Repeated Words in Quran

< >
Total Found : 23
إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَالَّذِينَ هَادُوا
X
യഹൂദരും
وَالنَّصَارَىٰ
X
ക്രൈസ്തവരും
وَالصَّابِئِينَ
X
സാബികളും
مَنْ
X
ആര്‍
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَهُمْ
X
അങ്ങനെയുള്ളവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുക്കല്‍
وَلَا خَوْفٌ
X
ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ലതാനും
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:62﴾ بَلَىٰ
X
അതെ, അങ്ങനെയൊന്നുമല്ല
مَنْ أَسْلَمَ
X
ആര്‍ സമര്‍പ്പിച്ചുവോ
وَجْهَهُ
X
തന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَهُوَ
X
അവന്‍ ആയിക്കൊണ്ട്
مُحْسِنٌ
X
സുകൃതവാന്‍
فَلَهُ
X
അവന്നുണ്ട്
أَجْرُهُ
X
അതിനുള്ള പ്രതിഫലം
عِندَ رَبِّهِ
X
തന്റെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
X
ഒരു ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നതുമല്ല
﴿2:112﴾ وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
مَّنَعَ
X
അവന്‍ വിലക്കി
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികളെ
أَن يُذْكَرَ
X
സ്മരിക്കപ്പെടുന്നത്
فِيهَا
X
അവയില്‍വെച്ച്
اسْمُهُ
X
അവന്റെ നാമം
وَسَعَىٰ
X
അവന്‍ ശ്രമിക്കുകയും ചെയ്തു
فِي خَرَابِهَاۚ
X
അവയുടെ നാശത്തിന്
أُولَٰئِكَ
X
അവര്‍
مَا كَانَ لَهُمْ
X
അവര്‍ക്ക് ആകാവതല്ല
أَن يَدْخُلُوهَا
X
അവയില്‍ പ്രവേശിക്കല്‍
إِلَّا خَائِفِينَۚ
X
പേടിക്കുന്നവരായിട്ടല്ലാതെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഈ ലോകത്ത്
خِزْيٌ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കഠിനമായ
﴿2:114﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا
X
ഇതിനെ
بَلَدًا
X
നാട്
آمِنًا
X
നിര്‍ഭയമായ
وَارْزُقْ
X
നീ ആഹാരം നല്‍കുകയും ചെയ്യേണമേ
أَهْلَهُ
X
ഇവിടത്തുകാര്‍ക്ക്
مِنَ الثَّمَرَاتِ
X
കായ്കനികളില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവര്‍ക്ക്
مِنْهُم
X
അവരിലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
قَالَ
X
അവന്‍ പറഞ്ഞു
وَمَن كَفَرَ
X
അവിശ്വസിച്ചവനും
فَأُمَتِّعُهُ
X
ഞാന്‍ അവനെ സുഖിപ്പിക്കും
قَلِيلًا
X
കുറച്ച്
ثُمَّ
X
പിന്നീട്
أَضْطَرُّهُ
X
ഞാനവനെ നിര്‍ബന്ധിക്കും
إِلَىٰ عَذَابِ
X
ശിക്ഷക്ക്
النَّارِۖ
X
നരകത്തിന്റെ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ താവളം
﴿2:126﴾ صِبْغَةَ اللَّهِۖ
X
അല്ലാഹുവിന്റെ വര്‍ണം (സ്വീകരിക്കുവിന്‍)
وَمَنْ
X
ആരുണ്ട്
أَحْسَنُ
X
വിശിഷ്ടമായവന്‍
مِنَ اللَّهِ
X
അല്ലാഹുവിനെക്കാള്‍
صِبْغَةًۖ
X
വര്‍ണത്താല്‍
وَنَحْنُ
X
ഞങ്ങളാവട്ടെ
لَهُ
X
അവന്
عَابِدُونَ
X
വഴിപ്പെടുന്നവരാകുന്നു
﴿2:138﴾ أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
إِنَّ إِبْرَاهِيمَ
X
നിശ്ചയം ഇബ്റാഹീം
وَإِسْمَاعِيلَ
X
ഇസ്മാഈലും
وَإِسْحَاقَ
X
ഇസ്ഹാഖും
وَيَعْقُوبَ
X
യഅ്ഖൂബും
وَالْأَسْبَاطَ
X
സന്താനങ്ങളും
كَانُوا
X
അവര്‍ ആയിരുന്നെന്ന്
هُودًا
X
ജൂതര്‍
أَوْ نَصَارَىٰۗ
X
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
قُلْ
X
പറയുക
أَأَنتُمْ
X
നിങ്ങളാണോ
أَعْلَمُ
X
ഏറ്റം നന്നായറിയുന്നത്
أَمِ
X
അതല്ല
اللَّهُۗ
X
അല്ലാഹുവോ
وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
كَتَمَ
X
അവന്‍ മറച്ചുവെച്ചു
شَهَادَةً
X
സാക്ഷ്യം
عِندَهُ
X
തന്റെ വശമുള്ള
مِنَ اللَّهِۗ
X
അല്ലാഹുവില്‍നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿2:140﴾ إِنَّ الصَّفَا
X
തീര്‍ച്ചയായും സ്വഫാ
وَالْمَرْوَةَ
X
മര്‍വയും
مِن شَعَائِرِ اللَّهِۖ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്
فَمَنْ حَجَّ
X
വല്ലവനും ഹജ്ജ് നിര്‍വഹിച്ചാല്‍
الْبَيْتَ
X
ദൈവഭവനത്തിങ്കല്‍
أَوِ اعْتَمَرَ
X
അല്ലെങ്കില്‍ ഉംറ നിര്‍വഹിച്ചു
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
أَن يَطَّوَّفَ بِهِمَاۚ
X
അവക്കിടയില്‍ പ്രദക്ഷിണം നടത്തുന്നത്
وَمَن تَطَوَّعَ
X
ആരെങ്കിലും സ്വമേധയാ നിര്‍വഹിക്കുന്നുവെങ്കില്‍
خَيْرًا
X
നന്മ
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَاكِرٌ
X
നന്ദിയുള്ളവനാണ്
عَلِيمٌ
X
സര്‍വജ്ഞനുമാണ്
﴿2:158﴾ لَّيْسَ الْبِرَّ
X
നന്മയല്ല
أَن تُوَلُّوا
X
നിങ്ങള്‍ തിരിക്കുകയെന്നത്
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
قِبَلَ الْمَشْرِقِ
X
കിഴക്കിന് നേരെ
وَالْمَغْرِبِ
X
പടിഞ്ഞാറിനും
وَلَٰكِنَّ الْبِرَّ
X
എന്നാല്‍ നന്മ
مَنْ آمَنَ
X
ഒരുത്തന്‍ വിശ്വസിക്കലാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യനാളിലും
وَالْمَلَائِكَةِ
X
മലക്കുകളിലും
وَالْكِتَابِ
X
വേദഗ്രന്ഥത്തിലും
وَالنَّبِيِّينَ
X
പ്രവാചകന്മാരിലും
وَآتَى الْمَالَ
X
ധനം നല്‍കലുമാണ്
عَلَىٰ حُبِّهِ
X
അതിനോട് പ്രിയമുണ്ടായിരിക്കെ
ذَوِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്ക്
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَابْنَ السَّبِيلِ
X
വഴിയാത്രക്കാര്‍ക്കും
وَالسَّائِلِينَ
X
ചോദിച്ചു വരുന്നവര്‍ക്കും
وَفِي الرِّقَابِ
X
അടിമവിമോചനത്തിനും
وَأَقَامَ الصَّلَاةَ
X
നമസ്കാരം നിലനിര്‍ത്തലുമാണ്
وَآتَى الزَّكَاةَ
X
സകാത്ത് നല്‍കലും
وَالْمُوفُونَ
X
പാലിക്കലുമാണ്
بِعَهْدِهِمْ
X
തങ്ങളുടെ കരാര്‍
إِذَا عَاهَدُواۖ
X
അവര്‍ കരാറിലേര്‍പ്പെട്ടാല്‍
وَالصَّابِرِينَ
X
ക്ഷമ കൈകൊള്ളലുമാണ്
فِي الْبَأْسَاءِ
X
ബുദ്ധിമുട്ടിലും
وَالضَّرَّاءِ
X
ആപത് ഘട്ടങ്ങളിലും
وَحِينَ الْبَأْسِۗ
X
യുദ്ധവേളയിലും
أُولَٰئِكَ
X
അവരാണ്
الَّذِينَ صَدَقُواۖ
X
സത്യം പാലിച്ചവര്‍
وَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നവര്‍
﴿2:177﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു
الْقِصَاصُ
X
പ്രതിക്രിയ
فِي الْقَتْلَىۖ
X
കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍
الْحُرُّ بِالْحُرِّ
X
സ്വതന്ത്രനെങ്കില്‍ സ്വതന്ത്രന്‍
وَالْعَبْدُ بِالْعَبْدِ
X
അടിമക്ക് അടിമ
وَالْأُنثَىٰ بِالْأُنثَىٰۚ
X
സ്ത്രീയെങ്കില്‍ സ്ത്രീ
فَمَنْ عُفِيَ لَهُ
X
വല്ലവനും ഇളവ് ചെയ്യപ്പെട്ടാല്‍
مِنْ أَخِيهِ
X
തന്റെ സഹോദരനില്‍ നിന്ന്
شَيْءٌ
X
വല്ലതും
فَاتِّبَاعٌ
X
അപ്പോള്‍ അത് സ്വീകരിക്കലാണ്
بِالْمَعْرُوفِ
X
മാന്യമായി
وَأَدَاءٌ
X
കൊടുത്തുവീട്ടലുമാണ്
إِلَيْهِ
X
അവന്
بِإِحْسَانٍۗ
X
നല്ല നിലയില്‍
ذَٰلِكَ
X
അത്
تَخْفِيفٌ
X
ഒരിളവാണ്
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
وَرَحْمَةٌۗ
X
കാരുണ്യവും
فَمَنِ اعْتَدَىٰ
X
വല്ലവനും അത് ലംഘിച്ചാല്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَلَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:178﴾ فَمَنْ خَافَ
X
ആരെങ്കിലും ഭയപ്പെട്ടാല്‍
مِن مُّوصٍ
X
വസ്യത്ത് ചെയ്തവനില്‍ നിന്ന്
جَنَفًا
X
അനീതിയെ
أَوْ إِثْمًا
X
അല്ലെങ്കില്‍ കുറ്റത്തെ
فَأَصْلَحَ
X
അപ്പോള്‍ അവന്‍ രഞ്ജിപ്പുണ്ടാക്കി
بَيْنَهُمْ
X
അവര്‍ക്കിടയില്‍
فَلَا إِثْمَ عَلَيْهِۚ
X
അവന്റെ മേല്‍ കുറ്റമില്ല
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:182﴾ وَالْوَالِدَاتُ
X
മാതാക്കള്‍
يُرْضِعْنَ
X
മുലയൂട്ടണം
أَوْلَادَهُنَّ
X
അവരുടെ മക്കളെ
حَوْلَيْنِ
X
രണ്ടുവര്‍ഷം
كَامِلَيْنِۖ
X
പൂര്‍ണമായ
لِمَنْ أَرَادَ
X
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يُتِمَّ
X
പൂര്‍ത്തിയാക്കാന്‍
الرَّضَاعَةَۚ
X
മുലകുടി
وَعَلَى الْمَوْلُودِ لَهُ
X
കുട്ടിയുടെ പിതാവിന് ബാധ്യതയാകുന്നു
رِزْقُهُنَّ
X
അവരുടെ ആഹാരം
وَكِسْوَتُهُنَّ
X
അവരുടെ വസ്ത്രവും
بِالْمَعْرُوفِۚ
X
ന്യായമായ നിലയില്‍
لَا تُكَلَّفُ
X
നിര്‍ബന്ധിക്കപ്പെടുകയില്ല
نَفْسٌ
X
ഒരാളും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَا تُضَارَّ
X
ഉപദ്രവിക്കപ്പെടാവതല്ല
وَالِدَةٌ
X
ഒരുമാതാവും
بِوَلَدِهَا
X
തന്റെ കുട്ടിമൂലം
وَلَا مَوْلُودٌ لَّهُ
X
കുട്ടിയുടെ പിതാവും
بِوَلَدِهِۚ
X
തന്റെ കുട്ടിമൂലം
وَعَلَى الْوَارِثِ
X
അനന്തരവകാശിക്ക് ബാധ്യതയുണ്ട്
مِثْلُ ذَٰلِكَۗ
X
അതിന് തുല്യമായത്
فَإِنْ أَرَادَا
X
അവര്‍ രണ്ടുപേരും ഉദ്ദേശിച്ചാല്‍
فِصَالًا
X
മുലകുടിമാറ്റാന്‍
عَن تَرَاضٍ
X
തൃപ്തിയോടെ
مِّنْهُمَا
X
അവര്‍ രണ്ടുപേരുടെയും
وَتَشَاوُرٍ
X
കൂടിയാലോചനയോടെയും
فَلَا جُنَاحَ عَلَيْهِمَاۗ
X
അവര്‍ രണ്ടുപേര്‍ക്കും കുറ്റമില്ല
وَإِنْ أَرَدتُّمْ
X
നിങ്ങളുദ്ദേശിച്ചാല്‍
أَن تَسْتَرْضِعُوا
X
മുലകൊടുപ്പിക്കാന്‍
أَوْلَادَكُمْ
X
നിങ്ങളുടെ മക്കള്‍ക്ക്
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
إِذَا سَلَّمْتُم
X
നിങ്ങള്‍ നല്‍കുന്നുവെങ്കില്‍
مَّا آتَيْتُم
X
നിങ്ങള്‍ നല്‍കേണ്ടത്
بِالْمَعْرُوفِۗ
X
മാന്യമായ നിലയില്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿2:233﴾ الَّذِينَ يَأْكُلُونَ
X
തിന്നുന്നവര്‍
الرِّبَا
X
പലിശ
لَا يَقُومُونَ
X
എഴുന്നേല്‍ക്കുകയില്ല
إِلَّا كَمَا يَقُومُ
X
എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ
الَّذِي يَتَخَبَّطُهُ
X
ബാധിച്ചിരിക്കുന്നവന്‍
الشَّيْطَانُ
X
പിശാച്
مِنَ الْمَسِّۚ
X
സ്പര്‍ശിച്ചത് മൂലം
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറയുന്നത് കൊണ്ടാണ്
إِنَّمَا الْبَيْعُ
X
തീര്‍ച്ചയായും കച്ചവടം
مِثْلُ الرِّبَاۗ
X
പലിശ പോലെ(മാത്രമാണ്)
وَأَحَلَّ اللَّهُ
X
അല്ലാഹു അനുവദിച്ചിരിക്കുന്നു
الْبَيْعَ
X
കച്ചവടം
وَحَرَّمَ
X
നിരോധിച്ചിരിക്കുന്നു
الرِّبَاۚ
X
പലിശ
فَمَن جَاءَهُ
X
അപ്പോള്‍ വന്നുകിട്ടിയവന്‍
مَوْعِظَةٌ
X
ഉപദേശം
مِّن رَّبِّهِ
X
തന്റെ നാഥനില്‍ നിന്നുള്ള
فَانتَهَىٰ
X
അപ്പോള്‍ അവന്‍ വിരമിക്കുകയും ചെയ്തു
فَلَهُ
X
എന്നാല്‍ അവനുണ്ട്
مَا سَلَفَ
X
കഴിഞ്ഞു പോയത്
وَأَمْرُهُ
X
അവന്റെ കാര്യം
إِلَى اللَّهِۖ
X
(അല്ലാഹുവിലേക്കാണ്) അല്ലാഹുവിന്റെ തീരുമാനത്തിന് വിടുക
وَمَنْ عَادَ
X
ആരെങ്കിലും മടങ്ങിയാല്‍
فَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:275﴾ فَلَمَّا أَحَسَّ
X
ബോധ്യമായപ്പോള്‍
عِيسَىٰ
X
ഈസാക്ക്
مِنْهُمُ
X
അവരില്‍നിന്ന്
الْكُفْرَ
X
സത്യനിഷേധം
قَالَ
X
അദ്ദേഹം ചോദിച്ചു
مَنْ
X
ആരുണ്ട്
أَنصَارِي
X
എന്റെ സഹായികളായി
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍
قَالَ
X
പറഞ്ഞു
الْحَوَارِيُّونَ
X
ഹവാരികള്‍
نَحْنُ
X
ഞങ്ങള്‍
أَنصَارُ اللَّهِ
X
അല്ലാഹുവിന്റെ സഹായികളാണ്
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَاشْهَدْ
X
താങ്കള്‍ സാക്ഷ്യം വഹിച്ചാലും
بِأَنَّا مُسْلِمُونَ
X
നിശ്ചയം ഞങ്ങള്‍ (അല്ലാഹുവെ) അനുസരിക്കുന്നവരാണെന്ന
﴿3:52﴾ فَمَنْ حَاجَّكَ
X
ഇനി ആരെങ്കിലും നിന്നോട് തര്‍ക്കിച്ചാല്‍
فِيهِ
X
അതില്‍
مِن بَعْدِ
X
ശേഷം
مَا جَاءَكَ
X
നിനക്ക് വന്നെത്തിയതിന്
مِنَ الْعِلْمِ
X
(യഥാര്‍ഥ) ജ്ഞാനം
فَقُلْ
X
പറയുക
تَعَالَوْا
X
നിങ്ങള്‍ വരിക
نَدْعُ
X
നമുക്ക് വിളിക്കാം
أَبْنَاءَنَا
X
ഞങ്ങളുടെ മക്കളെ
وَأَبْنَاءَكُمْ
X
നിങ്ങളുടെ മക്കളെയും
وَنِسَاءَنَا
X
ഞങ്ങളുടെ സ്ത്രീകളെയും
وَنِسَاءَكُمْ
X
നിങ്ങളുടെ സ്ത്രീകളെയും
وَأَنفُسَنَا
X
ഞങ്ങള്‍ ഞങ്ങളെത്തന്നെയും
وَأَنفُسَكُمْ
X
നിങ്ങള്‍ നിങ്ങളെത്തന്നെയും
ثُمَّ
X
പിന്നെ
نَبْتَهِلْ
X
നമുക്ക് അകമഴിഞ്ഞ് പ്രാര്‍ഥിക്കാം
فَنَجْعَل
X
അങ്ങനെ നമുക്ക് ആക്കാം
لَّعْنَتَ
X
ശാപം
اللَّهِ
X
അല്ലാഹുവിന്റെ
عَلَى الْكَاذِبِينَ
X
കള്ളം പറയുന്നവരുടെമേല്‍
﴿3:61﴾ وَمِنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
مَنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِقِنطَارٍ
X
ഒരു (സ്വര്‍ണ)കൂമ്പാരം
يُؤَدِّهِ
X
അത് അവന്‍ തിരിച്ചുതരും
إِلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِدِينَارٍ
X
ഒരു ദീനാര്‍
لَّا يُؤَدِّهِ
X
അത് അവന്‍ തിരിച്ചുനല്‍കുകയില്ല
إِلَيْكَ
X
നിനക്ക്
إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ
X
നീ അവനെ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞതുകൊണ്ടാണ്
لَيْسَ
X
ഇല്ല
عَلَيْنَا
X
നമ്മുടെ മേല്‍
فِي الْأُمِّيِّينَ
X
നിരക്ഷരരുടെ കാര്യത്തില്‍
سَبِيلٌ
X
ഒരു മാര്‍ഗവും(ഒരു കുറ്റവും)
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:75﴾ بَلَىٰ
X
അല്ല
مَنْ أَوْفَىٰ
X
ആരെങ്കിലും പൂര്‍ത്തിയാക്കിയാല്‍
بِعَهْدِهِ
X
തന്റെ പ്രതിജ്ഞ
وَاتَّقَىٰ
X
സൂക്ഷ്മത പുലര്‍ത്തുകയും ചെയ്താല്‍
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരെ
﴿3:76﴾ قُلْ
X
പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لِمَ
X
എന്തിന്
تَصُدُّونَ
X
നിങ്ങള്‍ തടയുന്നു
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവരെ
تَبْغُونَهَا
X
നിങ്ങള്‍ അതിനെ ആഗ്രഹിക്കുന്നു
عِوَجًا
X
വക്രമാക്കാന്‍
وَأَنتُمْ شُهَدَاءُۗ
X
നിങ്ങള്‍ സാക്ഷികളായിരിക്കെ
وَمَا اللَّهُ
X
അല്ലാഹുവല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി
﴿3:99﴾ وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
പരമദയാലു
﴿4:25﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۚ
X
അവനല്ലാതെ
لَيَجْمَعَنَّكُمْ
X
തീര്‍ച്ചയായും അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിത്തെഴുന്നേല്‍പ് നാളി(ലേക്ക്)ല്‍
لَا رَيْبَ فِيهِۗ
X
അതില്‍ സംശയമില്ല
وَمَنْ
X
ആരുണ്ട്
أَصْدَقُ
X
ഏറ്റം സത്യം പറയുന്നവന്‍
مِنَ اللَّهِ
X
അല്ലാഹുവിനേക്കാള്‍
حَدِيثًا
X
വര്‍ത്തമാനങ്ങളില്‍
﴿4:87﴾ فَمَا لَكُمْ
X
അപ്പോള്‍ നിങ്ങള്‍ക്ക് എന്ത് (ന്യായം)
فِي الْمُنَافِقِينَ
X
കപടവിശ്വാസികളുടെ (കാര്യത്തില്‍)
فِئَتَيْنِ
X
രണ്ടുകക്ഷികള്‍ (ആവാന്‍)
وَاللَّهُ
X
അല്ലാഹു
أَرْكَسَهُم
X
കീഴ്മേല്‍ മറിച്ചിരിക്കുന്നു
بِمَا كَسَبُواۚ
X
അവര്‍ സമ്പാദിച്ച(തിന്മ) കാരണം
أَتُرِيدُونَ
X
നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ
أَن تَهْدُوا
X
നേര്‍വഴിയിലാക്കാന്‍
مَنْ أَضَلَّ اللَّهُۖ
X
അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കിയവനെ
وَمَن يُضْلِلِ اللَّهُ
X
അല്ലാഹു വഴികേടിലാക്കിയവന്‍
فَلَن تَجِدَ
X
നിനക്ക് ഒരിക്കലും കണ്ടെത്താനാവില്ല
لَهُ
X
അവന്
سَبِيلًا
X
ഒരു വഴിയും
﴿4:88﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
إِذَا ضَرَبْتُمْ
X
നിങ്ങള്‍ യാത്രപുറപ്പെട്ടാല്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَتَبَيَّنُوا
X
നിങ്ങള്‍ വേര്‍തിരിച്ചറിയുക
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَنْ أَلْقَىٰ إِلَيْكُمُ
X
നിങ്ങളിലേക്ക് ഇട്ടുതരുന്നവനോട്
السَّلَامَ
X
സലാം (സമാധാനം)
لَسْتَ
X
നീ അല്ല
مُؤْمِنًا
X
വിശ്വാസി
تَبْتَغُونَ
X
നിങ്ങള്‍ ആഗ്രഹിച്ചുക്കൊണ്ട്
عَرَضَ
X
വിഭവം
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
فَعِندَ اللَّهِ
X
എന്നാല്‍ അല്ലാഹുവിങ്കലുണ്ട്
مَغَانِمُ
X
സമരാര്‍ജ്ജിത സമ്പത്ത്, യുദ്ധമുതലുകള്‍
كَثِيرَةٌۚ
X
ധാരാളം
كَذَٰلِكَ
X
അപ്രകാരം (അവരെപ്പോലെ)
كُنتُم
X
നിങ്ങളായിരുന്നു
مِّن قَبْلُ
X
മുമ്പ്
فَمَنَّ اللَّهُ
X
അങ്ങനെ അല്ലാഹു ഔദാര്യം കാണിച്ചു
عَلَيْكُمْ
X
നിങ്ങളോട്
فَتَبَيَّنُواۚ
X
അതിനാല്‍ നിങ്ങള്‍ വ്യക്തമായി അറിയുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:94﴾ لَّا خَيْرَ
X
ഒരു നന്മയുമില്ല
فِي كَثِيرٍ
X
അധികത്തിലും
مِّن نَّجْوَاهُمْ
X
അവരുടെ ഗൂഢാലോചനയില്‍ നിന്ന്
إِلَّا مَنْ
X
ഒരുവന്റെതൊഴികെ
أَمَرَ
X
അവന്‍ കല്പിച്ചു
بِصَدَقَةٍ
X
ദാനധര്‍മത്തിന്, ദാനധര്‍മം കൊണ്ട്
أَوْ مَعْرُوفٍ
X
അല്ലെങ്കില്‍ സല്‍കാര്യത്തിന്
أَوْ إِصْلَاحٍ
X
അല്ലെങ്കില്‍ ഒത്തുതീര്‍പ്പിന്, സംസ്കരണത്തിന്
بَيْنَ النَّاسِۚ
X
ജനങ്ങള്‍ക്കിടയില്‍
وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നു(വെങ്കില്‍)
ذَٰلِكَ
X
അത്
ابْتِغَاءَ
X
കാംക്ഷിച്ച്
مَرْضَاتِ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
فَسَوْفَ
X
പിന്നീട്, വഴിയെ
نُؤْتِيهِ
X
നാം അവന് നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:114﴾ وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
سَنُدْخِلُهُمْ
X
വഴിയെ നാം അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
ആരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു (ഒഴുകുന്ന)
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അതില്‍
أَبَدًاۖ
X
എന്നെന്നും
وَعْدَ اللَّهِ
X
അല്ലാഹുവിന്റെ വാഗ്ദാനം
حَقًّاۚ
X
സത്യമായ
وَمَنْ
X
ആരുണ്ട്
أَصْدَقُ
X
ഏറെ സത്യവാനായി
مِنَ اللَّهِ
X
അല്ലാഹുവിനേക്കാള്‍
قِيلًا
X
വചനത്താല്‍
﴿4:122﴾ وَمَنْ أَحْسَنُ
X
ഏറെ ഉത്തമനായി ആരുണ്ട്
دِينًا
X
ജീവിത രീതി(യാല്‍) സ്വീകരിച്ച
مِّمَّنْ أَسْلَمَ
X
സമര്‍പ്പിച്ചവനേക്കാള്‍
وَجْهَهُ
X
തന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَهُوَ مُحْسِنٌ
X
അവന്‍ നന്മപ്രവര്‍ത്തിക്കുന്നവനായി
وَاتَّبَعَ
X
അവന്‍ പിന്തുടരുകയും ചെയ്തു
مِلَّةَ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം
حَنِيفًاۗ
X
നിഷ്കളങ്കനായി
وَاتَّخَذَ
X
സ്വീകരിച്ചിരിക്കുന്നു, ആക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
إِبْرَاهِيمَ
X
ഇബ്റാഹീമിനെ
خَلِيلًا
X
ഉറ്റമിത്രമായി
﴿4:125﴾ مِنْ أَجْلِ ذَٰلِكَ
X
അക്കാരണത്താല്‍
كَتَبْنَا
X
നാം വിധിച്ചു
عَلَىٰ بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ സന്തതികള്‍ക്ക്
أَنَّهُ
X
തീര്‍ച്ചയായും
مَن قَتَلَ
X
വല്ലവനും വധിച്ചു (വധിച്ചാല്‍)
نَفْسًا
X
ഒരാളെ
بِغَيْرِ نَفْسٍ
X
മറ്റൊരാള്‍ക്ക് (അയാളെ കൊന്നതിന്)പകരമായല്ലാതെ
أَوْ فَسَادٍ
X
അല്ലെങ്കില്‍ കുഴപ്പമുണ്ടാക്കിയതിനോ (അല്ലാതെ)
فِي الْأَرْضِ
X
ഭൂമിയില്‍
فَكَأَنَّمَا قَتَلَ
X
അപ്പോള്‍ അവന്‍ വധിച്ചതിനു തുല്യമാണ്
النَّاسَ
X
മനുഷ്യരെ
جَمِيعًا
X
മുഴുവന്‍
وَمَنْ أَحْيَاهَا
X
വല്ലവനും ഒരാള്‍ക്ക് ജീവിതം നല്‍കിയാല്‍
فَكَأَنَّمَا أَحْيَا
X
അവന്‍ ജീവിതം നല്‍കിയത് പോലെയാകുന്നു
النَّاسَ
X
മനുഷ്യര്‍ക്ക്
جَمِيعًاۚ
X
മുഴുവന്‍
وَلَقَدْ جَاءَتْهُمْ
X
അവരുടെ അടുത്ത് വന്നിരുന്നു
رُسُلُنَا
X
നമ്മുടെ ദൂതന്മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
ثُمَّ
X
എന്നിട്ട്
إِنَّ كَثِيرًا
X
തീര്‍ച്ചയായും ധാരാളംപേര്‍
مِّنْهُم
X
അവരില്‍നിന്നുള്ള
بَعْدَ ذَٰلِكَ
X
അതിനു ശേഷം
فِي الْأَرْضِ
X
ഭൂമിയില്‍
لَمُسْرِفُونَ
X
അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്
﴿5:32﴾ أَفَحُكْمَ
X
വിധിയെയാണോ
الْجَاهِلِيَّةِ
X
അനിസ്‌ലാമിക വ്യവസ്ഥയുടെ
يَبْغُونَۚ
X
അവരാഗ്രഹിക്കുന്നത്
وَمَنْ
X
ആരുണ്ട്?
أَحْسَنُ
X
ഏറ്റവും നല്ലവനായി
مِنَ اللَّهِ
X
അല്ലാഹുവെക്കാള്‍
حُكْمًا
X
വിധിക്കുന്നതില്‍
لِّقَوْمٍ
X
ജനതയ്ക്ക്
يُوقِنُونَ
X
അവര്‍ അടിയുറച്ചു വിശ്വസിക്കുന്നു(വിശ്വസിക്കുന്ന)
﴿5:50﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം വിശ്വസിച്ചവര്‍
وَالَّذِينَ هَادُوا
X
ജൂതരായവരും
وَالصَّابِئُونَ
X
സാബികളും
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും (അവരാരുമാകട്ടെ)
مَنْ
X
യാതൊരുവന്‍
آمَنَ
X
അവന്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَا خَوْفٌ
X
എങ്കില്‍ പേടിക്കേണ്ടതില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
﴿5:69﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
الصَّيْدَ
X
വേട്ടമൃഗത്തെ
وَأَنتُمْ
X
നിങ്ങള്‍ ആയിരിക്കെ
حُرُمٌۚ
X
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവര്‍
وَمَن قَتَلَهُ
X
ആരെങ്കിലും അവനതിനെ കൊന്നു(കൊന്നാല്‍)
مِنكُم
X
നിങ്ങളില്‍നിന്ന്
مُّتَعَمِّدًا
X
ബോധപൂര്‍വം
فَجَزَاءٌ
X
അപ്പോള്‍ പരിഹാരം
مِّثْلُ
X
തുല്യമായതാണ്
مَا قَتَلَ
X
അവന്‍ കൊന്നതിന്
مِنَ النَّعَمِ
X
കാലികളില്‍നിന്ന്
يَحْكُمُ
X
വിധിക്കും(തീരുമാനിക്കും)
بِهِ
X
അത്
ذَوَا عَدْلٍ
X
നീതിമാന്മാരായ രണ്ടുപേര്‍
مِّنكُمْ
X
നിങ്ങളിലെ
هَدْيًا
X
ബലിമൃഗമായിട്ട്
بَالِغَ الْكَعْبَةِ
X
കഅ്ബയില്‍ എത്തിച്ചേരേണ്ട
أَوْ
X
അല്ലെങ്കില്‍
كَفَّارَةٌ
X
പ്രായശ്ചിത്തം ചെയ്യണം
طَعَامُ
X
അന്നം നല്‍കലാണ് (അത്)
مَسَاكِينَ
X
അഗതികള്‍ക്ക്
أَوْ
X
അല്ലെങ്കില്‍
عَدْلُ
X
തുല്യമായത്
ذَٰلِكَ
X
അതിന്
صِيَامًا
X
നോമ്പുകള്‍
لِّيَذُوقَ
X
അവന്‍ അനുഭവിക്കാന്‍വേണ്ടി
وَبَالَ
X
ഭവിഷ്യത്ത്
أَمْرِهِۗ
X
അവന്റെ കാര്യത്തിന്റെ(ചെയ്തിയുടെ)
عَفَا اللَّهُ
X
അല്ലാഹു മാപ്പാക്കിയിരിക്കുന്നു
عَمَّا سَلَفَۚ
X
നേരത്തെ കഴിഞ്ഞുപോയത്
وَمَنْ عَادَ
X
എന്നാല്‍ ആരെങ്കിലും അവന്‍ ആവര്‍ത്തിച്ചു(ആവര്‍ത്തിച്ചാല്‍)
فَيَنتَقِمُ
X
ശിക്ഷാനടപടി സ്വീകരിക്കും
اللَّهُ
X
അല്ലാഹു
مِنْهُۗ
X
അവന്റെമേല്‍
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
ذُو انتِقَامٍ
X
ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാണ്
﴿5:95﴾ قُلْ
X
നീ പറയുക (ചോദിക്കുക)
أَغَيْرَ اللَّهِ
X
അല്ലാഹുവല്ലാതെ മറ്റാരെയെങ്കിലുമാണോ?
أَتَّخِذُ
X
ഞാന്‍ സ്വീകരിക്കുന്നു (സ്വീകരിക്കുക)
وَلِيًّا
X
രക്ഷകനായി
فَاطِرِ
X
സ്രഷ്ടാവായ
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَهُوَ
X
അവന്‍
يُطْعِمُ
X
അവന്‍ അന്നം നല്‍കുന്നു
وَلَا يُطْعَمُۗ
X
എന്നാല്‍ അവന് അന്നം നല്‍കപ്പെടുന്നില്ല
قُلْ
X
നീ പറയുക
إِنِّي
X
നിശ്ചയമായും ഞാന്‍
أُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടു
أَنْ أَكُونَ
X
ഞാനാകാന്‍
أَوَّلَ
X
ഒന്നാമന്‍
مَنْ أَسْلَمَۖ
X
അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരില്‍
وَلَا تَكُونَنَّ
X
(ഒരിക്കലും) നീ ആകരുത്
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍
﴿6:14﴾ وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّنِ افْتَرَىٰ
X
കെട്ടിച്ചമച്ചവനെക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ
X
അല്ലെങ്കില്‍
كَذَّبَ
X
അവര്‍ തള്ളിപ്പറഞ്ഞു(തള്ളിപ്പറഞ്ഞവനെക്കാള്‍)
بِآيَاتِهِۗ
X
അവന്റെ വചനങ്ങളെ
إِنَّهُ لَا يُفْلِحُ
X
തീര്‍ച്ചയായും വിജയിക്കുകയില്ല
الظَّالِمُونَ
X
അക്രമികള്‍
﴿6:21﴾ وَمَا نُرْسِلُ
X
നാം അയക്കുന്നില്ല
الْمُرْسَلِينَ
X
ദൂതന്മാരെ
إِلَّا
X
അല്ലാതെ
مُبَشِّرِينَ
X
ശുഭവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَۖ
X
താക്കീത് നല്‍കുന്നവരുമായി
فَمَنْ
X
അതിനാല്‍ ആര്‍
آمَنَ
X
അവന്‍ സത്യവിശ്വാസം സ്വീകരിച്ചു
وَأَصْلَحَ
X
അവന്‍(കര്‍മങ്ങള്‍) നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَلَا خَوْفٌ
X
പേടിക്കാനില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവര്‍ അല്ല
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿6:48﴾ وَإِذَا جَاءَكَ
X
നിന്നെ സമീപിച്ചാല്‍
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
فَقُلْ
X
അപ്പോള്‍ നീ പറയുക
سَلَامٌ
X
സമാധാനം
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
كَتَبَ
X
നിശ്ചയിച്ചു
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَىٰ نَفْسِهِ
X
തന്റെമേല്‍ ബാധ്യതയായി
الرَّحْمَةَۖ
X
കാരുണ്യത്തെ
أَنَّهُ مَنْ
X
അതിനാല്‍ വല്ലവനും
عَمِلَ
X
ചെയ്തു
مِنكُمْ
X
നിങ്ങളിലെ
سُوءًا
X
വല്ല തെറ്റും
بِجَهَالَةٍ
X
അറിവില്ലായ്മ കാരണം
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
مِن بَعْدِهِ
X
അതിനുശേഷം
وَأَصْلَحَ
X
(കര്‍മങ്ങള്‍) നന്നാക്കുകയും ചെയ്തു
فَأَنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿6:54﴾ وَمَا قَدَرُوا
X
അവര്‍ വിലയിരുത്തിയിട്ടില്ല
اللَّهَ
X
അല്ലാഹുവെ
حَقَّ
X
അര്‍ഹമായനിലയില്‍
قَدْرِهِ
X
അവനെ വിലയിരുത്തുന്നതിനുള്ള
إِذْ
X
സന്ദര്‍ഭത്തില്‍
قَالُوا
X
അവര്‍ പറഞ്ഞു(വാദിച്ചു)
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിക്കൊടുത്തിട്ടില്ല
عَلَىٰ بَشَرٍ
X
ഒരു മനുഷ്യന്നും
مِّن شَيْءٍۗ
X
ഒന്നും
قُلْ
X
നീ പറയുക(ചോദിക്കുക)
مَنْ
X
ആരാണ്
أَنزَلَ
X
ഇറക്കിത്തന്നു(ഇറക്കിത്തന്നത്)
الْكِتَابَ
X
വേദഗ്രന്ഥം
الَّذِي
X
യാതൊരു (വേദഗ്രന്ഥം)
جَاءَ بِهِ مُوسَىٰ
X
മൂസാ അത് കൊണ്ടുവന്നു
نُورًا
X
വെളിച്ചമായി
وَهُدًى
X
വഴികാട്ടിയുമായി
لِّلنَّاسِۖ
X
ജനങ്ങള്‍ക്ക്
تَجْعَلُونَهُ
X
അതിനെ നിങ്ങള്‍ ആക്കുന്നു
قَرَاطِيسَ
X
കടലാസു തുണ്ടുകള്‍
تُبْدُونَهَا
X
അതിനെ നിങ്ങള്‍ വെളിപ്പെടുത്തുന്നു
وَتُخْفُونَ
X
നിങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നു
كَثِيرًاۖ
X
(മറ്റു) പലതും
وَعُلِّمْتُم
X
നിങ്ങള്‍ പഠിപ്പിക്കപ്പെടുകയും ചെയ്തു
مَّا لَمْ تَعْلَمُوا
X
നിങ്ങള്‍ അറിയാത്തത്
أَنتُمْ
X
നിങ്ങള്‍
وَلَا آبَاؤُكُمْۖ
X
നിങ്ങളുടെ പിതാക്കളും
قُلِ
X
നീ പറയുക
اللَّهُۖ
X
അല്ലാഹുവാണ്(അത് ഇറക്കിത്തന്നത്)
ثُمَّ
X
എന്നിട്ട്
ذَرْهُمْ
X
നീ അവരെ വിട്ടേക്കുക
فِي خَوْضِهِمْ
X
അവരുടെ വിടുവായത്തങ്ങളില്‍
يَلْعَبُونَ
X
അവര്‍ കളിക്കുന്നു(വിഹരിക്കാന്‍)
﴿6:91﴾ وَهَٰذَا
X
ഇത്
كِتَابٌ
X
ഗ്രന്ഥമാണ്
أَنزَلْنَاهُ
X
അതിനെ നാം ഇറക്കി(ഇറക്കിയ)
مُبَارَكٌ
X
അനുഗൃഹീതമായ
مُّصَدِّقُ
X
ശരിവെക്കുന്നതായ
الَّذِي بَيْنَ يَدَيْهِ
X
അതിനുമുമ്പുള്ളതിനെ
وَلِتُنذِرَ
X
നീ മുന്നറിയിപ്പ് നല്‍കാന്‍വേണ്ടിയും
أُمَّ الْقُرَىٰ
X
മാതൃനഗരി(മക്ക)യില്‍
وَمَنْ
X
ആളുകള്‍ക്കും
حَوْلَهَاۚ
X
അതിന്റെ ചുറ്റുമുള്ള
وَالَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِهِۖ
X
അതില്‍
وَهُمْ
X
അവര്‍
عَلَىٰ صَلَاتِهِمْ
X
അവരുടെ നമസ്കാത്തില്‍
يُحَافِظُونَ
X
അവര്‍ നിഷ്ഠ പുലര്‍ത്തുന്നു
﴿6:92﴾ وَمَنْ
X
ആരുണ്ട്?
أَظْلَمُ
X
വലിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിയുണ്ടാക്കി
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ
X
അല്ലെങ്കില്‍
قَالَ
X
അവന്‍ പറഞ്ഞു(വാദിച്ചു)
أُوحِيَ
X
ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നുവെന്ന്
إِلَيَّ
X
തനിക്ക്
وَلَمْ يُوحَ
X
(യഥാര്‍ഥത്തില്‍) ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടില്ല
إِلَيْهِ
X
അവന്
شَيْءٌ
X
ഒന്നും
وَمَن
X
ഒരാളെക്കാളും
قَالَ
X
അവന്‍ പറഞ്ഞു(വീമ്പ് പറഞ്ഞു)
سَأُنزِلُ
X
ഞാന്‍ അവതരിപ്പിക്കും
مِثْلَ
X
പോലുള്ളത്
مَا أَنزَلَ اللَّهُۗ
X
അല്ലാഹു അവതരിപ്പിച്ചത്
وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذِ
X
സന്ദര്‍ഭം
الظَّالِمُونَ
X
അക്രമികള്‍
فِي غَمَرَاتِ
X
വേദനയില്‍ (വെപ്രാളത്തില്‍)
الْمَوْتِ
X
മരണത്തിന്റെ
وَالْمَلَائِكَةُ
X
മലക്കുകളായിരിക്കെ
بَاسِطُو
X
നീട്ടിയവര്‍
أَيْدِيهِمْ
X
അവരുടെ കൈകള്‍
أَخْرِجُوا
X
നിങ്ങള്‍ പുറത്ത് തള്ളുക
أَنفُسَكُمُۖ
X
നിങ്ങളുടെ ആത്മാക്കളെ
الْيَوْمَ
X
ഇന്ന്
تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലമായി നല്‍കപ്പെടും
عَذَابَ
X
ശിക്ഷ
الْهُونِ
X
നിന്ദ്യമായ
بِمَا كُنتُمْ تَقُولُونَ
X
നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
غَيْرَ
X
അല്ലാത്തത്
الْحَقِّ
X
സത്യം
وَكُنتُمْ
X
നിങ്ങളായിരുന്നു
عَنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളെ
تَسْتَكْبِرُونَ
X
നിങ്ങള്‍ അഹങ്കാരത്തോടെ തള്ളിക്കളയുന്നു
﴿6:93﴾ قَدْ جَاءَكُم
X
നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു
بَصَائِرُ
X
ഉള്‍ക്കാഴ്ചതരുന്ന തെളിവുകള്‍
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്ന്
فَمَنْ
X
ആരെങ്കിലും
أَبْصَرَ
X
അവന്‍ കണ്ടറിഞ്ഞു(എങ്കില്‍)
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെയാണ്
وَمَنْ
X
ആരെങ്കിലും
عَمِيَ
X
അവന്‍ അന്ധനായി(എങ്കില്‍)
فَعَلَيْهَاۚ
X
അതിന്റെ ദോഷം അവനുതന്നെ
وَمَا
X
അല്ല
أَنَا
X
ഞാന്‍
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِحَفِيظٍ
X
സൂക്ഷിപ്പുകാരന്‍
﴿6:104﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
X
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
X
സാക്ഷികള്‍
إِذْ
X
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
X
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
X
ഇത്
فَمَنْ
X
അപ്പോള്‍ ആരുണ്ട്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
لِّيُضِلَّ
X
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
X
ജനങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿6:144﴾ أَوْ تَقُولُوا
X
അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാല്‍
لَوْ
X
എങ്കില്‍
أَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
أُنزِلَ
X
ഇറക്കപ്പെട്ടു
عَلَيْنَا
X
ഞങ്ങള്‍ക്ക്
الْكِتَابُ
X
വേദഗ്രന്ഥം
لَكُنَّا
X
ഞങ്ങളാകുമായിരുന്നു
أَهْدَىٰ
X
കൂടുതല്‍ സന്മാര്‍ഗം പ്രാപിച്ചവര്‍
مِنْهُمْۚ
X
അവരെക്കാള്‍
فَقَدْ جَاءَكُم
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
بَيِّنَةٌ
X
തെളിഞ്ഞ പ്രമാണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَهُدًى
X
മാര്‍ഗദര്‍ശനവും
وَرَحْمَةٌۚ
X
കാരുണ്യവും
فَمَنْ
X
ഇനി ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّن
X
ഒരാളെക്കാള്‍
كَذَّبَ
X
അവന്‍ കള്ളമാക്കി തള്ളി
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَصَدَفَ
X
അവന്‍ പുറംതിരിയുകയും ചെയ്തു
عَنْهَاۗ
X
അവയില്‍നിന്ന്
سَنَجْزِي
X
നാം പ്രതിഫലമായി നല്‍കും
الَّذِينَ يَصْدِفُونَ
X
പുറംതിരിയുന്നവര്‍ക്ക്
عَنْ آيَاتِنَا
X
നമ്മുടെ തെളിവുകളില്‍നിന്ന്
سُوءَ
X
ദുര്‍ഭഗമായ, കടുത്ത
الْعَذَابِ
X
ശിക്ഷ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَصْدِفُونَ
X
അവര്‍ പിന്‍മാറുന്നു
﴿6:157﴾ وَمَنْ
X
ആരുടെ
خَفَّتْ
X
കനം കുറഞ്ഞതായി
مَوَازِينُهُ
X
അയാളുടെ തുലാസുകള്‍
فَأُولَٰئِكَ
X
അവരാണ്
الَّذِينَ خَسِرُوا
X
നഷ്ടപ്പെട്ടവര്‍
أَنفُسَهُم
X
തങ്ങളെത്തന്നെ
بِمَا
X
ഒന്നു കാരണമായി
كَانُوا
X
അവരായിരുന്നു
بِآيَاتِنَا
X
നമ്മുടെ പ്രമാണങ്ങളെ
يَظْلِمُونَ
X
അവര്‍ ധിക്കരിച്ചു കൊണ്ടിരിക്കുന്നു
﴿7:9﴾ قُلْ
X
നീ ചോദിക്കുക
مَنْ
X
ആര്
حَرَّمَ
X
നിഷിദ്ധമാക്കി
زِينَةَ اللَّهِ
X
അല്ലാഹുവിന്റെ അലങ്കാരത്തെ
الَّتِي أَخْرَجَ
X
അവന്‍ ഉണ്ടാക്കിയതായ
لِعِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
وَالطَّيِّبَاتِ
X
ഉത്തമമായവയെയും
مِنَ الرِّزْقِۚ
X
ആഹാര പദാര്‍ഥങ്ങളില്‍ നിന്ന്
قُلْ
X
നീ പറയുക
هِيَ
X
അവ
لِلَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്കുള്ളതാണ്
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَا
X
ഇഹലോകം
خَالِصَةً
X
അവര്‍ക്ക് മാത്രമുള്ളതാണ്
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ആളുകള്‍ക്കു വേണ്ടി
يَعْلَمُونَ
X
അവര്‍ മനസ്സിലാക്കുന്നു
﴿7:32﴾ فَمَنْ
X
അപ്പോള്‍ ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ അവന്‍ കള്ളമാക്കിത്തള്ളി
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
أُولَٰئِكَ
X
അവര്‍
يَنَالُهُمْ
X
അവര്‍ക്ക് ലഭിക്കും
نَصِيبُهُم
X
തങ്ങളുടെ വിഹിതം
مِّنَ الْكِتَابِۖ
X
ദൈവത്തിന്റെ വിധിതീര്‍പ്പനുസരിച്ചുള്ള
حَتَّىٰ إِذَا جَاءَتْهُمْ
X
അങ്ങനെ അവരുടെ അടുത്ത് ചെല്ലുമ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
يَتَوَفَّوْنَهُمْ
X
അവര്‍ അവരെ മരിപ്പിക്കാനായി
قَالُوا
X
അവര്‍ ചോദിക്കും
أَيْنَ
X
എവിടെ
مَا كُنتُمْ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവര്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവിനെ വിട്ട്
قَالُوا
X
അവര്‍ പറയും
ضَلُّوا
X
അവര്‍ വിട്ടുപോയിരിക്കുന്നു
عَنَّا
X
ഞങ്ങളെ
وَشَهِدُوا
X
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവര്‍ ആയിരുന്നു(വെന്ന്)
كَافِرِينَ
X
സത്യനിഷേധികള്‍
﴿7:37﴾ قَالَ الْمَلَأُ
X
പ്രമാണിമാര്‍ ചോദിച്ചു
الَّذِينَ اسْتَكْبَرُوا
X
അഹന്ത നടിച്ചിരുന്നവരായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
لِلَّذِينَ اسْتُضْعِفُوا
X
ദുര്‍ബലരോട്
لِمَنْ آمَنَ
X
(അഥവാ) വിശ്വസിച്ചവരോട്
مِنْهُمْ
X
അവരില്‍ നിന്ന്
أَتَعْلَمُونَ
X
നിങ്ങള്‍ക്കറിയുമോ
أَنَّ صَالِحًا
X
നിശ്ചയം സ്വാലിഹ് (ആണെന്ന്)
مُّرْسَلٌ
X
നിയോഗിക്കപ്പെട്ടവന്‍
مِّن رَّبِّهِۚ
X
തന്റെ നാഥനില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
بِمَا
X
യാതൊന്നില്‍
أُرْسِلَ
X
അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
X
അതുമായി
مُؤْمِنُونَ
X
വിശ്വസിക്കുന്നവരാണ്
﴿7:75﴾ وَلَا تَقْعُدُوا
X
നിങ്ങള്‍ ഇരിക്കരുത്
بِكُلِّ صِرَاطٍ
X
പാതയിലൊക്കെ
تُوعِدُونَ
X
നിങ്ങള്‍ ഭീഷണിപ്പെടുത്തുന്നു
وَتَصُدُّونَ
X
നിങ്ങള്‍ തടയുകയും ചെയ്യുന്നു
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവനെ
بِهِ
X
അതില്‍
وَتَبْغُونَهَا
X
അതിനെ നിങ്ങള്‍ ആഗ്രഹിക്കുന്നു
عِوَجًاۚ
X
വക്രതയെ
وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക
إِذْ كُنتُمْ
X
നിങ്ങളായിരുന്ന സന്ദര്‍ഭം
قَلِيلًا
X
കുറഞ്ഞത്
فَكَثَّرَكُمْۖ
X
പിന്നീട് അവന്‍ നിങ്ങളെ പെരുപ്പിച്ചു
وَانظُرُوا
X
നിങ്ങള്‍ നോക്കുകയും ചെയ്യുവിന്‍
كَيْفَ كَانَ
X
എങ്ങിനെ ആയിരുന്നു
عَاقِبَةُ
X
അന്ത്യം
الْمُفْسِدِينَ
X
നാശകാരികളുടെ
﴿7:86﴾ وَاكْتُبْ
X
നീ വിധിക്കേണമേ
لَنَا
X
ഞങ്ങള്‍ക്ക്
فِي هَٰذِهِ الدُّنْيَا
X
ഈ ലോകത്ത്
حَسَنَةً
X
നന്മ
وَفِي الْآخِرَةِ
X
പരലോകത്തും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
هُدْنَا
X
ഞങ്ങള്‍ (പശ്ചാത്തപിച്ചു)മടങ്ങിയിരിക്കുന്നു
إِلَيْكَۚ
X
നിന്നിലേക്ക്
قَالَ
X
അവന്‍ പറഞ്ഞു
عَذَابِي
X
എന്റെ ശിക്ഷ
أُصِيبُ بِهِ
X
അതിനെ ഞാന്‍ ഏല്‍പിക്കും
مَنْ أَشَاءُۖ
X
ഞാനുദ്ദേശിക്കുന്ന ആളുകള്‍ക്ക്
وَرَحْمَتِي
X
എന്റെ കാരുണ്യം
وَسِعَتْ
X
അത് ചൂഴ്ന്നു നില്‍ക്കുന്നു
كُلَّ شَيْءٍۚ
X
എല്ലാ വസ്തുവിനെയും
فَسَأَكْتُبُهَا
X
ഞാന്‍ അത് രേഖപ്പെടുത്തും
لِلَّذِينَ يَتَّقُونَ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَيُؤْتُونَ
X
അവര്‍ നല്‍കുകയും ചെയ്യുന്നു
الزَّكَاةَ
X
സകാത്ത്
وَالَّذِينَ
X
ഒരു കൂട്ടര്‍
هُم
X
അവര്‍
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:156﴾ إِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
أَنتُم
X
നിങ്ങള്‍
بِالْعُدْوَةِ
X
താഴ്വരയുടെ ഭാഗത്തായ
الدُّنْيَا
X
അടുത്ത
وَهُم
X
അവര്‍
بِالْعُدْوَةِ
X
ഭാഗത്തും
الْقُصْوَىٰ
X
അകന്ന
وَالرَّكْبُ
X
കച്ചവടസംഘം
أَسْفَلَ
X
താഴെയും
مِنكُمْۚ
X
നിങ്ങള്‍ക്ക്
وَلَوْ تَوَاعَدتُّمْ
X
നിങ്ങള്‍ പരസ്പരം നിശ്ചയിച്ചിരുന്നുവെങ്കില്‍
لَاخْتَلَفْتُمْ
X
നിങ്ങള്‍ വിരുദ്ധമായി പ്രവര്‍ത്തിക്കുമായിരുന്നു
فِي الْمِيعَادِۙ
X
നിശ്ചയത്തിന്
وَلَٰكِن
X
എന്നാല്‍
لِّيَقْضِيَ اللَّهُ
X
അല്ലാഹു നടപ്പില്‍ വരുത്താനാണ്
أَمْرًا
X
ഒരു കാര്യം
كَانَ
X
അതായിരുന്നു
مَفْعُولًا
X
ചെയ്യപ്പെടേണ്ടത്
لِّيَهْلِكَ
X
നശിക്കാന്‍
مَنْ
X
ഒരാള്‍
هَلَكَ
X
അവന്‍ നശിച്ചു
عَن بَيِّنَةٍ
X
വ്യക്തമായ തെളിവോടെ
وَيَحْيَىٰ
X
ജീവിക്കാനും
مَنْ
X
ഒരുത്തന്‍
حَيَّ
X
അവന്‍ ജീവിക്കുന്നു
عَن بَيِّنَةٍۗ
X
വ്യക്തമായ തെളിവോടെ
وَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَسَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿8:42﴾ إِنَّمَا يَعْمُرُ
X
തീര്‍ച്ചയായും പരിപാലിക്കേണ്ടത്
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികള്‍
مَنْ آمَنَ
X
വിശ്വസിച്ചവര്‍ മാത്രമാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَأَقَامَ
X
നിഷ്ഠയോടെ നിര്‍വ്വഹിച്ചവരും
الصَّلَاةَ
X
നമസ്കാരം
وَآتَى
X
നല്‍കിയവരും
الزَّكَاةَ
X
സകാത്ത്
وَلَمْ يَخْشَ
X
ഭയപ്പെടാതിരിക്കുകയും
إِلَّا اللَّهَۖ
X
അല്ലാഹുവിനെയല്ലാതെ
فَعَسَىٰ أُولَٰئِكَ
X
അവരായേക്കാം
أَن يَكُونُوا مِنَ الْمُهْتَدِينَ
X
നേര്‍വഴി പ്രാപിക്കുന്നവരില്‍പ്പെട്ടവര്‍
﴿9:18﴾ أَجَعَلْتُمْ
X
നിങ്ങള്‍ ആക്കിയോ
سِقَايَةَ
X
വെള്ളം കുടിക്കാന്‍ കൊടുക്കുന്നത്
الْحَاجِّ
X
തീര്‍ഥാടകന്ന്
وَعِمَارَةَ
X
പരിപാലിക്കുന്നതും
الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാം
كَمَنْ آمَنَ
X
വിശ്വസിച്ചവന്റെ പ്രവര്‍ത്തനം പോലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَجَاهَدَ
X
സമരം നടത്തിയവന്റെയും
فِي سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
لَا يَسْتَوُونَ
X
അവര്‍ ഒരുപോലെയാവുകയില്ല
عِندَ اللَّهِۗ
X
അല്ലാഹുവിന്റെയടുക്കല്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الظَّالِمِينَ
X
അക്രമികളായ ജനത്തെ
﴿9:19﴾ وَالَّذِينَ اتَّخَذُوا
X
ഉണ്ടാക്കിയവരുമുണ്ട്
مَسْجِدًا
X
പള്ളി
ضِرَارًا
X
ദ്രോഹം വരുത്താന്‍
وَكُفْرًا
X
(സത്യത്തെ) നിഷേധിക്കാനും
وَتَفْرِيقًا
X
ഭിന്നതയുണ്ടാക്കാനും
بَيْنَ الْمُؤْمِنِينَ
X
വിശ്വാസികള്‍ക്കിടയില്‍
وَإِرْصَادًا
X
താവളമൊരുക്കാനും
لِّمَنْ حَارَبَ
X
യുദ്ധം ചെയ്തവന്ന്
اللَّهَ
X
അല്ലാഹുവോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
مِن قَبْلُۚ
X
മുമ്പ്
وَلَيَحْلِفُنَّ
X
അവര്‍ ആണയിട്ടു പറയും
إِنْ أَرَدْنَا
X
ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന്
إِلَّا الْحُسْنَىٰۖ
X
നന്മയല്ലാതെ
وَاللَّهُ
X
എന്നാല്‍ അല്ലാഹു
يَشْهَدُ
X
സാക്ഷ്യം വഹിക്കുന്നു
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവരാണെന്ന്
﴿9:107﴾ أَفَمَنْ أَسَّسَ
X
സ്ഥാപിച്ചവനാണോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ تَقْوَىٰ
X
ഭക്തിയിന്മേല്‍
مِنَ اللَّهِ
X
അല്ലാഹുവോടുള്ള
وَرِضْوَانٍ
X
പ്രീതിയിലും
خَيْرٌ
X
ഉത്തമന്‍
أَم مَّنْ أَسَّسَ
X
അതോ സ്ഥാപിച്ചവനോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ شَفَا
X
വക്കില്‍
جُرُفٍ
X
മണല്‍ത്തട്ടിന്റെ
هَارٍ
X
പൊളിഞ്ഞുവീഴാന്‍ പോകുന്ന
فَانْهَارَ
X
അങ്ങനെ അത് തകര്‍ന്ന് വീണു
بِهِ
X
അവനെയും കൊണ്ട്
فِي نَارِ جَهَنَّمَۗ
X
നരകത്തീയില്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿9:109﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اشْتَرَىٰ
X
വിലക്കു വാങ്ങിയിരിക്കുന്നു
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍നിന്ന്
أَنفُسَهُمْ
X
അവരുടെ ദേഹങ്ങളെ
وَأَمْوَالَهُم
X
അവരുടെ സമ്പത്തുകളെയും
بِأَنَّ لَهُمُ
X
അവര്‍ക്കുണ്ടെന്നതിനു പകരമായി
الْجَنَّةَۚ
X
സ്വര്‍ഗം
يُقَاتِلُونَ
X
അവര്‍ യുദ്ധം ചെയ്യുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَيَقْتُلُونَ
X
അങ്ങനെ അവര്‍ വധിക്കുന്നു
وَيُقْتَلُونَۖ
X
അവര്‍ വധിക്കപ്പെടുകയും ചെയ്യുന്നു
وَعْدًا
X
വാഗ്ദാനമാണിത്
﴿9:111﴾