Repeated Words in Quran

< >
Total Found : 1
وَلَقَدْ جِئْتُمُونَا
X
നിങ്ങള്‍ നമ്മുടെയടുക്കല്‍ വന്നിരിക്കുന്നു
فُرَادَىٰ
X
ഒറ്റയൊറ്റയായി
كَمَا خَلَقْنَاكُمْ
X
നാം നിങ്ങളെ സൃഷ്ടിച്ചപോലെ
أَوَّلَ
X
ആദ്യത്തെതായ
مَرَّةٍ
X
തവണ
وَتَرَكْتُم
X
നിങ്ങള്‍ ഉപേക്ഷിച്ചു
مَّا خَوَّلْنَاكُمْ
X
നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തിത്തന്നതെല്ലാം
وَرَاءَ
X
പിന്നില്‍
ظُهُورِكُمْۖ
X
നിങ്ങളുടെ മുതുകുകളുടെ
وَمَا نَرَىٰ
X
നാം കാണുന്നില്ല
مَعَكُمْ
X
നിങ്ങളോടൊപ്പം
شُفَعَاءَكُمُ
X
നിങ്ങളുടെ ശിപാര്‍ശകരെ
الَّذِينَ زَعَمْتُمْ
X
നിങ്ങള്‍ അവകാശപ്പെട്ടിരുന്നവര്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
فِيكُمْ
X
നിങ്ങളില്‍ (നിങ്ങളുടെ കാര്യത്തില്‍)
شُرَكَاءُۚ
X
പങ്കുകാരെന്ന്
لَقَد تَّقَطَّعَ
X
അറ്റുപോയിരിക്കുന്നു
بَيْنَكُمْ
X
നിങ്ങള്‍ക്കിടയിലെ(ബന്ധങ്ങള്‍)
وَضَلَّ
X
കൈമോശം വന്നിരിക്കുന്നു
عَنكُم
X
നിങ്ങള്‍ക്ക്
مَّا
X
യാതൊന്ന്
كُنتُمْ
X
നിങ്ങള്‍ ആയിരുന്നു
تَزْعُمُونَ
X
നിങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നു
﴿6:94﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاوَاتِ وَالْأَرْضَ
X
ആകാശ ഭൂമികളെ
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّۗ
X
യാഥാര്‍ഥ്യമായിട്ടല്ലാതെ
وَإِنَّ السَّاعَةَ
X
തീര്‍ച്ചയായും അന്ത്യസമയം
لَآتِيَةٌۖ
X
തീര്‍ച്ചയായും വന്നെത്തും
فَاصْفَحِ
X
അതിനാല്‍ നീ വിട്ടുവീഴ്ചചെയ്യുക
الصَّفْحَ الْجَمِيلَ
X
ഭംഗിയായ വിട്ടുവീഴ്ച
﴿15:85﴾ وَعُرِضُوا
X
(അന്ന്) അവര്‍ പ്രദര്‍ശിപ്പിക്കപ്പെടും
عَلَىٰ رَبِّكَ
X
നിന്റെ നാഥന്റെ മുമ്പില്‍
صَفًّا
X
അണിയായി
لَّقَدْ جِئْتُمُونَا
X
നിങ്ങള്‍ നമ്മുടെ അടുത്തു വന്നിരിക്കുന്നു
كَمَا خَلَقْنَاكُمْ
X
നിങ്ങളെ നാം സൃഷ്ടിച്ചതു പോലെ
أَوَّلَ مَرَّةٍۚ
X
ആദ്യത്തെ തവണ
بَلْ
X
എന്നാല്‍
زَعَمْتُمْ
X
നിങ്ങള്‍ ജല്‍പിച്ചു
أَلَّن نَّجْعَلَ
X
നാം ഒരിക്കലും ഏര്‍പ്പെടുത്തുകയില്ലെന്ന്
لَكُم
X
നിങ്ങള്‍ക്ക്
مَّوْعِدًا
X
ഒരു നിശ്ചിത സമയം
﴿18:48﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاءَ
X
ആകാശത്തെ
وَالْأَرْضَ
X
ഭൂമിയേയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയേയും
لَاعِبِينَ
X
വിനോദിക്കുന്നവരായി
﴿21:16﴾ أَفَحَسِبْتُمْ
X
അപ്പോള്‍ നിങ്ങള്‍ കരുതിയോ
أَنَّمَا خَلَقْنَاكُمْ
X
നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുവെന്ന്
عَبَثًا
X
വെറുതെ
وَأَنَّكُمْ
X
നിങ്ങള്‍
إِلَيْنَا
X
നമ്മിലേക്ക്
لَا تُرْجَعُونَ
X
മടക്കപ്പെടുകയില്ല(എന്നും)
﴿23:115﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاءَ
X
ആകാശത്തെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളതിനെയും
بَاطِلًاۚ
X
മിഥ്യയായി
ذَٰلِكَ
X
അത്
ظَنُّ
X
ഊഹമാണ്
الَّذِينَ كَفَرُواۚ
X
സത്യനിഷേധം കൈകൊണ്ടവരുടെ
فَوَيْلٌ
X
അതിനാല്‍ മഹാ നാശം
لِّلَّذِينَ كَفَرُوا
X
സത്യനിഷേധം കൈകൊണ്ടവര്‍ക്ക്
مِنَ النَّارِ
X
നരക ശിക്ഷയാല്‍
﴿38:27﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചതല്ല
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയെയും
لَاعِبِينَ
X
കളിയായിക്കൊണ്ട്
﴿44:38﴾ مَا خَلَقْنَاهُمَا
X
നാമവയെ സൃഷ്ടിച്ചിട്ടില്ല
إِلَّا بِالْحَقِّ
X
തികഞ്ഞ യാഥാര്‍ത്ഥ്യത്തോടെയല്ലാതെ
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
ഇവരിലേറെപേരും
لَا يَعْلَمُونَ
X
അറിയുന്നില്ല
﴿44:39﴾ مَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا
X
യാതൊന്നിനെയും
بَيْنَهُمَا
X
അവയ്ക്കിടയിലുള്ള
إِلَّا بِالْحَقِّ
X
യാഥാര്‍ഥ്യത്തോടുകൂടിയല്ലാതെ
وَأَجَلٍ
X
അവധിയോടും(കൂടിയല്ലാതെ)
مُّسَمًّىۚ
X
നിര്‍ണിതമായ
وَالَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
عَمَّا
X
യാതൊരു കാര്യത്തില്‍നിന്ന്
أُنذِرُوا
X
അവര്‍ താക്കീതു ചെയ്യപ്പെട്ട
مُعْرِضُونَ
X
അവഗണിക്കുന്നവരാണ്
﴿46:3﴾