Repeated Words in Quran

< >
Total Found : 2
لَّيْسَ الْبِرَّ
X
നന്മയല്ല
أَن تُوَلُّوا
X
നിങ്ങള്‍ തിരിക്കുകയെന്നത്
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
قِبَلَ الْمَشْرِقِ
X
കിഴക്കിന് നേരെ
وَالْمَغْرِبِ
X
പടിഞ്ഞാറിനും
وَلَٰكِنَّ الْبِرَّ
X
എന്നാല്‍ നന്മ
مَنْ آمَنَ
X
ഒരുത്തന്‍ വിശ്വസിക്കലാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യനാളിലും
وَالْمَلَائِكَةِ
X
മലക്കുകളിലും
وَالْكِتَابِ
X
വേദഗ്രന്ഥത്തിലും
وَالنَّبِيِّينَ
X
പ്രവാചകന്മാരിലും
وَآتَى الْمَالَ
X
ധനം നല്‍കലുമാണ്
عَلَىٰ حُبِّهِ
X
അതിനോട് പ്രിയമുണ്ടായിരിക്കെ
ذَوِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്ക്
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَابْنَ السَّبِيلِ
X
വഴിയാത്രക്കാര്‍ക്കും
وَالسَّائِلِينَ
X
ചോദിച്ചു വരുന്നവര്‍ക്കും
وَفِي الرِّقَابِ
X
അടിമവിമോചനത്തിനും
وَأَقَامَ الصَّلَاةَ
X
നമസ്കാരം നിലനിര്‍ത്തലുമാണ്
وَآتَى الزَّكَاةَ
X
സകാത്ത് നല്‍കലും
وَالْمُوفُونَ
X
പാലിക്കലുമാണ്
بِعَهْدِهِمْ
X
തങ്ങളുടെ കരാര്‍
إِذَا عَاهَدُواۖ
X
അവര്‍ കരാറിലേര്‍പ്പെട്ടാല്‍
وَالصَّابِرِينَ
X
ക്ഷമ കൈകൊള്ളലുമാണ്
فِي الْبَأْسَاءِ
X
ബുദ്ധിമുട്ടിലും
وَالضَّرَّاءِ
X
ആപത് ഘട്ടങ്ങളിലും
وَحِينَ الْبَأْسِۗ
X
യുദ്ധവേളയിലും
أُولَٰئِكَ
X
അവരാണ്
الَّذِينَ صَدَقُواۖ
X
സത്യം പാലിച്ചവര്‍
وَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നവര്‍
﴿2:177﴾ لَا يُؤَاخِذُكُمُ اللَّهُ
X
അല്ലാഹു നിങ്ങളെ പിടികൂടുകയില്ല
بِاللَّغْوِ
X
ബോധപൂര്‍വമല്ലാത്തതിന്റെ പേരില്‍
فِي أَيْمَانِكُمْ
X
നിങ്ങളുടെ ശപഥങ്ങളിലെ
وَلَٰكِن
X
എന്നാല്‍
يُؤَاخِذُكُم
X
അവന്‍ നിങ്ങളെ പിടികൂടും
بِمَا عَقَّدتُّمُ
X
നിങ്ങള്‍ കരുതിക്കൂട്ടി ഉറപ്പിച്ചതിന്റെ പേരില്‍
الْأَيْمَانَۖ
X
ശപഥങ്ങളെ
فَكَفَّارَتُهُ
X
അപ്പോള്‍ അതിനുള്ള പ്രായശ്ചിത്തം
إِطْعَامُ
X
ആഹാരം നല്‍കലാണ്
عَشَرَةِ
X
പത്ത്
مَسَاكِينَ
X
അഗതികള്‍ക്ക്
مِنْ أَوْسَطِ
X
സാമാന്യനിലവാരത്തിലുള്ളതില്‍നിന്ന്
مَا تُطْعِمُونَ
X
നിങ്ങള്‍ തീറ്റിപ്പോറ്റുന്ന ഭക്ഷണങ്ങളില്‍
أَهْلِيكُمْ
X
നിങ്ങളുടെ കുടുംബത്തെ
أَوْ
X
അല്ലെങ്കില്‍
كِسْوَتُهُمْ
X
അവര്‍ക്ക് വസ്ത്രം നല്‍കലാണ്
أَوْ تَحْرِيرُ
X
അല്ലെങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍۖ
X
ഒരടിമയെ
فَمَن
X
എന്നാല്‍ വല്ലവന്നും
لَّمْ يَجِدْ
X
അവന്ന് കിട്ടിയില്ല(എങ്കില്‍)
فَصِيَامُ
X
നോമ്പുകള്‍(നോല്‍ക്കണം)
ثَلَاثَةِ
X
മൂന്ന്
أَيَّامٍۚ
X
ദിവസങ്ങള്‍
ذَٰلِكَ
X
അതാണ്
كَفَّارَةُ
X
പ്രായശ്ചിത്തം
أَيْمَانِكُمْ
X
നിങ്ങളുടെ സത്യങ്ങളുടെ
إِذَا حَلَفْتُمْۚ
X
നിങ്ങള്‍ സത്യംചെയ്താല്‍(എന്നിട്ടത് ലംഘിച്ചാല്‍)
وَاحْفَظُوا
X
നിങ്ങള്‍ പാലിക്കുക
أَيْمَانَكُمْۚ
X
നിങ്ങളുടെ സത്യങ്ങള്‍
كَذَٰلِكَ
X
അവ്വിധം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിച്ചുതരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
آيَاتِهِ
X
അവന്റെ വചനങ്ങള്‍
لَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദിയുള്ളവരാകാന്‍
﴿5:89﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
الصَّيْدَ
X
വേട്ടമൃഗത്തെ
وَأَنتُمْ
X
നിങ്ങള്‍ ആയിരിക്കെ
حُرُمٌۚ
X
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവര്‍
وَمَن قَتَلَهُ
X
ആരെങ്കിലും അവനതിനെ കൊന്നു(കൊന്നാല്‍)
مِنكُم
X
നിങ്ങളില്‍നിന്ന്
مُّتَعَمِّدًا
X
ബോധപൂര്‍വം
فَجَزَاءٌ
X
അപ്പോള്‍ പരിഹാരം
مِّثْلُ
X
തുല്യമായതാണ്
مَا قَتَلَ
X
അവന്‍ കൊന്നതിന്
مِنَ النَّعَمِ
X
കാലികളില്‍നിന്ന്
يَحْكُمُ
X
വിധിക്കും(തീരുമാനിക്കും)
بِهِ
X
അത്
ذَوَا عَدْلٍ
X
നീതിമാന്മാരായ രണ്ടുപേര്‍
مِّنكُمْ
X
നിങ്ങളിലെ
هَدْيًا
X
ബലിമൃഗമായിട്ട്
بَالِغَ الْكَعْبَةِ
X
കഅ്ബയില്‍ എത്തിച്ചേരേണ്ട
أَوْ
X
അല്ലെങ്കില്‍
كَفَّارَةٌ
X
പ്രായശ്ചിത്തം ചെയ്യണം
طَعَامُ
X
അന്നം നല്‍കലാണ് (അത്)
مَسَاكِينَ
X
അഗതികള്‍ക്ക്
أَوْ
X
അല്ലെങ്കില്‍
عَدْلُ
X
തുല്യമായത്
ذَٰلِكَ
X
അതിന്
صِيَامًا
X
നോമ്പുകള്‍
لِّيَذُوقَ
X
അവന്‍ അനുഭവിക്കാന്‍വേണ്ടി
وَبَالَ
X
ഭവിഷ്യത്ത്
أَمْرِهِۗ
X
അവന്റെ കാര്യത്തിന്റെ(ചെയ്തിയുടെ)
عَفَا اللَّهُ
X
അല്ലാഹു മാപ്പാക്കിയിരിക്കുന്നു
عَمَّا سَلَفَۚ
X
നേരത്തെ കഴിഞ്ഞുപോയത്
وَمَنْ عَادَ
X
എന്നാല്‍ ആരെങ്കിലും അവന്‍ ആവര്‍ത്തിച്ചു(ആവര്‍ത്തിച്ചാല്‍)
فَيَنتَقِمُ
X
ശിക്ഷാനടപടി സ്വീകരിക്കും
اللَّهُ
X
അല്ലാഹു
مِنْهُۗ
X
അവന്റെമേല്‍
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
ذُو انتِقَامٍ
X
ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാണ്
﴿5:95﴾ أَمَّا السَّفِينَةُ
X
എന്തെന്നാല്‍ ആ കപ്പല്‍
فَكَانَتْ
X
അതായിരുന്നു
لِمَسَاكِينَ
X
ചില പാവങ്ങളുടേത്
يَعْمَلُونَ
X
അവര്‍ ജോലി ചെയ്യുന്നു
فِي الْبَحْرِ
X
കടലില്‍
فَأَرَدتُّ
X
അതിനാല്‍ ഞാന്‍ ഉദ്ദേശിച്ചു
أَنْ أَعِيبَهَا
X
അത് കേടുവരുത്താന്‍
وَكَانَ
X
ഉണ്ടായിരുന്നു
وَرَاءَهُم
X
അവരുടെ പിന്നാലെ
مَّلِكٌ
X
ഒരു രാജാവ്
يَأْخُذُ
X
പിടിച്ചെടുക്കുന്ന
كُلَّ سَفِينَةٍ
X
എല്ലാ കപ്പലുകളെയും
غَصْبًا
X
ബലാല്‍ക്കാരമായി
﴿18:79﴾ وَلَا يَأْتَلِ
X
ശപഥം ചെയ്യരുത്
أُولُو الْفَضْلِ
X
അനുഗ്രഹം ലഭിച്ചവര്‍
مِنكُمْ
X
നിങ്ങളില്‍നിന്ന്
وَالسَّعَةِ
X
സാമ്പത്തികകഴിവും
أَن يُؤْتُوا
X
അവര്‍ നല്‍കുകയില്ലായെന്ന്
أُولِي الْقُرْبَىٰ
X
ബന്ധുക്കള്‍ക്ക്
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَالْمُهَاجِرِينَ
X
സ്വദേശം വെടിഞ്ഞവര്‍ക്കും
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
وَلْيَعْفُوا
X
അവന്‍ മാപ്പുനല്‍കട്ടെ
وَلْيَصْفَحُواۗ
X
വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ
أَلَا تُحِبُّونَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ
أَن يَغْفِرَ اللَّهُ
X
അല്ലാഹു പൊറുത്തുതരാന്‍
لَكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയും
﴿24:22﴾