Repeated Words in Quran

< >
Total Found : 1
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
لَن تَمَسَّنَا
X
ഞങ്ങളെ സ്പര്‍ശിക്കയില്ല തീര്‍ച്ച
النَّارُ
X
നരകം
إِلَّا أَيَّامًا
X
ഏതാനും നാളുകളല്ലാതെ
مَّعْدُودَةًۚ
X
എണ്ണപ്പെട്ട
قُلْ
X
താങ്കള്‍ ചോദിക്കുക
أَتَّخَذْتُمْ
X
നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍
عَهْدًا
X
വല്ല കരാറും
فَلَن يُخْلِفَ اللَّهُ
X
എന്നാല്‍ അല്ലാഹു ലംഘിക്കുകയില്ലതന്നെ
عَهْدَهُۖ
X
തന്റെ കരാര്‍
أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുകയാണോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿2:80﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
കാരണം അവര്‍
قَالُوا
X
അവര്‍ പറഞ്ഞു, വാദിച്ചു
لَن تَمَسَّنَا
X
ഞങ്ങളെ തൊടില്ലെന്ന്
النَّارُ
X
നരകത്തീ
إِلَّا أَيَّامًا
X
ഏതാനും നാളുകള്‍ അല്ലാതെ
مَّعْدُودَاتٍۖ
X
നിര്‍ണിതമായ, എണ്ണപ്പെട്ട
وَغَرَّهُمْ
X
അവരെ വഞ്ചിച്ചിരിക്കുന്നു
فِي دِينِهِم
X
അവരുടെ മതകാര്യത്തില്‍
مَّا كَانُوا يَفْتَرُونَ
X
അവര്‍ സ്വയം കെട്ടിച്ചമച്ചുകൊണ്ടിരുന്നത്
﴿3:24﴾ إِن يَمْسَسْكُمْ
X
നിങ്ങള്‍ക്ക് പറ്റിയിട്ടുണ്ടെങ്കില്‍
قَرْحٌ
X
ക്ഷതം
فَقَدْ مَسَّ
X
(മുമ്പ്) പറ്റിയിട്ടുണ്ട്
الْقَوْمَ
X
ആ ജനത്തിനും
قَرْحٌ
X
ക്ഷതം
مِّثْلُهُۚ
X
അത് പോലെ
وَتِلْكَ الْأَيَّامُ
X
ആ ദിനങ്ങള്‍
نُدَاوِلُهَا
X
നാം അതിനെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
وَلِيَعْلَمَ اللَّهُ
X
അല്ലാഹുവിന് വേര്‍തിരിച്ചറിയാന്‍
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
وَيَتَّخِذَ
X
ഉണ്ടാക്കുവാനും
مِنكُمْ
X
നിങ്ങളില്‍ നിന്ന്
شُهَدَاءَۗ
X
രക്തസാക്ഷികളെ, സത്യസാക്ഷികളെ
وَاللَّهُ
X
അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമികളെ
﴿3:140﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
ثَالِثُ ثَلَاثَةٍۘ
X
മൂവരില്‍ ഒരുവനാണെന്ന്
وَمَا مِنْ
X
എന്നാല്‍ ഇല്ല
إِلَٰهٍ
X
ഒരു ദൈവവും
إِلَّا إِلَٰهٌ
X
ദൈവം അല്ലാതെ
وَاحِدٌۚ
X
ഏകനായ
وَإِن لَّمْ يَنتَهُوا
X
അവര്‍ വിരമിക്കുന്നില്ലെങ്കില്‍
عَمَّا يَقُولُونَ
X
അവര്‍ പറയുന്നതില്‍നിന്ന്
لَيَمَسَّنَّ
X
ബാധിക്കുകതന്നെ ചെയ്യും
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
مِنْهُمْ
X
അവരിലെ
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿5:73﴾ ثُمَّ
X
പിന്നീട്
بَدَّلْنَا
X
നാം മാറ്റി (നാം പകരം വെച്ചു)
مَكَانَ
X
സ്ഥാനത്ത്
السَّيِّئَةِ
X
ദുസ്ഥിതിയുടെ
الْحَسَنَةَ
X
സുസ്ഥിതി
حَتَّىٰ عَفَوا
X
അവര്‍ അഭിവൃദ്ധിപ്പെടുവോളം
وَّقَالُوا
X
അങ്ങനെ അവര്‍ പറഞ്ഞു
قَدْ مَسَّ
X
സ്പര്‍ശിച്ചിട്ടുണ്ട്, ബാധിച്ചിട്ടുണ്ട്
آبَاءَنَا
X
ഞങ്ങളുടെ പിതാക്കളെ
الضَّرَّاءُ
X
ദുരിതം
وَالسَّرَّاءُ
X
സന്തോഷവും
فَأَخَذْنَاهُم
X
അപ്പോള്‍ അവരെ നാം പിടികൂടി
بَغْتَةً
X
പെട്ടെന്ന്
وَهُمْ
X
അവര്‍
لَا يَشْعُرُونَ
X
അവര്‍ അറിയുന്നില്ല
﴿7:95﴾ قُل
X
നീ പറയുക
لَّا أَمْلِكُ
X
എനിക്കു വരുത്താനാവില്ല
لِنَفْسِي
X
എനിക്കു തന്നെ
نَفْعًا
X
ഗുണം
وَلَا ضَرًّا
X
ദോഷവും ഇല്ല
إِلَّا
X
ഒഴികെ
مَا شَاءَ
X
ഇച്ഛിച്ചത്
اللَّهُۚ
X
അല്ലാഹു
وَلَوْ كُنتُ
X
ഞാനായിരുന്നുവെങ്കില്‍
أَعْلَمُ
X
ഞാനറിയും
الْغَيْبَ
X
അഭൗതിക കാര്യം
لَاسْتَكْثَرْتُ
X
ഞാന്‍ കൂടുതല്‍ കൈവരുത്തുമായിരുന്നു
مِنَ الْخَيْرِ
X
ഗുണം
وَمَا مَسَّنِيَ
X
എന്നെ ബാധിക്കുമായിരുന്നില്ല
السُّوءُۚ
X
ദോഷം
إِنْ أَنَا
X
ഞാനല്ല
إِلَّا نَذِيرٌ
X
മുന്നറിയിപ്പുകാരനല്ലാതെ
وَبَشِيرٌ
X
ശുഭവാര്‍ത്ത അറിയിക്കുന്നവനും
لِّقَوْمٍ
X
ജനത്തിന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:188﴾ إِنَّ الَّذِينَ اتَّقَوْا
X
തീര്‍ച്ചയായും ദൈവ ഭക്തിയുള്ളവര്‍
إِذَا مَسَّهُمْ
X
അവരെ ബാധിച്ചാല്‍
طَائِفٌ
X
വല്ല ദുര്‍ബോധനവും
مِّنَ الشَّيْطَانِ
X
പിശാചില്‍ നിന്നുള്ള
تَذَكَّرُوا
X
അവര്‍ ഓര്‍ക്കും
فَإِذَا هُم
X
അപ്പോള്‍ അവര്‍ (ആകുന്നു)
مُّبْصِرُونَ
X
ഉള്‍ക്കാഴ്ചയുള്ളവര്‍
﴿7:201﴾ لَّوْلَا
X
ഇല്ലായിരുന്നെങ്കില്‍
كِتَابٌ
X
വിധി
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
سَبَقَ
X
നേരത്തെ രേഖപ്പെട്ടുകിടക്കുന്നു
لَمَسَّكُمْ
X
നിങ്ങളെ ബാധിക്കുമായിരുന്നു
فِيمَا أَخَذْتُمْ
X
നിങ്ങള്‍ കൈപ്പറ്റിയതിന്റെ പേരില്‍
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿8:68﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
الضُّرُّ
X
വിപത്ത്
دَعَانَا
X
അവന്‍ നമ്മോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും
لِجَنبِهِ
X
കിടന്ന് കൊണ്ട്
أَوْ قَاعِدًا
X
അല്ലെങ്കില്‍ ഇരുന്നുകൊണ്ട്
أَوْ قَائِمًا
X
അല്ലെങ്കില്‍ നിന്നുകൊണ്ട്
فَلَمَّا كَشَفْنَا
X
അങ്ങനെ നാം നീക്കിയാല്‍
عَنْهُ
X
അവനില്‍ നിന്ന്
ضُرَّهُ
X
ആ വിപത്തിനെ
مَرَّ
X
അവന്‍ നടന്നു കളയുന്നു
كَأَن لَّمْ يَدْعُنَا
X
നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ലന്ന വിധം
إِلَىٰ ضُرٍّ
X
വിപത്തിന്റെ കാര്യത്തില്‍
مَّسَّهُۚ
X
അവനെ ബാധിച്ചു
كَذَٰلِكَ
X
അവ്വിധം
زُيِّنَ
X
അലംകൃതമാക്കപ്പെട്ടിരിക്കുന്നു
لِلْمُسْرِفِينَ
X
അതിരുകവിയുന്നവര്‍ക്ക്
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
﴿10:12﴾ وَإِذَا أَذَقْنَا
X
നാം അനുഭവിക്കാനവസരം നല്‍കിയാല്‍
النَّاسَ
X
ജനങ്ങള്‍ക്ക്
رَحْمَةً
X
അനുഗ്രഹം
مِّن بَعْدِ ضَرَّاءَ
X
ദുരിതാനുഭവങ്ങള്‍ക്ക് ശേഷം
مَسَّتْهُمْ
X
അവരെ ബാധിച്ച
إِذَا
X
ഉടനെ
لَهُم
X
അവര്‍ക്കുണ്ടാകും
مَّكْرٌ
X
കുതന്ത്രം
فِي آيَاتِنَاۚ
X
നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
أَسْرَعُ
X
അതിവേഗം പ്രയോഗിക്കുന്നവനാണ്
مَكْرًاۚ
X
തന്ത്രം
إِنَّ رُسُلَنَا
X
നമ്മുടെ ദൂതന്മാര്‍
يَكْتُبُونَ
X
അവര്‍ രേഖപ്പെടുത്തുന്നു
مَا تَمْكُرُونَ
X
നിങ്ങള്‍ തന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്
﴿10:21﴾ وَلَئِنْ أَذَقْنَاهُ
X
നാം അവനെ ആസ്വദിപ്പിച്ചാല്‍
نَعْمَاءَ
X
അനുഗ്രഹം
بَعْدَ ضَرَّاءَ
X
ദുരന്തശേഷം
مَسَّتْهُ
X
അവനെ ബാധിച്ച
لَيَقُولَنَّ
X
അവന്‍ പറയുക തന്നെ ചെയ്യും
ذَهَبَ
X
പോയിമറഞ്ഞിരിക്കുന്നു
السَّيِّئَاتُ
X
കഷ്ടങ്ങള്‍
عَنِّيۚ
X
എന്നില്‍നിന്ന്
إِنَّهُ
X
നിശ്ചയം അവന്‍
لَفَرِحٌ
X
ആഹ്ലാദഭരിതനാകുന്നു
فَخُورٌ
X
പൊങ്ങച്ചക്കാരനും
﴿11:10﴾ وَلَا تَرْكَنُوا
X
നിങ്ങള്‍ ചായരുത്
إِلَى الَّذِينَ ظَلَمُوا
X
അതിക്രമം കാണിച്ചവരുടെ ഭാഗത്തേക്ക്
فَتَمَسَّكُمُ
X
അങ്ങനെ ചെയ്താല്‍,നിങ്ങളെ പിടികൂടും
النَّارُ
X
നരകം
وَمَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവിനെ കൂടാതെ
مِنْ أَوْلِيَاءَ
X
രക്ഷകരാരും
ثُمَّ
X
പിന്നീട്
لَا تُنصَرُونَ
X
നിങ്ങള്‍ക്കൊരു സഹായവും ലഭിക്കുകയില്ല
﴿11:113﴾ فَلَمَّا دَخَلُوا
X
അങ്ങനെ അവര്‍ കടന്നുവന്നപ്പോള്‍
عَلَيْهِ
X
യൂസുഫിന്റെയടുത്ത്
قَالُوا
X
അവര്‍ പറഞ്ഞു
يَا أَيُّهَا الْعَزِيزُ
X
പ്രഭോ,
مَسَّنَا
X
ഞങ്ങളെ ബാധിച്ചിരിക്കുന്നു
وَأَهْلَنَا
X
ഞങ്ങളുടെ കുടുംബത്തെയും
الضُّرُّ
X
ദുരിതം
وَجِئْنَا
X
ഞങ്ങള്‍ വന്നിരിക്കുന്നു
بِبِضَاعَةٍ
X
ചരക്കുമായി
مُّزْجَاةٍ
X
താണതരം
فَأَوْفِ
X
അതിനാല്‍ താങ്കള്‍ പൂര്‍ത്തീകരിച്ചുതരിക
لَنَا
X
ഞങ്ങള്‍ക്ക്
الْكَيْلَ
X
അളവ്
وَتَصَدَّقْ
X
ദാനമായും നല്‍കുക
عَلَيْنَاۖ
X
ഞങ്ങള്‍ക്ക്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَجْزِي
X
അവന്‍ പ്രതിഫലം നല്‍കും
الْمُتَصَدِّقِينَ
X
ദാനം ചെയ്യുന്നവര്‍ക്ക്
﴿12:88﴾ وَمَا بِكُم مِّن نِّعْمَةٍ
X
നിങ്ങള്‍ക്കുള്ള ഏതനുഗ്രഹവും
فَمِنَ اللَّهِۖ
X
അത് അല്ലാഹുവില്‍ നിന്നുള്ളതാണ്
ثُمَّ
X
പിന്നെ
إِذَا مَسَّكُمُ
X
നിങ്ങളെ ബാധിച്ചാല്‍
الضُّرُّ
X
കഷ്ടത
فَإِلَيْهِ
X
അപ്പോള്‍ അവനിലേക്ക് തന്നെയാണ്
تَجْأَرُونَ
X
നിങ്ങള്‍ ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നത്
﴿16:53﴾ وَإِذَا مَسَّكُمُ
X
നിങ്ങളെ ബാധിച്ചാല്‍
الضُّرُّ
X
വിപത്ത്
فِي الْبَحْرِ
X
സമുദ്രത്തില്‍
ضَلَّ
X
അപ്രത്യക്ഷമാവും
مَن تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍
إِلَّا إِيَّاهُۖ
X
അവനെകൂടാതെ
فَلَمَّا نَجَّاكُمْ
X
അങ്ങനെ അവന്‍ നിങ്ങളെ രക്ഷപ്പെടുത്തിയാല്‍
إِلَى الْبَرِّ
X
കരയിലേക്ക്
أَعْرَضْتُمْۚ
X
നിങ്ങള്‍ തിരിഞ്ഞുകളയുന്നു
وَكَانَ الْإِنسَانُ
X
മനുഷ്യന്‍ ആയിരിക്കുന്നു
كَفُورًا
X
ഏറെ നന്ദികെട്ടവന്‍
﴿17:67﴾ وَإِذَا أَنْعَمْنَا
X
നാം അനുഗ്രഹം ചെയ്തുകൊടുത്താല്‍
عَلَى الْإِنسَانِ
X
മനുഷ്യന്ന്
أَعْرَضَ
X
അവന്‍ തിരിഞ്ഞുകളയുകയായി
وَنَأَىٰ
X
അവന്‍ അകന്ന്പോവുകയും ചെയ്യുന്നു
بِجَانِبِهِۖ
X
അവന്റെ പാട്ടിന് (തോന്നിയപോലെ)
وَإِذَا مَسَّهُ
X
അവനെ ബാധിച്ചാല്‍
الشَّرُّ
X
തിന്മ
كَانَ يَئُوسًا
X
അവന്‍ നിരാശനാവുകയായി
﴿17:83﴾ يَا أَبَتِ
X
എന്റെ പിതാവേ
إِنِّي
X
നിശ്ചയമായും ഞാന്‍
أَخَافُ
X
ഭയപ്പെടുന്നു
أَن يَمَسَّكَ
X
നിങ്ങളെ ബാധിക്കുന്നതിനെ
عَذَابٌ
X
ശിക്ഷ
مِّنَ الرَّحْمَٰنِ
X
കാരുണ്യവാനില്‍നിന്നുള്ള
فَتَكُونَ
X
അപ്പോള്‍ നിങ്ങളായിത്തീരും
لِلشَّيْطَانِ
X
പിശാചിന്റെ
وَلِيًّا
X
ഉറ്റമിത്രം
﴿19:45﴾ وَأَيُّوبَ
X
അയ്യൂബിനേയും
إِذْ نَادَىٰ رَبَّهُ
X
അദ്ദേഹം തന്റെ നാഥനെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം
أَنِّي
X
തീര്‍ച്ചയായും ഞാന്‍
مَسَّنِيَ
X
എന്നെ ബാധിച്ചു
الضُّرُّ
X
ദുരിതം
وَأَنتَ
X
നീ
أَرْحَمُ
X
ഏറ്റവും കരുണയുള്ളവനാണ്
الرَّاحِمِينَ
X
കരുണയുള്ളവരില്‍
﴿21:83﴾ وَلَوْلَا
X
ഉണ്ടായിരുന്നില്ലെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ ഔദാര്യം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
فِي الدُّنْيَا وَالْآخِرَةِ
X
ഇഹത്തിലും പരത്തിലും
لَمَسَّكُمْ
X
നിങ്ങളെ ബാധിക്കുമായിരുന്നു
فِي مَا أَفَضْتُمْ فِيهِ
X
നിങ്ങള്‍ ഏര്‍പ്പെട്ട വിഷയത്തില്‍
عَذَابٌ عَظِيمٌ
X
കഠിനമായ ശിക്ഷ
﴿24:14﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
النَّاسَ
X
ജനങ്ങളെ
ضُرٌّ
X
വല്ല വിപത്തും
دَعَوْا
X
അവര്‍ പ്രാര്‍ഥിക്കും
رَبَّهُم
X
അവരുടെ നാഥനോട്
مُّنِيبِينَ إِلَيْهِ
X
അവനിലേക്ക് തിരിയുന്നവരായി
ثُمَّ
X
പിന്നെ
إِذَا أَذَاقَهُم
X
അവന്‍ അവരെ അനുഭവിപ്പിച്ചാല്‍
مِّنْهُ
X
അവന്റെ പക്കല്‍നിന്നുള്ള
رَحْمَةً
X
കാരുണ്യം
إِذَا فَرِيقٌ
X
അന്നേരം ഒരു വിഭാഗം
مِّنْهُم
X
അവരില്‍നിന്ന്
بِرَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يُشْرِكُونَ
X
അവര്‍ പങ്കുകാരെ ചേര്‍ക്കുന്നു
﴿30:33﴾ قَالُوا
X
ആ ജനം പറഞ്ഞു
إِنَّا تَطَيَّرْنَا
X
ഞങ്ങള്‍ ദു:ശ്ശകുനമായി കാണുന്നു
بِكُمْۖ
X
നിങ്ങളെ
لَئِن لَّمْ تَنتَهُوا
X
നിങ്ങളിത് നിര്‍ത്തുന്നില്ലെങ്കില്‍
لَنَرْجُمَنَّكُمْ
X
ഞങ്ങള്‍ നിങ്ങളെ എറിഞ്ഞോടിക്കുക തന്നെ ചെയ്യും
وَلَيَمَسَّنَّكُم
X
നിങ്ങളെ ബാധിക്കുക തന്നെ ചെയ്യും
مِّنَّا
X
ഞങ്ങളില്‍ നിന്ന്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿36:18﴾ وَاذْكُرْ
X
നീ ഓര്‍ക്കുക
عَبْدَنَا
X
നമ്മുടെ ദാസന്‍
أَيُّوبَ
X
അയ്യൂബിനെ
إِذْ نَادَىٰ
X
അദ്ദേഹം വിളിച്ച സന്ദര്‍ഭം
رَبَّهُ
X
തന്റെ നാഥനെ
أَنِّي
X
തീര്‍ച്ചയായും ഞാന്‍
مَسَّنِيَ
X
എന്നെ സ്പര്‍ശിച്ചിരിക്കുന്നു
الشَّيْطَانُ
X
ചെകുത്താന്‍
بِنُصْبٍ
X
ദുരിതത്താല്‍
وَعَذَابٍ
X
പീഡനത്താലും
﴿38:41﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യന്
ضُرٌّ
X
വല്ല വിപത്തും
دَعَا
X
അവന്‍ പ്രാര്‍ഥിക്കുന്നു
رَبَّهُ
X
തന്റെ നാഥനോട്
مُنِيبًا
X
മടങ്ങുന്നവനായിക്കൊണ്ട്
إِلَيْهِ
X
അവങ്കലേക്ക്
ثُمَّ
X
പിന്നീട്
إِذَا خَوَّلَهُ
X
(അല്ലാഹു) അവന്ന് പ്രദാനം ചെയ്താല്‍
نِعْمَةً
X
അനുഗ്രഹം
مِّنْهُ
X
തന്നില്‍ നിന്നുള്ള
نَسِيَ
X
അവന്‍ മറന്നുകളയുന്നു
مَا كَانَ يَدْعُو
X
അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കാര്യം
إِلَيْهِ
X
അവനോട്
مِن قَبْلُ
X
മുമ്പ്
وَجَعَلَ
X
അവന്‍ സങ്കല്‍പിക്കുകയും ചെയ്യുന്നു
لِلَّهِ
X
അല്ലാഹുവിന്ന്
أَندَادًا
X
സമന്‍മാരെ
لِّيُضِلَّ
X
അവന്‍ വ്യതിചലിപ്പിക്കാനായി
عَن سَبِيلِهِۚ
X
അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന്
قُلْ
X
നീ പറയുക
تَمَتَّعْ
X
നീ സുഖിച്ചുകൊളളുക
بِكُفْرِكَ
X
നിന്റെ സത്യനിഷേധത്തില്‍
قَلِيلًاۖ
X
അല്പകാലം
إِنَّكَ
X
തീര്‍ച്ചയായും നീ
مِنْ أَصْحَابِ النَّارِ
X
നരകവാസികളില്‍പെട്ടവനാകുന്നു
﴿39:8﴾ فَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
ضُرٌّ
X
വല്ല വിപത്തും
دَعَانَا
X
അവന്‍ നമ്മെ വിളിച്ചു പ്രാര്‍ഥിക്കും
ثُمَّ
X
പിന്നീട്
إِذَا خَوَّلْنَاهُ
X
അവന് നാം നല്‍കിയാല്‍
نِعْمَةً
X
അനുഗ്രഹം
مِّنَّا
X
നമ്മില്‍ നിന്ന്
قَالَ
X
അവന്‍ പറയും
إِنَّمَا أُوتِيتُهُ
X
തീര്‍ച്ചയായും ഇതെനിക്ക് നല്‍കപ്പെട്ടിരിക്കുന്നു
عَلَىٰ عِلْمٍۚ
X
എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്
بَلْ
X
അല്ല
هِيَ
X
അത്
فِتْنَةٌ
X
ഒരു പരീക്ഷണമാണ്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെപേരും
لَا يَعْلَمُونَ
X
അവരറിയുന്നില്ല
﴿39:49﴾ وَلَئِنْ أَذَقْنَاهُ
X
അവനെ നാം ആസ്വദിപ്പിച്ചാല്‍
رَحْمَةً
X
കാരുണ്യം
مِّنَّا
X
നമ്മുടെ പക്കല്‍ നിന്ന്
مِن بَعْدِ ضَرَّاءَ
X
ദുരിതത്തിനു ശേഷം
مَسَّتْهُ
X
അവനെ ബാധിച്ച
لَيَقُولَنَّ
X
തീര്‍ച്ചയായും അവന്‍ പറയും
هَٰذَا
X
ഇത്
لِي
X
എനിക്കവകാശപ്പെട്ടതാണ്
وَمَا أَظُنُّ
X
ഞാന്‍ കരുതുന്നില്ല
السَّاعَةَ
X
അന്ത്യസമയം
قَائِمَةً
X
നിലവില്‍ വരുമെന്ന്
وَلَئِن رُّجِعْتُ
X
ഇനി ഞാന്‍ തിരിച്ചയക്കപ്പെട്ടാല്‍
إِلَىٰ رَبِّي
X
എന്റെ നാഥന്റെ അടുത്തേക്ക്
إِنَّ لِي
X
തീര്‍ച്ചയായും എനിക്കുണ്ട്
عِندَهُ
X
അവന്റെയടുത്ത്
لَلْحُسْنَىٰۚ
X
ഏറ്റവും ഉത്തമമായ അവസ്ഥ
فَلَنُنَبِّئَنَّ
X
എന്നാല്‍ നാം തീര്‍ച്ചയായും വിവരമറിയിക്കും
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
وَلَنُذِيقَنَّهُم
X
തീര്‍ച്ചയായും നാം അവരെ അനുഭവിപ്പിക്കുകയും ചെയ്യും
مِّنْ عَذَابٍ
X
ശിക്ഷയില്‍ നിന്ന്
غَلِيظٍ
X
കഠിനമായ
﴿41:50﴾ وَإِذَا أَنْعَمْنَا
X
നാം അനുഗ്രഹം ചെയ്താല്‍
عَلَى الْإِنسَانِ
X
മനുഷ്യന്
أَعْرَضَ
X
അവന്‍ തിരിഞ്ഞു കളയുന്നു
وَنَأَىٰ بِجَانِبِهِ
X
അവന്‍ തന്റെ പാട്ടിന് അകന്ന് പോവുകയും ചെയ്യുന്നു
وَإِذَا مَسَّهُ
X
അവനെ ബാധിച്ചാല്‍
الشَّرُّ
X
തിന്‍മ
فَذُو دُعَاءٍ
X
അപ്പോള്‍ (അവന്‍) പ്രാര്‍ഥനക്കാരനാകുന്നു
عَرِيضٍ
X
ദീര്‍ഘമായ
﴿41:51﴾ وَلَقَدْ خَلَقْنَا
X
നിശ്ചയം നാം സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവ രണ്ടിനും ഇടയ്ക്കുള്ളവയെയും
فِي سِتَّةِ أَيَّامٍ
X
ആറു ദിവസങ്ങളിലായി
وَمَا مَسَّنَا
X
നമ്മെ സ്പര്‍ശിച്ചിട്ടില്ല (ബാധിച്ചിട്ടില്ല)
مِن لُّغُوبٍ
X
ഒരു ക്ഷീണവും
﴿50:38﴾ يَوْمَ يُسْحَبُونَ
X
അവര്‍ വലിച്ചിഴക്കപ്പെടുന്ന ദിനം
فِي النَّارِ
X
നരകത്തിലൂടെ
عَلَىٰ وُجُوهِهِمْ
X
അവരുടെ മുഖങ്ങളിന്മേല്‍
ذُوقُوا
X
നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക
مَسَّ
X
സ്പര്‍ശം
سَقَرَ
X
നരകത്തിന്റെ
﴿54:48﴾ إِذَا مَسَّهُ
X
അവനെ ബാധിച്ചാല്‍
الشَّرُّ
X
വിപത്ത്
جَزُوعًا
X
വെപ്രാളം കാട്ടുന്നവനാകും
﴿70:20﴾ وَإِذَا مَسَّهُ
X
അവനെ ബാധിച്ചാല്‍
الْخَيْرُ
X
നേട്ടം, നന്മ
مَنُوعًا
X
തടഞ്ഞുവെക്കുന്നവനാകും
﴿70:21﴾