ങളുടെ
وَكَانُوا
X
അവരായിരുന്നു
مُجْرِمِينَ
X
കുറ്റവാളികള്‍
﴿11:116﴾ حَتَّىٰ إِذَا اسْتَيْأَسَ
X
അങ്ങനെ നിരാശരായിത്തീര്‍ന്നപ്പോള്‍
الرُّسُلُ
X
ആ ദൈവദൂതന്മാര്‍
وَظَنُّوا
X
ജനം കരുതുകയും ചെയ്തപ്പോള്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
قَدْ كُذِبُوا
X
അവരോട് കളവ് പറയപ്പെട്ടുവെന്ന്
جَاءَهُمْ
X
അവര്‍ക്ക് വന്നെത്തി
نَصْرُنَا
X
നമ്മുടെ സഹായം
فَنُجِّيَ
X
അങ്ങനെ രക്ഷപ്പെടുത്തപ്പെട്ടു
مَن نَّشَاءُۖ
X
നാം ഇച്ഛിച്ചവര്‍
وَلَا يُرَدُّ
X
തട്ടിമാറ്റപ്പെടുകയില്ല
بَأْسُنَا
X
നമ്മുടെ ശിക്ഷ
عَنِ الْقَوْمِ
X
ജനത്തില്‍നിന്ന്
الْمُجْرِمِينَ
X
കുറ്റവാളികളായ
﴿12:110﴾ وَتَرَى
X
നിനക്കു കാണാം
الْمُجْرِمِينَ
X
കുറ്റവാളികളെ
يَوْمَئِذٍ
X
അന്ന്
مُّقَرَّنِينَ
X
ബന്ധിതരായി
فِي الْأَصْفَادِ
X
ചങ്ങലകളില്‍
﴿14:49﴾ كَذَٰلِكَ
X
അപ്രകാരം
نَسْلُكُهُ
X
നാം അതിനെ(പരിഹാസത്തെ) കടത്തിവിടുന്നു
فِي قُلُوبِ
X
മനസ്സുകളില്‍
الْمُجْرِمِينَ
X
കുറ്റവാളികളുടെ
﴿15:12﴾ وَوُضِعَ
X
വെക്കപ്പെടുകയായി
الْكِتَابُ
X
ആ ഗ്രന്ഥം (കര്‍മ രേഖ)
فَتَرَى
X
അപ്പോള്‍ നിനക്ക് കാണാം
الْمُجْرِمِينَ
X
കുറ്റവാളികളെ
مُشْفِقِينَ
X
ഭയപ്പെടുന്നവരായി
مِمَّا فِيهِ
X
അതിലുള്ളതിനെ സംബന്ധിച്ച്
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യും
يَا وَيْلَتَنَا
X
അയ്യോ ഞങ്ങള്‍ക്ക് നാശം
مَالِ هَٰذَا الْكِتَابِ
X
ഈ ഗ്രന്ഥത്തിനെന്ത്
لَا يُغَادِرُ
X
അത് വിട്ടുകളയുന്നില്ല
صَغِيرَةً
X
ഒരു ചെറിയതും
وَلَا كَبِيرَةً
X
ഒരു വലിയതും ഇല്ല
إِلَّا أَحْصَاهَاۚ
X
അത് കണക്കാക്കി (രേഖപ്പെടുത്തി)യിട്ടല്ലാതെ
وَوَجَدُوا
X
അവര്‍ കണ്ടെത്തുകയായി
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചത്
حَاضِرًاۗ
X
മുമ്പില്‍ വന്നെത്തിയതായി
وَلَا يَظْلِمُ
X
അനീതി കാണിക്കുന്നതല്ല
رَبُّكَ
X
നിന്റെ നാഥന്‍
أَحَدًا
X
ഒരാളോടും
﴿18:49﴾ وَنَسُوقُ
X
നാം തെളിച്ചുകൊണ്ടുപോവുകയും ചെയ്യും
الْمُجْرِمِينَ
X
കുറ്റവാളികളെ
إِلَىٰ جَهَنَّمَ
X
നരകത്തിലേക്ക്
وِرْدًا
X
ദാഹാര്‍ത്തരായി
﴿19:86﴾ يَوْمَ
X
ദിവസം
يُنفَخُ
X
ഊതപ്പെടുന്നു
فِي الصُّورِۚ
X
കാഹളത്തില്‍
وَنَحْشُرُ
X
നാം ഒരുമിച്ചുകൂട്ടുന്നതാകുന്നു
الْمُجْرِمِينَ
X
കുറ്റവാളികളെ
يَوْمَئِذٍ
X
അന്നേ ദിവസം
زُرْقًا
X
(കണ്ണ്) നീലിച്ചവരായി
﴿20:102﴾ يَوْمَ يَرَوْنَ
X
അവര്‍ കണ്ടുമുട്ടുന്ന ദിവസം
الْمَلَائِكَةَ
X
മലക്കുകളെ
لَا بُشْرَىٰ
X
ഒരു ശുഭവാര്‍ത്തയുമില്ല
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُجْرِمِينَ
X
കുറ്റവാളികള്‍ക്ക്
وَيَقُولُونَ
X
അവര്‍ (മലക്കുകള്‍)പറയും
حِجْرًا مَّحْجُورًا
X
(നിങ്ങള്‍ക്ക്) ശക്തമായ വിലക്കുണ്ട്
﴿25:22﴾ وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَا
X
നാമാക്കി
لِكُلِّ نَبِيٍّ
X
എല്ലാ ഓരോ പ്രവാചകനും
عَدُوًّا
X
ശത്രുവിനെ
مِّنَ الْمُجْرِمِينَۗ
X
കുറ്റവാളികളില്‍പെട്ട
وَكَفَىٰ
X
മതി
بِرَبِّكَ
X
നിന്റെ നാഥന്‍തന്നെ
هَادِيًا
X
വഴികാട്ടിയായി
وَنَصِيرًا
X
സഹായിയായും
﴿25:31﴾ كَذَٰلِكَ
X
അവ്വിധം
سَلَكْنَاهُ
X
നാം ഇതിനെ കടത്തിവിട്ടിരിക്കുന്നു
فِي قُلُوبِ
X
ഹൃദയങ്ങളില്‍
الْمُجْرِمِينَ
X
കുറ്റവാളികളുടെ
﴿26:200﴾ قُلْ
X
പറയുക
سِيرُوا
X
നിങ്ങള്‍ സഞ്ചരിക്കുവിന്‍
فِي الْأَرْضِ
X
ഭൂമിയില്‍
فَانظُرُوا
X
എന്നിട്ട് നിങ്ങള്‍ ആലോചിക്കുക
كَيْفَ
X
എങ്ങനെ
كَانَ
X
ആയിരുന്നു
عَاقِبَةُ
X
അന്ത്യം
الْمُجْرِمِينَ
X
കുറ്റവാളികളുടെ
﴿27:69﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
بِمَا أَنْعَمْتَ
X
നീ അനുഗ്രഹിച്ചതിനാല്‍
عَلَيَّ
X
എന്നെ
فَلَنْ أَكُونَ
X
അതിനാല്‍ ഞാനൊരിക്കലും ആവുകയില്ല
ظَهِيرًا
X
തുണ
لِّلْمُجْرِمِينَ
X
കുറ്റവാളികള്‍ക്ക്
﴿28:17﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനേക്കാള്‍
ذُكِّرَ
X
അവന്‍ ഉല്‍ബോധനം ചെയ്യപ്പെട്ടു
بِآيَاتِ رَبِّهِ
X
തന്റെ നാഥന്റെ വചനങ്ങള്‍ കൊണ്ട്
ثُمَّ
X
എന്നിട്ട്
أَعْرَضَ عَنْهَاۚ
X
അതിനെ അവഗണിച്ചു
إِنَّا
X
തീര്‍ച്ചയായും നാം
مِنَ الْمُجْرِمِينَ
X
കുറ്റവാളികളോട്
مُنتَقِمُونَ
X
പ്രതികാരം ചെയ്യുന്നവരാണ്
﴿32:22﴾ إِنَّا
X
ഉറപ്പായും നാം
كَذَٰلِكَ
X
അപ്രകാരം
نَفْعَلُ
X
നാം ചെയ്യും
بِالْمُجْرِمِينَ
X
കുറ്റവാളികളോട്
﴿37:34﴾ إِنَّ الْمُجْرِمِينَ
X
തീര്‍ച്ചയായും കുറ്റവാളികള്‍
فِي عَذَابِ
X
ശിക്ഷയില്‍
جَهَنَّمَ
X
നരകത്തിലെ
خَالِدُونَ
X
നിത്യവാസികളാണ്
﴿43:74﴾ أَهُمْ خَيْرٌ
X
ഇവരാണോ കൂടുതല്‍ വമ്പന്മാര്‍!
أَمْ قَوْمُ تُبَّعٍ
X
അതോ, തുബ്ബഇന്റെ ജനതയോ
وَالَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്കു മുമ്പുള്ളവരും
أَهْلَكْنَاهُمْۖ
X
നാം അവരെയൊക്കെ നശിപ്പിച്ചു
إِنَّهُمْ
X
നിശ്ചയം അവര്‍
كَانُوا
X
ആയിരുന്നു
مُجْرِمِينَ
X
കുറ്റവാളികള്‍
﴿44:37﴾ تُدَمِّرُ
X
അത് തകര്‍ത്ത് തരിപ്പണമാക്കും
كُلَّ شَيْءٍ
X
സകലതിനെയും
بِأَمْرِ
X
കല്‍പനയനുസരിച്ച്
رَبِّهَا
X
അതിന്റെ നാഥന്റെ
فَأَصْبَحُوا
X
അങ്ങനെ അവരായി
لَا يُرَىٰ
X
കാണപ്പെടുന്നില്ല (കാണപ്പെടാത്ത അവസ്ഥയില്‍)
إِلَّا مَسَاكِنُهُمْۚ
X
അവരുടെ പാര്‍പ്പിടങ്ങളല്ലാതെ
كَذَٰلِكَ
X
അവ്വിധം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْقَوْمَ
X
ജനത്തിന്
الْمُجْرِمِينَ
X
കുറ്റവാളികളായ
﴿46:25﴾ إِنَّ الْمُجْرِمِينَ
X
തീര്‍ച്ചയായും കുറ്റവാളികള്‍
فِي ضَلَالٍ
X
വഴികേടിലാകുന്നു
وَسُعُرٍ
X
ബുദ്ധിശൂന്യതയിലും
﴿54:47﴾ أَفَنَجْعَلُ
X
അപ്പോള്‍ നാം ആക്കുമോ
الْمُسْلِمِينَ
X
മുസ്‌ലിംകളെ
كَالْمُجْرِمِينَ
X
കുറ്റവാളികളെപ്പോലെ
﴿68:35﴾ عَنِ الْمُجْرِمِينَ
X
കുറ്റവാളികളോട്
﴿74:41﴾ كَذَٰلِكَ
X
അങ്ങനെയാണ്
نَفْعَلُ
X
നാം ചെയ്യുന്നത്
بِالْمُجْرِمِينَ
X
കുറ്റവാളികളെക്കൊണ്ട്
﴿77:18﴾