Repeated Words in Quran

< >
Total Found : 24
بِئْسَمَا اشْتَرَوْا
X
അവര്‍ വാങ്ങിയത് എത്രചീത്ത
بِهِ
X
അതിന് പകരം
أَنفُسَهُمْ
X
സ്വന്തത്തെ
أَن يَكْفُرُوا
X
അതായത് അവര്‍ നിഷേധിച്ചത്
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
بَغْيًا
X
അമര്‍ഷം കാരണം
أَن يُنَزِّلَ اللَّهُ
X
അല്ലാഹു അവതരിപ്പിക്കുന്നതിനാല്‍
مِن فَضْلِهِ
X
തന്റെ ഔദാര്യത്തില്‍നിന്ന്
عَلَىٰ مَن يَشَاءُ
X
താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്
مِنْ عِبَادِهِۖ
X
തന്റെ ദാസന്മാരില്‍
فَبَاءُوا
X
അതിനാല്‍ അവര്‍ മടങ്ങി
بِغَضَبٍ
X
കോപവുമായി
عَلَىٰ غَضَبٍۚ
X
കോപത്തിനുമേല്‍
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿2:90﴾ مَّا يَوَدُّ
X
ഇഷ്ടപ്പെടുന്നില്ല
الَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
مِنْ أَهْلِ الْكِتَابِ
X
വേദക്കാരിലെ
وَلَا الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളിലെയും ഇല്ല
أَن يُنَزَّلَ
X
ഇറക്കപ്പെടുന്നത്
عَلَيْكُم
X
നിങ്ങള്‍ക്ക്
مِّنْ خَيْرٍ
X
ഒരു നന്മയും
مِّن رَّبِّكُمْۗ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَاللَّهُ
X
എന്നാല്‍ അല്ലാഹു
يَخْتَصُّ
X
അവന്‍ പ്രത്യേകമാക്കുന്നു
بِرَحْمَتِهِ
X
തന്റെ കാരുണ്യംകൊണ്ട്
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
ذُو الْفَضْلِ
X
ഔദാര്യമുടയവനാകുന്നു
الْعَظِيمِ
X
അതിമഹത്തായ
﴿2:105﴾ سَيَقُولُ
X
പറയുന്നു
السُّفَهَاءُ
X
വിഡ്ഢികള്‍
مِنَ النَّاسِ
X
ജനങ്ങളില്‍പെട്ട
مَا
X
എന്താണ്
وَلَّاهُمْ
X
അവരെ തിരിച്ചത്
عَن قِبْلَتِهِمُ
X
അവരുടെ ഖിബ്‌ലയില്‍ നിന്ന്
الَّتِي كَانُوا عَلَيْهَاۚ
X
അവര്‍ തിരിഞ്ഞുനിന്നിരുന്ന
قُل
X
പറയുക
لِّلَّهِ
X
അല്ലാഹുവിനാണ്
الْمَشْرِقُ
X
കിഴക്ക്
وَالْمَغْرِبُۚ
X
പടിഞ്ഞാറും
يَهْدِي
X
അവന്‍ വഴി കാട്ടുന്നു
مَن يَشَاءُ
X
അവനുദ്ദേശിക്കുന്നവരെ
إِلَىٰ صِرَاطٍ
X
മാര്‍ഗത്തിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:142﴾ زُيِّنَ
X
മനോഹരമായി തോന്നിയിരിക്കുന്നു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
الْحَيَاةُ الدُّنْيَا
X
ഐഹികജീവിതം
وَيَسْخَرُونَ
X
അവര്‍ പരിഹസിക്കുന്നു
مِنَ الَّذِينَ آمَنُواۘ
X
സത്യവിശ്വാസികളെ
وَالَّذِينَ اتَّقَوْا
X
സൂക്ഷ്മത പാലിച്ചവര്‍
فَوْقَهُمْ
X
അപ്പോള്‍ അവര്‍ക്ക് മീതെയാണ്
يَوْمَ الْقِيَامَةِۗ
X
അന്ത്യനാളില്‍
وَاللَّهُ
X
അല്ലാഹു
يَرْزُقُ
X
വിഭവങ്ങള്‍ നല്‍കുന്നു
مَن يَشَاءُ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿2:212﴾ كَانَ النَّاسُ
X
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
فَبَعَثَ
X
പിന്നെ നിയോഗിച്ചു
اللَّهُ
X
അല്ലാഹു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
مُبَشِّرِينَ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
X
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
X
ഇറക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّ
X
സത്യവുമായി
لِيَحْكُمَ
X
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
فِيهِ
X
അതില്‍
إِلَّا الَّذِينَ أُوتُوهُ
X
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
X
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
X
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
X
സത്യമായ
بِإِذْنِهِۗ
X
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
X
അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:213﴾ وَقَالَ لَهُمْ
X
അവരോട് പറഞ്ഞു
نَبِيُّهُمْ
X
അവരുടെ പ്രവാചകന്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
قَدْ بَعَثَ
X
നിയോഗിച്ചിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
طَالُوتَ
X
ത്വാലൂത്തിനെ
مَلِكًاۚ
X
രാജാവായി
قَالُوا
X
അവര്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يَكُونُ لَهُ
X
അവനുണ്ടാവുക
الْمُلْكُ
X
രാജത്വം
عَلَيْنَا
X
ഞങ്ങളുടെ മേല്‍
وَنَحْنُ
X
ഞങ്ങളാണ്
أَحَقُّ
X
ഏറ്റം അര്‍ഹതയുള്ളത്
بِالْمُلْكِ
X
രാജത്വത്തിന്
مِنْهُ
X
അവനെക്കാള്‍
وَلَمْ يُؤْتَ
X
അവന് ലഭിച്ചിട്ടില്ല
سَعَةً
X
സൗകര്യം, വിശാലത
مِّنَ الْمَالِۚ
X
സമ്പത്തുകൊണ്ടുള്ള
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
اصْطَفَاهُ
X
അദ്ദേഹത്തെ തെരഞ്ഞെടുത്തു
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَزَادَهُ
X
അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചുകൊടുത്തു
بَسْطَةً
X
വിശാലത
فِي الْعِلْمِ
X
അറിവില്‍
وَالْجِسْمِۖ
X
ശരീര ശക്തിയിലും
وَاللَّهُ
X
അല്ലാഹു
يُؤْتِي
X
നല്‍കുന്നു
مُلْكَهُ
X
അവന്റെ ആധിപത്യം
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാകുന്നു
عَلِيمٌ
X
സര്‍വജ്ഞനും
﴿2:247﴾ مَّثَلُ
X
ഉപമ
الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവരുടെ
أَمْوَالَهُمْ
X
തങ്ങളുടെ ധനം
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
كَمَثَلِ حَبَّةٍ
X
ഒരു ധാന്യത്തിന്റെ ഉദാഹരണം പോലെയാണ്
أَنبَتَتْ
X
അത് മുളപ്പിച്ചു
سَبْعَ
X
ഏഴ്
سَنَابِلَ
X
കതിരുകള്‍
فِي كُلِّ سُنبُلَةٍ
X
ഓരോ കതിരിലും
مِّائَةُ حَبَّةٍۗ
X
നൂറുധാന്യമണികള്‍
وَاللَّهُ
X
അല്ലാഹു
يُضَاعِفُ
X
ഇരട്ടിപ്പിച്ചു നല്‍കുന്നു
لِمَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനുമാകുന്നു
﴿2:261﴾ يُؤْتِي
X
അവന്‍ നല്‍കുന്നു
الْحِكْمَةَ
X
തത്വജ്ഞാനം
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَمَن يُؤْتَ
X
നല്‍കപ്പെട്ടവന്‍
الْحِكْمَةَ
X
തത്വജ്ഞാനം
فَقَدْ أُوتِيَ
X
അവന്‍ തീര്‍ച്ചയായും നല്‍കപ്പെട്ടിരിക്കുന്നു
خَيْرًا
X
നേട്ടം
كَثِيرًاۗ
X
ധാരാളം
وَمَا يَذَّكَّرُ
X
പാഠമുള്‍ക്കൊള്ളുന്നില്ല
إِلَّا أُولُو الْأَلْبَابِ
X
ബുദ്ധിമാന്‍മാരല്ലാതെ
﴿2:269﴾ لَّيْسَ عَلَيْكَ
X
നിന്റെ ബാധ്യതയല്ല
هُدَاهُمْ
X
അവരെ നേര്‍വഴിയിലാക്കല്‍
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവരെ
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِنْ خَيْرٍ
X
നല്ലതേതും
فَلِأَنفُسِكُمْۚ
X
അത് നിങ്ങള്‍ക്കുതന്നെ
وَمَا تُنفِقُونَ
X
നിങ്ങള്‍ ചെലവഴിക്കുന്നില്ല
إِلَّا ابْتِغَاءَ
X
ആഗ്രഹിച്ചുകൊണ്ടല്ലാതെ
وَجْهِ اللَّهِۚ
X
അല്ലാഹുവിന്റെ പ്രീതി
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِنْ خَيْرٍ
X
നല്ലതില്‍ നിന്ന്
يُوَفَّ إِلَيْكُمْ
X
(അതിന്റെ പ്രതിഫലം) നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കും
وَأَنتُمْ
X
നിങ്ങള്‍
لَا تُظْلَمُونَ
X
അനീതി കാണിക്കപ്പെടുന്നതല്ല
﴿2:272﴾ لِّلَّهِ
X
അല്ലാഹുവിനാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَإِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തിയാലും
مَا فِي أَنفُسِكُمْ
X
നിങ്ങളുടെ മനസ്സിലുള്ളത്
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ നിങ്ങള്‍ മറച്ചുവെച്ചാലും
يُحَاسِبْكُم
X
നിങ്ങളെ വിചാരണ ചെയ്യും
بِهِ
X
അതുസംബന്ധിച്ച്
اللَّهُۖ
X
അല്ലാഹു
فَيَغْفِرُ
X
അപ്പോഴവന്‍ മാപ്പുനല്‍കും
لِمَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കും
مَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:284﴾ قَدْ
X
തീര്‍ച്ചയായും
كَانَ
X
ഉണ്ട്
لَكُمْ
X
നിങ്ങള്‍ക്ക്
آيَةٌ
X
ദൃഷ്ടാന്തം
فِي فِئَتَيْنِ
X
രണ്ട് സംഘങ്ങളില്‍
الْتَقَتَاۖ
X
(ബദ്റില്‍) അവര്‍ ഏറ്റുമുട്ടിയിരിക്കുന്നു
فِئَةٌ
X
ഒരു സംഘം
تُقَاتِلُ
X
യുദ്ധം ചെയ്യുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَأُخْرَىٰ
X
മറ്റേത്
كَافِرَةٌ
X
സത്യനിഷേധികള്‍
يَرَوْنَهُم
X
അവര്‍(നിഷേധികള്‍) അവരെ(വിശ്വാസികളെ) കാണുന്നു
مِّثْلَيْهِمْ
X
അവരുടെ ഇരട്ടിയായി
رَأْيَ الْعَيْنِۚ
X
കണ്‍കാഴ്ചയില്‍, ദൃഷ്ടിയില്‍
وَاللَّهُ يُؤَيِّدُ
X
അല്ലാഹു പിന്‍ബലം നല്‍കുന്നു
بِنَصْرِهِ
X
അവന്റെ സഹായത്താല്‍
مَن يَشَاءُۗ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
إِنَّ
X
തീര്‍ച്ചയായും
فِي ذَٰلِكَ
X
അതിലുണ്ട്
لَعِبْرَةً
X
ഗുണപാഠം
لِّأُولِي الْأَبْصَارِ
X
ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക്
﴿3:13﴾ فَتَقَبَّلَهَا
X
അങ്ങനെ അവളെ സ്വീകരിച്ചു
رَبُّهَا
X
അവളുടെ നാഥന്‍
بِقَبُولٍ حَسَنٍ
X
നല്ല നിലയിലുള്ള സ്വീകരണം
وَأَنبَتَهَا
X
അവളെ വളര്‍ത്തി
نَبَاتًا حَسَنًا
X
മെച്ചപ്പെട്ട രീതിയിലുള്ള വളര്‍ത്തല്‍
وَكَفَّلَهَا
X
അവളുടെ സംരക്ഷകനാക്കി,അവന്‍ അവളെ(സംരക്ഷിക്കാന്‍) ഏല്‍പ്പിച്ചു
زَكَرِيَّاۖ
X
സകരിയ്യായെ
كُلَّمَا دَخَلَ
X
ചെന്നപ്പോഴെല്ലാം
عَلَيْهَا
X
അവളുടെ അടുത്ത്
زَكَرِيَّا
X
സകരിയ്യാ
الْمِحْرَابَ
X
മിഹ്റാബില്‍
وَجَدَ
X
അദ്ദേഹം കണ്ടു
عِندَهَا
X
അവള്‍ക്കരികെ
رِزْقًاۖ
X
ആഹാരം
قَالَ
X
അദ്ദേഹം ചോദിച്ചു
يَا مَرْيَمُ
X
മര്‍യമേ
أَنَّىٰ
X
എവിടെനിന്ന്(കിട്ടി)
لَكِ
X
നിനക്ക്
هَٰذَاۖ
X
ഇത്
قَالَتْ
X
അവള്‍ പറഞ്ഞു
هُوَ
X
ഇത്
مِنْ عِندِ اللَّهِۖ
X
അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَرْزُقُ
X
വിഭവം നല്‍കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿3:37﴾ وَلَا تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കരുത്
إِلَّا لِمَن تَبِعَ
X
പിന്തുടര്‍ന്നവരെയല്ലാതെ
دِينَكُمْ
X
നിങ്ങളുടെ മതത്തെ
قُلْ
X
(നബിയേ)താങ്കള്‍ പറയുക
إِنَّ الْهُدَىٰ
X
നിശ്ചയം സന്‍മാര്‍ഗം
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്‍മാര്‍ഗം(മാത്രമാണ്)
أَن يُؤْتَىٰ
X
നല്‍കപ്പെടല്‍, നല്‍കപ്പെടുമെന്ന്
أَحَدٌ
X
ഒരുവന്, ആര്‍ക്കെങ്കിലും
مِّثْلَ مَا أُوتِيتُمْ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടതുപോലെ
أَوْ يُحَاجُّوكُمْ
X
അല്ലെങ്കില്‍ അവര്‍ നിങ്ങളോട് ന്യയവാദം നടത്താന്‍ (നടത്തുമെന്നോ)
عِندَ رَبِّكُمْۗ
X
നിങ്ങളുടെ നാഥന്റെയടുക്കല്‍
قُلْ
X
പറയുക
إِنَّ الْفَضْلَ
X
നിശ്ചയം അനുഗ്രഹം
بِيَدِ اللَّهِ
X
അല്ലാഹുവിന്റെ കയ്യിലാണ്
يُؤْتِيهِ
X
അത് അവന്‍ നല്‍കുന്നു
مَن يَشَاءُۗ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
ഏറെ വിശാലതയുള്ളവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
﴿3:73﴾ يَخْتَصُّ
X
അവന്‍ പ്രത്യേകമാക്കുന്നു
بِرَحْمَتِهِ
X
അവന്റെ കാരുണ്യം (കൊണ്ട്)
مَن يَشَاءُۗ
X
അവന്‍ ഇഛിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
ذُو الْفَضْلِ
X
അനുഗ്രഹമുള്ളവനാണ്
الْعَظِيمِ
X
അതിമഹത്തായ
﴿3:74﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
يَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഇഛിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
رَّحِيمٌ
X
പരമദയാലുവും
﴿3:129﴾ مَّا كَانَ اللَّهُ
X
അല്ലാഹുവിന്റെ ചര്യയല്ല
لِيَذَرَ
X
ഉപേക്ഷിക്കുക എന്നത്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
عَلَىٰ مَا أَنتُمْ عَلَيْهِ
X
നിങ്ങള്‍ ഏതൊരവസ്ഥയിലാണോ ഉള്ളത് അതില്‍, നിങ്ങള്‍ ഇന്നുള്ള അവസ്ഥയില്‍
حَتَّىٰ يَمِيزَ
X
വേര്‍തിരിക്കുന്നതു വരെ, വേര്‍തിരിക്കാതെ
الْخَبِيثَ
X
തിയ്യതിനെ, ചീത്തതിനെ
مِنَ الطَّيِّبِۗ
X
നല്ലതില്‍ നിന്ന്
وَمَا كَانَ اللَّهُ لِيُطْلِعَكُمْ
X
അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തുകയെന്നതും അവന്റ ചര്യയല്ല
عَلَى الْغَيْبِ
X
അഭൗതിക കാര്യങ്ങള്‍
وَلَٰكِنَّ اللَّهَ
X
പക്ഷേ അല്ലാഹു
يَجْتَبِي
X
തെരഞ്ഞെടുക്കുന്നു
مِن رُّسُلِهِ
X
അവന്റെ ദൂതന്‍മാരില്‍നിന്ന്
مَن يَشَاءُۖ
X
അവന്‍ ഇഛിക്കുന്നവരെ
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۚ
X
അവന്റെ ദൂതന്‍മാരിലും
وَإِن تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍
فَلَكُمْ
X
അപ്പോള്‍ നിങ്ങള്‍ക്കുണ്ട്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿3:179﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَغْفِرُ
X
പൊറുക്കുകയില്ല
أَن يُشْرَكَ
X
പങ്ക് ചേര്‍ക്കപ്പെടുന്നത്
بِهِ
X
അവനോട്
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
مَا دُونَ ذَٰلِكَ
X
അതിന് താഴെയുള്ളത് (അതല്ലാത്തത്)
لِمَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَمَن يُشْرِكْ
X
ആര്‍ പങ്ക്ചേര്‍ക്കുന്നുവോ
بِاللَّهِ
X
അല്ലാഹുവിനോട്
فَقَدِ
X
തീര്‍ച്ചയായും
افْتَرَىٰ
X
അവന്‍ ചമച്ചിരിക്കുന്നു
إِثْمًا
X
കുറ്റം
عَظِيمًا
X
ഭയങ്കരമായ
﴿4:48﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ يُزَكُّونَ
X
വിശുദ്ധരാക്കുന്നവരെ
أَنفُسَهُمۚ
X
സ്വദേഹങ്ങളെ
بَلِ اللَّهُ
X
എന്നാല്‍ അല്ലാഹു
يُزَكِّي
X
അവന്‍ ശുദ്ധീകരിക്കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവരെ
وَلَا يُظْلَمُونَ
X
അവരോട് അനീതിചെയ്യപ്പെടുന്നതല്ല
فَتِيلًا
X
കടുകിട (ഒട്ടും)
﴿4:49﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَغْفِرُ
X
അവന്‍ പൊറുക്കുകയില്ല
أَن يُشْرَكَ
X
പങ്ക് ചേര്‍ക്കപ്പെടുന്നത്
بِهِ
X
അവനോട്, അവനില്‍
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
مَا دُونَ ذَٰلِكَ
X
അതൊഴിച്ചുള്ളത്
لِمَن يَشَاءُۚ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
وَمَن يُشْرِكْ
X
ആരെങ്കിലും പങ്ക് ചേര്‍ത്താല്‍
بِاللَّهِ
X
അല്ലാഹുവില്‍
فَقَدْ ضَلَّ
X
തീര്‍ച്ചയായും അവന്‍ വഴിപിഴച്ചു
ضَلَالًا
X
വഴികേട്
بَعِيدًا
X
വിദൂരമായ
﴿4:116﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും
نَحْنُ
X
ഞങ്ങള്‍
أَبْنَاءُ اللَّهِ
X
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
X
അവന് പ്രിയപ്പെട്ടവരും
قُلْ
X
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
X
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
X
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
X
അല്ല
أَنتُم
X
നിങ്ങള്‍
بَشَرٌ
X
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
X
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
X
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
X
അവനിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿5:18﴾ أَلَمْ تَعْلَمْ
X
നീ അറിഞ്ഞിട്ടില്ലേ?
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
يُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:40﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
مَن
X
ആരെങ്കിലും
يَرْتَدَّ
X
അവന്‍ തിരിച്ചുപോകുന്നു(എങ്കില്‍)
مِنكُمْ
X
നിങ്ങളില്‍നിന്ന്
عَن دِينِهِ
X
തന്റെ മതത്തെവിട്ട്
فَسَوْفَ يَأْتِي اللَّهُ
X
അല്ലാഹു കൊണ്ടുവരും
بِقَوْمٍ
X
(മറ്റൊരു) ജനവിഭാഗത്തെ
يُحِبُّهُمْ
X
അവന്‍ അവരെ ഇഷ്ടപ്പെടും
وَيُحِبُّونَهُ
X
അവര്‍ അവനെയും ഇഷ്ടപ്പെടും
أَذِلَّةٍ
X
വിനയം കാണിക്കുന്നവരായ
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
أَعِزَّةٍ
X
പ്രതാപം കാണിക്കുന്നവരായ
عَلَى الْكَافِرِينَ
X
സത്യനിഷേധികളോട്
يُجَاهِدُونَ
X
അവര്‍ സമരം നടത്തും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَخَافُونَ
X
അവര്‍ ഭയപ്പെടുകയില്ല
لَوْمَةَ
X
ആക്ഷേപത്തെ
لَائِمٍۚ
X
ആക്ഷേപകന്റെ
ذَٰلِكَ
X
അത്
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹമാണ്
يُؤْتِيهِ
X
അവനത് നല്‍കുന്നു
مَن يَشَاءُۚ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിപുലമായ ഔദാര്യമുടയവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿5:54﴾ قَالَ مُوسَىٰ
X
മൂസാ പറഞ്ഞു
لِقَوْمِهِ
X
തന്റെ ജനതയോട്
اسْتَعِينُوا
X
നിങ്ങള്‍ സഹായം തേടുക
بِاللَّهِ
X
അല്ലാഹുവോട്
وَاصْبِرُواۖ
X
നിങ്ങള്‍ ക്ഷമിക്കുകയും ചെയ്യുക
إِنَّ الْأَرْضَ
X
തീര്‍ച്ചയായും ഭൂമി
لِلَّهِ
X
അല്ലാഹുവിന്റെതാണ്
يُورِثُهَا
X
അവന്‍ അതിന്റെ അവകാശിയാക്കും
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
مِنْ عِبَادِهِۖ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
وَالْعَاقِبَةُ
X
അന്തിമ വിജയം
لِلْمُتَّقِينَ
X
ഭക്തന്‍മാര്‍ക്കാണ്
﴿7:128﴾ وَيُذْهِبْ
X
അവന്‍ നീക്കിക്കളയും ചെയ്യും
غَيْظَ
X
വെറുപ്പ്
قُلُوبِهِمْۗ
X
അവരുടെ മനസ്സുകളിലെ
وَيَتُوبُ
X
പശ്ചാത്താപം സ്വീകരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ مَن يَشَاءُۗ
X
അവനിച്ഛിക്കുന്നവരുടെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിജ്ഞനുമാണ്
﴿9:15﴾ ثُمَّ
X
പിന്നെ
يَتُوبُ اللَّهُ
X
അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നു
مِن بَعْدِ ذَٰلِكَ
X
അതിനു ശേഷം
عَلَىٰ مَن يَشَاءُۗ
X
അവനിച്ഛിക്കുന്നവരുടെ
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿9:27﴾ وَاللَّهُ
X
അല്ലാഹു
يَدْعُو
X
ക്ഷണിക്കുന്നു
إِلَىٰ دَارِ السَّلَامِ
X
സമാധാനത്തിന്റെ ഭവനത്തിലേക്ക്
وَيَهْدِي
X
അവന്‍ നയിക്കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവരെ
إِلَىٰ صِرَاطٍ مُّسْتَقِيمٍ
X
നേര്‍വഴിയിലേക്ക്
﴿10:25﴾ وَإِن يَمْسَسْكَ
X
നിനക്ക് വരുത്തുന്നുവെങ്കില്‍
اللَّهُ
X
അല്ലാഹു
بِضُرٍّ
X
വല്ല ദ്രോഹവും
فَلَا كَاشِفَ
X
നീക്കുന്നവനില്ല
لَهُ
X
അതിനെ
إِلَّا هُوَۖ
X
അവനല്ലാതെ
وَإِن يُرِدْكَ
X
അവന്‍ നിനക്ക് ഉദ്ദേശിക്കുകയാണെങ്കില്‍
بِخَيْرٍ
X
വല്ലഗുണവും
فَلَا رَادَّ
X
തട്ടിമാറ്റുന്നവനില്ല
لِفَضْلِهِۚ
X
അവന്റെ അനുഗ്രഹം
يُصِيبُ
X
അവന്‍ നല്‍കുന്നു
بِهِ
X
അത്
مَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِۚ
X
തന്റെ ദാസരില്‍
وَهُوَ
X
അവന്‍
الْغَفُورُ
X
ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
ദയാപരനുമാണ്
﴿10:107﴾ وَيُسَبِّحُ
X
വിശുദ്ധിയെ വാഴ്ത്തുന്നു
الرَّعْدُ
X
ഇടിനാദം
بِحَمْدِهِ
X
അവനെ(അല്ലാഹുവിനെ)സ്തുതിച്ചുകൊണ്ട്
وَالْمَلَائِكَةُ
X
മലക്കുകളും
مِنْ خِيفَتِهِ
X
അവനെ സംബന്ധിച്ച ഭയത്താല്‍
وَيُرْسِلُ
X
അവന്‍ അയക്കുകയും ചെയ്യുന്നു
الصَّوَاعِقَ
X
ഗര്‍ജനമുള്ള ഇടിവാളുകളെ
فَيُصِيبُ
X
അങ്ങനെ പതിക്കുന്നു
بِهَا
X
അത്
مَن يَشَاءُ
X
അവര്‍ ഉദ്ദേശിക്കുന്നവരില്‍
وَهُمْ
X
അവര്‍
يُجَادِلُونَ
X
തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
وَهُوَ
X
അവന്‍
شَدِيدُ
X
ശക്തനാണ്
الْمِحَالِ
X
തന്ത്രപ്രയോഗത്തില്‍
﴿13:13﴾ اللَّهُ
X
അല്ലാഹു
يَبْسُطُ
X
സമൃദ്ധമായി നല്‍കുന്നു
الرِّزْقَ
X
വിഭവം
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നു
وَفَرِحُوا
X
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
بِالْحَيَاةِ
X
ജീവിതം കൊണ്ട്
الدُّنْيَا
X
ഐഹിക
وَمَا الْحَيَاةُ
X
ജീവിതമല്ല
الدُّنْيَا
X
ഐഹിക
فِي الْآخِرَةِ
X
പരലോകത്തെ അപേക്ഷിച്ച്
إِلَّا مَتَاعٌ
X
തുച്ഛമായ വിഭവമല്ലാതെ
﴿13:26﴾ وَيَقُولُ
X
പറയുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لَوْلَا أُنزِلَ
X
എന്തുകൊണ്ടാണ് ഇറക്കപ്പെടാത്തത്
عَلَيْهِ
X
ഇയാള്‍ക്ക്
آيَةٌ
X
അടയാളം
مِّن رَّبِّهِۗ
X
ഇയാളുടെ നാഥനില്‍ നിന്ന്
قُلْ
X
നീ പറയുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ മാര്‍ഗദര്‍ശനം നല്‍കുന്നു
إِلَيْهِ
X
അവങ്കലേക്ക്
مَنْ أَنَابَ
X
പശ്ചാത്തപിച്ചുമടങ്ങുന്നവരെ
﴿13:27﴾ وَمَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
مِن رَّسُولٍ
X
ഒരു ദൂതനെയും
إِلَّا بِلِسَانِ
X
ഭാഷയിലല്ലാതെ
قَوْمِهِ
X
തന്റെ ജനതയുടെ
لِيُبَيِّنَ
X
അദ്ദേഹം വിശദീകരിക്കാന്‍ വേണ്ടി
لَهُمْۖ
X
അവര്‍ക്ക്
فَيُضِلُّ
X
അങ്ങനെ വഴികേടിലാക്കുന്നു
اللَّهُ
X
അല്ലാഹു
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَهُوَ
X
അവന്‍
الْعَزِيزُ
X
പ്രതാപിയാണ്
الْحَكِيمُ
X
യുക്തിമാനാണ്
﴿14:4﴾ قَالَتْ
X
പറഞ്ഞു
لَهُمْ
X
അവരോട്
رُسُلُهُمْ
X
അവരുടെ ദൂതന്മാര്‍
إِن نَّحْنُ
X
ഞങ്ങള്‍ അല്ല
إِلَّا بَشَرٌ
X
മനുഷ്യരല്ലാതെ
مِّثْلُكُمْ
X
നിങ്ങളെ പോലുള്ള
وَلَٰكِنَّ اللَّهَ
X
പക്ഷേ അല്ലാഹു
يَمُنُّ
X
പ്രത്യേകം അനുഗ്രഹിക്കുന്നു
عَلَىٰ مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
مِنْ عِبَادِهِۖ
X
തന്റെ ദാസരില്‍ നിന്ന്
وَمَا كَانَ لَنَا
X
ഞങ്ങള്‍ക്ക് നിവൃത്തിയില്ല
أَن نَّأْتِيَكُم
X
ഞങ്ങള്‍ നിങ്ങളുടെ അടുത്ത് വരാന്‍
بِسُلْطَانٍ
X
ഒരു തെളിവും കൊണ്ട്
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ ഹിതമനുസരിച്ചല്ലാതെ
وَعَلَى اللَّهِ
X
അല്ലാഹുവിലാണ്
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കേണ്ടത്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿14:11﴾ يُنَزِّلُ
X
അവന്‍ ഇറക്കുന്നു
الْمَلَائِكَةَ
X
മലക്കുകളെ
بِالرُّوحِ
X
ദിവ്യ ചൈതന്യവുമായി
مِنْ أَمْرِهِ
X
അവന്റെ തീരുമാനമനുസരിച്ചു
عَلَىٰ مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍
مِنْ عِبَادِهِ
X
അവന്റെ ദാസന്മാരില്‍ നിന്ന്
أَنْ أَنذِرُوا
X
നിങ്ങള്‍ താകീത് നല്‍കുവിന്‍
أَنَّهُ لَا إِلَٰهَ
X
ഒരു ദൈവവുമില്ലെന്ന്
إِلَّا أَنَا
X
ഞാനല്ലാതെ
فَاتَّقُونِ
X
അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍
﴿16:2﴾ وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
X
നിങ്ങളെ അവന്‍ ആക്കുമായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
وَلَٰكِن
X
പക്ഷേ
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിച്ചവരെ
وَيَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلَتُسْأَلُنَّ
X
തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും
عَمَّا كُنتُمْ
X
നിങ്ങളായിരുന്നതിനെ കുറിച്ച്
تَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവര്‍
﴿16:93﴾ إِنَّ رَبَّكَ
X
നിശ്ചയമായും നിന്റെ നാഥന്‍
يَبْسُطُ
X
വിശാലമായി നല്‍കുന്നു
الرِّزْقَ
X
ഉപജീവനമാര്‍ഗം
لِمَن يَشَاءُ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
بِعِبَادِهِ
X
തന്റെ ദാസന്മാരെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവനും
بَصِيرًا
X
നന്നായി കാണുന്നവനും
﴿17:30﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
لَا تَتَّبِعُوا
X
നിങ്ങള്‍ പിന്‍തുടരരുത്
خُطُوَاتِ
X
കാല്‍പാടുകള്‍
الشَّيْطَانِۚ
X
പിശാചിന്റെ
وَمَن يَتَّبِعْ
X
വല്ലവനും പിന്‍പറ്റിയാല്‍
خُطُوَاتِ
X
കാല്‍പാടുകള്‍
الشَّيْطَانِ
X
പിശാചിന്റെ
فَإِنَّهُ
X
അവന്‍
يَأْمُرُ
X
അവന്‍ കല്‍പിക്കും
بِالْفَحْشَاءِ
X
നീചകാര്യങ്ങളെ
وَالْمُنكَرِۚ
X
നിഷിദ്ധങ്ങളെയും
وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
مَا زَكَىٰ
X
വിശുദ്ധി പുലര്‍ത്തുമായിരുന്നില്ല
مِنكُم
X
നിങ്ങളില്‍നിന്ന്
مِّنْ أَحَدٍ
X
ആരും
أَبَدًا
X
ഒരിക്കലും
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يُزَكِّي
X
ശുദ്ധീകരിക്കുന്നു
مَن يَشَاءُۗ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿24:21﴾ اللَّهُ
X
അല്ലാഹു
نُورُ
X
വെളിച്ചമാകുന്നു
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടേയും
مَثَلُ نُورِهِ
X
അവന്റെ വെളിച്ചത്തിന്റെ ഉപമ
كَمِشْكَاةٍ
X
ഒരു വിളക്കുമാടം പോലെയാണ്
فِيهَا
X
അതിലുണ്ട്
مِصْبَاحٌۖ
X
ഒരു വിളക്ക്
الْمِصْبَاحُ
X
ആ വിളക്ക്
فِي زُجَاجَةٍۖ
X
ഒരു സഫടികക്കൂട്ടില്‍
الزُّجَاجَةُ
X
ആ സ്ഫടികം
كَأَنَّهَا كَوْكَبٌ
X
അത് ഒരു നക്ഷത്രം പോലെയാണ്
دُرِّيٌّ
X
വെട്ടിത്തിളങ്ങുന്ന
يُوقَدُ
X
അത് കത്തിക്കപ്പെട്ടിരിക്കുന്നു
مِن شَجَرَةٍ
X
മരം കൊണ്ട്
مُّبَارَكَةٍ
X
അനുഗ്രഹീതമായ
زَيْتُونَةٍ
X
ഒലീവ് മരം
لَّا شَرْقِيَّةٍ
X
കിഴക്ക് ഭാഗത്തുള്ളതല്ല
وَلَا غَرْبِيَّةٍ
X
പടിഞ്ഞാറ് ഭാഗത്തുള്ളതുമല്ല
يَكَادُ زَيْتُهَا يُضِيءُ
X
അതിന്റെ എണ്ണ പ്രകാശിക്കുമാറാകും
وَلَوْ لَمْ تَمْسَسْهُ
X
അതിനെ സ്പര്‍ശിച്ചില്ലെങ്കില്‍ പോലും
نَارٌۚ
X
തീ
نُّورٌ عَلَىٰ نُورٍۗ
X
വെളിച്ചത്തിനു മേല്‍ വെളിച്ചം
يَهْدِي اللَّهُ
X
അല്ലാഹു വഴി കാണിക്കുന്നു
لِنُورِهِ
X
അവന്റെ വെളിച്ചത്തിന്
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവരെ
وَيَضْرِبُ اللَّهُ
X
അല്ലാഹു വെക്കുന്നു
الْأَمْثَالَ
X
ഉദാഹരണങ്ങള്‍
لِلنَّاسِۗ
X
ജനങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿24:35﴾ لِيَجْزِيَهُمُ
X
അവര്‍ക്ക് പ്രതിഫലം നല്‍കാന്‍
اللَّهُ
X
അല്ലാഹു
أَحْسَنَ
X
ഏറ്റവും ഉത്തമമായതിന്
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ച
وَيَزِيدَهُم
X
അവര്‍ക്ക് കൂടുതലായി നല്‍കാനും
مِّن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَاللَّهُ يَرْزُقُ
X
അല്ലാഹു നല്‍കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿24:38﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُزْجِي
X
തെളിക്കുന്നു
سَحَابًا
X
മേഘത്തെ
ثُمَّ
X
പിന്നെ
يُؤَلِّفُ
X
കൂട്ടിച്ചേര്‍ക്കുന്നു
بَيْنَهُ
X
അതിനിടയില്‍
ثُمَّ
X
പിന്നെ
يَجْعَلُهُ
X
അതിനെയാക്കുന്നു
رُكَامًا
X
കട്ടപിടിച്ചത്
فَتَرَى
X
അപ്പോള്‍ നീ കാണും
الْوَدْقَ
X
മഴത്തുള്ളി
يَخْرُجُ
X
പുറപ്പെടുന്നു
مِنْ خِلَالِهِ
X
അതിനിടയില്‍ നിന്ന്
وَيُنَزِّلُ
X
അവന്‍ ഇറക്കുന്നു
مِنَ السَّمَاءِ
X
ആകാശത്തില്‍ നിന്ന്
مِن جِبَالٍ فِيهَا
X
അതില്‍ മല പോലുള്ള മേഘത്തില്‍ നിന്ന്
مِن بَرَدٍ
X
ആലിപ്പഴം
فَيُصِيبُ بِهِ
X
അത് ബാധിക്കും
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَيَصْرِفُهُ
X
അതിനെ തിരിച്ചുവിടുന്നു
عَن مَّن يَشَاءُۖ
X
അവനുദ്ദേശിക്കുന്നവരില്‍ നിന്ന്
يَكَادُ
X
ആവാറാകും
سَنَا
X
പ്രകാശം
بَرْقِهِ
X
അതിന്റെ മിന്നലിന്റെ
يَذْهَبُ
X
പോകും
بِالْأَبْصَارِ
X
കാഴ്ചകളുമായി
﴿24:43﴾ لَّقَدْ أَنزَلْنَا
X
തീര്‍ച്ചയായും നാമിറക്കി
آيَاتٍ مُّبَيِّنَاتٍۚ
X
വ്യക്തമാക്കുന്ന വചനങ്ങള്‍
وَاللَّهُ يَهْدِي
X
അല്ലാഹു നേര്‍വഴിക്ക് നയിക്കുന്നു
مَن يَشَاءُ
X
അവനുദ്ദേശിക്കുന്നവര്
إِلَىٰ صِرَاطٍ
X
മാര്‍ഗത്തിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿24:46﴾ إِنَّكَ
X
നിശ്ചയം നീ
لَا تَهْدِي
X
നീ നേര്‍വഴിയിലാക്കുകയില്ല
مَنْ أَحْبَبْتَ
X
നീ ഇഷ്ടപ്പെടുന്നവരെ
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَهْدِي
X
നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۚ
X
അവനിച്ഛിക്കുന്നവരെ
وَهُوَ
X
അവന്‍
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
بِالْمُهْتَدِينَ
X
നേര്‍വഴിതേടുന്നവരെ
﴿28:56﴾ وَأَصْبَحَ
X
ആയി
الَّذِينَ
X
ഒരു കൂട്ടര്‍
تَمَنَّوْا
X
അവര്‍ ആഗ്രഹിച്ചു
مَكَانَهُ
X
അവന്റെ സ്ഥാനം
بِالْأَمْسِ
X
ഇന്നലെ
يَقُولُونَ
X
അവര്‍ പറയുന്നു
وَيْكَأَنَّ
X
അഹോ കഷ്ടം!
اللَّهَ
X
അല്ലാഹു
يَبْسُطُ
X
ഉദാരമാക്കും
الرِّزْقَ
X
ഉപജീവനം
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്മാരില്‍
وَيَقْدِرُۖ
X
ഇടുക്കം വരുത്തുകയും ചെയ്യും
لَوْلَا أَن مَّنَّ اللَّهُ
X
അല്ലാഹു ഔദാര്യം കാണിച്ചില്ലായിരുന്നെങ്കില്‍
عَلَيْنَا
X
നമ്മോട്
لَخَسَفَ
X
അവന്‍ ആഴ്ത്തുമായിരുന്നു
بِنَاۖ
X
നമ്മെയും
وَيْكَأَنَّهُ
X
അഹോ കഷ്ടം!
لَا يُفْلِحُ
X
വിജയം വരിക്കുകയില്ല
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿28:82﴾ يُعَذِّبُ
X
അല്ലാഹു ശിക്ഷിക്കുന്നു
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَيَرْحَمُ
X
അവന്‍ കരുണ കാണിക്കുകയും ചെയ്യുന്നു
مَن يَشَاءُۖ
X
അവന്‍ ഇച്ഛിക്കുന്നവരോട്
وَإِلَيْهِ
X
അവനിലേക്ക്
تُقْلَبُونَ
X
നിങ്ങള്‍ തിരിച്ചു കൊണ്ടുവരപ്പെടും
﴿29:21﴾ اللَّهُ يَبْسُطُ
X
അല്ലാഹു വിശാലമാക്കുന്നു
الرِّزْقَ
X
ഉപജീവനത്തില്‍
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
وَيَقْدِرُ
X
അവന്‍ ഇടുക്കമാക്കുകയും ചെയ്യുന്നു
لَهُۚ
X
അവന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെ പറ്റിയും
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
﴿29:62﴾ بِنَصْرِ اللَّهِۚ
X
അല്ലാഹുവിന്റെ സഹായത്താലാണിതുണ്ടാവുക
يَنصُرُ
X
അവന്‍ സഹായിക്കും
مَن يَشَاءُۖ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَهُوَ
X
അവന്‍
الْعَزِيزُ
X
പ്രതാപിയാണ്
الرَّحِيمُ
X
കരുണാനിധി
﴿30:5﴾ أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَبْسُطُ
X
വിപുലമാക്കുന്നു
الرِّزْقَ
X
ജീവിത വിഭവം
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
ഇടുങ്ങിയതാക്കുകയും ചെയ്യുന്നു
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതില്‍ ഉണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനത്തിന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿30:37﴾ اللَّهُ
X
അല്ലാഹുവാകുന്നു
الَّذِي يُرْسِلُ
X
അയക്കുന്നവന്‍
الرِّيَاحَ
X
കാറ്റുകളെ
فَتُثِيرُ
X
അങ്ങനെ അവ ഇളക്കിവിടുന്നു (ചലിപ്പിക്കുന്നു)
سَحَابًا
X
മേഘത്തെ
فَيَبْسُطُهُ
X
എന്നിട്ട് അതിനെ പരത്തുന്നു (വ്യാപിപ്പിക്കുന്നു)
فِي السَّمَاءِ
X
ആകാശത്ത്
كَيْفَ يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം
وَيَجْعَلُهُ
X
അവന്‍ അതിനെ ആക്കുകയും ചെയ്യുന്നു
كِسَفًا
X
പല കഷ്ണങ്ങള്‍
فَتَرَى
X
അപ്പോള്‍ നിനക്ക് കാണാം
الْوَدْقَ
X
മഴത്തുള്ളികള്‍
يَخْرُجُ
X
പുറത്തുവരുന്നതായി
مِنْ خِلَالِهِۖ
X
അവക്കിടയില്‍ നിന്ന്
فَإِذَا أَصَابَ بِهِ
X
എന്നിട്ട് അവന്‍ എത്തിച്ചു കൊടുത്താല്‍
مَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
إِذَا هُمْ
X
അപ്പോഴതാ അവര്‍
يَسْتَبْشِرُونَ
X
(അവര്‍) ആഹ്ലാദഭരിതരാകുന്നു
﴿30:48﴾ قُلْ
X
നീ പറയുക
إِنَّ رَبِّي
X
നിശ്ചയം എന്റെ നാഥന്‍
يَبْسُطُ
X
വിപുലീകരിച്ച് കൊടുക്കുന്നു
الرِّزْقَ
X
ഉപജീവനം
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
وَيَقْدِرُ
X
അവന്‍ ചുരുക്കുകയും ചെയ്യും
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികമാളുകളും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿34:36﴾ قُلْ
X
നീ പറയുക
إِنَّ رَبِّي
X
എന്റെ നാഥന്‍
يَبْسُطُ
X
വിപുലീകരിച്ചു കൊടുക്കുന്നു
الرِّزْقَ
X
വിഭവങ്ങള്‍
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍
وَيَقْدِرُ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
لَهُۚ
X
അവന്
وَمَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിക്കുന്ന പക്ഷം
مِّن شَيْءٍ
X
വല്ലതും
فَهُوَ
X
അവന്‍
يُخْلِفُهُۖ
X
അതിനു പകരം നല്‍കും
وَهُوَ
X
അവനാകുന്നു
خَيْرُ
X
ഉത്തമന്‍
الرَّازِقِينَ
X
അന്നം നല്‍കുന്നവരില്‍
﴿34:39﴾ أَفَمَن زُيِّنَ لَهُ
X
അപ്പോള്‍ അലംകൃതമായി തോന്നിയവന്റെ സ്ഥിതിയോ
سُوءُ عَمَلِهِ
X
തന്റെ ചീത്ത പ്രവൃത്തി
فَرَآهُ
X
അങ്ങനെ അവന്‍ അത് കാണുകയും ചെയ്തു
حَسَنًاۖ
X
നല്ലതായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُضِلُّ
X
വഴികേടിലാക്കുന്നു
مَن يَشَاءُ
X
അവനിഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۖ
X
താന്‍ ഇഛിക്കുന്നവരെ
فَلَا تَذْهَبْ
X
അതിനാല്‍ പോകാതിരിക്കട്ടെ
نَفْسُكَ
X
നിന്റെ ജീവന്‍
عَلَيْهِمْ
X
അവരെക്കുറിച്ചോര്‍ത്ത്
حَسَرَاتٍۚ
X
കൊടും ദുഃഖത്താല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِمَا يَصْنَعُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
﴿35:8﴾ وَمَا يَسْتَوِي
X
സമമാകുകയില്ല
الْأَحْيَاءُ
X
ജീവിച്ചിരിക്കുന്നവര്‍
وَلَا الْأَمْوَاتُۚ
X
മരിച്ചവരും ഇല്ല
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُسْمِعُ
X
കേള്‍പ്പിക്കുന്നു
مَن يَشَاءُۖ
X
അവനിഛിക്കുന്നവരെ
وَمَا أَنتَ
X
നീയല്ല
بِمُسْمِعٍ
X
കേള്‍പ്പിക്കുന്നവന്‍
مَّن فِي الْقُبُورِ
X
ഖബ്റുകളില്‍ ഉള്ളവരെ
﴿35:22﴾ اللَّهُ
X
അല്ലാഹു
نَزَّلَ
X
അവന്‍ അവതരിപ്പിച്ചു
أَحْسَنَ الْحَدِيثِ
X
അത്യുല്‍കൃഷ്ടമായ വചനം
كِتَابًا
X
ഗ്രന്ഥം
مُّتَشَابِهًا
X
പരസ്പരം സാമ്യമുള്ള
مَّثَانِيَ
X
ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതുമായ
تَقْشَعِرُّ
X
രോമാഞ്ചമുണ്ടാകുന്നു
مِنْهُ
X
അത് നിമിത്തം
جُلُودُ
X
ചര്‍മങ്ങള്‍ക്ക്
الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവരുടെ
رَبَّهُمْ
X
തങ്ങളുടെ നാഥനെ
ثُمَّ
X
പിന്നീട്
تَلِينُ
X
വിനീതമാകുന്നു
جُلُودُهُمْ
X
അവരുടെ ചര്‍മങ്ങള്‍
وَقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങളും
إِلَىٰ ذِكْرِ اللَّهِۚ
X
അല്ലാഹുവെ സ്മരിക്കുന്നതിനായി
ذَٰلِكَ
X
അതത്രെ
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്‍മാര്‍ഗം
يَهْدِي بِهِ
X
അത് മുഖേന അവന്‍ സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
وَمَن يُضْلِلِ اللَّهُ
X
(അല്ലാഹു) വഴികേടിലാക്കുന്നവന്‍
فَمَا لَهُ
X
അവന്നില്ല
مِنْ هَادٍ
X
സന്‍മാര്‍ഗ ദര്‍ശകനായി ആരും
﴿39:23﴾ أَوَلَمْ يَعْلَمُوا
X
അവര്‍ മനസ്സിലാക്കിയിട്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَبْسُطُ
X
അവന്‍ വിപുലമാക്കിക്കൊടുക്കുന്നു
الرِّزْقَ
X
ഉപജീവനം
لِمَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനതക്ക്
يُؤْمِنُونَ
X
അവര്‍ സത്യവിശ്വാസം സ്വീകരിക്കുന്നു
﴿39:52﴾ رَفِيعُ الدَّرَجَاتِ
X
(അവന്‍) ഉന്നത പദവികളുള്ളവനാകുന്നു
ذُو الْعَرْشِ
X
സിംഹാസനത്തിന്നുടയവന്‍
يُلْقِي
X
അവന്‍ ഇറക്കിക്കൊടുക്കുന്നു
الرُّوحَ
X
ദിവ്യബോധനം
مِنْ أَمْرِهِ
X
തന്റെ ആജ്ഞയാല്‍
عَلَىٰ مَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസരില്‍
لِيُنذِرَ
X
അവന്‍ മുന്നറിയിപ്പ് നല്‍കുന്നതിന്ന്
يَوْمَ التَّلَاقِ
X
കൂടിക്കാഴ്ചയുടെ നാളിനെപ്പറ്റി
﴿40:15﴾ وَلَوْ شَاءَ
X
ഉദ്ദേശിച്ചിരുന്നുവെങ്കില്‍
اللَّهُ
X
അല്ലാഹു
لَجَعَلَهُمْ
X
അവരെ ആക്കുമായിരുന്നു
أُمَّةً وَاحِدَةً
X
ഒരൊറ്റ സമുദായം
وَلَٰكِن
X
പക്ഷേ
يُدْخِلُ
X
അവന്‍ പ്രവേശിപ്പിക്കുന്നു
مَن يَشَاءُ
X
താനിച്ഛിക്കുന്നവരെ
فِي رَحْمَتِهِۚ
X
തന്റെ കാരുണ്യത്തില്‍
وَالظَّالِمُونَ
X
അക്രമികള്‍
مَا لَهُم
X
അവര്‍ക്കില്ല
مِّن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿42:8﴾ لَهُ
X
അവന്റെ അധീനതയിലാണ്
مَقَالِيدُ
X
താക്കോലുകള്‍
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۖ
X
ഭൂമിയുടെയും
يَبْسُطُ
X
അവന്‍ വിപുലീകരിച്ച് കൊടുക്കുന്നു
الرِّزْقَ
X
വിഭവം
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّهُ
X
തീര്‍ച്ചയായും അവന്‍
بِكُلِّ شَيْءٍ
X
സകല സംഗതികളെപ്പറ്റിയും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿42:12﴾ شَرَعَ
X
അവന്‍ നിയമമാക്കിയിരിക്കുന്നു
لَكُم
X
നിങ്ങള്‍ക്ക്
مِّنَ الدِّينِ
X
മതത്തില്‍
مَا وَصَّىٰ بِهِ
X
അവന്‍ കല്‍പിച്ച കാര്യം
نُوحًا
X
നൂഹിനോടും
وَالَّذِي أَوْحَيْنَا
X
നാം ദിവ്യബോധനം നല്‍കിയ കാര്യം
إِلَيْكَ
X
നിനക്ക്
وَمَا وَصَّيْنَا بِهِ
X
നാം അനുശാസിച്ചതും
إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
وَمُوسَىٰ
X
മൂസയോടും
وَعِيسَىٰۖ
X
ഈസയോടും
أَنْ أَقِيمُوا
X
(അതായത്) നിങ്ങള്‍ നിലനിര്‍ത്തുവിന്‍ എന്ന്
الدِّينَ
X
ഈ ദീനിനെ
وَلَا تَتَفَرَّقُوا
X
നിങ്ങള്‍ ഭിന്നിക്കാതിരിക്കുകയും ചെയ്യുവിന്‍
فِيهِۚ
X
അതില്‍
كَبُرَ
X
വലിയ ഭാരമായി തോന്നിയിരിക്കുന്നു
عَلَى الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികള്‍ക്ക്
مَا
X
യാതൊന്ന് (യാതൊരു സന്ദേശം)
تَدْعُوهُمْ
X
നിങ്ങള്‍ അവരെ ക്ഷണിക്കുന്നു
إِلَيْهِۚ
X
അതിലേക്ക്
اللَّهُ
X
അല്ലാഹു
يَجْتَبِي
X
അവന്‍ തെരഞ്ഞെടുക്കുന്നു
إِلَيْهِ
X
അവങ്കലേക്ക്
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ വഴികാട്ടിക്കൊടുക്കുകയും ചെയ്യുന്നു
إِلَيْهِ
X
തന്നിലേക്ക്
مَن يُنِيبُ
X
(അവങ്കലേക്ക്) മടങ്ങുന്നവരെ
﴿42:13﴾ اللَّهُ
X
അല്ലാഹു
لَطِيفٌ
X
കനിവുള്ളവനാകുന്നു
بِعِبَادِهِ
X
തന്റെ ദാസന്മാരോട്
يَرْزُقُ
X
അവന്‍ അന്നം നല്‍കുന്നു
مَن يَشَاءُۖ
X
അവനിഛിക്കുന്നവര്‍ക്ക്
وَهُوَ
X
അവന്‍
الْقَوِيُّ
X
കരുത്തനാണ്
الْعَزِيزُ
X
അജയ്യനും
﴿42:19﴾ لِّلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭുമിയുടെയും
يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇച്ഛിക്കുന്നത്
يَهَبُ
X
അവന്‍ പ്രദാനം ചെയ്യുന്നു
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
إِنَاثًا
X
പെണ്‍മക്കളെ
وَيَهَبُ
X
അവന്‍ പ്രദാനം ചെയ്യുന്നു
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
الذُّكُورَ
X
ആണ്‍മക്കളെ
﴿42:49﴾ أَوْ يُزَوِّجُهُمْ
X
അല്ലെങ്കില്‍ അവന്‍ അവര്‍ക്ക് ഇടകലര്‍ത്തി കൊടുക്കുന്നു
ذُكْرَانًا
X
ആണ്‍മക്കളെ
وَإِنَاثًاۖ
X
പെണ്‍മക്കളെയും
وَيَجْعَلُ
X
അവന്‍ ആക്കുന്നു
مَن يَشَاءُ
X
അവനിച്ഛിക്കുന്നവരെ
عَقِيمًاۚ
X
വന്ധ്യന്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
സകലതും അറിയുന്നവനാണ്
قَدِيرٌ
X
എന്തിനും കഴിവുറ്റവനും
﴿42:50﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടെയും
يَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുകയും ചെയ്യും
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ഏറെ ദയാപരനും
﴿48:14﴾ هُمُ
X
അവര്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരാകുന്നു
وَصَدُّوكُمْ
X
അവര്‍ നിങ്ങളെ തടയുകയും ചെയ്തു
عَنِ الْمَسْجِدِ الْحَرَامِ
X
പവിത്രമായ ദേവാലയത്തില്‍നിന്ന്
وَالْهَدْيَ
X
ബലിമൃഗത്തെയും
مَعْكُوفًا
X
തടഞ്ഞുവെച്ച അവസ്ഥയില്‍
أَن يَبْلُغَ
X
അത് എത്തിച്ചേരുന്നതില്‍നിന്ന്
مَحِلَّهُۚ
X
അതിന്റെ സ്ഥലത്ത്
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
رِجَالٌ
X
പുരുഷന്മാര്‍
مُّؤْمِنُونَ
X
സത്യവിശ്വാസികളായ
وَنِسَاءٌ
X
സ്ത്രീകളും
مُّؤْمِنَاتٌ
X
സത്യവിശ്വാസിനികളായ
لَّمْ تَعْلَمُوهُمْ
X
അവരെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല (നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത)
أَن تَطَئُوهُمْ
X
അതായത് നിങ്ങള്‍ അവരെ ചവിട്ടിത്തേക്കല്‍ (ചവിട്ടിത്തേക്കുമെന്ന ആശങ്ക)
فَتُصِيبَكُم
X
അങ്ങനെ നിങ്ങളെ ബാധിക്കും (ബാധിക്കുമെന്ന ആശങ്കയും)
مِّنْهُم
X
അവര്‍ കാരണമായി
مَّعَرَّةٌ
X
കുറ്റം
بِغَيْرِ عِلْمٍۖ
X
അറിയാതെ
لِّيُدْخِلَ اللَّهُ
X
അല്ലാഹു ഉള്‍പ്പെടുത്താനാണിത്
فِي رَحْمَتِهِ
X
അവന്റെ കാരുണ്യത്തില്‍
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
لَوْ تَزَيَّلُوا
X
അവര്‍ വേര്‍തിരിഞ്ഞു കഴിഞ്ഞിരുന്നുവെങ്കില്‍
لَعَذَّبْنَا
X
നാം ശിക്ഷിക്കുമായിരുന്നു
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
مِنْهُمْ
X
അവരില്‍നിന്ന്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿48:25﴾ وَكَم
X
എത്രയുണ്ട്
مِّن مَّلَكٍ
X
മലക്കുകള്‍
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
لَا تُغْنِي
X
ഉപകരിക്കുകയില്ല
شَفَاعَتُهُمْ
X
അവരുടെ ശിപാര്‍ശ
شَيْئًا
X
ഒന്നും
إِلَّا مِن بَعْدِ
X
ശേഷമല്ലാതെ
أَن يَأْذَنَ
X
അനുവാദം നല്‍കിയതിന്റെ
اللَّهُ
X
അല്ലാഹു
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَرْضَىٰ
X
അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക്
﴿53:26﴾ سَابِقُوا
X
നിങ്ങള്‍ മത്സരിച്ചു മുന്നേറുക
إِلَىٰ مَغْفِرَةٍ
X
പാപമോചനത്തിലേക്ക്
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
وَجَنَّةٍ
X
സ്വര്‍ഗത്തിലേക്കും
عَرْضُهَا
X
അതിന്റെ വിശാലത
كَعَرْضِ
X
വിശാലത പോലെയാണ്
السَّمَاءِ
X
ആകാശത്തിന്റെ
وَالْأَرْضِ
X
ഭൂമിയുടെയും
أُعِدَّتْ
X
അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്കായി
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۚ
X
അവന്റെ ദൂതന്മാരിലും
ذَٰلِكَ
X
അത്
فَضْلُ
X
ഔദാര്യമാണ്
اللَّهِ
X
അല്ലാഹുവിന്റെ
يُؤْتِيهِ
X
അവനത് നല്‍കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو الْفَضْلِ
X
ഔദാര്യമുടയവനാണ്
الْعَظِيمِ
X
മഹത്തായ
﴿57:21﴾ لِّئَلَّا يَعْلَمَ
X
അറിയാന്‍ വേണ്ടി
أَهْلُ الْكِتَابِ
X
വേദക്കാര്‍
أَلَّا يَقْدِرُونَ
X
അവര്‍ക്ക് (അധീനപ്പെടുത്താന്‍) സാധ്യമല്ലെന്ന്
عَلَىٰ شَيْءٍ
X
ഒന്നും തന്നെ
مِّن فَضْلِ اللَّهِۙ
X
അല്ലാഹുവിന്റെ ഔദാര്യത്തില്‍നിന്ന്
وَأَنَّ الْفَضْلَ
X
നിശ്ചയം ഔദാര്യം
بِيَدِ اللَّهِ
X
അല്ലാഹുവിന്റെ കൈയിലാണ്
يُؤْتِيهِ
X
അവനത് നല്‍കും
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو الْفَضْلِ
X
ഔദാര്യത്തിനുടമയാകുന്നു
الْعَظِيمِ
X
മഹത്തായ
﴿57:29﴾ وَمَا أَفَاءَ
X
അധീനപ്പെടുത്തിക്കൊടുത്തത്
اللَّهُ
X
അല്ലാഹു
عَلَىٰ رَسُولِهِ
X
അവന്റെ ദൂതന്ന്
مِنْهُمْ
X
അവരില്‍നിന്ന്
فَمَا أَوْجَفْتُمْ
X
നിങ്ങള്‍ ഓടിച്ചിട്ടില്ല
عَلَيْهِ
X
അതിന്നായി
مِنْ خَيْلٍ
X
കുതിരകളെ
وَلَا رِكَابٍ
X
ഒട്ടകങ്ങളെയും
وَلَٰكِنَّ اللَّهَ
X
പക്ഷേ, അല്ലാഹു
يُسَلِّطُ
X
ആധിപത്യമേകുന്നു
رُسُلَهُ
X
അവന്റെ ദൂതന്മാര്‍ക്ക്
عَلَىٰ مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿59:6﴾ ذَٰلِكَ
X
അത്
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹമാണ്
يُؤْتِيهِ
X
അവനത് നല്‍കുന്നു
مَن يَشَاءُۚ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو الْفَضْلِ
X
അനുഗ്രഹത്തിനുടമയാണ്
الْعَظِيمِ
X
അതിമഹത്തായ
﴿62:4﴾ وَمَا جَعَلْنَا
X
നാം നിശ്ചയിച്ചിട്ടില്ല
أَصْحَابَ النَّارِ
X
നരകത്തിന്റെ ചുമതലക്കാരായി
إِلَّا مَلَائِكَةًۙ
X
മലക്കുകളെയല്ലാതെ
وَمَا جَعَلْنَا
X
നാം നിശ്ചയിച്ചിട്ടുമില്ല
عِدَّتَهُمْ
X
അവരുടെ എണ്ണം
إِلَّا فِتْنَةً
X
പരീക്ഷണമായിട്ടല്ലാതെ
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
لِيَسْتَيْقِنَ
X
ദൃഢബോധ്യം വരാന്‍
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍ക്ക്
الْكِتَابَ
X
വേദം
وَيَزْدَادَ
X
വര്‍ധിക്കാനും
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
إِيمَانًاۙ
X
വിശ്വാസം
وَلَا يَرْتَابَ
X
സംശയത്തിലകപ്പെടാതിരിക്കാനും
الَّذِينَ
X
നല്‍കപ്പെട്ടവര്‍
﴿74:31﴾