Repeated Words in Quran

< >
Total Found : 3
أَلَمْ تَرَ
X
നീ അറിഞ്ഞുവോ
إِلَى الْمَلَإِ
X
പ്രമാണിമാരെപറ്റി
مِن بَنِي إِسْرَائِيلَ
X
ഇസ്രായില്‍ സന്തതികളില്‍പെട്ട
مِن بَعْدِ مُوسَىٰ
X
മൂസാക്ക് ശേഷമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِنَبِيٍّ لَّهُمُ
X
അവര്‍ക്കുള്ള പ്രവാചകനോട്
ابْعَثْ لَنَا
X
നീ ഞങ്ങള്‍ക്ക് നിയോഗിച്ചുതരിക
مَلِكًا
X
ഒരു രാജാവിനെ
نُّقَاتِلْ
X
ഞങ്ങള്‍ യുദ്ധം ചെയ്യാം
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
قَالَ
X
അദ്ദേഹം പറഞ്ഞു
هَلْ عَسَيْتُمْ
X
നിങ്ങളായേക്കുമോ
إِن كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയാല്‍
الْقِتَالُ
X
യുദ്ധം
أَلَّا تُقَاتِلُواۖ
X
നിങ്ങള്‍ യുദ്ധം ചെയ്യാതെ
قَالُوا
X
അവര്‍ പറഞ്ഞു
وَمَا لَنَا
X
ഞങ്ങള്‍ക്കെന്താണ്
أَلَّا نُقَاتِلَ
X
യുദ്ധം ചെയ്യാതിരിക്കാന്‍
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَقَدْ أُخْرِجْنَا
X
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِنَا
X
ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَأَبْنَائِنَاۖ
X
ഞങ്ങളുടെ സന്തതികളുടെ അടുത്ത് നിന്നും
فَلَمَّا كُتِبَ عَلَيْهِمُ
X
അവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
الْقِتَالُ
X
യുദ്ധം
تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞു
إِلَّا قَلِيلًا مِّنْهُمْۗ
X
അവരില്‍ കുറച്ച് പേരൊഴികെ
وَاللَّهُ عَلِيمٌ
X
അല്ലാഹു അറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപറ്റി
﴿2:246﴾ وَمَا لَنَا لَا نُؤْمِنُ
X
ഞങ്ങളെന്തിന് വിശ്വസിക്കാതിരിക്കണം
بِاللَّهِ
X
അല്ലാഹുവില്‍
وَمَا جَاءَنَا
X
ഞങ്ങള്‍ക്ക് വന്നെത്തിയതിലും
مِنَ الْحَقِّ
X
സത്യത്തില്‍നിന്ന്
وَنَطْمَعُ
X
ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُدْخِلَنَا
X
ഞങ്ങളെ പ്രവേശിപ്പിക്കാന്‍(സ്വര്‍ഗത്തില്‍)
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
مَعَ
X
കൂടെ
الْقَوْمِ
X
ജനതയുടെ
الصَّالِحِينَ
X
സച്ചരിതരായ
﴿5:84﴾ قَالُوا
X
അവര്‍ പറഞ്ഞു
لَقَدْ عَلِمْتَ
X
നിനക്കറിയാമല്ലോ
مَا لَنَا
X
ഞങ്ങള്‍ക്കില്ലെന്ന്
فِي بَنَاتِكَ
X
നിന്റെ പെണ്‍മക്കളില്‍
مِنْ حَقٍّ
X
ഒരു താല്‍പര്യവും
وَإِنَّكَ لَتَعْلَمُ
X
നിനക്കു തന്നെ അറിയാമല്ലോ
مَا نُرِيدُ
X
ഞങ്ങളെന്താണ് ആഗ്രഹിക്കുന്നതെന്ന്
﴿11:79﴾ وَمَا لَنَا
X
ഞങ്ങള്‍ക്ക് എന്തുണ്ട്
أَلَّا نَتَوَكَّلَ
X
ഞങ്ങള്‍ ഭരമേല്‍പ്പിക്കാതിരിക്കാന്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
وَقَدْ هَدَانَا
X
അവന്‍ ഞങ്ങളെ നേര്‍വഴിയിലാക്കിയിരിക്കുന്നു
سُبُلَنَاۚ
X
ഞങ്ങളുടെ മാര്‍ഗങ്ങളില്‍
وَلَنَصْبِرَنَّ
X
ഞങ്ങള്‍ ക്ഷമിക്കുകതന്നെ ചെയ്യും
عَلَىٰ مَا آذَيْتُمُونَاۚ
X
നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിക്കുന്ന ദ്രോഹത്തെ.
وَعَلَى اللَّهِ
X
അല്ലാഹുവില്‍ മാത്രം
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿14:12﴾ وَبَرَزُوا
X
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
X
അല്ലാഹുവിങ്കല്‍
جَمِيعًا
X
എല്ലാവരും
فَقَالَ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
അഹങ്കരിച്ചവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളുടെ
تَبَعًا
X
അനുയായികള്‍
فَهَلْ أَنتُم
X
നിങ്ങളാണോ
مُّغْنُونَ عَنَّا
X
ഞങ്ങള്‍ക്ക് ഒഴിവാക്കിത്തരുന്നവര്‍ (ഞങ്ങളെ ധന്യരാക്കുന്നവര്‍)
مِنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷയില്‍ (നിന്ന്)
مِن شَيْءٍۚ
X
വല്ലതും
قَالُوا
X
അവര്‍ പറഞ്ഞു
لَوْ هَدَانَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَيْنَاكُمْۖ
X
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു
سَوَاءٌ
X
സമമാണ്
عَلَيْنَا
X
ഞങ്ങള്‍ക്ക്
أَجَزِعْنَا
X
ഞങ്ങള്‍ വെപ്രാളപ്പെട്ടാലും
أَمْ صَبَرْنَا
X
ഞങ്ങള്‍ ക്ഷമിച്ചാലും
مَا لَنَا
X
ഞങ്ങള്‍ക്കില്ല
مِن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿14:21﴾ فَمَا لَنَا
X
ഇപ്പോള്‍ ഞങ്ങള്‍ക്കില്ല
مِن شَافِعِينَ
X
ശുപാര്‍ശകരായി ആരും
﴿26:100﴾ وَقَالُوا
X
അവര്‍ പറയും
مَا لَنَا
X
നമുക്കെന്തു പറ്റി
لَا نَرَىٰ
X
നാം കാണുന്നില്ലല്ലോ
رِجَالًا
X
പല ആളുകളെയും
كُنَّا نَعُدُّهُم
X
നാം അവരെ ഗണിച്ചിരുന്നു
مِّنَ الْأَشْرَارِ
X
ദുഷ്ടന്‍മാരില്‍
﴿38:62﴾