Repeated Words in Quran

< >
Total Found : 21
وَلَمَّا جَاءَهُمْ
X
അവര്‍ക്ക് വന്നപ്പോള്‍
كِتَابٌ
X
ഗ്രന്ഥം
مِّنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍നിന്ന്
مُصَدِّقٌ
X
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
X
തങ്ങളുടെ വശമുള്ളതിനെ
وَكَانُوا
X
അവരായിരുന്നു
مِن قَبْلُ
X
അതിന് മുമ്പ്
يَسْتَفْتِحُونَ
X
അവര്‍ വിജയം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
عَلَى الَّذِينَ كَفَرُوا
X
അവിശ്വാസികള്‍ക്കെതിരെ
فَلَمَّا جَاءَهُم
X
എന്നിട്ട് അവര്‍ക്ക് വന്നെത്തിയപ്പോള്‍
مَّا عَرَفُوا
X
അവര്‍ നന്നായി അറിഞ്ഞത്
كَفَرُوا بِهِۚ
X
അവര്‍ അതിനെ നിഷേധിച്ചു
فَلَعْنَةُ اللَّهِ
X
അതിനാല്‍ ദൈവശാപം
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:89﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِمَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതില്‍
قَالُوا
X
അവര്‍ പറയും
نُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَيَكْفُرُونَ
X
അവര്‍ നിഷേധിക്കുകയും ചെയ്യുന്നു
بِمَا وَرَاءَهُ
X
അതിന്റെ പിറകിലുള്ളതിനെ
وَهُوَ
X
അതാകട്ടെ
الْحَقُّ
X
സത്യമാണ്
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا مَعَهُمْۗ
X
അവരുടെ വശമുള്ളതിനെ
قُلْ
X
പറയുക
فَلِمَ
X
എന്നാലെന്തിന്
تَقْتُلُونَ
X
നിങ്ങള്‍ കൊന്നുകൊണ്ടിരുന്നു
أَنبِيَاءَ اللَّهِ
X
അല്ലാഹുവിന്റെ പ്രവാചകന്മാരെ
مِن قَبْلُ
X
മുമ്പ്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:91﴾ وَلَمَّا جَاءَهُمْ
X
അവരുടെ അടുത്ത് വന്നപ്പോള്‍
رَسُولٌ
X
ദൂതന്‍
مِّنْ عِندِ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍നിന്ന്
مُصَدِّقٌ
X
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
X
അവരുടെ വശമുള്ളതിനെ
نَبَذَ
X
വലിച്ചെറിഞ്ഞു
فَرِيقٌ
X
ഒരുകൂട്ടര്‍
مِّنَ الَّذِينَ أُوتُوا
X
കിട്ടിയവരില്‍
الْكِتَابَ
X
വേദം
كِتَابَ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥത്തെ
وَرَاءَ
X
പിന്നില്‍
ظُهُورِهِمْ
X
അവരുടെ മുതുകുകളുടെ
كَأَنَّهُمْ
X
അവരെന്നപോലെ
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿2:101﴾ كَانَ النَّاسُ
X
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
فَبَعَثَ
X
പിന്നെ നിയോഗിച്ചു
اللَّهُ
X
അല്ലാഹു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
مُبَشِّرِينَ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
X
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
X
ഇറക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّ
X
സത്യവുമായി
لِيَحْكُمَ
X
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
فِيهِ
X
അതില്‍
إِلَّا الَّذِينَ أُوتُوهُ
X
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
X
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
X
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
X
സത്യമായ
بِإِذْنِهِۗ
X
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
X
അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:213﴾ أَمْ حَسِبْتُمْ
X
നിങ്ങള്‍ ധരിച്ചുവോ
أَن تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുമെന്ന്
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَمَّا يَأْتِكُم
X
നിങ്ങള്‍ക്ക് വന്നെത്താതെ
مَّثَلُ
X
പോലുള്ളത്
الَّذِينَ خَلَوْا
X
കഴിഞ്ഞുപോയവരുടെത്
مِن قَبْلِكُمۖ
X
നിങ്ങള്‍ക്കുമുമ്പ്
مَّسَّتْهُمُ
X
അവരെ ബാധിച്ചു
الْبَأْسَاءُ
X
പ്രയാസങ്ങളും
وَالضَّرَّاءُ
X
ദുരിതങ്ങളും
وَزُلْزِلُوا
X
അവര്‍ വിറപ്പിക്കപ്പെട്ടു
حَتَّىٰ يَقُولَ
X
പറയേണ്ടി വരുവോളം
الرَّسُولُ
X
ദൂതന്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
مَتَىٰ
X
എപ്പോഴാണ്
نَصْرُ اللَّهِۗ
X
അല്ലാഹുവിന്റെ സഹായം
أَلَا
X
അറിയുക
إِنَّ
X
തീര്‍ച്ചയായും
نَصْرَ اللَّهِ
X
അല്ലാഹുവിന്റെ സഹായം
قَرِيبٌ
X
അടുത്ത് തന്നെയാണ്
﴿2:214﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ وَكَأَيِّن مِّن
X
എത്രയെത്ര
نَّبِيٍّ
X
പ്രവാചകന്‍മാര്‍
قَاتَلَ
X
പോരാടി, യുദ്ധം ചെയ്തു
مَعَهُ
X
അവരോടൊപ്പം, അദ്ദേഹത്തോടൊപ്പം
رِبِّيُّونَ
X
ദൈവഭക്തന്‍മാര്‍
كَثِيرٌ
X
നിരവധി
فَمَا وَهَنُوا
X
അവര്‍ തളര്‍ന്നില്ല
لِمَا أَصَابَهُمْ
X
അവരെ ബാധിച്ച ദുരിതങ്ങളെച്ചൊല്ലി
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَمَا ضَعُفُوا
X
അവര്‍ ദുര്‍ബലരായിട്ടുമില്ല
وَمَا اسْتَكَانُواۗ
X
കീഴടങ്ങിയിട്ടുമില്ല
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الصَّابِرِينَ
X
ക്ഷമാശീലരെ
﴿3:146﴾ وَلَئِنْ أَصَابَكُمْ
X
നിങ്ങള്‍ക്ക് ലഭിച്ചാല്‍
فَضْلٌ
X
വല്ല അനുഗ്രഹവും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
لَيَقُولَنَّ
X
തീര്‍ച്ചയായും അവന്‍ പറയും
كَأَن لَّمْ تَكُن
X
ഉണ്ടായിരുന്നിട്ടില്ലാത്തത് പോലെ
بَيْنَكُمْ وَبَيْنَهُ
X
നിങ്ങള്‍ക്കും അവനുമിടയില്‍
مَوَدَّةٌ
X
ഒട്ടും സ്നേഹം
يَا لَيْتَنِي كُنتُ
X
ഞാന്‍ ഉണ്ടായിരുന്നെങ്കില്‍
مَعَهُمْ
X
അവരുടെ കൂടെ
فَأَفُوزَ
X
ഞാന്‍ നേട്ടമുണ്ടാക്കിയേനെ
فَوْزًا
X
നേട്ടം
عَظِيمًا
X
വമ്പിച്ച
﴿4:73﴾ يَسْتَخْفُونَ
X
അവര്‍ മറച്ചുവെക്കുന്നു
مِنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
وَلَا يَسْتَخْفُونَ
X
അവര്‍ മറച്ചുവെക്കുകയില്ല, അവര്‍ക്ക് മറക്കാനാവില്ല
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
وَهُوَ مَعَهُمْ
X
അവന്‍ അവരോടൊപ്പമുണ്ട്
إِذْ يُبَيِّتُونَ
X
അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തുമ്പോള്‍
مَا لَا يَرْضَىٰ
X
അവന്‍ ഇഷ്ടപ്പെടാത്തത്
مِنَ الْقَوْلِۚ
X
വാക്കുകളില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതൊക്കെ
مُحِيطًا
X
വലയം ചെയ്തവന്‍, സൂക്ഷ്മമായ അറിയുന്നവന്‍
﴿4:108﴾ وَقَدْ نَزَّلَ
X
തീര്‍ച്ചയായും അവന്‍ ഇറക്കിയിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
فِي الْكِتَابِ
X
ഈ വേദപുസ്തകത്തില്‍
أَنْ
X
എന്തെന്നാല്‍, എന്ത്
إِذَا سَمِعْتُمْ
X
നിങ്ങള്‍ കേട്ടാല്‍
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
يُكْفَرُ بِهَا
X
അത് നിഷേധിക്കപ്പെടുന്നത്
وَيُسْتَهْزَأُ بِهَا
X
അത് പരിഹസിക്കപ്പെടുന്നതും
فَلَا تَقْعُدُوا
X
നിങ്ങള്‍ ഇരിക്കരുത്
مَعَهُمْ
X
അവരോടൊപ്പം
حَتَّىٰ يَخُوضُوا
X
അവര്‍ ഏര്‍പ്പെടുന്നത് (പ്രവേശിക്കുന്നത്) വരെ
فِي حَدِيثٍ
X
വര്‍ത്തമാനത്തില്‍
غَيْرِهِۚ
X
അതല്ലാത്ത, മറ്റ്
إِنَّكُمْ إِذًا
X
നിശ്ചയം നിങ്ങള്‍ അപ്പോള്‍
مِّثْلُهُمْۗ
X
അവരെപ്പോലെയാകുന്നു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
جَامِعُ
X
ഒരുമിച്ചുകൂട്ടുന്നവനാണ്
الْمُنَافِقِينَ
X
കപടവിശ്വാസികളെ
وَالْكَافِرِينَ
X
സത്യനിഷേധികളെയും
فِي جَهَنَّمَ
X
നരകത്തില്‍
جَمِيعًا
X
ഒന്നടങ്കം, മുഴുവന്‍
﴿4:140﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും സത്യനിഷേധം കൈക്കൊണ്ടവര്‍
لَوْ أَنَّ لَهُم
X
അവര്‍ക്കുണ്ടായാല്‍പോലും
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവനും
وَمِثْلَهُ
X
അതുപോലുള്ളതും
مَعَهُ
X
അതോടൊപ്പം
لِيَفْتَدُوا
X
അവര്‍ പിഴയായി ഒടുക്കുന്നതിന്നായി
بِهِ
X
അവ
مِنْ عَذَابِ
X
ശിക്ഷക്കുപകരം
يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ
مَا تُقُبِّلَ
X
അത് സ്വീകരിക്കപ്പെടുകയില്ല
مِنْهُمْۖ
X
അവരില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿5:36﴾ وَإِن كَانَ كَبُرَ
X
വലുതായി(അസഹ്യമായി)തോന്നുന്നുവെങ്കില്‍
عَلَيْكَ
X
നിനക്ക്
إِعْرَاضُهُمْ
X
അവരുടെ അവഗണന
فَإِنِ اسْتَطَعْتَ
X
നിനക്ക് കഴിഞ്ഞാല്‍(കഴിയുമെങ്കില്‍)
أَن تَبْتَغِيَ
X
നീ തേടാന്‍
نَفَقًا
X
(ഒരു) തുരങ്കം
فِي الْأَرْضِ
X
ഭൂമിയില്‍
أَوْ سُلَّمًا
X
അല്ലെങ്കില്‍ (ഒരു) കോണി
فِي السَّمَاءِ
X
ആകാശത്തേക്ക്
فَتَأْتِيَهُم
X
അങ്ങനെ നീ അവര്‍ക്ക് എത്തിച്ചുകൊടുക്കും
بِآيَةٍۚ
X
ദൃഷ്ടാന്തം
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇഛിച്ചു എങ്കില്‍
لَجَمَعَهُمْ
X
അവരെ അവന്‍ ഒരുമിച്ചുകൂട്ടി(ഒരുമിച്ചു കൂട്ടുമായിരുന്നു)
عَلَى الْهُدَىٰۚ
X
സന്മാര്‍ഗത്തില്‍
فَلَا تَكُونَنَّ
X
അതിനാല്‍ നീ ആകരുത്
مِنَ الْجَاهِلِينَ
X
അവിവേകികളുടെ കൂട്ടത്തില്‍
﴿6:35﴾ قُلْ
X
നീ പറയുക
هَلُمَّ
X
കൊണ്ടുവരൂ
شُهَدَاءَكُمُ
X
നിങ്ങളുടെ സാക്ഷികളെ
الَّذِينَ يَشْهَدُونَ
X
സാക്ഷ്യം വഹിക്കുന്നവരായ
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
حَرَّمَ
X
അവന്‍ വിലക്കിയിരിക്കുന്നുവെന്ന്
هَٰذَاۖ
X
ഇത്
فَإِن شَهِدُوا
X
അവരങ്ങനെ സാക്ഷ്യംവഹിക്കുകയാണെങ്കില്‍
فَلَا تَشْهَدْ
X
നീ സാക്ഷിയാവരുത്
مَعَهُمْۚ
X
അവരോടൊപ്പം
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَ
X
തന്നിഷ്ടങ്ങളെ
الَّذِينَ كَذَّبُوا
X
കള്ളമാക്കിതള്ളിയവരുടെ
بِآيَاتِنَا
X
നമ്മുടെ തെളിവുകളെ
وَالَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെയും
بِالْآخِرَةِ
X
പരലോകത്തില്‍
وَهُم
X
അവര്‍
بِرَبِّهِمْ
X
തങ്ങളുടെ നാഥന്ന്
يَعْدِلُونَ
X
അവര്‍ തുല്യരെ സങ്കല്‍പിക്കുന്നു
﴿6:150﴾ فَكَذَّبُوهُ
X
എന്നിട്ടും അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു
فَأَنجَيْنَاهُ
X
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷിച്ചു
وَالَّذِينَ مَعَهُ
X
അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും
فِي الْفُلْكِ
X
കപ്പലില്‍
وَأَغْرَقْنَا
X
നാം മുക്കിക്കൊല്ലുകയും ചെയ്തു
الَّذِينَ كَذَّبُوا
X
കള്ളമാക്കി തള്ളിക്കളഞ്ഞവരെ
بِآيَاتِنَاۚ
X
നമ്മുടെ പ്രമാണങ്ങളെ
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവരായിരുന്നു
قَوْمًا
X
ജനം
عَمِينَ
X
അന്ധരായ
﴿7:64﴾ فَأَنجَيْنَاهُ
X
അങ്ങനെ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
وَالَّذِينَ مَعَهُ
X
അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും
بِرَحْمَةٍ
X
കാരുണ്യത്താല്‍
مِّنَّا
X
നമ്മുടെ
وَقَطَعْنَا
X
നാം മുറിച്ചു മാറ്റുകയും ചെയ്തു
دَابِرَ
X
മുരട്
الَّذِينَ كَذَّبُوا
X
കള്ളമാക്കി തള്ളിയവരുടെ
بِآيَاتِنَاۖ
X
നമ്മുടെ പ്രമാണങ്ങളെ
وَمَا كَانُوا
X
അവരായിരുന്നില്ല
مُؤْمِنِينَ
X
സത്യവിശ്വാസികള്‍
﴿7:72﴾ الَّذِينَ
X
ഒരു കൂട്ടര്‍ക്ക്
يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നു
الرَّسُولَ
X
ആ ദൂതനെ
النَّبِيَّ
X
പ്രവാചകനെ
الْأُمِّيَّ
X
നിരക്ഷരനായ
الَّذِي
X
യാതൊരുത്തന്‍
يَجِدُونَهُ
X
അദ്ദേഹത്തെ അവര്‍ കാണുന്നു
مَكْتُوبًا
X
രേഖപ്പെടുത്തപ്പെട്ടവനായി
عِندَهُمْ
X
അവരുടെ അടുത്ത്
فِي التَّوْرَاةِ
X
തൗറാത്തില്‍
وَالْإِنجِيلِ
X
ഇഞ്ചീലിലും
يَأْمُرُهُم
X
അദ്ദേഹം അവരോട് കല്‍പിക്കുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَاهُمْ
X
അദ്ദേഹം അവരെ വിലക്കുകയും ചെയ്യുന്നു
عَنِ الْمُنكَرِ
X
തിന്മയില്‍ നിന്ന്
وَيُحِلُّ
X
അദ്ദേഹം അനുവദിക്കുകയും ചെയ്യുന്നു
لَهُمُ
X
അവര്‍ക്ക്
الطَّيِّبَاتِ
X
ഉത്തമ വസ്തുക്കള്‍
وَيُحَرِّمُ
X
അദ്ദേഹം നിഷിദ്ധമാക്കുകയും ചെയ്യുന്നു
عَلَيْهِمُ
X
അവര്‍ക്ക്
الْخَبَائِثَ
X
ചീത്ത വസ്തുക്കള്‍
وَيَضَعُ
X
അദ്ദേഹം ഇറക്കി വയ്ക്കുകയും ചെയ്യുന്നു
عَنْهُمْ
X
അവരില്‍ നിന്ന്
إِصْرَهُمْ
X
അവരുടെ ഭാരം
وَالْأَغْلَالَ
X
വിലങ്ങുകളും
الَّتِي كَانَتْ
X
ഉണ്ടായിരുന്ന
عَلَيْهِمْۚ
X
അവരുടെ മേല്‍
فَالَّذِينَ آمَنُوا
X
അതിനാല്‍ വിശ്വസിച്ചവര്‍
بِهِ
X
അദ്ദേഹത്തില്‍
وَعَزَّرُوهُ
X
അവര്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്തു
وَنَصَرُوهُ
X
അവര്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു
وَاتَّبَعُوا
X
അവര്‍ പിന്തുടരുകയും ചെയ്തു
النُّورَ
X
പ്രകാശത്തെ
الَّذِي أُنزِلَ
X
ഇറക്കപ്പെട്ട
مَعَهُۙ
X
അദ്ദേഹത്തോടൊപ്പം
أُولَٰئِكَ
X
അവര്‍
هُمُ
X
അവരാണ്
الْمُفْلِحُونَ
X
വിജയം വരിച്ചവര്‍
﴿7:157﴾ وَلَوْ عَلِمَ اللَّهُ
X
അല്ലാഹു കണ്ടറിഞ്ഞിരിന്നുവെങ്കില്‍
فِيهِمْ
X
അവരില്‍
خَيْرًا
X
എന്തെങ്കിലും നന്മ
لَّأَسْمَعَهُمْۖ
X
അവരെ അവന്‍ കേള്‍പിക്കുമായിരുന്നു
وَلَوْ أَسْمَعَهُمْ
X
അവരെ അവന്‍ കേള്‍പിച്ചാല്‍ പോലും
لَتَوَلَّوا
X
അവര്‍ തിരിഞ്ഞുപോകുമായിരുന്നു
وَّهُم
X
അവര്‍(ആയിക്കൊണ്ട്)
مُّعْرِضُونَ
X
അവഗണിക്കുന്നവര്‍
﴿8:23﴾ لَٰكِنِ
X
എന്നാല്‍
الرَّسُولُ
X
ദൈവദൂതന്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
جَاهَدُوا
X
അവര്‍ സമരം ചെയ്തു
بِأَمْوَالِهِمْ
X
തങ്ങളുടെ ധനംകൊണ്ട്
وَأَنفُسِهِمْۚ
X
ദേഹം കൊണ്ടും
وَأُولَٰئِكَ
X
അവര്‍
لَهُمُ
X
അവര്‍ക്കാണ്
الْخَيْرَاتُۖ
X
സകല നന്മകളും
وَأُولَٰئِكَ
X
അവര്‍
هُمُ الْمُفْلِحُونَ
X
അവര്‍തന്നെയാണ് വിജയിച്ചവര്‍
﴿9:88﴾ فَلَعَلَّكَ
X
നീ ആയേക്കാം
تَارِكٌ
X
വിട്ടുകളയുന്നവന്‍
بَعْضَ
X
ചിലത്
مَا يُوحَىٰ
X
ബോധനം നല്കപ്പെടുന്നതില്‍
إِلَيْكَ
X
നിനക്ക്
وَضَائِقٌ
X
ക്ലേശിക്കുന്നവനും
بِهِ
X
അതുകാരണം
صَدْرُكَ
X
നിന്റെമനസ്സ്
أَن يَقُولُوا
X
അവര്‍ പറയുന്നത് (കാരണം)
لَوْلَا أُنزِلَ
X
ഇറക്കപ്പെടാത്തതെന്ത്?
عَلَيْهِ
X
അദ്ദേഹത്തിന്
كَنزٌ
X
ഒരു നിധി
أَوْ جَاءَ
X
അല്ലെങ്കില്‍ വരുന്നില്ല
مَعَهُ
X
ഇയാളോടൊപ്പം
مَلَكٌۚ
X
ഒരു മലക്ക്
إِنَّمَا أَنتَ
X
നിശ്ചയം, താങ്കള്‍
نَذِيرٌۚ
X
മുന്നറിയിപ്പുകാരനാകുന്നു
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
സര്‍വസംഗതികള്‍ക്കും
وَكِيلٌ
X
ഉത്തരവാദപ്പെട്ടവനാണ്
﴿11:12﴾ حَتَّىٰ إِذَا جَاءَ
X
അങ്ങനെ വന്നപ്പോള്‍
أَمْرُنَا
X
നമ്മുടെവിധി
وَفَارَ
X
ഉറവ് പൊട്ടിയൊഴുകുകയും ചെയ്തു
التَّنُّورُ
X
അടുപ്പ്
قُلْنَا
X
നാം പറഞ്ഞു
احْمِلْ
X
നീ കയറ്റുക
فِيهَا
X
അതില്‍
مِن كُلٍّ
X
എല്ലാ (ജന്തുവര്‍ഗ്ഗത്തില്‍)നിന്നും
زَوْجَيْنِ
X
ഇണകളെ
اثْنَيْنِ
X
ഈരണ്ട്
وَأَهْلَكَ
X
നിന്റെ കുടുംബത്തെയും
إِلَّا مَن
X
ഒരു വിഭാഗമൊഴികെ
سَبَقَ
X
നേരത്തെ സംഭവിച്ചിട്ടുണ്ട്
عَلَيْهِ
X
അവരെസംബന്ധിച്ച്
الْقَوْلُ
X
വിധിപ്രഖ്യാപനം
وَمَنْ آمَنَۚ
X
വിശ്വസിച്ചവരെയും
وَمَا آمَنَ
X
വിശ്വസിച്ചിട്ടില്ല
مَعَهُ
X
അദ്ദേഹത്തോടൊപ്പം
إِلَّا قَلِيلٌ
X
കുറച്ചുപേരല്ലാതെ
﴿11:40﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
أَمْرُنَا
X
നമ്മുടെ വിധി
نَجَّيْنَا
X
നാം രക്ഷപ്പെടുത്തി
هُودًا
X
ഹൂദിനെ
وَالَّذِينَ
X
ഒരു വിഭാഗത്തേയും
آمَنُوا
X
അവര്‍ വിശ്വസിച്ചു
مَعَهُ
X
അദ്ദേഹത്തോടൊപ്പം
بِرَحْمَةٍ مِّنَّا
X
നമ്മുടെ കാരുണ്യത്താല്‍
وَنَجَّيْنَاهُم
X
അവരെ നാം രക്ഷിച്ചു
مِّنْ عَذَابٍ
X
ശിക്ഷയില്‍ നിന്ന്
غَلِيظٍ
X
പരുഷമായ
﴿11:58﴾ فَلَمَّا جَاءَ
X
അങ്ങനെ വന്നപ്പോള്‍
أَمْرُنَا
X
നമ്മുടെ വിധി
نَجَّيْنَا
X
നാം രക്ഷപ്പെടുത്തി
صَالِحًا
X
സ്വാലിഹിനെ
وَالَّذِينَ
X
ഒരു വിഭാഗത്തെയും
آمَنُوا
X
അവര്‍ വിശ്വസിച്ചു
مَعَهُ
X
അദ്ദേഹത്തോടൊപ്പം
بِرَحْمَةٍ
X
കാരുണ്യത്താല്‍
مِّنَّا
X
നമ്മില്‍ നിന്നുള്ള
وَمِنْ خِزْيِ
X
അപമാനത്തില്‍ നിന്നും
يَوْمِئِذٍۗ
X
അന്നാളിലെ
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
هُوَ
X
അവനാണ്
الْقَوِيُّ
X
ശക്തന്‍
الْعَزِيزُ
X
അജയ്യനും
﴿11:66﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
أَمْرُنَا
X
നമ്മുടെ വിധി
نَجَّيْنَا
X
നാം രക്ഷപ്പെടുത്തി
شُعَيْبًا
X
ശുഐബിനെ
وَالَّذِينَ
X
ഒരു വിഭാഗത്തെയും
آمَنُوا مَعَهُ
X
അദ്ദേഹത്തോടൊപ്പം അവര്‍ വിശ്വസിച്ചു
بِرَحْمَةٍ مِّنَّا
X
നമ്മുടെ കാരുണ്യത്താല്‍
وَأَخَذَتِ
X
പിടികൂടി
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവരെ
الصَّيْحَةُ
X
ഘോരഗര്‍ജനം
فَأَصْبَحُوا
X
അങ്ങനെ പ്രഭാതത്തില്‍ അവര്‍ ആയിത്തീര്‍ന്നു
فِي دِيَارِهِمْ
X
തങ്ങളുടെ വീടുകളില്‍
جَاثِمِينَ
X
കമിഴ്ന്നുവീണുകിടക്കുന്നവര്‍
﴿11:94﴾ وَدَخَلَ
X
പ്രവേശിച്ചു
مَعَهُ
X
അവനോടൊപ്പം
السِّجْنَ
X
ജയിലില്‍
فَتَيَانِۖ
X
രണ്ടു യുവാക്കള്‍
قَالَ
X
പറഞ്ഞു
أَحَدُهُمَا
X
അവരിലൊരുവന്‍
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَرَانِي
X
ഞാന്‍ എന്നെ(സ്വപ്നത്തില്‍)കാണുന്നു
أَعْصِرُ
X
ഞാന്‍ പിഴിഞ്ഞെടുക്കുന്നതായി
خَمْرًاۖ
X
മദ്യം
وَقَالَ
X
പറഞ്ഞു
الْآخَرُ
X
മറ്റെയാള്‍
إِنِّي
X
നിശ്ചയമായും ഞാന്‍
أَرَانِي
X
ഞാന്‍ എന്നെ കാണുന്നു
أَحْمِلُ
X
ഞാന്‍ ചുമക്കുന്നതായി
فَوْقَ رَأْسِي
X
എന്റെ തലയില്‍
خُبْزًا
X
റൊട്ടി
تَأْكُلُ
X
തിന്നുന്നതായും
الطَّيْرُ
X
പക്ഷികള്‍
مِنْهُۖ
X
അതില്‍നിന്ന്
نَبِّئْنَا
X
ഞങ്ങള്‍ക്ക് പറഞ്ഞുതരിക
بِتَأْوِيلِهِۖ
X
ഇതിന്റെ വ്യാഖ്യാനം
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
نَرَاكَ
X
താങ്കളെ ഞങ്ങള്‍ കാണുന്നു
مِنَ الْمُحْسِنِينَ
X
സദ്‌വൃത്തരുടെ കൂട്ടത്തില്‍
﴿12:36﴾ لِلَّذِينَ اسْتَجَابُوا
X
ക്ഷണം സ്വീകരിച്ചവര്‍ക്കുണ്ട്
لِرَبِّهِمُ
X
തങ്ങളുടെ നാഥന്റെ
الْحُسْنَىٰۚ
X
എല്ലാ നന്മയും
وَالَّذِينَ لَمْ يَسْتَجِيبُوا
X
ക്ഷണം സ്വീകരിക്കാത്തവര്‍
لَهُ
X
അവന്റെ
لَوْ أَنَّ لَهُم
X
അവര്‍ക്കുണ്ടായാല്‍
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ള
جَمِيعًا
X
സകലതും
وَمِثْلَهُ
X
അത്ര വേറെയും
مَعَهُ
X
അതോടൊപ്പം
لَافْتَدَوْا
X
അവര്‍ പിഴയായി ഒടുക്കുമായിരുന്നു
بِهِۚ
X
അതൊക്കെ
أُولَٰئِكَ
X
ഇക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കാണ്
سُوءُ الْحِسَابِ
X
കടുത്തവിചാരണ
وَمَأْوَاهُمْ
X
അവരുടെ താവളം
جَهَنَّمُۖ
X
നരകം
وَبِئْسَ
X
എത്ര ചീത്ത
الْمِهَادُ
X
സങ്കേതം
﴿13:18﴾ قُل
X
പറയുക
لَّوْ كَانَ
X
ഉണ്ടെങ്കില്‍
مَعَهُ
X
അവന്റെ കൂടെ
آلِهَةٌ
X
(വേറെ) ദൈവങ്ങള്‍
كَمَا يَقُولُونَ
X
അവര്‍ പറയുന്നത് പോലെ
إِذًا
X
അപ്പോള്‍
لَّابْتَغَوْا
X
തീര്‍ച്ചയായും അവര്‍ തേടുമായിരുന്നു
إِلَىٰ ذِي الْعَرْشِ
X
സിംഹാസനാധിപനിലേക്ക്
سَبِيلًا
X
മാര്‍ഗം
﴿17:42﴾ مَا اتَّخَذَ
X
സ്വീകരിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
مِن وَلَدٍ
X
ഒരു സന്താനത്തെയും
وَمَا كَانَ مَعَهُ
X
അവന്റെ കൂടെയില്ല
مِنْ إِلَٰهٍۚ
X
ഒരു ദൈവവും
إِذًا
X
എങ്കില്‍
لَّذَهَبَ
X
പോകുമായിരുന്നു
كُلُّ إِلَٰهٍ
X
ഓരോ ദൈവവും
بِمَا خَلَقَ
X
താന്‍ സൃഷ്ടിച്ചതുമായി
وَلَعَلَا
X
മേധാവിത്തം പുലര്‍ത്തുകയും ചെയ്യുമായിരുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍۚ
X
മറ്റു ചിലരേക്കാള്‍
سُبْحَانَ اللَّهِ
X
അല്ലാഹു എത്ര പരിശുദ്ധന്‍
عَمَّا يَصِفُونَ
X
അവര്‍ ജല്‍പിക്കുന്നതില്‍ നിന്ന്
﴿23:91﴾ إِنَّمَا
X
മാത്രമാണ്
الْمُؤْمِنُونَ
X
വിശ്വാസികള്‍
الَّذِينَ آمَنُوا بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
وَإِذَا كَانُوا مَعَهُ
X
അവര്‍ അദ്ദേഹത്തോടപ്പമായിരിക്കുമ്പോള്‍
عَلَىٰ أَمْرٍ جَامِعٍ
X
ഒരു പൊതുകാര്യത്തില്‍
لَّمْ يَذْهَبُوا
X
അവര്‍ പോവുകയില്ല
حَتَّىٰ يَسْتَأْذِنُوهُۚ
X
അദ്ദേഹത്തോട് സമ്മതം ചോദിക്കും വരെ
إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَسْتَأْذِنُونَكَ
X
അവര്‍ നിന്നോട് സമ്മതം ചോദിക്കുന്നു
أُولَٰئِكَ
X
അവരാണ്
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِۚ
X
അവന്റെ ദൂതനിലും
فَإِذَا اسْتَأْذَنُوكَ
X
അവര്‍ നിന്നോട് സമ്മതം ചോദിച്ചാല്‍
لِبَعْضِ شَأْنِهِمْ
X
അവരുടെ ഏതെങ്കിലും ആവശ്യത്തിന്
فَأْذَن
X
അനുവദിക്കുക
لِّمَن شِئْتَ
X
നീ ഉദ്ദേശിക്കുന്നവര്‍ക്ക്
مِنْهُمْ
X
അവരില്‍ നിന്ന്
وَاسْتَغْفِرْ لَهُمُ
X
അവര്‍ക്ക് വേണ്ടി പാപമോചനം തേടുക
اللَّهَۚ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമ കാരുണികനും
﴿24:62﴾ وَقَالُوا
X
അവര്‍ പറഞ്ഞു
مَالِ هَٰذَا الرَّسُولِ
X
ഇതെന്ത് ദൈവദൂതന്‍
يَأْكُلُ
X
അവന്‍ ഭക്ഷിക്കുന്നു
الطَّعَامَ
X
ഭക്ഷണം
وَيَمْشِي
X
നടക്കുകയും ചെയ്യുന്നു
فِي الْأَسْوَاقِۙ
X
അങ്ങാടികളില്‍
لَوْلَا
X
എന്തുകൊണ്ടില്ല
أُنزِلَ إِلَيْهِ
X
അവനിലേക്കിറക്കപ്പെട്ടു
مَلَكٌ
X
ഒരു മാലാഖ
فَيَكُونَ
X
അങ്ങനെ ആയിരിക്കാന്‍
مَعَهُ
X
അവനോടൊപ്പം
نَذِيرًا
X
ഒരു മുന്നറിയിപ്പുകാരന്‍
﴿25:7﴾ وَلَقَدْ آتَيْنَا
X
നാം നല്‍കി
مُوسَى
X
മൂസാക്ക്
الْكِتَابَ
X
വേദഗ്രന്ഥം
وَجَعَلْنَا
X
നാം ആക്കി
مَعَهُ
X
അദ്ദേഹത്തോടൊപ്പം
أَخَاهُ
X
അദ്ദേഹത്തിന്റെ സഹോദരന്‍
هَارُونَ
X
ഹാറൂനിനെ
وَزِيرًا
X
സഹായിയായി
﴿25:35﴾ وَلَقَدْ آتَيْنَا
X
നിശ്ചയം നാം നല്‍കി
دَاوُودَ
X
ദാവൂദിന്
مِنَّا
X
നമ്മില്‍നിന്ന്
فَضْلًاۖ
X
അനുഗ്രഹം
يَا جِبَالُ
X
പര്‍വതങ്ങളേ
أَوِّبِي
X
സങ്കീര്‍ത്തനമാലപിക്കുക
مَعَهُ
X
അദ്ദേഹത്തോടൊപ്പം
وَالطَّيْرَۖ
X
പക്ഷികളേ നിങ്ങളും
وَأَلَنَّا
X
നാം മൃദുലമാക്കി
لَهُ
X
അദ്ദേഹത്തിന്
الْحَدِيدَ
X
ഇരുമ്പ്
﴿34:10﴾ فَلَمَّا بَلَغَ
X
ആ കുട്ടി എത്തിയപ്പോള്‍
مَعَهُ
X
അദ്ദേഹത്തോടൊപ്പം
السَّعْيَ
X
എന്തെങ്കിലും ചെയ്യാവുന്ന പ്രായം
قَالَ
X
അദ്ദേഹം പറഞ്ഞു
يَا بُنَيَّ
X
എന്റെ പ്രിയ മകനേ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَرَىٰ
X
കണ്ടിരിക്കുന്നു
فِي الْمَنَامِ
X
സ്വപ്നം
أَنِّي أَذْبَحُكَ
X
ഞാന്‍ നിന്നെ അറുക്കുന്നതായി
فَانظُرْ
X
അതിനാല്‍ നോക്കൂ
مَاذَا تَرَىٰۚ
X
നിന്റെ അഭിപ്രായമെന്താണ് ?
قَالَ
X
അവന്‍ പറഞ്ഞു
يَا أَبَتِ
X
എന്റെ പിതാവേ
افْعَلْ
X
താങ്കള്‍ ചെയ്യുക
مَا تُؤْمَرُۖ
X
താങ്കളോട് കല്‍പിക്കപ്പെടുന്നത്
سَتَجِدُنِي
X
താങ്കള്‍ക്ക് എന്നെ കാണാം
إِن شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചെങ്കില്‍
مِنَ الصَّابِرِينَ
X
ക്ഷമാശീലരുടെ കൂട്ടത്തില്‍
﴿37:102﴾ إِنَّا سَخَّرْنَا
X
നിശ്ചയം നാം വിധേയമാക്കി
الْجِبَالَ
X
പര്‍വതങ്ങളെ
مَعَهُ
X
അദ്ദേഹത്തിന്റെ കൂടെ
يُسَبِّحْنَ
X
അവ സങ്കീര്‍ത്തനം ചെയ്തിരുന്നു
بِالْعَشِيِّ
X
സന്ധ്യാ സമയത്ത്
وَالْإِشْرَاقِ
X
സൂര്യോദയ സമയത്തും
﴿38:18﴾ وَلَوْ أَنَّ لِلَّذِينَ ظَلَمُوا
X
അതിക്രമം കാണിച്ചവരുടെ വശമുണ്ടെങ്കില്‍
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവന്‍
وَمِثْلَهُ
X
അതിനു തുല്യമായതും
مَعَهُ
X
അതോടൊപ്പം
لَافْتَدَوْا
X
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِ
X
അതത്രയും
مِن سُوءِ الْعَذَابِ
X
കടുത്ത ശിക്ഷയില്‍ നിന്ന് (രക്ഷപ്പെടാന്‍)
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَبَدَا لَهُم
X
വെളിപ്പെടുകയും ചെയ്തു
مِّنَ
X
അവര്‍ക്ക്
اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَمْ يَكُونُوا يَحْتَسِبُونَ
X
അവര്‍ കണക്കിലെടുക്കാതിരുന്നത്
﴿39:47﴾ فَلَمَّا جَاءَهُم
X
പിന്നെ അദ്ദേഹം അവരുടെ അടുത്തു ചെന്നപ്പോള്‍
بِالْحَقِّ
X
സത്യവുമായി
مِنْ عِندِنَا
X
നമ്മുടെയടുക്കല്‍ നിന്നുള്ള
قَالُوا
X
അവര്‍ പറഞ്ഞു
اقْتُلُوا
X
നിങ്ങള്‍ കൊന്നുകളയുക
أَبْنَاءَ
X
ആണ്‍കുട്ടികളെ
الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ
مَعَهُ
X
ഇവനോടൊപ്പം
وَاسْتَحْيُوا
X
നിങ്ങള്‍ ജീവിക്കാന്‍ വിടുകയും ചെയ്യുക
نِسَاءَهُمْۚ
X
അവരുടെ സ്ത്രീകളെ
وَمَا كَيْدُ
X
കുതന്ത്രമല്ല
الْكَافِرِينَ
X
സത്യനിഷേധികളുടെ
إِلَّا فِي ضَلَالٍ
X
പിഴവിലല്ലാതെ
﴿40:25﴾ فَلَوْلَا أُلْقِيَ
X
ഇട്ടുകൊടുക്കപ്പെടാത്തതെന്ത്
عَلَيْهِ
X
ഇവനുമീതെ
أَسْوِرَةٌ مِّن ذَهَبٍ
X
സ്വര്‍ണവളകള്‍
أَوْ جَاءَ
X
അല്ലെങ്കില്‍ വരാത്തതെന്ത്
مَعَهُ
X
ഇവനോടൊപ്പം
الْمَلَائِكَةُ
X
മലക്കുകള്‍
مُقْتَرِنِينَ
X
പാര്‍ശ്വവര്‍ത്തികളായി
﴿43:53﴾ مُّحَمَّدٌ رَّسُولُ اللَّهِۚ
X
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു
وَالَّذِينَ مَعَهُ
X
അദ്ദേഹത്തോടൊപ്പമുള്ളവര്‍
أَشِدَّاءُ
X
കാര്‍ക്കശ്യം കാണിക്കുന്നവരാണ്
عَلَى الْكُفَّارِ
X
സത്യനിഷേധികളോട്
رُحَمَاءُ
X
പരമദയാലുക്കളുമാണ്
بَيْنَهُمْۖ
X
അവര്‍ പരസ്പരം
تَرَاهُمْ
X
അവരെ നിനക്ക് കാണാം
رُكَّعًا
X
കുനിയുന്നവരായി
سُجَّدًا
X
സാഷ്ടാംഗം പ്രണമിക്കുന്നവരായും
يَبْتَغُونَ
X
അവര്‍ തേടുന്നു
فَضْلًا
X
അനുഗ്രഹം
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِضْوَانًاۖ
X
പ്രീതിയും
سِيمَاهُمْ
X
അവരുടെ അടയാളം
فِي وُجُوهِهِم
X
അവരുടെ മുഖങ്ങളിലുണ്ട്
مِّنْ أَثَرِ السُّجُودِۚ
X
സുജൂദിന്റെ ഫലമായി
ذَٰلِكَ
X
അതാണ്
مَثَلُهُمْ
X
അവരുടെ ഉപമ
فِي التَّوْرَاةِۚ
X
തൗറാത്തില്‍
وَمَثَلُهُمْ
X
അവരുടെ ഉപമ
فِي الْإِنجِيلِ
X
ഇഞ്ചീലില്‍
كَزَرْعٍ
X
ഒരു വിളപോലെയാണ്
أَخْرَجَ
X
അത് പുറത്തുകാണിച്ചു
شَطْأَهُ
X
അതിന്റെ കൂമ്പ്
فَآزَرَهُ
X
പിന്നെ അതിനെ ശക്തിപ്പെടുത്തി
فَاسْتَغْلَظَ
X
അങ്ങനെ അത് കരുത്ത് നേടി
فَاسْتَوَىٰ
X
അത് എഴുന്നുനിന്നു
عَلَىٰ سُوقِهِ
X
അതിന്റെ കാണ്ഡത്തില്‍
يُعْجِبُ
X
അത് കൗതുകമുണര്‍ത്തുന്നു
الزُّرَّاعَ
X
കര്‍ഷകരില്‍
لِيَغِيظَ
X
കോപാകുലരാക്കാന്‍
بِهِمُ
X
അവരിലൂടെ
الْكُفَّارَۗ
X
സത്യനിഷേധികളെ
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം നല്‍കിയിരിക്കുന്നു
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا الصَّالِحَاتِ
X
സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌
مِنْهُم
X
അവരില്‍നിന്ന്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿48:29﴾ لَقَدْ أَرْسَلْنَا
X
നിശ്ചയം, നാം നിയോഗിച്ചിരിക്കുന്നു
رُسُلَنَا
X
നമ്മുടെ ദൂതന്മാരെ
بِالْبَيِّنَاتِ
X
തെളിഞ്ഞ ദൃഷ്ടാന്തങ്ങളുമായി
وَأَنزَلْنَا
X
നാം അവതരിപ്പിക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
وَالْمِيزَانَ
X
തുലാസ്സും
لِيَقُومَ
X
നിലകൊള്ളാന്‍
النَّاسُ
X
ജനങ്ങള്‍
بِالْقِسْطِۖ
X
നീതിപൂര്‍വം
وَأَنزَلْنَا
X
നാം ഇറക്കുകയും ചെയ്തു
الْحَدِيدَ
X
ഇരുമ്പ്
فِيهِ
X
അതിലുണ്ട്
بَأْسٌ
X
ശക്തി
شَدِيدٌ
X
കഠിനമായ
وَمَنَافِعُ
X
പ്രയോജനങ്ങളും
لِلنَّاسِ
X
ജനങ്ങള്‍ക്ക്
وَلِيَعْلَمَ اللَّهُ
X
അല്ലാഹു അറിയുന്നതിനുവേണ്ടി
مَن يَنصُرُهُ
X
അവനെ സഹായിക്കുന്നതാരെന്ന്
وَرُسُلَهُ
X
അവന്റെ ദൂതന്മാരെയും
بِالْغَيْبِۚ
X
അദൃശ്യമായവിധം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
قَوِيٌّ
X
കരുത്തുറ്റവനാണ്
عَزِيزٌ
X
അജയ്യനും
﴿57:25﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۖ
X
ഭൂമിയിലുള്ളതും
مَا يَكُونُ
X
ഉണ്ടാവുകയില്ല
مِن نَّجْوَىٰ
X
ഒരു രഹസ്യഭാഷണവും
ثَلَاثَةٍ
X
മൂന്നാളുടെ
إِلَّا هُوَ
X
അവനായിട്ടല്ലാതെ
رَابِعُهُمْ
X
അവരിലെ നാലാമന്‍
وَلَا خَمْسَةٍ
X
അഞ്ചു പേരുടേതും ഇല്ല
إِلَّا هُوَ
X
അവനായിട്ടല്ലാതെ
سَادِسُهُمْ
X
അവരിലെ ആറാമന്‍
وَلَا أَدْنَىٰ
X
കുറഞ്ഞതും ഇല്ല
مِن ذَٰلِكَ
X
അതിനേക്കാള്‍
وَلَا أَكْثَرَ
X
കൂടുതലും ഇല്ല
إِلَّا هُوَ
X
അവനില്ലാതെ
مَعَهُمْ
X
അവരോടൊപ്പം
أَيْنَ
X
എവിടെ
مَا كَانُواۖ
X
അവര്‍ ആയിരുന്നാലും
ثُمَّ
X
പിന്നെ
يُنَبِّئُهُم
X
അവന്‍ അവര്‍ക്ക് വിവരം നല്‍കും
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
يَوْمَ الْقِيَامَةِۚ
X
പുനരുത്ഥാന നാളില്‍
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿58:7﴾ لَئِنْ أُخْرِجُوا
X
അവര്‍ പുറത്താക്കപ്പെട്ടാല്‍
لَا يَخْرُجُونَ
X
ഇവര്‍ പുറത്തുപോവുകയില്ല
مَعَهُمْ
X
അവരുടെ കൂടെ
وَلَئِن قُوتِلُوا
X
അവരോട് യുദ്ധം ചെയ്യപ്പെട്ടാല്‍
لَا يَنصُرُونَهُمْ
X
ഇവര്‍ അവരെ സഹായിക്കുകയുമില്ല
وَلَئِن نَّصَرُوهُمْ
X
ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ
لَيُوَلُّنَّ
X
തീര്‍ച്ചയായും അവര്‍ തിരിഞ്ഞോടും
الْأَدْبَارَ
X
പിന്നിലേക്ക്
ثُمَّ
X
പിന്നെ
لَا يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുന്നതുമല്ല
﴿59:12﴾ قَدْ كَانَتْ
X
ഉണ്ടായിട്ടുണ്ട്
لَكُمْ
X
നിങ്ങള്‍ക്ക്
أُسْوَةٌ
X
മാതൃക
حَسَنَةٌ
X
ഉത്തമമായ
فِي إِبْرَاهِيمَ
X
ഇബ്റാഹീമില്‍
وَالَّذِينَ
X
യാതൊരുത്തരിലും
مَعَهُ
X
അദ്ദേഹത്തോടൊപ്പമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِقَوْمِهِمْ
X
അവരുടെ ജനതയോട്
إِنَّا
X
നിശ്ചയം, ഞങ്ങള്‍
بُرَآءُ
X
ബന്ധം ഒഴിഞ്ഞവരാണ്
مِنكُمْ
X
നിങ്ങളില്‍നിന്ന്
وَمِمَّا تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നവയില്‍ നിന്നും
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
كَفَرْنَا
X
ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു
بِكُمْ
X
നിങ്ങളെ
وَبَدَا
X
പ്രകടമാവുകയും ചെയ്തിരിക്കുന്നു
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمُ
X
നിങ്ങള്‍ക്കുമിടയില്‍
الْعَدَاوَةُ
X
ശത്രുത
وَالْبَغْضَاءُ
X
വെറുപ്പും
أَبَدًا
X
എക്കാലത്തേക്കും
حَتَّىٰ تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കുന്നതുവരെ
بِاللَّهِ
X
അല്ലാഹുവില്‍
وَحْدَهُ
X
അവനെ മാത്രം
إِلَّا
X
ഒഴികെ
قَوْلَ
X
വാക്ക്
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
لِأَبِيهِ
X
തന്റെ പിതാവിനോടുള്ള
لَأَسْتَغْفِرَنَّ
X
തീര്‍ച്ചയായും ഞാന്‍ പാപമോചനമര്‍ഥിക്കാം
لَكَ
X
താങ്കള്‍ക്കുവേണ്ടി
وَمَا أَمْلِكُ
X
ഞാന്‍ അധീനപ്പെടുത്തുന്നില്ല
لَكَ
X
താങ്കള്‍ക്ക്
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
مِن شَيْءٍۖ
X
ഒന്നും
رَّبَّنَا
X
ഞങ്ങളുടെ നാഥാ
عَلَيْكَ
X
നിന്റെ മേല്‍
تَوَكَّلْنَا
X
ഞങ്ങള്‍ ഭരമേല്‍പിച്ചു
وَإِلَيْكَ
X
നിന്നിലേക്ക്
أَنَبْنَا
X
ഞങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങി
وَإِلَيْكَ
X
നിന്നിലേക്കാണ്
الْمَصِيرُ
X
തിരിച്ചുവരവ്
﴿60:4﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
تُوبُوا
X
നിങ്ങള്‍ പശ്ചാത്തപിക്കുക
إِلَى اللَّهِ
X
അല്ലാഹുവോട്
تَوْبَةً
X
പശ്ചാത്താപം
نَّصُوحًا
X
നിഷ്കളങ്കമായ
عَسَىٰ
X
ആയേക്കാം
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَن يُكَفِّرَ
X
മായ്ച്ചുകളയു(മായേക്കാം)
عَنكُمْ
X
നിങ്ങളില്‍ നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَيُدْخِلَكُمْ
X
അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
يَوْمَ لَا يُخْزِي
X
നിന്ദിക്കാത്ത ദിനം
اللَّهُ
X
അല്ലാഹു
النَّبِيَّ
X
പ്രവാചകനെ
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരെയും
مَعَهُۖ
X
അദ്ദേഹത്തോടൊപ്പം
نُورُهُمْ
X
അവരുടെ പ്രകാശം
يَسْعَىٰ
X
പ്രസരിച്ചുകൊണ്ടിരിക്കും
بَيْنَ أَيْدِيهِمْ
X
അവരുടെ മുന്നില്‍
وَبِأَيْمَانِهِمْ
X
അവരുടെ വലതുഭാഗങ്ങളിലും
يَقُولُونَ
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَتْمِمْ
X
നീ പൂര്‍ത്തീകരിച്ചു തരേണമേ!
لَنَا
X
ഞങ്ങള്‍ക്ക്
نُورَنَا
X
ഞങ്ങളുടെ പ്രകാശം
وَاغْفِرْ لَنَاۖ
X
ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ
إِنَّكَ
X
തീര്‍ച്ചയായും നീ
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿66:8﴾