Repeated Words in Quran

< >
Total Found : 3
فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
രോഗം
فَزَادَهُمُ
X
അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
اللَّهُ
X
അല്ലാഹു
مَرَضًاۖ
X
രോഗത്തെ
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവിക്കുന്ന, നോവേറിയ
بِمَا كَانُوا
X
അവര്‍ ആയിക്കൊണ്ടിരുന്നതിനാല്‍
يَكْذِبُونَ
X
അവര്‍ കള്ളം പറയുന്നു
﴿2:10﴾ أُولَٰئِكَ
X
അവരാകുന്നു
الَّذِينَ اشْتَرَوُا
X
വിലക്കെടുത്തവര്‍
الضَّلَالَةَ
X
വഴികേടിനെ
بِالْهُدَىٰ
X
നേര്‍വഴിക്ക് പകരം
فَمَا رَبِحَت
X
എന്നാല്‍ ലാഭകരമായില്ല
تِّجَارَتُهُمْ
X
അവരുടെ കച്ചവടം
وَمَا كَانُوا
X
അവര്‍ ആയതുമില്ല
مُهْتَدِينَ
X
നേര്‍മാര്‍ഗം പ്രാപിച്ചവര്‍
﴿2:16﴾ فَبَدَّلَ
X
എന്നാല്‍ മാറ്റിമറിച്ചു
الَّذِينَ ظَلَمُوا
X
അക്രമം ചെയ്തവര്‍
قَوْلًا
X
ഒരുവാക്ക്
غَيْرَ
X
അല്ലാത്ത
الَّذِي قِيلَ
X
പറയപ്പെട്ടത്
لَهُمْ
X
അവരോട്
فَأَنزَلْنَا
X
അതിനാല്‍ നാം ഇറക്കി
عَلَى الَّذِينَ ظَلَمُوا
X
അക്രമം ചെയ്തവരുടെ മേല്‍
رِجْزًا
X
ശിക്ഷ
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
بِمَا كَانُوا
X
അവര്‍ ആയിരുന്നത് കാരണം
يَفْسُقُونَ
X
അവര്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നു
﴿2:59﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
لَيْسَتِ
X
അല്ല
النَّصَارَىٰ
X
ക്രിസ്ത്യാനികള്‍
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَقَالَتِ النَّصَارَىٰ
X
ക്രിസ്ത്യാനികള്‍ പറഞ്ഞു
لَيْسَتِ الْيَهُودُ
X
യഹൂദരല്ല
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَهُمْ
X
അവരാകട്ടെ
يَتْلُونَ
X
ഓതുന്നു
الْكِتَابَۗ
X
വേദഗ്രന്ഥം
كَذَٰلِكَ
X
അപ്രകാരം
قَالَ
X
പറഞ്ഞിട്ടുണ്ട്
الَّذِينَ لَا يَعْلَمُونَ
X
വിവരമില്ലാത്തവര്‍
مِثْلَ
X
പോലെ
قَوْلِهِمْۚ
X
അവരുടെ വാക്ക്
فَاللَّهُ
X
അതിനാല്‍ അല്ലാഹു
يَحْكُمُ
X
അവര്‍ വിധികല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا كَانُوا فِيهِ
X
അവര്‍ ആയിരുന്ന കാര്യങ്ങളില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿2:113﴾ وَمِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍നിന്നും
إِنَّا
X
തീര്‍ച്ചയായും നാം
نَصَارَىٰ
X
ക്രിസ്ത്യാനികളാണെന്ന്
أَخَذْنَا
X
നാം വാങ്ങി
مِيثَاقَهُمْ
X
അവരുടെ കരാര്‍
فَنَسُوا
X
എന്നാല്‍ അവര്‍ മറന്നുകളഞ്ഞു
حَظًّا
X
(വലിയൊരു)ഭാഗം
مِّمَّا ذُكِّرُوا بِهِ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതിന്‍നിന്ന്
فَأَغْرَيْنَا
X
അതിനാല്‍ നാം ഇളക്കിവിട്ടു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
കടുത്ത വിരോധവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
وَسَوْفَ يُنَبِّئُهُمُ
X
പിന്നീട് അവരെ അറിയിക്കുന്നതാണ്
اللَّهُ
X
അല്ലാഹു
بِمَا كَانُوا يَصْنَعُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿5:14﴾ وَإِذَا جَاءُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
وَقَد دَّخَلُوا
X
എന്നാല്‍ ഉറപ്പായും അവര്‍ കടന്നുവന്നിരിക്കുന്നു
بِالْكُفْرِ
X
സത്യനിഷേധത്തോടെ
وَهُمْ
X
അവര്‍
قَدْ خَرَجُوا
X
അവര്‍ പുറത്ത് പോവുകയുംചെയ്തു
بِهِۚ
X
അതുമായി
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِمَا كَانُوا يَكْتُمُونَ
X
അവര്‍ മറച്ചുവച്ചിരുന്നവയെക്കുറിച്ച്
﴿5:61﴾ وَتَرَىٰ
X
നീ കാണുന്നു
كَثِيرًا
X
അനേകം പേരെ
مِّنْهُمْ
X
അവരില്‍
يُسَارِعُونَ
X
അവര്‍ ആവേശത്തോടെ മുന്നേറുന്നു
فِي الْإِثْمِ
X
പാപവൃത്തിയില്‍
وَالْعُدْوَانِ
X
അതിക്രമത്തിലും
وَأَكْلِهِمُ
X
അവര്‍ തിന്നുന്നതിലും
السُّحْتَۚ
X
നിഷിദ്ധ ധനം
لَبِئْسَ
X
നന്നെ നീചംതന്നെ
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿5:62﴾ لَوْلَا يَنْهَاهُمُ
X
അവരെ തടയാത്തതെന്ത്?
الرَّبَّانِيُّونَ
X
പുണ്യവാളന്മാര്‍
وَالْأَحْبَارُ
X
പണ്ഡിതന്മാരും
عَن قَوْلِهِمُ
X
അവര്‍ പറയുന്നതില്‍നിന്ന്
الْإِثْمَ
X
കുറ്റകരമായത്
وَأَكْلِهِمُ
X
അവര്‍ ഭുജിക്കുന്നതിനെയും
السُّحْتَۚ
X
നിഷിദ്ധ ധനം
لَبِئْسَ
X
വളരെ ചീത്തതന്നെ
مَا كَانُوا يَصْنَعُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿5:63﴾ كَانُوا لَا يَتَنَاهَوْنَ
X
അവര്‍ പരസ്പരം വിലക്കിയിരുന്നില്ല
عَن مُّنكَرٍ
X
ദുര്‍വൃത്തിയെ
فَعَلُوهُۚ
X
അവരത് ചെയ്തു
لَبِئْسَ
X
തീര്‍ത്തും നീചമാണ്
مَا كَانُوا يَفْعَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നത്
﴿5:79﴾ فَلَوْلَا
X
എന്തുകൊണ്ടില്ല?
إِذْ جَاءَهُم
X
അവരെ ബാധിച്ചപ്പോള്‍
بَأْسُنَا
X
നമ്മുടെ ദുരിതം
تَضَرَّعُوا
X
അവര്‍ വിനീതരായി
وَلَٰكِن
X
എന്നാല്‍
قَسَتْ
X
കടുത്തുപോയി
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
وَزَيَّنَ
X
ഭംഗിയായി തോന്നിപ്പിച്ചു
لَهُمُ
X
അവര്‍ക്ക്
الشَّيْطَانُ
X
പിശാച്
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿6:43﴾ وَذَرِ
X
നീ വിട്ടേക്കുക
الَّذِينَ اتَّخَذُوا
X
ആക്കിയവരെ
دِينَهُمْ
X
തങ്ങളുടെ മതത്തെ(ജീവിത വ്യവസ്ഥയെ)
لَعِبًا
X
കളിയും
وَلَهْوًا
X
തമാശയും
وَغَرَّتْهُمُ
X
അവരെ വഞ്ചിതരാക്കുകയും ചെയ്തിരിക്കുന്നു
الْحَيَاةُ
X
ജീവിതം
الدُّنْيَاۚ
X
ഇഹലോക
وَذَكِّرْ
X
നീ ഉദ്ബോധിപ്പിക്കുക
بِهِ
X
ഇതുകൊണ്ട്
أَن تُبْسَلَ
X
നാശത്തില്‍ അകപ്പെടുമെന്നതിനാല്‍
نَفْسٌ
X
ഒരാത്മാവും
بِمَا كَسَبَتْ
X
അത് ചെയ്തുകൂട്ടിയതിന്റെപേരില്‍
لَيْسَ
X
ഇല്ല
لَهَا
X
അതിന്
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
وَلِيٌّ
X
രക്ഷകന്‍
وَلَا شَفِيعٌ
X
ശിപാര്‍ശകനും ഇല്ല
وَإِن تَعْدِلْ
X
അത് പ്രായശ്ചിത്തം നല്‍കിയാലും
كُلَّ عَدْلٍ
X
എല്ലാ (വിധ)പ്രായശ്ചിത്തവും
لَّا يُؤْخَذْ
X
അത്(പ്രായശ്ചിത്തം)സ്വീകരിക്കപ്പെടുകയില്ല
مِنْهَاۗ
X
അതില്‍നിന്ന്(ആത്മാവില്‍നിന്ന്)
أُولَٰئِكَ
X
അവര്‍
الَّذِينَ أُبْسِلُوا
X
നാശത്തിലകപ്പെടുത്തപ്പെട്ടവരാണ്
بِمَا كَسَبُواۖ
X
അവര്‍ ചെയ്തുകൂട്ടിയതിന്റെപേരില്‍
لَهُمْ
X
അവര്‍ക്കുണ്ട്
شَرَابٌ
X
കുടിനീര്
مِّنْ حَمِيمٍ
X
ചുട്ടുപൊള്ളുന്ന വെള്ളത്തില്‍നിന്നുള്ള
وَعَذَابٌ
X
ശിക്ഷയും
أَلِيمٌ
X
നോവേറിയ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നവരായിരുന്നതിനാല്‍
﴿6:70﴾ وَذَرُوا
X
നിങ്ങള്‍ വര്‍ജ്ജിക്കുക
ظَاهِرَ
X
പരസ്യമായത്
الْإِثْمِ
X
കുറ്റത്തില്‍
وَبَاطِنَهُۚ
X
അതില്‍ രഹസ്യമായതും
إِنَّ الَّذِينَ يَكْسِبُونَ
X
തീര്‍ച്ചയായും സമ്പാദിച്ചുവെക്കുന്നവര്‍
الْإِثْمَ
X
കുറ്റം
سَيُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടും
بِمَا كَانُوا يَقْتَرِفُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നതിന്
﴿6:120﴾ أَوَمَن
X
ഒരുവനാണോ?
كَانَ
X
അവന്‍ ആയിരുന്നു
مَيْتًا
X
ജീവനില്ലാത്തവന്‍
فَأَحْيَيْنَاهُ
X
എന്നിട്ട് അവന് നാം ജീവന്‍നല്‍കി
وَجَعَلْنَا
X
നാം നല്‍കുകയും ചെയ്തു
لَهُ
X
അവന്
نُورًا
X
ഒരു വെളിച്ചം
يَمْشِي
X
അവന്‍ നടക്കുന്നു
بِهِ
X
അതുമായി
فِي النَّاسِ
X
ജനങ്ങള്‍ക്കിടയിലൂടെ
كَمَن
X
ഒരാളെപ്പോലെയാണോ
مَّثَلُهُ
X
അവന്റെ അവസ്ഥ
فِي الظُّلُمَاتِ
X
ഇരുട്ടുകളില്‍(പെട്ടിരിക്കുന്നു)
لَيْسَ
X
അവനല്ല
بِخَارِجٍ
X
പുറത്ത്കടക്കുന്നവന്‍
مِّنْهَاۚ
X
അതില്‍നിന്ന്
كَذَٰلِكَ
X
അവ്വിധം
زُيِّنَ
X
ചേതോഹരമായി തോന്നിപ്പിക്കപ്പെട്ടു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നത്
﴿6:122﴾ وَإِذَا جَاءَتْهُمْ
X
അവര്‍ക്ക് വന്നെത്തിയാല്‍
آيَةٌ
X
വല്ല ദൃഷ്ടാന്തവും
قَالُوا
X
അവര്‍ പറഞ്ഞു(പറയുന്നു)
لَن نُّؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കുകയില്ല
حَتَّىٰ نُؤْتَىٰ
X
ഞങ്ങള്‍ക്ക് നല്‍കപ്പെടുന്നതുവരെ
مِثْلَ
X
തുല്യമായത്
مَا أُوتِيَ
X
നല്‍കപ്പെട്ടതിന്
رُسُلُ اللَّهِۘ
X
അല്ലാഹുവിന്റെ ദൂതന്മാര്‍ക്ക്
اللَّهُ أَعْلَمُ
X
അല്ലാഹു നന്നായി അറിയുന്നവനാണ്
حَيْثُ
X
എവിടെ
يَجْعَلُ
X
അവന്‍ ഏല്‍പിക്കണമെന്ന്
رِسَالَتَهُۗ
X
തന്റെ സന്ദേശം
سَيُصِيبُ
X
ബാധിക്കും
الَّذِينَ أَجْرَمُوا
X
അധര്‍മം പ്രവര്‍ത്തിച്ചവരെ
صَغَارٌ
X
നിന്ദ്യത
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَعَذَابٌ
X
ശിക്ഷയും
شَدِيدٌ
X
കഠിനമായ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَمْكُرُونَ
X
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
﴿6:124﴾ لَهُمْ
X
അവര്‍ക്കുണ്ട്
دَارُ
X
മന്ദിരം
السَّلَامِ
X
ശാന്തിയുടെ
عِندَ
X
അടുത്ത്
رَبِّهِمْۖ
X
അവരുടെ നാഥന്റെ
وَهُوَ
X
അവനാണ്
وَلِيُّهُم
X
അവരുടെ രക്ഷാധികാരി
بِمَا كَانُوا
X
അവര്‍ ആയിരുന്നത്കാരണം
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿6:127﴾ وَكَذَٰلِكَ
X
അപ്രകാരം
نُوَلِّي
X
നാം കൂട്ടാളികളാക്കുന്നു
بَعْضَ
X
ചിലരെ
الظَّالِمِينَ
X
അക്രമികളില്‍
بَعْضًا
X
ചിലര്‍ക്ക്
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَكْسِبُونَ
X
അവര്‍ സമ്പാദിക്കുന്നു
﴿6:129﴾ وَقَالُوا
X
അവര്‍ പറഞ്ഞു
هَٰذِهِ
X
ഇവ
أَنْعَامٌ
X
കാലികളാകുന്നു
وَحَرْثٌ
X
കൃഷിയുമാകുന്നു
حِجْرٌ
X
വിലക്കപ്പെട്ട
لَّا يَطْعَمُهَا
X
അവ തിന്നുകയില്ല
إِلَّا
X
അല്ലാതെ
مَن نَّشَاءُ
X
ഞങ്ങളുദ്ദേശിക്കുന്നവര്‍
بِزَعْمِهِمْ
X
അവര്‍ സ്വയം കെട്ടിച്ചമച്ച വാദമനുസരിച്ച്
وَأَنْعَامٌ
X
ചില മൃഗങ്ങളുണ്ട്
حُرِّمَتْ
X
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
ظُهُورُهَا
X
അവയുടെ പുറങ്ങള്‍(പുറങ്ങള്‍ ഉപയോഗിക്കുന്നത്)
وَأَنْعَامٌ
X
മറ്റു മൃഗങ്ങളുമുണ്ട്
لَّا يَذْكُرُونَ
X
അവര്‍ ഉച്ചരിക്കുകയില്ല
اسْمَ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهَا
X
അവയുടെമേല്‍
افْتِرَاءً
X
കെട്ടിച്ചമച്ചുണ്ടാക്കിക്കൊണ്ട്(കെട്ടിച്ചമച്ചുണ്ടാക്കിയതാണ്)
عَلَيْهِۚ
X
അവന്റെ പേരില്‍
سَيَجْزِيهِم
X
അവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കും
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നു
﴿6:138﴾ قَدْ خَسِرَ
X
തീര്‍ച്ചയായും നഷ്ടത്തില്‍പെട്ടു
الَّذِينَ قَتَلُوا
X
കൊന്നവര്‍
أَوْلَادَهُمْ
X
സ്വന്തം മക്കളെ
سَفَهًا
X
അവിവേകം കാരണം
بِغَيْرِ
X
ഇല്ലാതെ
عِلْمٍ
X
ഒരു വിവരവും
وَحَرَّمُوا
X
അവര്‍ നിഷിദ്ധമാക്കുകയും ചെയ്തു
مَا رَزَقَهُمُ اللَّهُ
X
അവര്‍ക്ക് അല്ലാഹു നല്‍കിയതിനെ
افْتِرَاءً
X
കെട്ടിച്ചമച്ച
عَلَى اللَّهِۚ
X
അല്ലാഹുവിന്റെ പേരില്‍
قَدْ ضَلُّوا
X
സംശയമില്ല, അവര്‍ വഴികേടിലായിരിക്കുന്നു
وَمَا كَانُوا
X
അവര്‍ ആയിരുന്നില്ല
مُهْتَدِينَ
X
നേര്‍വഴിപ്രാപിച്ചവര്‍
﴿6:140﴾ أَوْ تَقُولُوا
X
അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാല്‍
لَوْ
X
എങ്കില്‍
أَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
أُنزِلَ
X
ഇറക്കപ്പെട്ടു
عَلَيْنَا
X
ഞങ്ങള്‍ക്ക്
الْكِتَابُ
X
വേദഗ്രന്ഥം
لَكُنَّا
X
ഞങ്ങളാകുമായിരുന്നു
أَهْدَىٰ
X
കൂടുതല്‍ സന്മാര്‍ഗം പ്രാപിച്ചവര്‍
مِنْهُمْۚ
X
അവരെക്കാള്‍
فَقَدْ جَاءَكُم
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
بَيِّنَةٌ
X
തെളിഞ്ഞ പ്രമാണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَهُدًى
X
മാര്‍ഗദര്‍ശനവും
وَرَحْمَةٌۚ
X
കാരുണ്യവും
فَمَنْ
X
ഇനി ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّن
X
ഒരാളെക്കാള്‍
كَذَّبَ
X
അവന്‍ കള്ളമാക്കി തള്ളി
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَصَدَفَ
X
അവന്‍ പുറംതിരിയുകയും ചെയ്തു
عَنْهَاۗ
X
അവയില്‍നിന്ന്
سَنَجْزِي
X
നാം പ്രതിഫലമായി നല്‍കും
الَّذِينَ يَصْدِفُونَ
X
പുറംതിരിയുന്നവര്‍ക്ക്
عَنْ آيَاتِنَا
X
നമ്മുടെ തെളിവുകളില്‍നിന്ന്
سُوءَ
X
ദുര്‍ഭഗമായ, കടുത്ത
الْعَذَابِ
X
ശിക്ഷ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَصْدِفُونَ
X
അവര്‍ പിന്‍മാറുന്നു
﴿6:157﴾ إِنَّ الَّذِينَ فَرَّقُوا
X
തീര്‍ച്ചയായും പിളര്‍പ്പുണ്ടാക്കിയവര്‍
دِينَهُمْ
X
തങ്ങളുടെ മതത്തില്‍
وَكَانُوا
X
അവര്‍ ആയിത്തീരുകയും ചെയ്തു
شِيَعًا
X
വിവിധകക്ഷികള്‍
لَّسْتَ
X
നീയല്ല
مِنْهُمْ
X
അവരെ സംബന്ധിച്ച്
فِي شَيْءٍۚ
X
ഒരു കാര്യത്തിലും
إِنَّمَا أَمْرُهُمْ
X
നിശ്ചയം, അവരുടെ കാര്യം
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
ثُمَّ
X
പിന്നീട്
يُنَبِّئُهُم
X
അവനവരെ വിവരമറിയിക്കും
بِمَا كَانُوا
X
അവരായിരുന്നതിനെപ്പറ്റി
يَفْعَلُونَ
X
അവര്‍ ചെയ്യുന്നു
﴿6:159﴾ الَّذِينَ اتَّخَذُوا
X
ആക്കിയവര്‍
دِينَهُمْ
X
തങ്ങളുടെ ജീവിത ക്രമത്തെ
لَهْوًا
X
തമാശ
وَلَعِبًا
X
കളിയും
وَغَرَّتْهُمُ
X
അവരെ വഞ്ചിതരാക്കുകയും ചെയ്തു
الْحَيَاةُ
X
ജീവിതം
الدُّنْيَاۚ
X
ഇഹലോകം
فَالْيَوْمَ
X
എന്നാല്‍ ഇന്ന്
نَنسَاهُمْ
X
അവരെ നാം മറക്കും
كَمَا نَسُوا
X
അവര്‍ മറന്നിരുന്ന പോലെ
لِقَاءَ
X
കണ്ടുമുട്ടലിനെ
يَوْمِهِمْ
X
അവരുടെ ദിനത്തെ
هَٰذَا
X
وَمَا كَانُوا
X
അവര്‍ ആയിരുന്ന (പോലെയും)
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
يَجْحَدُونَ
X
അവര്‍ തള്ളിക്കളയുന്നു
﴿7:51﴾ فَأَنجَيْنَاهُ
X
അങ്ങനെ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
وَالَّذِينَ مَعَهُ
X
അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും
بِرَحْمَةٍ
X
കാരുണ്യത്താല്‍
مِّنَّا
X
നമ്മുടെ
وَقَطَعْنَا
X
നാം മുറിച്ചു മാറ്റുകയും ചെയ്തു
دَابِرَ
X
മുരട്
الَّذِينَ كَذَّبُوا
X
കള്ളമാക്കി തള്ളിയവരുടെ
بِآيَاتِنَاۖ
X
നമ്മുടെ പ്രമാണങ്ങളെ
وَمَا كَانُوا
X
അവരായിരുന്നില്ല
مُؤْمِنِينَ
X
സത്യവിശ്വാസികള്‍
﴿7:72﴾ وَلَوْ
X
എങ്കില്‍
أَنَّ أَهْلَ الْقُرَىٰ
X
തീര്‍ച്ചയായും അന്നാട്ടുകാര്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
وَاتَّقَوْا
X
അവര്‍ ഭക്തരാവുകയും ചെയ്തു
لَفَتَحْنَا
X
നാം തുറന്നു കൊടുക്കുമായിരുന്നു
عَلَيْهِم
X
അവര്‍ക്ക്
بَرَكَاتٍ
X
അനുഗ്രഹങ്ങള്‍
مِّنَ السَّمَاءِ
X
വിണ്ണില്‍ നിന്ന്
وَالْأَرْضِ
X
ഭൂമിയില്‍ നിന്നും
وَلَٰكِن
X
എന്നാല്‍
كَذَّبُوا
X
അവര്‍ നിഷേധിച്ചു തള്ളി
فَأَخَذْنَاهُم
X
അതിനാല്‍ നാം അവരെ പിടികൂടി
بِمَا كَانُوا
X
അവരായിരുന്നതിന്റെ ഫലമായി
يَكْسِبُونَ
X
അവര്‍ സമ്പാദിക്കുന്നു
﴿7:96﴾ تِلْكَ الْقُرَىٰ
X
ആ നാടുകള്‍
نَقُصُّ
X
നാം വിവരിച്ചു തരുന്നു
عَلَيْكَ
X
നിനക്ക്
مِنْ أَنبَائِهَاۚ
X
അവയുടെ വിവരങ്ങളില്‍ നിന്ന്
وَلَقَدْ جَاءَتْهُمْ
X
അവരുടെ അടുത്ത് വന്നു
رُسُلُهُم
X
അവരിലേക്കുള്ള ദൈവദൂതന്‍മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَمَا كَانُوا
X
അവര്‍ ആയില്ല
لِيُؤْمِنُوا
X
അവര്‍ വിശ്വസിക്കാന്‍
بِمَا كَذَّبُوا
X
അവര്‍ നിഷേധിച്ചു തള്ളിയതിനാല്‍
مِن قَبْلُۚ
X
നേരത്തെ
كَذَٰلِكَ
X
അവ്വിധം
يَطْبَعُ اللَّهُ
X
അല്ലാഹു മുദ്ര വയ്ക്കും
عَلَىٰ قُلُوبِ
X
മനസ്സുകള്‍ക്ക്
الْكَافِرِينَ
X
സത്യനിഷേധികളുടെ
﴿7:101﴾ فَوَقَعَ
X
അങ്ങനെ സ്ഥാപിതമായി
الْحَقُّ
X
സത്യം
وَبَطَلَ
X
നിഷ്ഫലമാവുകയും ചെയ്തു
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തു കൊണ്ടിരുന്നത്
﴿7:118﴾ وَالَّذِينَ كَذَّبُوا
X
തള്ളിപ്പറഞ്ഞവര്‍
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَلِقَاءِ
X
അഭിമുഖീകരിക്കലിനെയും
الْآخِرَةِ
X
പരലോകത്തെ
حَبِطَتْ
X
പാഴായിരിക്കുന്നു
أَعْمَالُهُمْۚ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
هَلْ يُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا
X
അല്ലാതെ
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്
﴿7:147﴾ فَبَدَّلَ
X
എന്നാല്‍ മാറ്റി മറിച്ചു
الَّذِينَ ظَلَمُوا
X
അക്രമികള്‍
مِنْهُمْ
X
അവരിലെ
قَوْلًا
X
വാക്ക്
غَيْرَ الَّذِي قِيلَ
X
പറയപ്പെട്ടതല്ലാത്ത
لَهُمْ
X
അവരോട്
فَأَرْسَلْنَا
X
അതിനാല്‍ നാം അയച്ചു
عَلَيْهِمْ
X
അവരുടെ മേല്‍
رِجْزًا
X
ശിക്ഷ
مِّنَ السَّمَاءِ
X
ആകാശത്തു നിന്ന്
بِمَا كَانُوا
X
അവരായിരുന്നതിനാല്‍
يَظْلِمُونَ
X
അവര്‍ അക്രമം കാണിക്കുന്നു
﴿7:162﴾ وَاسْأَلْهُمْ
X
അവരോട് നീ ചോദിക്കുക
عَنِ الْقَرْيَةِ
X
ആ ദേശത്തെപ്പറ്റി
الَّتِي كَانَتْ
X
ആയിരുന്ന
حَاضِرَةَ
X
സമീപത്ത്
الْبَحْرِ
X
കടലിന്റെ
إِذْ يَعْدُونَ
X
അവര്‍ അക്രമം കാണിച്ച സന്ദര്‍ഭം
فِي السَّبْتِ
X
ശാബത്ത് ദിനാചരണത്തില്‍
إِذْ
X
സന്ദര്‍ഭം
تَأْتِيهِمْ
X
അവരുടെയടുത്ത് വരും
حِيتَانُهُمْ
X
അവരുടെ മത്സ്യങ്ങള്‍
يَوْمَ سَبْتِهِمْ
X
അവരുടെ ശാബത്ത് ദിനത്തില്‍
شُرَّعًا
X
ജലത്തിന്‍മേല്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട്
وَيَوْمَ
X
ദിനത്തില്‍
لَا يَسْبِتُونَۙ
X
അവര്‍ ശാബത്ത് ആചരിക്കുന്നില്ല (ആചരിക്കാത്ത)
لَا تَأْتِيهِمْۚ
X
അവ അവരുടെ അടുത്ത് വരികയില്ല
كَذَٰلِكَ
X
അവ്വിധം
نَبْلُوهُم
X
അവരെ നാം പരീക്ഷിക്കുന്നു
بِمَا كَانُوا
X
അവര്‍ ആയിരുന്നതിനാല്‍
يَفْسُقُونَ
X
അവര്‍ അധര്‍മം പ്രവര്‍ത്തിക്കുന്നു
﴿7:163﴾ فَلَمَّا نَسُوا
X
അങ്ങനെ അവര്‍ മറന്നപ്പോള്‍
مَا ذُكِّرُوا
X
അവര്‍ ഓര്‍മിപ്പിക്കപ്പെട്ടത്
بِهِ
X
അത് (ഉപദേശം)
أَنجَيْنَا
X
നാം രക്ഷപ്പെടുത്തി
الَّذِينَ يَنْهَوْنَ
X
തടയുന്നവരെ
عَنِ السُّوءِ
X
തിന്മ
وَأَخَذْنَا
X
നാം പിടികൂടുകയും ചെയ്തു
الَّذِينَ ظَلَمُوا
X
അക്രമികളെ
بِعَذَابٍ
X
ശിക്ഷയാല്‍
بَئِيسٍ
X
കഠിനമായ
بِمَا كَانُوا
X
അവരായിരുന്നതിനാല്‍
يَفْسُقُونَ
X
അവര്‍ അധര്‍മം പ്രവര്‍ത്തിക്കുന്നു
﴿7:165﴾ وَلِلَّهِ
X
അല്ലാഹുവിനുണ്ട്
الْأَسْمَاءُ
X
നാമങ്ങള്‍
الْحُسْنَىٰ
X
അത്യുല്‍കൃഷ്ടമായ
فَادْعُوهُ
X
അതിനാല്‍ നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ഥിക്കുക
بِهَاۖ
X
അവ കൊണ്ട്
وَذَرُوا
X
നിങ്ങള്‍ വിട്ടുകളയുക
الَّذِينَ يُلْحِدُونَ
X
കൃത്രിമം കാണിക്കുന്നവരെ
فِي أَسْمَائِهِۚ
X
അവന്റെ നാമങ്ങളില്‍
سَيُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടും
مَا كَانُوا
X
അവര്‍ ആയിരുന്നതിന്റെ
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿7:180﴾ وَمَا
X
എന്തുണ്ട് (എന്തര്‍ഹതയുണ്ട്)
لَهُمْ
X
അവര്‍ക്ക്
أَلَّا يُعَذِّبَهُمُ
X
അവരെ അവന്‍ ശിക്ഷിക്കാതിരിക്കാന്‍
اللَّهُ
X
അല്ലാഹു
وَهُمْ
X
അവരാകട്ടെ
يَصُدُّونَ
X
അവര്‍ തടയുന്നു
عَنِ الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍ നിന്ന്
وَمَا كَانُوا
X
അവരല്ല (താനും)
أَوْلِيَاءَهُۚ
X
അതിന്റെ മേല്‍നോട്ടക്കാര്‍
إِنْ
X
അല്ല
أَوْلِيَاؤُهُ
X
അതിന്റെ മേല്‍നോട്ടക്കാര്‍
إِلَّا
X
അല്ലാതെ
الْمُتَّقُونَ
X
ദൈവഭക്തന്‍മാര്‍
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെപ്പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿8:34﴾ اشْتَرَوْا
X
അവര്‍ വിറ്റു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങള്‍
ثَمَنًا
X
വിലക്ക്
قَلِيلًا
X
തുഛമായ
فَصَدُّوا
X
അവര്‍ തടയുകയും ചെയ്തു
عَن سَبِيلِهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
إِنَّهُمْ
X
നിശ്ചയം അവര്‍
سَاءَ
X
ചീത്തയായിരിക്കുന്നു
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നത്
﴿9:9﴾ فَأَعْقَبَهُمْ
X
അനന്തരം അവന്‍ അവര്‍ക്ക് നല്‍കി
نِفَاقًا
X
കപടത
فِي قُلُوبِهِمْ
X
അവരുടെ മനസുകളില്‍
إِلَىٰ يَوْمِ يَلْقَوْنَهُ
X
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിനം വരെ(അതായിരിക്കും അവസ്ഥ)
بِمَا أَخْلَفُوا
X
അവര്‍ ലംഘിച്ചതിനാലാണിത്
اللَّهَ
X
അല്ലാഹുവിനോട്
مَا وَعَدُوهُ
X
അവനോടു അവര്‍ ചെയ്ത പ്രതിജ്ഞ
وَبِمَا كَانُوا يَكْذِبُونَ
X
അവര്‍ കള്ളം പറഞ്ഞിരുന്നതിനാലും
﴿9:77﴾ فَلْيَضْحَكُوا
X
അതിനാല്‍ അവര്‍ ചിരിക്കട്ടെ
قَلِيلًا
X
കുറച്ച്
وَلْيَبْكُوا
X
അവര്‍ കരയുകയും ചെയ്യട്ടെ
كَثِيرًا
X
ധാരാളമായി
جَزَاءً
X
പ്രതിഫലമാണിത്
بِمَا كَانُوا يَكْسِبُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ
﴿9:82﴾ سَيَحْلِفُونَ
X
അവര്‍ ആണയിട്ടുകൊണ്ടിരിക്കും
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَكُمْ
X
നിങ്ങളോട്
إِذَا انقَلَبْتُمْ
X
നിങ്ങള്‍ മടങ്ങിച്ചെന്നാല്‍
إِلَيْهِمْ
X
അവരിലേക്ക്
لِتُعْرِضُوا
X
നിങ്ങള്‍ ഒഴിവാക്കാനാണത്
عَنْهُمْۖ
X
അവരെ
فَأَعْرِضُوا
X
അതിനാല്‍ നിങ്ങള്‍ വിട്ടേക്കുക
عَنْهُمْۖ
X
അവരെ
إِنَّهُمْ
X
നിശ്ചയമായും അവര്‍
رِجْسٌۖ
X
നീചന്മാരാണ്
وَمَأْوَاهُمْ
X
അവരുടെ താവളം
جَهَنَّمُ
X
നരകമാണ്
جَزَاءً
X
അതാണ് പ്രതിഫലം
بِمَا كَانُوا يَكْسِبُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ
﴿9:95﴾ وَلَا يُنفِقُونَ
X
അവര്‍ ചെലവഴിക്കുകയില്ല
نَفَقَةً
X
വല്ല ചെലവും
صَغِيرَةً
X
ചെറിയത്
وَلَا كَبِيرَةً
X
വലിയതും
وَلَا يَقْطَعُونَ
X
അവര്‍ മുറിച്ചുകടക്കുകയില്ല
وَادِيًا
X
താഴ്വര
إِلَّا كُتِبَ
X
രേഖപ്പെടുത്താതെ
لَهُمْ
X
അവര്‍ക്ക്
لِيَجْزِيَهُمُ
X
അവര്‍ക്ക് പ്രതിഫലം നല്‍കാനാണിത്
اللَّهُ
X
അല്ലാഹു
أَحْسَنَ
X
അത്യുത്തമമായ കാര്യത്തിന്
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്ന
﴿9:121﴾ إِلَيْهِ
X
അവനിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًاۖ
X
എല്ലാം
وَعْدَ اللَّهِ
X
ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്
حَقًّاۚ
X
സത്യമായ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
يَبْدَأُ
X
ആരംഭിക്കുന്നു
الْخَلْقَ
X
സൃഷ്ടി
ثُمَّ يُعِيدُهُ
X
പിന്നെയത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കേണ്ടതിന്
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
പ്രവര്‍ത്തിച്ചവര്‍ക്കും
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
بِالْقِسْطِۚ
X
നീതിപൂര്‍വ്വം
وَالَّذِينَ كَفَرُوا
X
എന്നാല്‍ നിഷേധിച്ചവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
شَرَابٌ
X
പാനീയം
مِّنْ حَمِيمٍ
X
ചുട്ടുപൊള്ളുന്ന
وَعَذَابٌ
X
ശിക്ഷയും
أَلِيمٌ
X
നോവേറിയ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍
﴿10:4﴾ أُولَٰئِكَ
X
അവരെല്ലാം
مَأْوَاهُمُ
X
അവരുടെ താവളം
النَّارُ
X
നരകമാണ്
بِمَا كَانُوا يَكْسِبُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി
﴿10:8﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
الضُّرُّ
X
വിപത്ത്
دَعَانَا
X
അവന്‍ നമ്മോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും
لِجَنبِهِ
X
കിടന്ന് കൊണ്ട്
أَوْ قَاعِدًا
X
അല്ലെങ്കില്‍ ഇരുന്നുകൊണ്ട്
أَوْ قَائِمًا
X
അല്ലെങ്കില്‍ നിന്നുകൊണ്ട്
فَلَمَّا كَشَفْنَا
X
അങ്ങനെ നാം നീക്കിയാല്‍
عَنْهُ
X
അവനില്‍ നിന്ന്
ضُرَّهُ
X
ആ വിപത്തിനെ
مَرَّ
X
അവന്‍ നടന്നു കളയുന്നു
كَأَن لَّمْ يَدْعُنَا
X
നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ലന്ന വിധം
إِلَىٰ ضُرٍّ
X
വിപത്തിന്റെ കാര്യത്തില്‍
مَّسَّهُۚ
X
അവനെ ബാധിച്ചു
كَذَٰلِكَ
X
അവ്വിധം
زُيِّنَ
X
അലംകൃതമാക്കപ്പെട്ടിരിക്കുന്നു
لِلْمُسْرِفِينَ
X
അതിരുകവിയുന്നവര്‍ക്ക്
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
﴿10:12﴾ وَلَقَدْ أَهْلَكْنَا
X
നാം നശിപ്പിച്ചിട്ടുണ്ട്
الْقُرُونَ
X
തലമുറകളെ
مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പുള്ള
لَمَّا ظَلَمُواۙ
X
അവര്‍ അതിക്രമം കാണിച്ചപ്പോള്‍
وَجَاءَتْهُمْ
X
അവരുടെ അടുത്ത് ആഗതരായി
رُسُلُهُم
X
അവരുടെ ദൂതന്മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ പ്രമാണങ്ങളുമായി
وَمَا كَانُوا لِيُؤْمِنُواۚ
X
അവര്‍ വിശ്വസിച്ചതേയില്ല
كَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْقَوْمَ الْمُجْرِمِينَ
X
കുറ്റവാളികളായ ജനത്തിന്
﴿10:13﴾ وَيَوْمَ يَحْشُرُهُمْ
X
അല്ലാഹു അവരെ കൂട്ടുന്ന ദിനം (ഓര്‍ക്കുക)
كَأَن لَّمْ يَلْبَثُوا
X
അവര്‍ താമസിച്ചിട്ടില്ലാത്ത പോലെ
إِلَّا سَاعَةً
X
അല്‍പ സമയമല്ലാതെ (ഒരു നാഴിക നേരമല്ലാതെ)
مِّنَ النَّهَارِ
X
പകലില്‍
يَتَعَارَفُونَ
X
അവര്‍ തിരിച്ചറിയുന്നു
بَيْنَهُمْۚ
X
പരസ്പരം, അവര്‍ക്കിടയില്‍
قَدْ خَسِرَ
X
നഷ്ടത്തിലകപ്പെട്ടിരിക്കുന്നു
الَّذِينَ كَذَّبُوا
X
കളവാക്കി തള്ളിയവര്‍
بِلِقَاءِ اللَّهِ
X
അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ
وَمَا كَانُوا
X
അവരായിരുന്നില്ല
مُهْتَدِينَ
X
നേര്‍വഴി സിദ്ധിച്ചവര്‍
﴿10:45﴾ مَتَاعٌ
X
സുഖാനുഭവം
فِي الدُّنْيَا
X
ഈ ലോകത്തെ
ثُمَّ
X
പിന്നെ
إِلَيْنَا
X
നമ്മിലേക്കാണ്
مَرْجِعُهُمْ
X
അവരുടെ മടക്കം
ثُمَّ
X
പിന്നെ
نُذِيقُهُمُ
X
നാം അവരെ അനുഭവിപ്പിക്കും
الْعَذَابَ
X
ശിക്ഷ
الشَّدِيدَ
X
കഠിനമായ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ സത്യത്തെ നിഷേധിച്ചിരുന്നത് കാരണം
﴿10:70﴾ ثُمَّ
X
പിന്നീട്
بَعَثْنَا
X
നാം അയച്ചു
مِن بَعْدِهِ
X
അദ്ദേഹത്തിനുശേഷം
رُسُلًا
X
വിവിധ ദൂതന്മാരെ
إِلَىٰ قَوْمِهِمْ
X
അവരവരുടെ ജനതയിലേക്ക്
فَجَاءُوهُم
X
അങ്ങനെ അവരുടെ അടുത്ത് അവര്‍ വന്നെത്തി
بِالْبَيِّنَاتِ
X
വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി
فَمَا كَانُوا لِيُؤْمِنُوا
X
അവര്‍ വിശ്വസിക്കുന്നവരായിരുന്നില്ല
بِمَا كَذَّبُوا بِهِ
X
അവര്‍ നിഷേധിച്ചിരുന്ന കാര്യം
مِن قَبْلُۚ
X
നേരത്തെ
كَذَٰلِكَ
X
അപ്രകാരം
نَطْبَعُ
X
നാം മൂടിവെക്കുന്നു
عَلَىٰ قُلُوبِ
X
ഹൃദയങ്ങളില്‍
الْمُعْتَدِينَ
X
അതിരു കവിയുന്നവരുടെ
﴿10:74﴾ أُولَٰئِكَ
X
അവര്‍
لَمْ يَكُونُوا
X
അവര്‍ ആയിട്ടില്ല
مُعْجِزِينَ
X
(അല്ലാഹുവിനെ) തോല്‍പിക്കുന്നവര്‍
فِي الْأَرْضِ
X
ഭൂമിയില്‍
وَمَا كَانَ لَهُم
X
അവര്‍ക്ക് ഉണ്ടാവില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവല്ലാതെ
مِنْ أَوْلِيَاءَۘ
X
രക്ഷകര്‍
يُضَاعَفُ
X
ഇരട്ടിയാക്കപ്പെടും
لَهُمُ
X
അവര്‍ക്ക്
الْعَذَابُۚ
X
ശിക്ഷ
مَا كَانُوا يَسْتَطِيعُونَ
X
അവര്‍ക്ക് കഴിഞ്ഞിരുന്നില്ല
السَّمْعَ
X
കേള്‍ക്കാന്‍
وَمَا كَانُوا
X
അവരായിരുന്നില്ല
يُبْصِرُونَ
X
അവര്‍ കാണുന്നു
﴿11:20﴾ وَأُوحِيَ
X
ദിവ്യസന്ദേശം അറിയിക്കപ്പെട്ടു
إِلَىٰ نُوحٍ
X
നൂഹിന്ന്
أَنَّهُ
X
തീര്‍ച്ചയായും
لَن يُؤْمِنَ
X
വിശ്വസിക്കുകയില്ല
مِن قَوْمِكَ
X
നിന്റെ ജനതയില്‍നിന്ന്
إِلَّا مَن قَدْ آمَنَ
X
ഇപ്പോള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ
فَلَا تَبْتَئِسْ
X
അതിനാല്‍ നീ ദുഃഖിക്കാതിരിക്കുക
بِمَا كَانُوا يَفْعَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച്
﴿11:36﴾ وَلَمَّا دَخَلُوا
X
അവര്‍ പ്രവേശിച്ചപ്പോള്‍
عَلَىٰ يُوسُفَ
X
യൂസുഫിന്റെ സന്നിധിയില്‍
آوَىٰ
X
അദ്ദേഹം അടുപ്പിച്ചു
إِلَيْهِ
X
തന്നിലേക്ക്
أَخَاهُۖ
X
തന്റെ സഹോദരനെ
قَالَ
X
അദ്ദേഹം പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
أَنَا
X
ഞാന്‍ തന്നെയാണ്
أَخُوكَ
X
നിന്റെ സഹോദരന്‍
فَلَا تَبْتَئِسْ
X
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
بِمَا كَانُوا يَعْمَلُونَ
X
ഇവര്‍ ചെയ്തുകൊണ്ടിരുന്നതിനെക്കുറിച്ച്
﴿12:69﴾ مَا نُنَزِّلُ
X
നാം ഇറക്കുകയില്ല
الْمَلَائِكَةَ
X
മലക്കുകളെ
إِلَّا بِالْحَقِّ
X
ന്യായമായല്ലാതെ
وَمَا كَانُوا
X
അവര്‍ അല്ല
إِذًا
X
അന്നേരം
مُّنظَرِينَ
X
സാവകാശം നല്‍കപ്പെടുന്നവര്‍
﴿15:8﴾ قَالُوا
X
അവര്‍ പറഞ്ഞു
بَلْ جِئْنَاكَ
X
ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്
بِمَا كَانُوا فِيهِ يَمْتَرُونَ
X
അവര്‍ സംശയിച്ചുകൊണ്ടിരുന്ന കാര്യവുമായിട്ടാണ്
﴿15:63﴾ الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
وَصَدُّوا
X
അവര്‍ (ജനങ്ങളെ) തടയുകയും ചെയ്തു
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന്
زِدْنَاهُمْ
X
നാം അവര്‍ക്ക് വര്‍ധിപ്പിക്കും
عَذَابًا
X
ശിക്ഷ
فَوْقَ الْعَذَابِ
X
ശിക്ഷക്കു മീതെ
بِمَا كَانُوا
X
അവര്‍ ആയിരുന്നതിനാല്‍
يُفْسِدُونَ
X
കുഴപ്പം സൃഷ്ടിക്കുന്നവര്‍
﴿16:88﴾ مَا عِندَكُمْ
X
നിങ്ങളുടെ പക്കലുള്ളത്
يَنفَدُۖ
X
തീര്‍ന്നുപോവും
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ വശമുള്ളതാണ്
بَاقٍۗ
X
അവശേഷിക്കുന്നത്
وَلَنَجْزِيَنَّ
X
നാം പ്രതിഫലം നല്‍കുക തന്നെ ചെയ്യും
الَّذِينَ صَبَرُوا
X
ക്ഷമ പാലിച്ചവര്‍ക്ക്
أَجْرَهُم
X
അവരുടെ പ്രതിഫലം
بِأَحْسَنِ
X
ഏറ്റവും നല്ലതിനനുസരിച്ച്
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
﴿16:96﴾ مَنْ
X
ആര്
عَمِلَ
X
പ്രവര്‍ത്തിച്ചു
صَالِحًا
X
നല്ലത്
مِّن ذَكَرٍ
X
ആണില്‍ നിന്നോ
أَوْ
X
അല്ലെങ്കില്‍
أُنثَىٰ
X
പെണ്ണില്‍ നിന്നോ
وَهُوَ
X
അയാള്‍ ആയിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَلَنُحْيِيَنَّهُ
X
അയാളെ തീര്‍ച്ചയായും നാം ജീവിപ്പിക്കുക തന്നെ ചെയ്യും
حَيَاةً
X
ജീവിതം
طَيِّبَةًۖ
X
മെച്ചമായ
وَلَنَجْزِيَنَّهُمْ
X
നിശ്ചയം അവര്‍ക്കു നാം പ്രതിഫലം നല്‍കും
أَجْرَهُم
X
അവരുടെ പ്രതിഫലം
بِأَحْسَنِ
X
ഏറ്റവും നല്ലതിനനുസരിച്ച്
مَا كَانُوا
X
അവരായിരുന്നതിന്റെ
يَعْمَلُونَ
X
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു
﴿16:97﴾ وَضَرَبَ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
مَثَلًا
X
ഒരുദാഹരണമായി
قَرْيَةً
X
ഒരു നാടിനെ
كَانَتْ
X
അതായിരുന്നു
آمِنَةً
X
നിര്‍ഭയമായത്
مُّطْمَئِنَّةً
X
ശാന്തവും
يَأْتِيهَا
X
അതിലേക്ക് വന്നുകൊണ്ടിരിക്കുന്നു
رِزْقُهَا
X
അതിന്റെ ആഹാരം
رَغَدًا
X
സുഭിക്ഷമായി, സമൃദ്ധമായി
مِّن كُلِّ مَكَانٍ
X
എല്ലാ സ്ഥലത്തുനിന്നും
فَكَفَرَتْ
X
പിന്നീട് അത് (ആ നാട്) നന്ദികേട് കാണിച്ചു
بِأَنْعُمِ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട്
فَأَذَاقَهَا اللَّهُ
X
അപ്പോള്‍ അല്ലാഹു അതിനെ ആസ്വദിപ്പിച്ചു
لِبَاسَ
X
വസ്ത്രം
الْجُوعِ
X
വിശപ്പിന്റെ
وَالْخَوْفِ
X
ഭയത്തിന്റെയും
بِمَا كَانُوا يَصْنَعُونَ
X
അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി
﴿16:112﴾ وَمَا جَعَلْنَاهُمْ
X
നാം അവരെ ആക്കിയിട്ടില്ല
جَسَدًا
X
ശരീരം
لَّا يَأْكُلُونَ
X
അവര്‍ കഴിക്കുകയില്ല
الطَّعَامَ
X
ആഹാരം
وَمَا كَانُوا
X
അവരായിരുന്നില്ല
خَالِدِينَ
X
സ്ഥിരവാസികള്‍
﴿21:8﴾ يَوْمَ
X
ദിവസം
تَشْهَدُ
X
സാക്ഷിനില്‍ക്കും
عَلَيْهِمْ
X
അവര്‍ക്കെതിരെ
أَلْسِنَتُهُمْ
X
അവരുടെ നാവുകള്‍
وَأَيْدِيهِمْ
X
അവരുടെ കൈകളും
وَأَرْجُلُهُم
X
അവരുടെ കാലുകളും
بِمَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച്
﴿24:24﴾ قَالَ
X
അദ്ദേഹം പറഞ്ഞു
وَمَا عِلْمِي
X
എനിക്കെന്തറിയാം
بِمَا كَانُوا
X
അവര്‍ ആയിരിക്കുന്നതിനെപറ്റി
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿26:112﴾ قَالَ
X
പറഞ്ഞു
الَّذِينَ
X
ഒരു കൂട്ടര്‍
حَقَّ
X
അനിവാര്യമായിരിക്കുന്നു
عَلَيْهِمُ
X
അവരില്‍
الْقَوْلُ
X
(ശിക്ഷയെ കുറിച്ചുള്ള) വചനം
رَبَّنَا
X
ഞങ്ങളുടെ നാഥാ
هَٰؤُلَاءِ
X
ഇക്കൂട്ടരാണ്
الَّذِينَ أَغْوَيْنَا
X
ഞങ്ങള്‍ പിഴപ്പിച്ചവര്‍
أَغْوَيْنَاهُمْ
X
ഞങ്ങള്‍ അവരെ വഴിപിഴപ്പിച്ചു
كَمَا غَوَيْنَاۖ
X
ഞങ്ങള്‍ വഴി പിഴച്ചതുപോലെ
تَبَرَّأْنَا
X
ഞങ്ങളിതാ ഉത്തരവാദിത്തമൊഴിയുന്നു
إِلَيْكَۖ
X
നിന്റെ മുന്നില്‍
مَا كَانُوا
X
ഇവരായിരുന്നില്ല
إِيَّانَا
X
ഞങ്ങള്‍ക്ക്
يَعْبُدُونَ
X
അവര്‍ ഇബാദത്ത് ചെയ്യുന്നു
﴿28:63﴾ مَن جَاءَ
X
ഒരാള്‍ വരുന്നതായാല്‍
بِالْحَسَنَةِ
X
നന്മയുമായി
فَلَهُ
X
അവന്നുകിട്ടും
خَيْرٌ
X
മെച്ചമായത്
مِّنْهَاۖ
X
അതിനേക്കാള്‍
وَمَن جَاءَ
X
വല്ലവനും വന്നാല്‍
بِالسَّيِّئَةِ
X
തിന്മയുമായി
فَلَا يُجْزَى
X
പ്രതിഫലം നല്‍കപ്പെടുകയില്ല
الَّذِينَ
X
ഒരു കൂട്ടര്‍ക്ക്
عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചു
السَّيِّئَاتِ
X
തിന്മകള്‍
إِلَّا
X
അല്ലാതെ
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ (ഫലം)
﴿28:84﴾ إِنَّا مُنزِلُونَ
X
നാം ഇറക്കുക തന്നെ ചെയ്യും
عَلَىٰ أَهْلِ هَٰذِهِ الْقَرْيَةِ
X
ഇന്നാട്ടുകാരുടെ മേല്‍
رِجْزًا
X
ശിക്ഷ
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
بِمَا كَانُوا
X
അവരായതു കൊണ്ട്
يَفْسُقُونَ
X
തെമ്മാടിത്തം ചെയ്യുന്നു
﴿29:34﴾ وَقَارُونَ
X
ഖാറൂനെയും (നാം നശിപ്പിച്ചു)
وَفِرْعَوْنَ
X
ഫറവോനെയും
وَهَامَانَۖ
X
ഹാമാനെയും
وَلَقَدْ جَاءَهُم
X
അവരുടെ അടുത്ത് ചെന്നിട്ടുണ്ട്
مُّوسَىٰ
X
മൂസാ
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَاسْتَكْبَرُوا
X
അപ്പോള്‍ അവര്‍ അഹങ്കരിച്ചു
فِي الْأَرْضِ
X
ഭൂമിയില്‍
وَمَا كَانُوا
X
അവരായിരുന്നില്ല
سَابِقِينَ
X
മറികടക്കുന്നവര്‍
﴿29:39﴾ أَمْ أَنزَلْنَا عَلَيْهِمْ
X
അതല്ല; നാം അവര്‍ക്ക് ഇറക്കിക്കൊടുത്തിട്ടുണ്ടോ
سُلْطَانًا
X
വല്ല പ്രമാണവും
فَهُوَ
X
അത്
يَتَكَلَّمُ
X
സംസാരിക്കും
بِمَا كَانُوا بِهِ يُشْرِكُونَ
X
അവര്‍ പങ്കു ചേര്‍ക്കുന്നതിനനുകൂലമായി
﴿30:35﴾ فَلَا تَعْلَمُ
X
അറിയുന്നില്ല
نَفْسٌ
X
ഒരാളും
مَّا أُخْفِيَ
X
എന്തൊക്കെയാണ് രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളതെന്ന്‌
لَهُم
X
അവര്‍ക്കായി
مِّن قُرَّةِ أَعْيُنٍ
X
കണ്‍കുളിര്‍പ്പിക്കുന്ന
جَزَاءً
X
പ്രതിഫലമായി
بِمَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനുള്ള
﴿32:17﴾ أَمَّا الَّذِينَ
X
എന്നാല്‍ ഒരു കൂട്ടര്‍
آمَنُوا
X
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
فَلَهُمْ
X
(അതിനാല്‍) അവര്‍ക്കുണ്ട്
جَنَّاتُ
X
സ്വര്‍ഗത്തോപ്പുകള്‍
الْمَأْوَىٰ
X
താമസത്തിന്റെ (താമസിക്കാന്‍)
نُزُلًا
X
ആതിഥ്യമായിക്കൊണ്ട്
بِمَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പേരില്‍
﴿32:19﴾ إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
هُوَ
X
അവന്‍ (തന്നെ)
يَفْصِلُ
X
തീര്‍പ്പുകല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
فِيمَا كَانُوا
X
അവരായിരുന്നതില്‍
فِيهِ
X
അതില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿32:25﴾ وَقَالَ
X
പറയും
الَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നവര്‍
لِلَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവരോട്
بَلْ
X
അല്ല
مَكْرُ
X
കുതന്ത്രമാണ്
اللَّيْلِ
X
രാത്രിയിലെ
وَالنَّهَارِ
X
പകലിലേയും
إِذْ تَأْمُرُونَنَا
X
നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചുകൊണ്ടിരുന്നപ്പോള്‍
أَن نَّكْفُرَ
X
ഞങ്ങള്‍ നിഷേധിക്കാന്‍
بِاللَّهِ
X
അല്ലാഹുവെ
وَنَجْعَلَ
X
ഞങ്ങള്‍ സങ്കല്‍പിക്കാനും
لَهُ
X
അവന്
أَندَادًاۚ
X
സമന്‍മാരെ
وَأَسَرُّوا
X
അവര്‍ ഉള്ളിലൊളിപ്പിക്കും
النَّدَامَةَ
X
ഖേദം
لَمَّا رَأَوُا
X
അവര്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
وَجَعَلْنَا
X
നാം വെക്കും
الْأَغْلَالَ
X
ചങ്ങലകള്‍
فِي أَعْنَاقِ
X
കഴുത്തുകളില്‍
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളുടെ
هَلْ يُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ
﴿34:33﴾ الْيَوْمَ
X
അന്ന്
نَخْتِمُ
X
നാം മുദ്ര വെക്കും
عَلَىٰ أَفْوَاهِهِمْ
X
അവരുടെ വായകള്‍ക്ക്
وَتُكَلِّمُنَا
X
നമ്മോട് സംസാരിക്കും
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَتَشْهَدُ
X
സാക്ഷ്യം വഹിക്കും
أَرْجُلُهُم
X
അവരുടെ കാലുകള്‍
بِمَا كَانُوا يَكْسِبُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി
﴿36:65﴾ احْشُرُوا
X
നിങ്ങള്‍ ഒരുമിച്ചു കൂട്ടുക
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവരെ
وَأَزْوَاجَهُمْ
X
അവരുടെ ഇണകളെയും
وَمَا كَانُوا يَعْبُدُونَ
X
അവര്‍ ആരാധിച്ചിരുന്നവയെയും
﴿37:22﴾ وَأَمَّا ثَمُودُ
X
എന്നാല്‍ സമൂദ് ഗോത്രം
فَهَدَيْنَاهُمْ
X
അവര്‍ക്ക് നാം സന്‍മാര്‍ഗം കാണിച്ചു കൊടുത്തു
فَاسْتَحَبُّوا
X
എന്നാല്‍ അവര്‍ ഇഷ്ടപ്പെട്ടു
الْعَمَىٰ
X
അന്ധതയെ
عَلَى الْهُدَىٰ
X
സന്മാര്‍ഗത്തേക്കാള്‍
فَأَخَذَتْهُمْ
X
അതിനാല്‍ അവരെ പിടികൂടി
صَاعِقَةُ الْعَذَابِ
X
കൊടിയ ശിക്ഷ
الْهُونِ
X
അപമാനകരമായ
بِمَا كَانُوا يَكْسِبُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി
﴿41:17﴾ حَتَّىٰ إِذَا مَا جَاءُوهَا
X
അങ്ങനെ അവരവിടെ എത്തിയാല്‍
شَهِدَ
X
സാക്ഷി പറയും
عَلَيْهِمْ
X
അവര്‍ക്കെതിരെ
سَمْعُهُمْ
X
അവരുടെ കാത്
وَأَبْصَارُهُمْ
X
അവരുടെ കണ്ണുകളും
وَجُلُودُهُم
X
അവരുടെ ചര്‍മങ്ങളും
بِمَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്
﴿41:20﴾ ذَٰلِكَ
X
അതാണ്
جَزَاءُ
X
പ്രതിഫലം
أَعْدَاءِ اللَّهِ
X
അല്ലാഹുവിന്റെ ശത്രുക്കള്‍ക്കുള്ള
النَّارُۖ
X
അതായത് നരകം
لَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
دَارُ الْخُلْدِۖ
X
സ്ഥിരവാസത്തിന്നുള്ള ഭവനം
جَزَاءً
X
പ്രതിഫലമായി
بِمَا كَانُوا
X
അവര്‍ ആയിരുന്നതിനുള്ള
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
يَجْحَدُونَ
X
അവര്‍ നിഷേധിക്കുന്നു
﴿41:28﴾ فَمَا بَكَتْ
X
അപ്പോള്‍ കണ്ണീര്‍ വാര്‍ത്തില്ല
عَلَيْهِمُ
X
അവര്‍ക്കുവേണ്ടി
السَّمَاءُ
X
ആകാശം
وَالْأَرْضُ
X
ഭൂമിയും
وَمَا كَانُوا
X
അവരായിരുന്നില്ല
مُنظَرِينَ
X
സമയം നല്‍കപ്പെട്ടവര്‍
﴿44:29﴾ قُل
X
പറയുക
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
يَغْفِرُوا
X
അവര്‍ മാപ്പുകൊടുക്കട്ടെ
لِلَّذِينَ لَا يَرْجُونَ
X
പ്രതീക്ഷിക്കാത്തവര്‍(സത്യനിഷേധികള്‍)ക്ക്
أَيَّامَ اللَّهِ
X
അല്ലാഹുവിന്റെ (ശിക്ഷയുടെ)നാളുകളെ
لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കാന്‍ വേണ്ടി
قَوْمًا
X
ഓരോ ജനതക്കും
بِمَا كَانُوا يَكْسِبُونَ
X
അവര്‍ നേടിയെടുത്തതിന്റെ
﴿45:14﴾ وَآتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കി
بَيِّنَاتٍ
X
വ്യക്തമായ പ്രമാണങ്ങള്‍
مِّنَ الْأَمْرِۖ
X
(മത)കാര്യത്തില്‍
فَمَا اخْتَلَفُوا
X
അവര്‍ ഭിന്നിച്ചിരുന്നില്ല
إِلَّا مِن بَعْدِ مَا جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയ ശേഷമല്ലാതെ
الْعِلْمُ
X
വിജ്ഞാനം
بَغْيًا
X
കിടമത്സരം കാരണമാണത്
بَيْنَهُمْۚ
X
അവര്‍ക്കിടയിലെ
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
يَقْضِي
X
അവന്‍ വിധി കല്‍പിക്കുന്നതാണ്
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
فِيمَا كَانُوا فِيهِ يَخْتَلِفُونَ
X
അവര്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍
﴿45:17﴾ فَلَوْلَا نَصَرَهُمُ
X
എന്തുകൊണ്ട് അവരെ സഹായിച്ചില്ല
الَّذِينَ اتَّخَذُوا
X
അവര്‍ സ്വീകരിച്ചവര്‍
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
قُرْبَانًا
X
(അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിക്കുന്നതിന്
آلِهَةًۖ
X
ദൈവങ്ങളായി
بَلْ
X
എന്നാല്‍
ضَلُّوا
X
അവര്‍ അപ്രത്യക്ഷരായി
عَنْهُمْۚ
X
അവരില്‍ നിന്ന്
وَذَٰلِكَ
X
അത്
إِفْكُهُمْ
X
അവരുടെ വ്യാജജല്‍പനമാണ്
وَمَا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നതും
﴿46:28﴾ فَمَا اسْتَطَاعُوا
X
അപ്പോള്‍ അവര്‍ക്കു കഴിഞ്ഞില്ല
مِن قِيَامٍ
X
എഴുന്നേല്‍ക്കാന്‍
وَمَا كَانُوا
X
അവരായിരുന്നില്ല
مُنتَصِرِينَ
X
രക്ഷാമാര്‍ഗം കൈക്കൊള്ളുന്നവര്‍
﴿51:45﴾ جَزَاءً
X
പ്രതിഫലമായി
بِمَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള
﴿56:24﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۖ
X
ഭൂമിയിലുള്ളതും
مَا يَكُونُ
X
ഉണ്ടാവുകയില്ല
مِن نَّجْوَىٰ
X
ഒരു രഹസ്യഭാഷണവും
ثَلَاثَةٍ
X
മൂന്നാളുടെ
إِلَّا هُوَ
X
അവനായിട്ടല്ലാതെ
رَابِعُهُمْ
X
അവരിലെ നാലാമന്‍
وَلَا خَمْسَةٍ
X
അഞ്ചു പേരുടേതും ഇല്ല
إِلَّا هُوَ
X
അവനായിട്ടല്ലാതെ
سَادِسُهُمْ
X
അവരിലെ ആറാമന്‍
وَلَا أَدْنَىٰ
X
കുറഞ്ഞതും ഇല്ല
مِن ذَٰلِكَ
X
അതിനേക്കാള്‍
وَلَا أَكْثَرَ
X
കൂടുതലും ഇല്ല
إِلَّا هُوَ
X
അവനില്ലാതെ
مَعَهُمْ
X
അവരോടൊപ്പം
أَيْنَ
X
എവിടെ
مَا كَانُواۖ
X
അവര്‍ ആയിരുന്നാലും
ثُمَّ
X
പിന്നെ
يُنَبِّئُهُم
X
അവന്‍ അവര്‍ക്ക് വിവരം നല്‍കും
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
يَوْمَ الْقِيَامَةِۚ
X
പുനരുത്ഥാന നാളില്‍
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿58:7﴾ أَعَدَّ اللَّهُ
X
അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ട്
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
شَدِيدًاۖ
X
കഠിനമായ
إِنَّهُمْ
X
നിശ്ചയം, അവര്‍
سَاءَ
X
ചീത്തയായിരിക്കുന്നു
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നത്
﴿58:15﴾ اتَّخَذُوا
X
അവരാക്കി
أَيْمَانَهُمْ
X
അവരുടെ ശപഥങ്ങളെ
جُنَّةً
X
ഒരു പരിച
فَصَدُّوا
X
അങ്ങനെ അവര്‍ തടഞ്ഞു
عَن سَبِيلِ
X
മാര്‍ഗത്തില്‍നിന്ന്
اللَّهِۚ
X
അല്ലാഹുവിന്റെ
إِنَّهُمْ
X
നിശ്ചയം അവര്‍
سَاءَ
X
ചീത്തയായിരിക്കുന്നു
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
﴿63:2﴾