Repeated Words in Quran

< >
Total Found : 1
وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ إِنَّمَا
X
ഇത് മാത്രമാകുന്നു
حَرَّمَ
X
അവന്‍ നിരോധിച്ചത്
عَلَيْكُمُ
X
നിങ്ങളുടെ മേല്‍
الْمَيْتَةَ
X
ശവം
وَالدَّمَ
X
രക്തവും
وَلَحْمَ الْخِنزِيرِ
X
പന്നിമാംസവും
وَمَا أُهِلَّ بِهِ
X
പ്രഖ്യാപിക്കപ്പെട്ടതും (അറുക്കപ്പെട്ടതും)
لِغَيْرِ اللَّهِۖ
X
അല്ലാഹു അല്ലാത്തവര്‍ക്ക്
فَمَنِ
X
വല്ലവനും
اضْطُرَّ
X
നിര്‍ബന്ധിതമായാല്‍
غَيْرَ بَاغٍ
X
നിയമലംഘനത്തിന് മുതിരാതെയും
وَلَا عَادٍ
X
അതിരുകവിയാതെയും
فَلَا إِثْمَ
X
അപ്പോള്‍ കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:173﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു
الْقِصَاصُ
X
പ്രതിക്രിയ
فِي الْقَتْلَىۖ
X
കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍
الْحُرُّ بِالْحُرِّ
X
സ്വതന്ത്രനെങ്കില്‍ സ്വതന്ത്രന്‍
وَالْعَبْدُ بِالْعَبْدِ
X
അടിമക്ക് അടിമ
وَالْأُنثَىٰ بِالْأُنثَىٰۚ
X
സ്ത്രീയെങ്കില്‍ സ്ത്രീ
فَمَنْ عُفِيَ لَهُ
X
വല്ലവനും ഇളവ് ചെയ്യപ്പെട്ടാല്‍
مِنْ أَخِيهِ
X
തന്റെ സഹോദരനില്‍ നിന്ന്
شَيْءٌ
X
വല്ലതും
فَاتِّبَاعٌ
X
അപ്പോള്‍ അത് സ്വീകരിക്കലാണ്
بِالْمَعْرُوفِ
X
മാന്യമായി
وَأَدَاءٌ
X
കൊടുത്തുവീട്ടലുമാണ്
إِلَيْهِ
X
അവന്
بِإِحْسَانٍۗ
X
നല്ല നിലയില്‍
ذَٰلِكَ
X
അത്
تَخْفِيفٌ
X
ഒരിളവാണ്
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
وَرَحْمَةٌۗ
X
കാരുണ്യവും
فَمَنِ اعْتَدَىٰ
X
വല്ലവനും അത് ലംഘിച്ചാല്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَلَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:178﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْأَهِلَّةِۖ
X
ചന്ദ്രക്കലകളെക്കുറിച്ച്
قُلْ
X
പറയുക
هِيَ
X
അത്
مَوَاقِيتُ
X
കാലനിര്‍ണയത്തിനുള്ളതാണ്
لِلنَّاسِ
X
ജനങ്ങള്‍ക്ക്
وَالْحَجِّۗ
X
ഹജ്ജിനും
وَلَيْسَ
X
അല്ല
الْبِرُّ
X
നന്മ
بِأَن تَأْتُوا
X
നിങ്ങള്‍ പ്രവേശിക്കുന്നത്
الْبُيُوتَ
X
വീടുകളില്‍
مِن ظُهُورِهَا
X
അവയുടെ പിന്‍വശത്തുകൂടി
وَلَٰكِنَّ
X
എന്നാല്‍
الْبِرَّ
X
പുണ്യവാന്‍
مَنِ اتَّقَىٰۗ
X
അല്ലാഹുവിനെ സൂക്ഷിക്കുന്നവനാണ്
وَأْتُوا الْبُيُوتَ
X
നിങ്ങള്‍ വീടുകളില്‍ പ്രവേശിക്കുക
مِنْ أَبْوَابِهَاۚ
X
അവയുടെ മുന്‍വാതിലിലൂടെ
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
لَعَلَّكُمْ تُفْلِحُونَ
X
നിങ്ങള്‍ വിജയം വരിച്ചേക്കും
﴿2:189﴾ الشَّهْرُ الْحَرَامُ
X
ആദരണീയമാസം
بِالشَّهْرِ الْحَرَامِ
X
ആദരണീയമാസത്തിന് പകരം
وَالْحُرُمَاتُ
X
ആദരണീയ കാര്യങ്ങള്‍ക്ക്
قِصَاصٌۚ
X
പ്രതിക്രിയയുണ്ട്
فَمَنِ اعْتَدَىٰ
X
ആരെങ്കിലും അതിക്രമം കാണിച്ചാല്‍
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
فَاعْتَدُوا
X
നിങ്ങളും അതിക്രമിക്കുക
عَلَيْهِ
X
അതിനുപകരം
بِمِثْلِ
X
തുല്യമായത് കൊണ്ട്
مَا اعْتَدَىٰ عَلَيْكُمْۚ
X
നിങ്ങളോട് അതിക്രമം കാണിച്ചതിന്
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു ആണെന്ന്
مَعَ الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരോട് കൂടെ
﴿2:194﴾ وَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക
فِي أَيَّامٍ
X
ദിവസങ്ങളില്‍
مَّعْدُودَاتٍۚ
X
എണ്ണം നിശ്ചയിക്കപ്പെട്ട
فَمَن تَعَجَّلَ
X
വല്ലവനും ധൃതികൂട്ടിയാല്‍
فِي يَوْمَيْنِ
X
രണ്ടു ദിവസങ്ങളിലായി
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
وَمَن تَأَخَّرَ
X
വല്ലവനും പിന്തിയാല്‍
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
لِمَنِ اتَّقَىٰۗ
X
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
وَاتَّقُوا
X
നിങ്ങള്‍ ഭക്തികാണിക്കുക
اللَّهَ
X
അല്ലാഹുവിനോട്
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّكُمْ
X
നിങ്ങളാണെന്ന്
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
ഒരുമിച്ചുകൂട്ടപ്പെടുന്നു
﴿2:203﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ فَإِنْ حَاجُّوكَ
X
ഇനിയും അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
أَسْلَمْتُ
X
ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
وَجْهِيَ
X
എന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَمَنِ اتَّبَعَنِۗ
X
എന്നെ പിന്തുടര്‍ന്നവരും
وَقُل
X
നീ ചോദിക്കുക
لِّلَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരോട്
الْكِتَابَ
X
വേദഗ്രന്ഥം
وَالْأُمِّيِّينَ
X
അക്ഷരജ്ഞാനമില്ലാത്തവരോടും
أَأَسْلَمْتُمْۚ
X
നിങ്ങള്‍(ദൈവത്തിന്) കീഴ്പ്പെട്ടുവോ
فَإِنْ أَسْلَمُوا
X
അവര്‍ കീഴ്പ്പെട്ടാല്‍
فَقَدِ اهْتَدَواۖ
X
ഉറപ്പായും അവര്‍ നേര്‍വഴിയിലായി
وَّإِن تَوَلَّوْا
X
അവര്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
X
തീര്‍ച്ചയായും താങ്കളുടെ മേലുള്ള(ബാധ്യത)
الْبَلَاغُۗ
X
സന്‍മാര്‍ഗം എത്തിക്കല്‍(മാത്രമാകുന്നു)
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു
بِالْعِبَادِ
X
അടിമകളെ
﴿3:20﴾ فَمَنِ افْتَرَىٰ
X
ഇനി ആരെങ്കിലും കെട്ടിച്ചമക്കുകയാണെങ്കില്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
مِن بَعْدِ ذَٰلِكَ
X
അതിന് ശേഷം
فَأُولَٰئِكَ هُمُ
X
അപ്പോള്‍ അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿3:94﴾ فِيهِ
X
അതിലുണ്ട്
آيَاتٌ
X
ദൃഷ്ടാന്തങ്ങള്‍
بَيِّنَاتٌ
X
വ്യക്തമായ
مَّقَامُ
X
പ്രാര്‍ഥനാസ്ഥാനം
إِبْرَاهِيمَۖ
X
ഇബ്റാഹീമിന്റെ
وَمَن دَخَلَهُ
X
ആര്‍ അതില്‍ പ്രവേശിച്ചുവോ
كَانَ آمِنًاۗ
X
അവന്‍ നിര്‍ഭയനായിരിക്കും
وَلِلَّهِ
X
അല്ലാഹുവിനോട് ബാധ്യതയുണ്ട്
عَلَى النَّاسِ
X
മനുഷ്യര്‍ക്ക്
حِجُّ الْبَيْتِ
X
ഹജ്ജ് നിര്‍വഹിക്കല്‍(ആ മന്ദിരത്തിലേക്ക് തീര്‍ഥാടനം ചെയ്യല്‍)
مَنِ اسْتَطَاعَ
X
കഴിവുള്ളവര്‍ക്ക്
إِلَيْهِ
X
അതിലേക്ക്
سَبِيلًاۚ
X
മാര്‍ഗത്താല്‍
وَمَن كَفَرَ
X
ആര്‍ നിഷേധിച്ചുവോ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَنِيٌّ
X
ആശ്രയം വേണ്ടാത്തവനാണ്
عَنِ الْعَالَمِينَ
X
ലോകരില്‍ ആരുടെയും
﴿3:97﴾ أَفَمَنِ اتَّبَعَ
X
പിന്തുടര്‍ന്നവന്‍ ആണോ
رِضْوَانَ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
كَمَن بَاءَ
X
മടങ്ങിവന്നവനെപ്പോലെ
بِسَخَطٍ
X
കോപവുമായി
مِّنَ اللَّهِ
X
അല്ലാഹുവിന്റെ
وَمَأْوَاهُ
X
അവന്റെ സങ്കേതം
جَهَنَّمُۚ
X
നരകമാണ്
وَبِئْسَ
X
അത് എത്ര ചീത്ത
الْمَصِيرُ
X
സങ്കേതം
﴿3:162﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ
X
ഒരു കൂട്ടരെ
قِيلَ
X
പറയപ്പെട്ടു, കല്‍പിക്കപ്പെട്ടു
لَهُمْ
X
അവരോട്
كُفُّوا
X
നിങ്ങള്‍ അടക്കിവെക്കുക
أَيْدِيَكُمْ
X
നിങ്ങളുടെ കൈകളെ
وَأَقِيمُوا
X
നിങ്ങള്‍ നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
فَلَمَّا كُتِبَ
X
പിന്നെ നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
عَلَيْهِمُ
X
അവര്‍ക്ക്, അവരുടെമേല്‍
الْقِتَالُ
X
യുദ്ധം
إِذَا فَرِيقٌ
X
അപ്പോഴതാ ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്ന്
يَخْشَوْنَ
X
അവര്‍ ഭയപ്പെടുന്നു
النَّاسَ
X
ജനങ്ങളെ
كَخَشْيَةِ اللَّهِ
X
അല്ലാഹുവിനെ ഭയപ്പെടുന്നപോലെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായോ ഉള്ള
خَشْيَةًۚ
X
ഭയപ്പെടല്‍
وَقَالُوا
X
അവര്‍ പറഞ്ഞു
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِمَ
X
എന്തിന്
كَتَبْتَ
X
നിര്‍ബന്ധമാക്കി
عَلَيْنَا
X
ഞങ്ങള്‍ക്ക്, ഞങ്ങളുടെമേല്‍
الْقِتَالَ
X
യുദ്ധം
لَوْلَا أَخَّرْتَنَا
X
എന്തുകൊണ്ട് നീ ഞങ്ങളെ പിന്തിച്ചില്ല
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
قَرِيبٍۗ
X
അടുത്ത
قُلْ
X
നീ പറയുക
مَتَاعُ
X
വിഭവം
الدُّنْيَا
X
ഇഹലോകത്തിന്റെ
قَلِيلٌ
X
തുഛമാണ്
وَالْآخِرَةُ
X
പരലോകം
خَيْرٌ
X
ഉത്തമം
لِّمَنِ اتَّقَىٰ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَلَا تُظْلَمُونَ
X
നിങ്ങളോട് അനീതി കാണിക്കുകയില്ല
فَتِيلًا
X
തീരെ, ഒട്ടും
﴿4:77﴾ حُرِّمَتْ
X
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَيْتَةُ
X
ശവം
وَالدَّمُ
X
രക്തവും
وَلَحْمُ الْخِنزِيرِ
X
പന്നിയുടെ മാംസവും
وَمَا أُهِلَّ
X
അറുക്കപ്പെട്ടതും
لِغَيْرِ اللَّهِ بِهِ
X
അല്ലാഹു അല്ലാത്തവരുടെ(പേരില്‍)
وَالْمُنْخَنِقَةُ
X
ശ്വാസംമുട്ടി ചത്തതും
وَالْمَوْقُوذَةُ
X
തല്ലിക്കൊല്ലപ്പെട്ടതും
وَالْمُتَرَدِّيَةُ
X
വീണുചത്തതും
وَالنَّطِيحَةُ
X
(മറ്റുമൃഗത്തിന്റെ) കുത്തേറ്റ് ചത്തതും
وَمَا أَكَلَ
X
കടിച്ചുതിന്നതും
السَّبُعُ
X
വന്യമൃഗം
إِلَّا مَا ذَكَّيْتُمْ
X
നിങ്ങള്‍ അറുത്തത് ഒഴികെ
وَمَا ذُبِحَ
X
ബലിയറുക്കപ്പെട്ടതും
عَلَى النُّصُبِ
X
പ്രതിഷ്ഠകള്‍ക്ക്
وَأَن تَسْتَقْسِمُوا
X
നിങ്ങള്‍ ഭാഗ്യപരീക്ഷണം നടത്തലും
بِالْأَزْلَامِۚ
X
അമ്പുകള്‍കൊണ്ട്
ذَٰلِكُمْ
X
അതൊക്കെ
فِسْقٌۗ
X
ദൈവധിക്കാരമാണ്
الْيَوْمَ
X
ഇന്ന്
يَئِسَ
X
നിരാശപ്പെട്ടു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِن دِينِكُمْ
X
നിങ്ങളുടെ ദീനിനെക്കുറിച്ച്
فَلَا تَخْشَوْهُمْ
X
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِۚ
X
നിങ്ങള്‍ എന്നെ ഭയപ്പെടുക
الْيَوْمَ
X
ഇന്ന്
أَكْمَلْتُ
X
ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
دِينَكُمْ
X
നിങ്ങളുടെ ദീനിനെ
وَأَتْمَمْتُ
X
ഞാന്‍ പൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
نِعْمَتِي
X
എന്റെ അനുഗ്രഹം
وَرَضِيتُ
X
ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْإِسْلَامَ
X
ഇസ്‌ലാമിനെ
دِينًاۚ
X
ജീവിതവ്യവസ്ഥയായി
فَمَنِ اضْطُرَّ
X
ഇനി ആരെങ്കിലും നിര്‍ബന്ധിതനായി (നിര്‍ബന്ധിതനായാല്‍)
فِي مَخْمَصَةٍ
X
കടുത്ത പട്ടിണികാരണം
غَيْرَ مُتَجَانِفٍ
X
ചായ്‌വുള്ളവന്‍ അല്ലാതെയിരിക്കെ
لِّإِثْمٍۙ
X
തെറ്റ്ചെയ്യുന്നതിലേക്ക്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
പരമകാരുണികനും
﴿5:3﴾ يَهْدِي
X
നയിക്കുന്നു
بِهِ
X
അതുവഴി
اللَّهُ
X
അല്ലാഹു
مَنِ اتَّبَعَ
X
തേടിയവരെ
رِضْوَانَهُ
X
അവന്റെ (അല്ലാഹുവിന്റെ) തൃപ്തി
سُبُلَ السَّلَامِ
X
സമാധാനത്തിന്റെ പാതകളിലേക്ക്
وَيُخْرِجُهُم
X
അവന്‍ അവരെ പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു
مِّنَ الظُّلُمَاتِ
X
അന്ധകാരങ്ങളില്‍നിന്ന്
إِلَى النُّورِ
X
വെളിച്ചത്തിലേക്ക്
بِإِذْنِهِ
X
അവന്റെ ഹിതത്താല്‍
وَيَهْدِيهِمْ
X
അവര്‍ അവരെ നയിക്കുകയും ചെയ്യുന്നു
إِلَىٰ صِرَاطٍ
X
വഴിയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿5:16﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَيَبْلُوَنَّكُمُ اللَّهُ
X
അല്ലാഹു നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും
بِشَيْءٍ
X
ചിലതുകൊണ്ട്
مِّنَ الصَّيْدِ
X
വേട്ടജന്തുക്കളില്‍പെട്ട
تَنَالُهُ
X
അതിനെ പിടികൂടും
أَيْدِيكُمْ
X
നിങ്ങളുടെ കൈകള്‍
وَرِمَاحُكُمْ
X
നിങ്ങളുടെ കുന്തങ്ങളും
لِيَعْلَمَ
X
തിരിച്ചറിയാന്‍വേണ്ടി
اللَّهُ
X
അല്ലാഹു
مَن يَخَافُهُ
X
അവനെ ഭയപ്പെടുന്ന ചിലരെ
بِالْغَيْبِۚ
X
കാണാതെതന്നെ
فَمَنِ اعْتَدَىٰ
X
അതിനാല്‍ ആരെങ്കിലും അതിക്രമം കാണിച്ചു (എങ്കില്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
فَلَهُ
X
അയാള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿5:94﴾ قُل
X
നീ പറയുക
لَّا أَجِدُ
X
ഞാന്‍ കാണുന്നില്ല
فِي مَا أُوحِيَ
X
ബോധനമായി നല്‍കപ്പെട്ടതില്‍
إِلَيَّ
X
എനിക്ക്
مُحَرَّمًا
X
നിഷിദ്ധമാക്കപ്പെട്ടതായി
عَلَىٰ طَاعِمٍ
X
ഭക്ഷിക്കുന്നവന്
يَطْعَمُهُ
X
അതവന്‍ ഭക്ഷിക്കും
إِلَّا أَن يَكُونَ
X
അത് ആയാല്‍ ഒഴികെ
مَيْتَةً
X
ശവം
أَوْ
X
അല്ലെങ്കില്‍
دَمًا
X
രക്തം
مَّسْفُوحًا
X
ഒഴുക്കപ്പെട്ട
أَوْ
X
അല്ലെങ്കില്‍
لَحْمَ
X
മാംസം
خِنزِيرٍ
X
പന്നിയുടെ
فَإِنَّهُ
X
കാരണം തീര്‍ച്ചയായും അത്
رِجْسٌ
X
മ്ലേച്ഛമാണ്
أَوْ فِسْقًا
X
അല്ലെങ്കില്‍ അധാര്‍മികമായത്
أُهِلَّ لِغَيْرِ اللَّهِ بِهِۚ
X
അത് അല്ലാഹു അല്ലാത്തവരുടെപേരില്‍ അറുക്കപ്പെട്ടു
فَمَنِ
X
എന്നാല്‍ ആരെങ്കിലും
اضْطُرَّ
X
നിര്‍ബന്ധിതനായി
غَيْرَ
X
അല്ലാതെ
بَاغٍ
X
ധിക്കാരം ഉദ്ദേശിക്കുന്നവന്‍
وَلَا عَادٍ
X
പരിധി ലംഘിക്കുന്നവനും അല്ല
فَإِنَّ رَبَّكَ
X
എങ്കില്‍ നിശ്ചയമായും നിന്റെ നാഥന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
കരുണാനിധിയും
﴿6:145﴾ يَا بَنِي آدَمَ
X
ആദം സന്തതികളേ
إِمَّا يَأْتِيَنَّكُمْ
X
നിങ്ങളുടെ അടുത്ത് വരികയാണെങ്കില്‍
رُسُلٌ
X
ദൂതന്‍മാര്‍
مِّنكُمْ
X
നിങ്ങളില്‍ നിന്നുള്ള
يَقُصُّونَ
X
അവര്‍ വിവരിച്ചു തരുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِيۙ
X
എന്റെ പ്രമാണങ്ങള്‍
فَمَنِ
X
അപ്പോള്‍ ഏതൊരുവന്‍
اتَّقَىٰ
X
ഭക്തി പുലര്‍ത്തി
وَأَصْلَحَ
X
നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَلَا خَوْفٌ
X
പേടിക്കേണ്ടതില്ല
عَلَيْهِمْ
X
അവര്‍
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
﴿7:35﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
حَسْبُكَ اللَّهُ
X
നിനക്ക് അല്ലാഹു മതി
وَمَنِ
X
ആളുകള്‍ക്കും
اتَّبَعَكَ
X
അവര്‍ നിന്നെ പിന്‍പറ്റി
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ നിന്ന്
﴿8:64﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ പറയുന്നുവോ
افْتَرَاهُۖ
X
ഇത് പ്രവാചകന്‍ കെട്ടിച്ചമച്ചതാണെന്ന്
قُلْ
X
നീ പറയുക
فَأْتُوا
X
എങ്കില്‍ നിങ്ങള്‍ കൊണ്ട് വരിക
بِسُورَةٍ
X
ഒരദ്ധ്യായം
مِّثْلِهِ
X
അതിന് സമാനമായ
وَادْعُوا
X
നിങ്ങള്‍ വിളിച്ചുകൊള്ളുക
مَنِ اسْتَطَعْتُم
X
നിങ്ങള്‍ക്ക് കഴിയുന്നവരെയൊക്കെ
مِّن دُونِ اللَّهِ
X
അല്ലാഹുവെ കൂടാതെ
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യവാന്മാര്‍
﴿10:38﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
قَدْ جَاءَكُمُ
X
നിങ്ങള്‍ക്കു സമാഗതമായിരിക്കുന്നു
الْحَقُّ
X
സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
فَمَنِ اهْتَدَىٰ
X
അതിനാല്‍, ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്മാര്‍ഗം സ്വീകരിക്കുന്നു
لِنَفْسِهِۖ
X
അവനുവേണ്ടിതന്നെ
وَمَن ضَلَّ
X
അരെങ്കിലും വഴിമാറിപ്പോവുകയാണെങ്കില്‍
فَإِنَّمَا يَضِلُّ
X
തീര്‍ച്ചയായും അവന്‍ വഴികേടിലകപ്പെടുന്നു
عَلَيْهَاۖ
X
അവനു പ്രതികൂലമായി
وَمَا أَنَا
X
ഞാനല്ല
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِوَكِيلٍ
X
ഒരു ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവന്‍
﴿10:108﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ വാദിക്കുന്നുവോ
افْتَرَاهُۖ
X
ഇത് അദ്ദേഹം കെട്ടിച്ചമച്ചു
قُلْ
X
നീ പറയുക
فَأْتُوا
X
എങ്കില്‍ നിങ്ങള്‍ കൊണ്ടുവരിക
بِعَشْرِ سُوَرٍ
X
പത്ത് അധ്യായങ്ങള്‍
مِّثْلِهِ
X
ഇത്പോലുള്ള
مُفْتَرَيَاتٍ
X
കെട്ടിച്ചമച്ച
وَادْعُوا
X
നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക
مَنِ اسْتَطَعْتُم
X
നിങ്ങള്‍ക്ക് കഴിയുന്നവരെ
مِّن دُونِ اللَّهِ
X
അല്ലാഹുവിന്ന് പുറമെ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യവാന്‍മാര്‍
﴿11:13﴾ قَالَ
X
അവന്‍ (യൂസുഫ്) പറഞ്ഞു
لَا يَأْتِيكُمَا
X
നിങ്ങളിരുവര്‍ക്കും വന്നെത്തുകയില്ല
طَعَامٌ
X
ഭക്ഷണം
تُرْزَقَانِهِ
X
അത് നിങ്ങള്‍ക്ക് ആഹാരമായി നല്‍കപ്പെടും
إِلَّا نَبَّأْتُكُمَا
X
ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതന്നിട്ടല്ലാതെ
بِتَأْوِيلِهِ
X
അതിന്റെ വ്യാഖ്യാനം
قَبْلَ
X
മുമ്പ്
أَن يَأْتِيَكُمَاۚ
X
നിങ്ങള്‍ക്കത് വന്നെത്തുന്നതിന്
ذَٰلِكُمَا
X
അത്
مِمَّا عَلَّمَنِي
X
എനിക്കു പഠിപ്പിച്ചുതന്നതില്‍പെട്ടതാണ്
رَبِّيۚ
X
എന്റെനാഥന്‍
إِنِّي
X
നിശ്ചയം ഞാന്‍
تَرَكْتُ
X
ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു
مِلَّةَ
X
മാര്‍ഗം
قَوْمٍ
X
ഒരു ജനത്തിന്റെ
لَّا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
بِاللَّهِ
X
അല്ലാഹുവില്‍
وَهُم
X
അവര്‍
بِالْآخِرَةِ
X
പരലോകത്തെ
هُمْ
X
അവര്‍തന്നെ
كَافِرُونَ
X
നിഷേധിക്കുന്നവരുമാണ്
﴿12:37﴾ قُلْ
X
നീ പറയുക
هَٰذِهِ
X
ഇതാണ്
سَبِيلِي
X
എന്റെ വഴി
أَدْعُو
X
ഞാന്‍ ക്ഷണിക്കുന്നു
إِلَى اللَّهِۚ
X
അല്ലാഹുവിലേക്ക്
عَلَىٰ بَصِيرَةٍ
X
തികഞ്ഞ ഉള്‍ക്കാഴ്ചയോടെ
أَنَا
X
ഞാന്‍
وَمَنِ اتَّبَعَنِيۖ
X
എന്നെ അനുഗമിച്ചവരും
وَسُبْحَانَ اللَّهِ
X
അല്ലാഹു എത്ര പരിശുദ്ധന്‍
وَمَا أَنَا
X
ഞാനല്ല
مِنَ الْمُشْرِكِينَ
X
അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരില്‍പ്പെട്ടവന്‍
﴿12:108﴾ إِلَّا مَنِ
X
ഒരാളൊഴികെ
اسْتَرَقَ السَّمْعَ
X
അവന്‍ കട്ടുകേട്ടു
فَأَتْبَعَهُ
X
അപ്പോള്‍ അവനെ പിന്തുടര്‍ന്നു
شِهَابٌ
X
തീജ്വാല
مُّبِينٌ
X
പ്രത്യക്ഷമായ
﴿15:18﴾ إِنَّ
X
തീര്‍ച്ചയായും
عِبَادِي
X
എന്റെ അടിമകള്‍
لَيْسَ
X
ഇല്ല
لَكَ
X
നിനക്ക്
عَلَيْهِمْ
X
അവരുടെമേല്‍
سُلْطَانٌ
X
ആധിപത്യം
إِلَّا مَنِ اتَّبَعَكَ
X
നിന്നെ പിന്‍പറ്റിയവനൊഴികെ
مِنَ الْغَاوِينَ
X
വഴിപിഴച്ചവരിലെ
﴿15:42﴾ إِنَّمَا
X
നിശ്ചയം
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَيْتَةَ
X
ശവം (മാത്രമാണ്)
وَالدَّمَ
X
രക്തവും
وَلَحْمَ
X
മാംസവും
الْخِنزِيرِ
X
പന്നിയുടെ
وَمَا أُهِلَّ
X
ഉച്ചരിക്കപ്പെട്ടതും (അറുക്കപ്പെട്ടത്)
لِغَيْرِ اللَّهِ
X
അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി
بِهِۖ
X
അത് കൊണ്ട്
فَمَنِ
X
എന്നാല്‍ ഒരുത്തന്‍
اضْطُرَّ
X
അവന്‍ നിര്‍ബന്ധിതനായി
غَيْرَ بَاغٍ
X
ആഗ്രഹിക്കുന്നവനാകാതെ
وَلَا عَادٍ
X
അതിരു കവിയുന്നവനാകാതെയും
فَإِنَّ اللَّهَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാവാരിധിയുമാണ്
﴿16:115﴾ وَاسْتَفْزِزْ
X
നീ ഇളക്കിവിട്ടുകൊള്ളുക
مَنِ اسْتَطَعْتَ
X
നിനക്ക് സാധ്യമായവരെ
مِنْهُم
X
അവരില്‍നിന്ന്
بِصَوْتِكَ
X
നിന്റെ ശബ്ദത്തിലൂടെ
وَأَجْلِبْ
X
നീ ഒരുമിച്ചുകൂട്ടുകയും ചെയ്യുക
عَلَيْهِم
X
അവര്‍ക്കെതിരില്‍
بِخَيْلِكَ
X
നിന്റെ കുതിരപ്പടയെ
وَرَجِلِكَ
X
നിന്റെ കാലാള്‍പ്പടയേയും
وَشَارِكْهُمْ
X
അവരോട് നീ കൂട്ടുചേരുകയുംചെയ്യുക
فِي الْأَمْوَالِ
X
സമ്പത്തിലും
وَالْأَوْلَادِ
X
സന്താനങ്ങളിലും
وَعِدْهُمْۚ
X
അവര്‍ക്ക് നീ വാഗ്ദാനം നല്‍കുകയും ചെയ്യുക
وَمَا يَعِدُهُمُ الشَّيْطَانُ
X
പിശാച് അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നില്ല
إِلَّا غُرُورًا
X
വഞ്ചനയായിട്ടല്ലാതെ
﴿17:64﴾ قَالَ
X
പറഞ്ഞു
لَهُ
X
അവനോട്
مُوسَىٰ
X
മൂസാ
هَلْ أَتَّبِعُكَ
X
ഞാന്‍ താങ്കളെ പിന്തുടരട്ടെയോ
عَلَىٰ أَن تُعَلِّمَنِ
X
താങ്കള്‍ എന്നെ പഠിപ്പിച്ചു തരണമെന്ന വ്യവസ്ഥയില്‍
مِمَّا عُلِّمْتَ
X
താങ്കള്‍ പഠിപ്പിക്കപ്പെട്ടതില്‍ നിന്ന്
رُشْدًا
X
സന്‍മാര്‍ഗ ദര്‍ശനമായി
﴿18:66﴾ وَنَادَيْنَاهُ
X
നാം അദ്ദേഹത്തെ വിളിച്ചു
مِن جَانِبِ الطُّورِ
X
തൂര്‍(മലയുടെ) ഭാഗത്ത്നിന്ന്
الْأَيْمَنِ
X
വലത്തെ
وَقَرَّبْنَاهُ
X
അദ്ദേഹത്തെ നാം അടുപ്പിക്കുകയും ചെയ്തു
نَجِيًّا
X
രഹസ്യ സംഭാഷണത്തിന്നായി
﴿19:52﴾ لَّا يَمْلِكُونَ
X
അവര്‍ക്കധികാരമുണ്ടാവുകയില്ല
الشَّفَاعَةَ
X
ശുപാര്‍ശക്ക്
إِلَّا مَنِ
X
ഒരുത്തന്നല്ലാതെ
اتَّخَذَ
X
അവനുണ്ടാക്കിയിരിക്കുന്നു
عِندَ الرَّحْمَٰنِ
X
കാരുണ്യവാന്റെ പക്കല്‍
عَهْدًا
X
കരാര്‍
﴿19:87﴾ فَأْتِيَاهُ
X
ഇനി നിങ്ങള്‍ രണ്ട് പേരും അവന്റെ അടുത്ത് ചെല്ലുക
فَقُولَا
X
എന്നിട്ട് പറയുക
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
رَسُولَا
X
രണ്ട് ദൂതന്‍മാരാണ്
رَبِّكَ
X
നിന്റെ നാഥന്റെ
فَأَرْسِلْ
X
അതിനാല്‍ നീ അയച്ചുതരിക
مَعَنَا
X
ഞങ്ങളോടൊപ്പം
بَنِي إِسْرَائِيلَ
X
ഇസ്രാഈല്‍ സന്തതികളെ
وَلَا تُعَذِّبْهُمْۖ
X
നീ അവരെ പീഡിപ്പിക്കരുത്
قَدْ جِئْنَاكَ
X
ഞങ്ങള്‍ നിന്റെ അടുത്ത് വന്നിരിക്കുന്നു
بِآيَةٍ
X
ദൃഷ്ടാന്തവുമായി
مِّن رَّبِّكَۖ
X
നിന്റെ നാഥനില്‍ നിന്ന്
وَالسَّلَامُ
X
സമാധാനം
عَلَىٰ
X
യാതൊരുത്തനാകുന്നു
مَنِ اتَّبَعَ
X
അവന്‍ പിന്‍പറ്റി
الْهُدَىٰ
X
നേര്‍മാര്‍ഗ്ഗം
﴿20:47﴾ قَالَ
X
പറഞ്ഞു
لَهُم
X
അവരോട്
مُّوسَىٰ
X
മൂസ
وَيْلَكُمْ
X
നിങ്ങള്‍ക്ക് നാശം
لَا تَفْتَرُوا
X
നിങ്ങള്‍ കെട്ടിച്ചമക്കരുത്
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കളവ്
فَيُسْحِتَكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ ഉന്മൂലനം ചെയ്യും
بِعَذَابٍۖ
X
(വല്ല) ശിക്ഷയും മുഖേന
وَقَدْ خَابَ
X
തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു
مَنِ افْتَرَىٰ
X
കെട്ടിച്ചമച്ചവന്‍
﴿20:61﴾ فَأَجْمِعُوا
X
അതിനാല്‍ നിങ്ങള്‍ സംഘടിപ്പിക്കുവിന്‍
كَيْدَكُمْ
X
നിങ്ങളുടെ തന്ത്രങ്ങളെ
ثُمَّ
X
പിന്നീട്
ائْتُوا
X
നിങ്ങള്‍ വരുവിന്‍
صَفًّاۚ
X
അണിയായി
وَقَدْ أَفْلَحَ
X
വിജയം വരിച്ചതു തന്നെ
الْيَوْمَ
X
ഇന്ന്
مَنِ اسْتَعْلَىٰ
X
ഉന്നതി(മികവ്) നേടിയവന്‍
﴿20:64﴾ قَالَ
X
അവന്‍(അല്ലാഹു) പറഞ്ഞു
اهْبِطَا
X
നിങ്ങള്‍ രണ്ട്പേരും ഇറങ്ങിപ്പോവുക
مِنْهَا
X
അതില്‍ നിന്ന്
جَمِيعًاۖ
X
ഒന്നിച്ച്
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
മറ്റു ചിലര്‍ക്ക്
عَدُوٌّۖ
X
ശത്രുവാണ്
فَإِمَّا يَأْتِيَنَّكُم
X
അതിനാല്‍ നിങ്ങള്‍ക്ക് വന്നു കിട്ടിയാല്‍
مِّنِّي
X
എന്നില്‍ നിന്നും
هُدًى
X
മാര്‍ഗദര്‍ശനം
فَمَنِ
X
അപ്പോള്‍ ആര്‍
اتَّبَعَ
X
പിന്‍പറ്റി
هُدَايَ
X
എന്റെ മാര്‍ഗദര്‍ശനത്തെ
فَلَا يَضِلُّ
X
അയാള്‍ പിഴച്ചുപോവുകയില്ല
وَلَا يَشْقَىٰ
X
ഭാഗ്യം കെട്ടവനായിരിക്കുന്നതുമല്ല
﴿20:123﴾ قُلْ
X
പറയുക
كُلٌّ
X
എല്ലാവരും
مُّتَرَبِّصٌ
X
കാത്തിരിക്കുന്നവരാണ്
فَتَرَبَّصُواۖ
X
അതിനാല്‍ നിങ്ങളും കാത്തിരിക്കുക
فَسَتَعْلَمُونَ
X
വൈകാതെ നിങ്ങള്‍ അറിയുക തന്നെ ചെയ്യും
مَنْ
X
ആരാണെന്ന്
أَصْحَابُ
X
ആള്‍ക്കാര്‍
الصِّرَاطِ السَّوِيِّ
X
നേര്‍വഴിയുടെ
وَمَنِ اهْتَدَىٰ
X
സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ ആരാണെന്നും
﴿20:135﴾ يَعْلَمُ
X
അവനറിയും
مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْ
X
അവരുടെ പിന്നിലുള്ളതും
وَلَا يَشْفَعُونَ
X
അവര്‍ ശുപാര്‍ശ ചെയ്യുകയില്ല
إِلَّا لِمَنِ
X
ഒരു കൂട്ടര്‍ക്കല്ലാതെ
ارْتَضَىٰ
X
അവന്‍ തൃപ്തിപ്പെട്ടിരിക്കുന്നു
وَهُم
X
അവര്‍
مِّنْ خَشْيَتِهِ
X
അവനോടുള്ള ഭയത്താല്‍
مُشْفِقُونَ
X
നടുങ്ങുന്നവരാണ്
﴿21:28﴾ فَمَنِ
X
വല്ലവനും
ابْتَغَىٰ
X
ആഗ്രഹിച്ചാല്‍
وَرَاءَ ذَٰلِكَ
X
അതിനപ്പുറം
فَأُولَٰئِكَ
X
അപ്പോഴവര്‍
هُمُ
X
അവരാകുന്നു
الْعَادُونَ
X
അതിരുകവിഞ്ഞവര്‍
﴿23:7﴾ قُل
X
നീ ചോദിക്കുക
لِّمَنِ
X
ആരുടേതാണ്
الْأَرْضُ
X
ഭൂമി
وَمَن فِيهَا
X
അതിലുള്ളവരും
إِن كُنتُمْ تَعْلَمُونَ
X
നിങ്ങളറിയുന്നുവെങ്കില്‍
﴿23:84﴾ أَرَأَيْتَ
X
നീ കണ്ടോ
مَنِ
X
ഒരുത്തനെ
اتَّخَذَ
X
അവന്‍ സ്വീകരിച്ചു
إِلَٰهَهُ
X
അവന്റെ ദൈവമായി
هَوَاهُ
X
അവന്റെ ദേഹേഛയെ
أَفَأَنتَ
X
അപ്പോള്‍ നീയോ
تَكُونُ
X
നീ ആകുന്നു
عَلَيْهِ
X
അവന്റെ
وَكِيلًا
X
ബാധ്യതയേല്‍ക്കുന്നവന്‍
﴿25:43﴾ وَاخْفِضْ
X
നീ താഴ്ത്തിക്കൊടുക്കുക
جَنَاحَكَ
X
നിന്റെ ചിറക്
لِمَنِ اتَّبَعَكَ
X
നിന്നെ പിന്‍പറ്റിയവര്‍ക്ക്
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ നിന്ന്
﴿26:215﴾ وَأَنْ أَتْلُوَ
X
ഞാന്‍ ഓതിക്കേള്‍പിക്കണമെന്നും
الْقُرْآنَۖ
X
ഈ ഖുര്‍ആനിനെ
فَمَنِ
X
അതിനാല്‍ ആരെങ്കിലും
اهْتَدَىٰ
X
നേര്‍വഴി സ്വീകരിക്കുന്നുവെങ്കില്‍
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്‍മാര്‍ഗം സ്വീകരിക്കുന്നത്
لِنَفْسِهِۖ
X
തനിക്ക് വേണ്ടി തന്നെ
وَمَن ضَلَّ
X
ആരെങ്കിലും വഴികേടിലാവുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
إِنَّمَا أَنَا
X
തീര്‍ച്ചയായും ഞാന്‍
مِنَ الْمُنذِرِينَ
X
മുന്നറിയിപ്പുകാരില്‍ പെട്ടവന്‍ (മാത്രമാണ്)
﴿27:92﴾ قَالَتْ
X
പറഞ്ഞു
إِحْدَاهُمَا
X
രണ്ട് സ്ത്രീകളില്‍ ഒരുവള്‍
يَا أَبَتِ
X
പിതാവേ
اسْتَأْجِرْهُۖ
X
അങ്ങ് ഇദ്ദേഹത്തെ കൂലിക്കാരനാക്കിയാലും
إِنَّ خَيْرَ
X
നിശ്ചയം ഏറ്റവും നല്ലവന്‍
مَنِ اسْتَأْجَرْتَ
X
നിങ്ങള്‍ കൂലിക്കാരായി നിശ്ചയിക്കുന്നവരില്‍
الْقَوِيُّ
X
ശക്തനാണ്
الْأَمِينُ
X
വിശ്വസ്തനുമാണ്
﴿28:26﴾ فَلَمَّا أَتَاهَا
X
അങ്ങനെ അദ്ദേഹം അതിന്റെയടുത്തെത്തിയപ്പോള്‍
نُودِيَ
X
വിളിക്കപ്പെട്ടു
مِن شَاطِئِ
X
ഓരത്തുനിന്ന്
الْوَادِ
X
താഴ്വരയുടെ
الْأَيْمَنِ
X
വലതുവശത്തെ
فِي الْبُقْعَةِ
X
ഭാഗത്ത് (പ്രദേശത്ത്)
الْمُبَارَكَةِ
X
അനുഗൃഹീതമായ
مِنَ الشَّجَرَةِ
X
ആ മരത്തിന്റെ
أَن يَا مُوسَىٰ
X
ഹേ, മൂസാ
إِنِّي أَنَا
X
തീര്‍ച്ചയായും ഞാന്‍
اللَّهُ
X
അല്ലാഹുവാണ്
رَبُّ
X
സംരക്ഷകന്‍
الْعَالَمِينَ
X
സര്‍വലോകത്തിന്റെയും
﴿28:30﴾ قَالَ
X
(അല്ലാഹു) പറഞ്ഞു
سَنَشُدُّ
X
നാം കരുത്തേകും
عَضُدَكَ
X
നിന്റെ കൈക്ക്
بِأَخِيكَ
X
നിന്റെ സഹോദരനിലൂടെ
وَنَجْعَلُ
X
നാം ഉണ്ടാക്കിത്തരും
لَكُمَا
X
നിങ്ങള്‍ ഇരുവര്‍ക്കും
سُلْطَانًا
X
അധികാരശക്തി
فَلَا يَصِلُونَ
X
അപ്പോള്‍ അവര്‍ (ദ്രോഹിക്കാന്‍) എത്തുകയില്ല
إِلَيْكُمَاۚ
X
നിങ്ങള്‍ രണ്ടാളിലേക്കും
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കാരണം
أَنتُمَا
X
നിങ്ങള്‍ രണ്ടുപേരും
وَمَنِ اتَّبَعَكُمَا
X
നിങ്ങളെ പിന്തുടര്‍ന്നവരും
الْغَالِبُونَ
X
വിജയികളായിരിക്കും
﴿28:35﴾ تُرْجِي
X
നിനക്ക് അകറ്റി നിറുത്താം
مَن تَشَاءُ
X
നിനക്കിഷ്ടമുള്ളവരെ
مِنْهُنَّ
X
അവരി(ഭാര്യമാര്‍)ല്‍ നിന്ന്
وَتُؤْوِي إِلَيْكَ
X
നിനക്ക് അടുപ്പിച്ചുനിറുത്തുകയും ചെയ്യാം
مَن تَشَاءُۖ
X
നീ ഉദ്ദേശിക്കുന്നവരെ
وَمَنِ ابْتَغَيْتَ
X
നിനക്ക് ഇഷ്ടമുള്ളവരെ
مِمَّنْ عَزَلْتَ
X
നീ അകറ്റി നിര്‍ത്തിയവരില്‍ നിന്ന്
فَلَا جُنَاحَ عَلَيْكَۚ
X
(അടുപ്പിക്കുന്നതില്‍) നിനക്ക് കുറ്റമില്ല
ذَٰلِكَ
X
ഇതാണ്
أَدْنَىٰ
X
ഏറ്റവും പറ്റിയത്
أَن تَقَرَّ
X
കുളിര്‍ക്കാന്‍
أَعْيُنُهُنَّ
X
അവരുടെ കണ്ണുകള്‍
وَلَا يَحْزَنَّ
X
അവര്‍ ദുഃഖിക്കാതിരിക്കാനും
وَيَرْضَيْنَ
X
അവര്‍ തൃപ്തരാകാനും
بِمَا آتَيْتَهُنَّ
X
നീ അവര്‍ക്ക് നല്‍കിയതില്‍
كُلُّهُنَّۚ
X
അവരെല്ലാം
وَاللَّهُ
X
അല്ലാഹു
يَعْلَمُ
X
അറിയുന്നു
مَا فِي قُلُوبِكُمْۚ
X
നിങ്ങളുടെ മനസ്സിലുള്ളത്
وَكَانَ اللَّهُ
X
അല്ലാഹു ആകുന്നു
عَلِيمًا
X
സര്‍വ്വജ്ഞന്‍
حَلِيمًا
X
സഹനമുള്ളവനും
﴿33:51﴾ إِنَّمَا تُنذِرُ
X
നിന്റെ താക്കീതുപകരിക്കുക
مَنِ اتَّبَعَ
X
പിന്‍പറ്റിയവര്‍ക്കാണ്
الذِّكْرَ
X
ഉല്‍ബോധനം
وَخَشِيَ
X
ഭയപ്പെടുന്നവര്‍ക്കും
الرَّحْمَٰنَ
X
പരമകാരുണികനെ
بِالْغَيْبِۖ
X
കാണാതെത്തന്നെ
فَبَشِّرْهُ
X
അതിനാല്‍ നീ അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക
بِمَغْفِرَةٍ
X
പാപമോചനത്തെപ്പറ്റി
وَأَجْرٍ
X
പ്രതിഫലത്തെപ്പറ്റിയും
كَرِيمٍ
X
ഉദാരമായ
﴿36:11﴾ إِنَّا
X
നിശ്ചയമായും നാം
أَنزَلْنَا
X
നാം ഇറക്കിത്തന്നിരിക്കുന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ لِلنَّاسِ
X
ഈ ഗ്രന്ഥം
بِالْحَقِّۖ
X
സത്യസമേതം
فَمَنِ اهْتَدَىٰ
X
അതിനാല്‍ വല്ലവനും നേര്‍വഴി സ്വീകരിച്ചാല്‍
فَلِنَفْسِهِۖ
X
അവനു തന്നെയാണ് (ഗുണം)
وَمَن ضَلَّ
X
വല്ലവനും വഴിപിഴച്ചു പോയാല്‍
فَإِنَّمَا يَضِلُّ
X
നിശ്ചയമായും അവന്‍ വഴിപിഴക്കുന്നു
عَلَيْهَاۖ
X
അവന്നു ദോഷകരമായി
وَمَا أَنتَ
X
നീ അല്ല
عَلَيْهِم
X
അവരുടെമേല്‍
بِوَكِيلٍ
X
കൈകാര്യകര്‍ത്താവ്
﴿39:41﴾ يَوْمَ
X
ആ ദിവസം
هُم
X
അവര്‍
بَارِزُونَۖ
X
വെളിപ്പെടുന്നവരാകുന്നു
لَا يَخْفَىٰ
X
ഗോപ്യമായിരിക്കുകയില്ല
عَلَى اللَّهِ
X
അല്ലാഹുവിന്
مِنْهُمْ
X
അവരില്‍ നിന്ന്
شَيْءٌۚ
X
ഒരു കാര്യവും
لِّمَنِ الْمُلْكُ
X
ആധിപത്യം ആരുടേതാകുന്നു
الْيَوْمَۖ
X
ഇന്ന്
لِلَّهِ
X
അല്ലാഹുവിനു മാത്രം
الْوَاحِدِ
X
ഏകനായ
الْقَهَّارِ
X
എല്ലാറ്റിനെയും അടക്കിഭരിക്കുന്നവനുമായ
﴿40:16﴾ وَلَمَنِ انتَصَرَ
X
രക്ഷാ നടപടി സ്വീകരിച്ചവന്‍
بَعْدَ ظُلْمِهِ
X
താന്‍ അക്രമത്തിന്നിരയായ ശേഷം
فَأُولَٰئِكَ
X
അത്തരക്കാര്‍
مَا عَلَيْهِم
X
അവര്‍ക്കെതിരില്‍ ഇല്ല
مِّن سَبِيلٍ
X
(കുറ്റം ചുമത്താന്‍) ഒരു മാര്‍ഗവും
﴿42:41﴾ أَفَرَأَيْتَ
X
നീ കണ്ടോ
مَنِ اتَّخَذَ
X
ആക്കിയവനെ
إِلَٰهَهُ
X
തന്റെ ദൈവമായി
هَوَاهُ
X
തന്റെ ദേഹേഛയെ
وَأَضَلَّهُ
X
അവനെ വഴികേടിലാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ عِلْمٍ
X
അറിഞ്ഞുകൊണ്ടുതന്നെ
وَخَتَمَ
X
അവന്‍ മുദ്രവെച്ചിരിക്കുന്നു
عَلَىٰ سَمْعِهِ
X
അവന്റെ കാതിന്
وَقَلْبِهِ
X
അവന്റെ മനസ്സിനും
وَجَعَلَ
X
അവന്‍ ഉണ്ടാക്കിയിരിക്കുന്നു
عَلَىٰ بَصَرِهِ
X
അവന്റെ കണ്ണിനുമേല്‍
غِشَاوَةً
X
മൂടി
فَمَن يَهْدِيهِ
X
അപ്പോള്‍ അവനെ നേര്‍വഴിയിലാക്കാനാരുണ്ട്
مِن بَعْدِ اللَّهِۚ
X
അല്ലാഹുവെക്കൂടാതെ
أَفَلَا تَذَكَّرُونَ
X
എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ
﴿45:23﴾ ذَٰلِكَ
X
അതാണ്
مَبْلَغُهُم
X
അവര്‍ നേടിയത്
مِّنَ الْعِلْمِۚ
X
അറിവില്‍നിന്ന്
إِنَّ رَبَّكَ
X
നിശ്ചയം, നിന്റെ നാഥന്‍
هُوَ
X
അവനാണ്
أَعْلَمُ
X
ഏറ്റവും അറിയുന്നവന്‍
بِمَن ضَلَّ
X
തെറ്റിയവരെപ്പറ്റി
عَن سَبِيلِهِ
X
തന്റെ മാര്‍ഗത്തില്‍നിന്ന്
وَهُوَ
X
അവന്‍ തന്നെയാണ്
أَعْلَمُ
X
ഏറ്റം അറിയുന്നവനും
بِمَنِ اهْتَدَىٰ
X
നേര്‍വഴി പ്രാപിച്ചവരെപ്പറ്റി
﴿53:30﴾ الَّذِينَ يَجْتَنِبُونَ
X
വര്‍ജിക്കുന്നവര്‍
كَبَائِرَ
X
വലിയവയെ
الْإِثْمِ
X
പാപത്തില്‍
وَالْفَوَاحِشَ
X
നീചവൃത്തികളും
إِلَّا اللَّمَمَۚ
X
ചെറിയ വീഴ്ചകളൊഴികെ
إِنَّ رَبَّكَ
X
നിശ്ചയമായും നിന്റെ നാഥന്‍
وَاسِعُ
X
വിശാലമായി നല്‍കുന്നവനാണ്
الْمَغْفِرَةِۚ
X
മാപ്പ്
هُوَ
X
അവനാണ്
أَعْلَمُ
X
ഏറ്റം അറിയുന്നവന്‍
بِكُمْ
X
നിങ്ങളെപ്പറ്റി
إِذْ أَنشَأَكُم
X
അവന്‍ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയപ്പോള്‍
مِّنَ الْأَرْضِ
X
ഭൂമിയില്‍നിന്ന്
وَإِذْ أَنتُمْ
X
നിങ്ങളായിരുന്നപ്പോഴും
أَجِنَّةٌ
X
ഭ്രൂണങ്ങള്‍
فِي بُطُونِ
X
വയറുകളില്‍
أُمَّهَاتِكُمْۖ
X
നിങ്ങളുടെ മാതാക്കളുടെ
فَلَا تُزَكُّوا
X
നിങ്ങള്‍ വിശുദ്ധരാക്കരുത്
أَنفُسَكُمْۖ
X
നിങ്ങളെത്തന്നെ
هُوَ
X
അവനാണ്
أَعْلَمُ
X
ഏറ്റം അറിയുന്നവന്‍
بِمَنِ اتَّقَىٰ
X
ഭക്തി കൈക്കൊണ്ടവനെപ്പറ്റി
﴿53:32﴾ فَمَنِ
X
എന്നാല്‍ ആര്‍
ابْتَغَىٰ
X
ആഗ്രഹിച്ചു
وَرَاءَ ذَٰلِكَ
X
അതിനപ്പുറം
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْعَادُونَ
X
അതിക്രമികള്‍
﴿70:31﴾ إِلَّا مَنِ ارْتَضَىٰ
X
അവന്‍ തൃപ്തിപ്പെട്ടവര്‍ക്കൊഴികെ
مِن رَّسُولٍ
X
അതായത് ദൂതന്ന്
فَإِنَّهُ
X
നിശ്ചയം, അവന്‍
يَسْلُكُ
X
അവന്‍ പ്രവേശിപ്പിക്കും
مِن بَيْنِ يَدَيْهِ
X
അദ്ദേഹത്തിന്റെ മുന്നിലും
وَمِنْ خَلْفِهِ
X
അദ്ദേഹത്തിന്റെ പിന്നിലും
رَصَدًا
X
കാവല്‍ക്കാരെ
﴿72:27﴾ أَمَّا
X
എന്നാല്‍
مَنِ اسْتَغْنَىٰ
X
താന്‍പോരിമ നടിച്ചവന്‍
﴿80:5﴾ فَأَمَّا الْإِنسَانُ
X
എന്നാല്‍ മനുഷ്യന്‍
إِذَا مَا ابْتَلَاهُ
X
അവന്‍ അവനെ പരീക്ഷിച്ചാല്‍
رَبُّهُ
X
അവന്റെ നാഥന്‍
فَأَكْرَمَهُ
X
അങ്ങനെ അവനെ ആദരിച്ചു
وَنَعَّمَهُ
X
അവനെ അനുഗ്രഹിക്കുകയും ചെയ്താല്‍
فَيَقُولُ
X
അപ്പോള്‍ അവന്‍ പറയും
رَبِّي
X
എന്റെ നാഥന്‍
أَكْرَمَنِ
X
എന്നെ ആദരിച്ചിരിക്കുന്നു
﴿89:15﴾