Repeated Words in Quran

< >
Total Found : 9
قُلْ
X
നീ പറയുക
مَن كَانَ
X
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
X
ശത്രു
لِّجِبْرِيلَ
X
ജിബ്‌രീലിനോട്
فَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
نَزَّلَهُ
X
അത് ഇറക്കി
عَلَىٰ قَلْبِكَ
X
നിന്റെ മനസ്സില്‍
بِإِذْنِ اللَّهِ
X
അല്ലാഹുവിന്റെ അനുമതിയനുസരിച്ച്
مُصَدِّقًا
X
സത്യപ്പെടുത്തിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുമ്പിലുള്ളതിനെ
وَهُدًى
X
നേര്‍വഴികാട്ടിയായും
وَبُشْرَىٰ
X
ശുഭവാര്‍ത്തയായും
لِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿2:97﴾ مَن كَانَ
X
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
X
ശത്രു
لِّلَّهِ
X
അല്ലാഹുവിന്റെ
وَمَلَائِكَتِهِ
X
അവന്റെ മലക്കുകളുടെയും
وَرُسُلِهِ
X
അവന്റെ ദൂതന്മാരുടെയും
وَجِبْرِيلَ
X
ജീബ്‌രീലിന്റെയും
وَمِيكَالَ
X
മീകാഈലിന്റെയും
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَدُوٌّ
X
ശത്രുവാണ്
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:98﴾ وَقَالُوا
X
അവര്‍ പറഞ്ഞു
لَن يَدْخُلَ
X
ഒരിക്കലും പ്രവേശിക്കില്ല
الْجَنَّةَ
X
സ്വര്‍ഗത്തില്‍
إِلَّا مَن كَانَ
X
ആയവരൊഴികെ
هُودًا
X
ജൂതര്‍
أَوْ نَصَارَىٰۗ
X
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
تِلْكَ
X
അത്
أَمَانِيُّهُمْۗ
X
അവരുടെ വ്യാമോഹം (ആകുന്നു)
قُلْ
X
നീ പറയുക
هَاتُوا
X
നിങ്ങള്‍ കൊണ്ടുവരിക
بُرْهَانَكُمْ
X
നിങ്ങളുടെ തെളിവ്
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿2:111﴾ أَيَّامًا
X
ദിവസങ്ങള്‍
مَّعْدُودَاتٍۚ
X
നിര്‍ണയിക്കപ്പെട്ട, എണ്ണപ്പെട്ട
فَمَن كَانَ مِنكُم
X
നിങ്ങളില്‍ വല്ലവരുമായാല്‍
مَّرِيضًا
X
രോഗി
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
X
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۚ
X
മറ്റു ദിവസങ്ങളില്‍ നിന്ന്
وَعَلَى الَّذِينَ
X
ഒരു കൂട്ടരുടെ മേലുമുണ്ട്
يُطِيقُونَهُ
X
അവര്‍ക്കത് (പ്രയാസപ്പെട്ടു)സാധിക്കും
فِدْيَةٌ
X
പ്രായശ്ചിത്തം
طَعَامُ مِسْكِينٍۖ
X
ഒരഗതിയുടെ ആഹാരം
فَمَن تَطَوَّعَ
X
വല്ലവനും സ്വമേധയാ ചെയ്താല്‍
خَيْرًا
X
കൂടുതല്‍ നന്മ
فَهُوَ خَيْرٌ لَّهُۚ
X
അതവനുത്തമം
وَأَن تَصُومُوا
X
നിങ്ങള്‍ നോമ്പെടുക്കലാണ്
خَيْرٌ لَّكُمْۖ
X
നിങ്ങള്‍ക്കുത്തമം
إِن كُنتُمْ تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നവരെങ്കില്‍
﴿2:184﴾ شَهْرُ
X
മാസം
رَمَضَانَ
X
റമദാന്‍
الَّذِي
X
ഏതൊന്നാണ്
أُنزِلَ فِيهِ
X
അതിലിറക്കപ്പെട്ടിരിക്കുന്നു
الْقُرْآنُ
X
ഖുര്‍ആന്‍
هُدًى
X
മാര്‍ഗദര്‍ശനമായി
لِّلنَّاسِ
X
ജനങ്ങള്‍ക്ക്
وَبَيِّنَاتٍ
X
വിവരണമായും
مِّنَ الْهُدَىٰ
X
സന്മാര്‍ഗത്തിന്റെ
وَالْفُرْقَانِۚ
X
സത്യാസത്യവിവേചകമായും
فَمَن شَهِدَ
X
അത്കൊണ്ട് ആര്‍ സന്നിഹിതനാണോ
مِنكُمُ
X
നിങ്ങളില്‍ നിന്ന്
الشَّهْرَ
X
ആമാസത്തിന്
فَلْيَصُمْهُۖ
X
ആമാസം വ്രതമനുഷ്ടിക്കണം
وَمَن كَانَ
X
നിങ്ങളിലാരെങ്കിലുമായാല്‍
مَرِيضًا
X
രോഗി
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
X
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۗ
X
മറ്റു ദിവസങ്ങളില്‍ നിന്ന്
يُرِيدُ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
بِكُمُ
X
നിങ്ങള്‍ക്ക്
الْيُسْرَ
X
ആശ്വാസം
وَلَا يُرِيدُ
X
അവനുദ്ദേശിക്കുന്നില്ല
بِكُمُ
X
നിങ്ങള്‍ക്ക്
الْعُسْرَ
X
പ്രയാസം
وَلِتُكْمِلُوا
X
നിങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി
الْعِدَّةَ
X
ആ എണ്ണം
وَلِتُكَبِّرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ മഹത്വപ്പെടുത്താനും
عَلَىٰ مَا هَدَاكُمْ
X
നിങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയതിന്ന്
وَلَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദി കാണിക്കാനും
﴿2:185﴾ وَأَتِمُّوا
X
നിങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുക
الْحَجَّ
X
ഹജ്ജ്
وَالْعُمْرَةَ
X
ഉംറയും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنْ أُحْصِرْتُمْ
X
ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۖ
X
ബലിയില്‍ നിന്ന്
وَلَا تَحْلِقُوا
X
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْهَدْيُ
X
ബലിമൃഗം
مَحِلَّهُۚ
X
അതിന്റെ സ്ഥാനത്ത്
فَمَن كَانَ مِنكُم
X
നിങ്ങളില്‍ നിന്നാരെങ്കിലും ആയാല്‍
مَّرِيضًا
X
രോഗി
أَوْ بِهِ أَذًى
X
അല്ലെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളോ
مِّن رَّأْسِهِ
X
അവന്റെ തലയില്‍
فَفِدْيَةٌ
X
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن صِيَامٍ
X
ഒന്നുകില്‍ നോമ്പായി
أَوْ صَدَقَةٍ
X
അല്ലെങ്കില്‍ ദാനം
أَوْ نُسُكٍۚ
X
അല്ലെങ്കില്‍ ബലി
فَإِذَا أَمِنتُمْ
X
ഇനി നിങ്ങള്‍ നിര്‍ഭയരായാല്‍
فَمَن تَمَتَّعَ
X
സൗകര്യം ഉപയോഗിക്കുന്നവര്‍
بِالْعُمْرَةِ إِلَى الْحَجِّ
X
ഉംറക്ക് ശേഷം ഹജ്ജ് വരെ
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۚ
X
ബലിയില്‍ നിന്ന്
فَمَن لَّمْ يَجِدْ
X
അത് സാധ്യമാകാത്തവര്‍
فَصِيَامُ
X
നോമ്പ് നിര്‍വഹിക്കുക
ثَلَاثَةِ أَيَّامٍ
X
മൂന്ന് ദിവസം
فِي الْحَجِّ
X
ഹജ്ജ് വേളയില്‍
وَسَبْعَةٍ
X
ഏഴ് എണ്ണം
إِذَا رَجَعْتُمْۗ
X
നിങ്ങള്‍ മടങ്ങിക്കഴിഞ്ഞാല്‍
تِلْكَ
X
അത്
عَشَرَةٌ كَامِلَةٌۗ
X
പൂര്‍ണമായി പത്തുദിവസം
ذَٰلِكَ
X
അത്
لِمَن لَّمْ يَكُنْ
X
അല്ലാത്തവര്‍ക്ക്
أَهْلُهُ
X
അവന്റെ കുടുംബം
حَاضِرِي الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിനടുത്ത് താമസിക്കുന്നവര്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
شَدِيدُ
X
കഠിനന്‍
الْعِقَابِ
X
ശിക്ഷയുടെ കാര്യത്തില്‍
﴿2:196﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അങ്ങനെ അവരെത്തുകയും ചെയ്താല്‍
أَجَلَهُنَّ
X
അവരുടെ അവധിയില്‍
فَلَا تَعْضُلُوهُنَّ
X
നിങ്ങളവരെ വിലക്കരുത്
أَن يَنكِحْنَ
X
അവര്‍ വിവാഹം ചെയ്യുന്നതിനെ
أَزْوَاجَهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാരെ
إِذَا تَرَاضَوْا بَيْنَهُم
X
അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
ذَٰلِكَ
X
അത്
يُوعَظُ بِهِ
X
ഉപദേശിക്കപ്പെടുന്നു
مَن كَانَ مِنكُمْ
X
നിങ്ങളില്‍ നിന്നുള്ളവരെ
يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്ന
وَالْيَوْمِ الْآخِرِۗ
X
അന്ത്യനാളിലും
ذَٰلِكُمْ
X
അതാകുന്നു
أَزْكَىٰ لَكُمْ
X
നിങ്ങള്‍ക്ക് ഏറ്റം സംസ്കൃതമായത്
وَأَطْهَرُۗ
X
വിശുദ്ധവും
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
وَأَنتُمْ
X
നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങളറിയുന്നില്ല
﴿2:232﴾ وَابْتَلُوا
X
നിങ്ങള്‍ പരീക്ഷി(ച്ചുകൊണ്ടിരി)ക്കുക
الْيَتَامَىٰ
X
അനാഥകളെ
حَتَّىٰ إِذَا بَلَغُوا
X
അവര്‍ എത്തുന്നത് വരെ
النِّكَاحَ
X
വിവാഹ(പ്രായം)
فَإِنْ آنَسْتُم
X
അങ്ങനെ നിങ്ങള്‍ കണ്ടാല്‍
مِّنْهُمْ
X
അവരില്‍ നിന്ന്
رُشْدًا
X
തന്റേടം, കാര്യപ്രാപ്തി
فَادْفَعُوا
X
നിങ്ങള്‍ വിട്ടുകൊടുക്കുക
إِلَيْهِمْ
X
അവര്‍ക്ക്
أَمْوَالَهُمْۖ
X
അവരുടെ സ്വത്തുക്കള്‍
وَلَا تَأْكُلُوهَا
X
നിങ്ങള്‍ അത് തിന്നരുത്
إِسْرَافًا
X
ധൂര്‍ത്തടിച്ചും
وَبِدَارًا
X
ധൃതിപിടിച്ചും
أَن يَكْبَرُواۚ
X
അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി
وَمَن كَانَ غَنِيًّا
X
(സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍) സമ്പന്നനാണെങ്കില്‍
فَلْيَسْتَعْفِفْۖ
X
അവന്‍ മാന്യത കാണിക്കട്ടെ
وَمَن كَانَ فَقِيرًا
X
അവന്‍ ദരിദ്രനാണെങ്കില്‍
فَلْيَأْكُلْ
X
അവന്‍ തിന്നുകൊള്ളട്ടെ
بِالْمَعْرُوفِۚ
X
ന്യായമായത്
فَإِذَا دَفَعْتُمْ
X
നിങ്ങള്‍ തിരിച്ചേല്‍പിക്കുമ്പോള്‍
إِلَيْهِمْ
X
അവരെ
أَمْوَالَهُمْ
X
അവരുടെ സ്വത്ത്
فَأَشْهِدُوا
X
നിങ്ങള്‍ സാക്ഷി നിര്‍ത്തുക
عَلَيْهِمْۚ
X
അവരുടെ മേല്‍ (അതിന്ന്)
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
حَسِيبًا
X
കണക്ക് നോക്കുന്നവനായി
﴿4:6﴾ وَاعْبُدُوا
X
നിങ്ങള്‍ വഴിപ്പെടുക
اللَّهَ
X
അല്ലാഹുവിന്
وَلَا تُشْرِكُوا
X
നിങ്ങള്‍ പങ്ക്ചേര്‍ക്കാതിരിക്കുക
بِهِ
X
അവനോട്
شَيْئًاۖ
X
ഒന്നിനെയും
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًا
X
നന്മയോടെ വര്‍ത്തിക്കുക
وَبِذِي الْقُرْبَىٰ
X
ബന്ധുക്കളോടും
وَالْيَتَامَىٰ
X
അനാഥകളോടും
وَالْمَسَاكِينِ
X
അഗതികളോടും
وَالْجَارِ
X
അയല്‍ക്കാരോടും
ذِي الْقُرْبَىٰ
X
ബന്ധുക്കളായ
وَالْجَارِ
X
അയല്‍ക്കാരോടും
الْجُنُبِ
X
അന്യരായ, അകന്ന
وَالصَّاحِبِ
X
കൂട്ടുകാരോടും
بِالْجَنبِ
X
അരികെയുള്ള
وَابْنِ السَّبِيلِ
X
വഴിപോക്കരോടും
وَمَا مَلَكَتْ
X
ഉടമപ്പെടുത്തിയവരോടും
أَيْمَانُكُمْۗ
X
നിങ്ങളുടെ വലം കൈകള്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
مَن كَانَ
X
ആയിട്ടുള്ള ആരെയും
مُخْتَالًا
X
പൊങ്ങച്ചക്കാരന്‍
فَخُورًا
X
ദുരഹങ്കാരി
﴿4:36﴾ وَلَا تُجَادِلْ
X
നീ തര്‍ക്കിക്കരുത് (വാദിക്കരുത്)
عَنِ الَّذِينَ يَخْتَانُونَ
X
വഞ്ചന നടത്തുന്നവര്‍ക്ക് വേണ്ടി
أَنفُسَهُمْۚ
X
തങ്ങളോട് നന്നെ, സ്വന്തം ആത്മാക്കളോട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
مَن كَانَ
X
ആയിത്തീര്‍ന്നവനെ
خَوَّانًا
X
കൊടും വഞ്ചകന്‍
أَثِيمًا
X
മഹാപാപി
﴿4:107﴾ مَن كَانَ يُرِيدُ
X
ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍
الْحَيَاةَ الدُّنْيَا
X
ഐഹിക ജീവിതം
وَزِينَتَهَا
X
അതിന്റെ ആര്‍ഭാടവും
نُوَفِّ
X
നാം പൂര്‍ണമായി നല്‍കും
إِلَيْهِمْ
X
അവര്‍ക്ക്
أَعْمَالَهُمْ
X
അവരുടെ കര്‍മ്മ (ഫല)ങ്ങള്‍
فِيهَا
X
ഇവിടെവെച്ച് തന്നെ
وَهُمْ
X
അവര്‍
فِيهَا
X
അതില്‍
لَا يُبْخَسُونَ
X
അവര്‍ക്ക് കുറവ് വരുത്തപ്പെടുകയില്ല
﴿11:15﴾ وَمَن كَانَ
X
വല്ലവനും ആയാല്‍
فِي هَٰذِهِ
X
ഇതില്‍ (ഇഹലോകത്ത്)
أَعْمَىٰ
X
അന്ധന്‍
فَهُوَ
X
എന്നാലവന്‍
فِي الْآخِرَةِ
X
പരലോകത്ത്
أَعْمَىٰ
X
അന്ധന്‍ (ആയിരിക്കും)
وَأَضَلُّ
X
കൂടുതല്‍ പിഴച്ചവനും
سَبِيلًا
X
മാര്‍ഗം
﴿17:72﴾ قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയമായും
أَنَا
X
ഞാന്‍
بَشَرٌ
X
മനുഷ്യന്‍(മാത്രമാണ്)
مِّثْلُكُمْ
X
നിങ്ങളെപ്പോലുള്ള
يُوحَىٰ
X
ദിവ്യബോധനം നല്‍കപ്പെടുന്നു
إِلَيَّ
X
എനിക്ക്
أَنَّمَا إِلَٰهُكُمْ
X
നിങ്ങളുടെ ദൈവമാണെന്ന്
إِلَٰهٌ وَاحِدٌۖ
X
ഏകനായ ദൈവം
فَمَن كَانَ يَرْجُو
X
അതിനാല്‍ ആര്‍ ആഗ്രഹിക്കുന്നുവോ
لِقَاءَ
X
കണ്ടുമുട്ടല്‍
رَبِّهِ
X
തന്റെ നാഥന്റെ
فَلْيَعْمَلْ
X
അവന്‍ പ്രവര്‍ത്തിച്ചു കൊള്ളട്ടെ
عَمَلًا
X
പ്രവര്‍ത്തനങ്ങള്‍
صَالِحًا
X
നല്ലതായ
وَلَا يُشْرِكْ
X
അവന്‍ പങ്കു ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ
بِعِبَادَةِ
X
കീഴ്പെടുന്ന കാര്യത്തില്‍
رَبِّهِ
X
തന്റെ നാഥന്
أَحَدًا
X
ഒരുത്തനെയും
﴿18:110﴾ فَأَشَارَتْ
X
അപ്പോള്‍ അവള്‍ ചൂണ്ടി
إِلَيْهِۖ
X
അവന്റെ (കുട്ടിയുടെ)നേരെ
قَالُوا
X
അവര്‍ പറഞ്ഞു
كَيْفَ
X
എങ്ങനെയാണ്
نُكَلِّمُ
X
ഞങ്ങള്‍ സംസാരിക്കുക
مَن كَانَ
X
ആയവനോട്
فِي الْمَهْدِ
X
തൊട്ടിലില്‍
صَبِيًّا
X
ഒരു ശിശു
﴿19:29﴾ تِلْكَ
X
അത് (ആകുന്നു)
الْجَنَّةُ
X
സ്വര്‍ഗം
الَّتِي نُورِثُ
X
നാം അനന്തരമായി നല്‍കുന്ന
مِنْ عِبَادِنَا
X
നമ്മുടെ ദാസന്‍മാരില്‍നിന്ന്
مَن كَانَ
X
ആയവര്‍ക്ക്
تَقِيًّا
X
സൂക്ഷ്മാലു
﴿19:63﴾ قُلْ
X
പറയുക
مَن كَانَ
X
വല്ലവനും ആയാല്‍
فِي الضَّلَالَةِ
X
ദുര്‍മാര്‍ഗത്തില്‍
فَلْيَمْدُدْ
X
അപ്പോള്‍ അയച്ചുവിടുന്നതാണ്
لَهُ
X
അവന്ന് വേണ്ടി
الرَّحْمَٰنُ
X
കാരുണ്യവാന്‍
مَدًّاۚ
X
ഒരയച്ചുവിടല്‍
حَتَّىٰ إِذَا رَأَوْا
X
അങ്ങിനെ അവര്‍ കാണുമ്പോള്‍
مَا يُوعَدُونَ
X
അവരോട് വാഗ്ദാനം ചെയ്യുന്ന (കാര്യം)
إِمَّا الْعَذَابَ
X
ഒന്നുകില്‍ ശിക്ഷയെ
وَإِمَّا السَّاعَةَ
X
ഒന്നുകില്‍ അന്ത്യനാളിനെ
فَسَيَعْلَمُونَ
X
അപ്പോള്‍ അവരറിയും
مَنْ هُوَ
X
അതാരാണെന്ന്
شَرٌّ مَّكَانًا
X
മോശമായ അവസ്ഥയില്‍(എന്നും)
وَأَضْعَفُ جُندًا
X
ഏറ്റവും ദുര്‍ബലസൈന്യമുള്ളവര്‍ എന്നും
﴿19:75﴾ مَن كَانَ
X
ആരെങ്കിലും ആയിട്ടുണ്ടെങ്കില്‍
يَظُنُّ
X
കരുതുന്നു
أَن لَّن يَنصُرَهُ
X
തന്നെ സഹായിക്കില്ലെന്ന്
اللَّهُ
X
അല്ലാഹു
فِي الدُّنْيَا وَالْآخِرَةِ
X
ഇഹത്തിലും പരത്തിലും
فَلْيَمْدُدْ
X
അവന്‍ നീട്ടിയിടട്ടെ
بِسَبَبٍ
X
ഒരു കയര്‍
إِلَى السَّمَاءِ
X
ആകാശത്തേക്ക്
ثُمَّ لْيَقْطَعْ
X
പിന്നെ അവന്‍ (നബിക്ക് കിട്ടുന്ന സഹായം) വിഛേദിച്ചു കൊള്ളട്ടെ
فَلْيَنظُرْ
X
എന്നിട്ടവന്‍ നോക്കിക്കൊള്ളട്ടെ
هَلْ يُذْهِبَنَّ
X
പോക്കിക്കളയുമോ എന്ന്
كَيْدُهُ
X
അവന്റെ തന്ത്രം
مَا يَغِيظُ
X
തനിക്ക് ക്രോധകരമായതിനെ (നബിയുടെ വിജയത്തെ)
﴿22:15﴾ مَن كَانَ
X
ആരെങ്കിലും ആണെങ്കില്‍
يَرْجُو
X
ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു
لِقَاءَ اللَّهِ
X
അല്ലാഹുവുമായി കണ്ടുമുട്ടണമെന്ന്
فَإِنَّ
X
എന്നാല്‍ നിശ്ചയമായും
أَجَلَ اللَّهِ
X
അല്ലാഹു നിശ്ചയിച്ച അവധി
لَآتٍۚ
X
വന്നെത്തുക തന്നെ ചെയ്യും
وَهُوَ
X
അവന്‍
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാകുന്നു
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿29:5﴾ لَّقَدْ كَانَ لَكُمْ
X
നിശ്ചയം, നിങ്ങള്‍ക്കുണ്ട്
فِي رَسُولِ اللَّهِ
X
അല്ലാഹുവിന്റെ ദൂതനില്‍
أُسْوَةٌ
X
മാതൃക
حَسَنَةٌ
X
മികച്ച
لِّمَن كَانَ يَرْجُو
X
പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്
اللَّهَ
X
അല്ലാഹുവില്‍
وَالْيَوْمَ الْآخِرَ
X
അന്ത്യദിനത്തിലും
وَذَكَرَ اللَّهَ
X
അല്ലാഹുവെ ഓര്‍ക്കുന്നവര്‍ക്കും
كَثِيرًا
X
ധാരാളമായി
﴿33:21﴾ لِّيُنذِرَ
X
മുന്നറിയിപ്പ് നല്‍കാനാണിത്
مَن كَانَ حَيًّا
X
ജീവനുള്ളവര്‍ക്ക്
وَيَحِقَّ
X
സത്യമായി പുലരാന്‍ വേണ്ടിയും
الْقَوْلُ
X
(ശിക്ഷയുടെ) വചനം
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്കെതിരെ
﴿36:70﴾ مَن كَانَ يُرِيدُ
X
വല്ലവനും ആഗ്രഹിക്കുന്നുവെങ്കില്‍
حَرْثَ
X
വിള
الْآخِرَةِ
X
പരലോകത്തെ
نَزِدْ
X
നാം വര്‍ദ്ധന നല്‍കും
لَهُ
X
അവന്
فِي حَرْثِهِۖ
X
അവന്റെ വിളയില്‍
وَمَن كَانَ يُرِيدُ
X
വല്ലവനും ആഗ്രഹിക്കുന്നുവെങ്കില്‍
حَرْثَ
X
വിള
الدُّنْيَا
X
ഇഹലോകത്തെ
نُؤْتِهِ
X
നാമവന് നല്‍കും
مِنْهَا
X
അതില്‍നിന്ന്
وَمَا لَهُ
X
അവന്നില്ല
فِي الْآخِرَةِ
X
പരലോകത്ത്
مِن نَّصِيبٍ
X
യാതൊരു വിഹിതവും
﴿42:20﴾ أَفَأَنتَ تُسْمِعُ
X
നീ കേള്‍പ്പിക്കുമോ
الصُّمَّ
X
ബധിരന്മാരെ
أَوْ تَهْدِي
X
അല്ലെങ്കില്‍ നേര്‍വഴി കാണിക്കുമോ
الْعُمْيَ
X
അന്ധന്മാരെ
وَمَن كَانَ
X
ആയവനെയും
فِي ضَلَالٍ
X
ദുര്‍മാര്‍ഗത്തില്‍
مُّبِينٍ
X
വ്യക്തമായ
﴿43:40﴾ فَأَخْرَجْنَا
X
അങ്ങനെ നാം പുറത്തുകൊണ്ടുവന്നു
مَن كَانَ فِيهَا
X
അവിടെയുണ്ടായിരുന്നവരെ
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍നിന്ന്
﴿51:35﴾ تَجْرِي
X
അത് സഞ്ചരിക്കുന്നു
بِأَعْيُنِنَا
X
നമ്മുടെ കണ്‍പാടില്‍ (മേല്‍നോട്ടത്തില്‍)
جَزَاءً
X
പ്രതിഫലമായി
لِّمَن كَانَ كُفِرَ
X
നിഷേധിക്കപ്പെട്ടവന്നുള്ള
﴿54:14﴾