Repeated Words in Quran

< >
Total Found : 5
فَأَصَابَهُمْ
X
അങ്ങനെ അവരെ ബാധിച്ചു
سَيِّئَاتُ
X
ദുരന്തങ്ങള്‍
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിന്റെ
وَحَاقَ
X
ബാധിക്കുകയും ചെയ്തു
بِهِم
X
അവരെ
مَّا
X
ഒന്ന്
كَانُوا
X
അവരായിരുന്നു
بِهِ
X
അതിനെ
يَسْتَهْزِئُونَ
X
പരിഹസിക്കുന്നവര്‍
﴿16:34﴾ وَوُضِعَ
X
വെക്കപ്പെടുകയായി
الْكِتَابُ
X
ആ ഗ്രന്ഥം (കര്‍മ രേഖ)
فَتَرَى
X
അപ്പോള്‍ നിനക്ക് കാണാം
الْمُجْرِمِينَ
X
കുറ്റവാളികളെ
مُشْفِقِينَ
X
ഭയപ്പെടുന്നവരായി
مِمَّا فِيهِ
X
അതിലുള്ളതിനെ സംബന്ധിച്ച്
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യും
يَا وَيْلَتَنَا
X
അയ്യോ ഞങ്ങള്‍ക്ക് നാശം
مَالِ هَٰذَا الْكِتَابِ
X
ഈ ഗ്രന്ഥത്തിനെന്ത്
لَا يُغَادِرُ
X
അത് വിട്ടുകളയുന്നില്ല
صَغِيرَةً
X
ഒരു ചെറിയതും
وَلَا كَبِيرَةً
X
ഒരു വലിയതും ഇല്ല
إِلَّا أَحْصَاهَاۚ
X
അത് കണക്കാക്കി (രേഖപ്പെടുത്തി)യിട്ടല്ലാതെ
وَوَجَدُوا
X
അവര്‍ കണ്ടെത്തുകയായി
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചത്
حَاضِرًاۗ
X
മുമ്പില്‍ വന്നെത്തിയതായി
وَلَا يَظْلِمُ
X
അനീതി കാണിക്കുന്നതല്ല
رَبُّكَ
X
നിന്റെ നാഥന്‍
أَحَدًا
X
ഒരാളോടും
﴿18:49﴾ لِيَجْزِيَهُمُ
X
അവര്‍ക്ക് പ്രതിഫലം നല്‍കാന്‍
اللَّهُ
X
അല്ലാഹു
أَحْسَنَ
X
ഏറ്റവും ഉത്തമമായതിന്
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ച
وَيَزِيدَهُم
X
അവര്‍ക്ക് കൂടുതലായി നല്‍കാനും
مِّن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَاللَّهُ يَرْزُقُ
X
അല്ലാഹു നല്‍കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿24:38﴾ أَلَا
X
അറിയുക
إِنَّ
X
തീര്‍ച്ചയായും
لِلَّهِ
X
അല്ലാഹുവിനാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
X
ഭൂമിയിലും
قَدْ يَعْلَمُ
X
തീര്‍ച്ചയായും അല്ലാഹു അറിയും
مَا أَنتُمْ عَلَيْهِ
X
നിങ്ങള്‍ ഏതൊരു നിലപാടിലാണെന്ന്
وَيَوْمَ يُرْجَعُونَ
X
അവര്‍ മടക്കപ്പെടുന്ന ദിവസം
إِلَيْهِ
X
അവന്റെ അടുത്തേക്ക്
فَيُنَبِّئُهُم
X
അവര്‍ക്ക് അവന്‍ വിവരം നല്‍കും
بِمَا عَمِلُواۗ
X
അവര്‍ ചെയ്തതിനെക്കുറിച്ച്
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാകുന്നു
﴿24:64﴾ وَقَدِمْنَا
X
നാം തിരിയും
إِلَىٰ مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിനു നേരെ
مِنْ عَمَلٍ
X
ഏത് പ്രവര്‍ത്തനവും
فَجَعَلْنَاهُ
X
നാം അതാക്കും
هَبَاءً
X
പൊടിപടലം
مَّنثُورًا
X
ചിതറിപ്പരന്ന
وَمَن كَفَرَ
X
ആരെങ്കിലും സത്യത്തെ തള്ളിപ്പറഞ്ഞാല്‍
فَلَا يَحْزُنكَ
X
നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ
كُفْرُهُۚ
X
അവന്റെ സത്യനിഷേധം
إِلَيْنَا
X
നമ്മുടെ അടുത്തേക്കാണ്
مَرْجِعُهُمْ
X
അവരുടെ മടക്കം
فَنُنَبِّئُهُم
X
അപ്പോള്‍ നാം അവരെ അറിയിക്കും
بِمَا عَمِلُواۚ
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചകത്തുള്ളത്
﴿31:23﴾ وَمَا أَمْوَالُكُمْ
X
നിങ്ങളുടെ സമ്പത്തല്ല
وَلَا أَوْلَادُكُم
X
നിങ്ങളുടെ സന്തതികളും
بِالَّتِي تُقَرِّبُكُمْ
X
നിങ്ങളെ അടുപ്പിക്കുന്നത്
عِندَنَا
X
നമ്മുടെ സന്നിധിയില്‍
زُلْفَىٰ
X
ഒരു അടുപ്പം
إِلَّا مَنْ آمَنَ
X
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلَ
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
جَزَاءُ الضِّعْفِ
X
ഇരട്ടി പ്രതിഫലം
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി
وَهُمْ
X
അവര്‍
فِي الْغُرُفَاتِ
X
ഉന്നത സൗധങ്ങളില്‍
آمِنُونَ
X
നിര്‍ഭയരാകുന്നു
﴿34:37﴾ وَلَئِنْ أَذَقْنَاهُ
X
അവനെ നാം ആസ്വദിപ്പിച്ചാല്‍
رَحْمَةً
X
കാരുണ്യം
مِّنَّا
X
നമ്മുടെ പക്കല്‍ നിന്ന്
مِن بَعْدِ ضَرَّاءَ
X
ദുരിതത്തിനു ശേഷം
مَسَّتْهُ
X
അവനെ ബാധിച്ച
لَيَقُولَنَّ
X
തീര്‍ച്ചയായും അവന്‍ പറയും
هَٰذَا
X
ഇത്
لِي
X
എനിക്കവകാശപ്പെട്ടതാണ്
وَمَا أَظُنُّ
X
ഞാന്‍ കരുതുന്നില്ല
السَّاعَةَ
X
അന്ത്യസമയം
قَائِمَةً
X
നിലവില്‍ വരുമെന്ന്
وَلَئِن رُّجِعْتُ
X
ഇനി ഞാന്‍ തിരിച്ചയക്കപ്പെട്ടാല്‍
إِلَىٰ رَبِّي
X
എന്റെ നാഥന്റെ അടുത്തേക്ക്
إِنَّ لِي
X
തീര്‍ച്ചയായും എനിക്കുണ്ട്
عِندَهُ
X
അവന്റെയടുത്ത്
لَلْحُسْنَىٰۚ
X
ഏറ്റവും ഉത്തമമായ അവസ്ഥ
فَلَنُنَبِّئَنَّ
X
എന്നാല്‍ നാം തീര്‍ച്ചയായും വിവരമറിയിക്കും
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
وَلَنُذِيقَنَّهُم
X
തീര്‍ച്ചയായും നാം അവരെ അനുഭവിപ്പിക്കുകയും ചെയ്യും
مِّنْ عَذَابٍ
X
ശിക്ഷയില്‍ നിന്ന്
غَلِيظٍ
X
കഠിനമായ
﴿41:50﴾ وَبَدَا
X
വെളിപ്പെടുകതന്നെ ചെയ്യും
لَهُمْ
X
അവര്‍ക്ക്
سَيِّئَاتُ
X
ദുരന്തഫലം
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിന്റെ
وَحَاقَ بِهِم
X
അവരെ വലയം ചെയ്യും
مَّا كَانُوا بِهِ يَسْتَهْزِئُونَ
X
അവര്‍ പരിഹസിച്ച് അവഗണിച്ച (ശിക്ഷ)
﴿45:33﴾ أُولَٰئِكَ
X
അവര്‍(അത്തരക്കാര്‍)
الَّذِينَ
X
യാതൊരുവരാകുന്നു
نَتَقَبَّلُ
X
നാം സ്വീകരിക്കും
عَنْهُمْ
X
അവരില്‍നിന്ന്
أَحْسَنَ
X
ഏറ്റവും ഉത്തമമായത്
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതില്‍
وَنَتَجَاوَزُ
X
നാം വിട്ടുവീഴ്ച ചെയ്യും
عَن سَيِّئَاتِهِمْ
X
അവരുടെ തിന്മകള്‍
فِي أَصْحَابِ الْجَنَّةِۖ
X
സ്വര്‍ഗാവകാശികളില്‍ (ഉള്‍പ്പെട്ടവരാണവര്‍)
وَعْدَ الصِّدْقِ
X
സത്യവാഗ്ദാനം
الَّذِي كَانُوا يُوعَدُونَ
X
അവര്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന
﴿46:16﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കാന്‍
الَّذِينَ أَسَاءُوا
X
തിന്മ ചെയ്തവര്‍ക്ക്
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച്
وَيَجْزِيَ
X
പ്രതിഫലം നല്‍കാനും
الَّذِينَ أَحْسَنُوا
X
നന്മ ചെയ്തവര്‍ക്ക്
بِالْحُسْنَى
X
ഏറ്റവും ഉത്തമമായത്
﴿53:31﴾ يَوْمَ
X
ദിവസം
يَبْعَثُهُمُ
X
അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും
اللَّهُ
X
അല്ലാഹു
جَمِيعًا
X
സകലരെയും
فَيُنَبِّئُهُم
X
എന്നിട്ട് അവന്‍ അവരെ വിവരമറിയിക്കും
بِمَا عَمِلُواۚ
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
أَحْصَاهُ
X
അതിനെ തിട്ടപ്പെടുത്തിവെച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
وَنَسُوهُۚ
X
അവര്‍ അതിനെ വിസ്മരിക്കുകയും ചെയ്തു
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
شَهِيدٌ
X
സാക്ഷിയാണ്
﴿58:6﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۖ
X
ഭൂമിയിലുള്ളതും
مَا يَكُونُ
X
ഉണ്ടാവുകയില്ല
مِن نَّجْوَىٰ
X
ഒരു രഹസ്യഭാഷണവും
ثَلَاثَةٍ
X
മൂന്നാളുടെ
إِلَّا هُوَ
X
അവനായിട്ടല്ലാതെ
رَابِعُهُمْ
X
അവരിലെ നാലാമന്‍
وَلَا خَمْسَةٍ
X
അഞ്ചു പേരുടേതും ഇല്ല
إِلَّا هُوَ
X
അവനായിട്ടല്ലാതെ
سَادِسُهُمْ
X
അവരിലെ ആറാമന്‍
وَلَا أَدْنَىٰ
X
കുറഞ്ഞതും ഇല്ല
مِن ذَٰلِكَ
X
അതിനേക്കാള്‍
وَلَا أَكْثَرَ
X
കൂടുതലും ഇല്ല
إِلَّا هُوَ
X
അവനില്ലാതെ
مَعَهُمْ
X
അവരോടൊപ്പം
أَيْنَ
X
എവിടെ
مَا كَانُواۖ
X
അവര്‍ ആയിരുന്നാലും
ثُمَّ
X
പിന്നെ
يُنَبِّئُهُم
X
അവന്‍ അവര്‍ക്ക് വിവരം നല്‍കും
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
يَوْمَ الْقِيَامَةِۚ
X
പുനരുത്ഥാന നാളില്‍
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿58:7﴾