Repeated Words in Quran

< >
Total Found : 10
صِرَاطَ
X
വഴിയില്‍
الَّذِينَ
X
യാതൊരുത്തരുടെ
أَنْعَمْتَ
X
നീ അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِمْ
X
അവരെ
غَيْرِ الْمَغْضُوبِ عَلَيْهِمْ
X
കോപത്തിനിരയായവരുടേതല്ല
وَلَا الضَّالِّينَ
X
പിഴച്ചവരുടേതുമല്ല
﴿1:7﴾ قَدْ
X
തീര്‍ച്ചയായും
نَرَىٰ
X
നാം കാണുന്നു
تَقَلُّبَ
X
തിരിഞ്ഞുകൊണ്ടിരിക്കലിനെ
وَجْهِكَ
X
താങ്കളുടെ മുഖത്തിന്റെ
فِي السَّمَاءِۖ
X
ആകാശത്തിലേക്ക്
فَلَنُوَلِّيَنَّكَ
X
അതിനാല്‍ താങ്കളെ നാം തിരിക്കും
قِبْلَةً
X
ഖിബ്‌ലയിലേക്ക്
تَرْضَاهَاۚ
X
താങ്കളതിനെ ഇഷ്ടപ്പെടുന്നു
فَوَلِّ
X
ഇനിമേല്‍ താങ്കള്‍ തിരിക്കുക
وَجْهَكَ
X
താങ്കളുടെ മുഖത്തെ
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിന്
وَحَيْثُ مَا كُنتُمْ
X
നിങ്ങളെവിടെയായാലും
فَوَلُّوا
X
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖത്തെ
شَطْرَهُۗ
X
അതിന്റെ നേരെ
وَإِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
أُوتُوا
X
അവര്‍ നല്‍കപ്പെട്ടിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
لَيَعْلَمُونَ
X
അവര്‍ അറിയുക തന്നെ ചെയ്യുന്നു
أَنَّهُ
X
അതാണെന്ന്
الْحَقُّ
X
സത്യം
مِن رَّبِّهِمْۗ
X
തങ്ങളുടെ രക്ഷിതാവില്‍ നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപറ്റി
﴿2:144﴾ وَلِكُلٍّ
X
എല്ലാ ഓരോരുത്തര്‍ക്കും
وِجْهَةٌ
X
ഓരോദിശയുണ്ട്
هُوَ
X
അവന്‍
مُوَلِّيهَاۖ
X
അതിലേക്ക് തിരിയുന്നതാണ്
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മുന്നേറുക
الْخَيْرَاتِۚ
X
നന്മയിലേക്ക്
أَيْنَ مَا تَكُونُوا
X
നിങ്ങളെവിടെയായിരുന്നാലും
يَأْتِ بِكُمُ
X
നിങ്ങളെ കൊണ്ടുവരും
اللَّهُ
X
അല്ലാഹു
جَمِيعًاۚ
X
എല്ലാവരെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿2:148﴾ لَيْسَ عَلَيْكُمْ
X
നിങ്ങളുടെ മേലില്ല
جُنَاحٌ
X
കുറ്റം
أَن تَبْتَغُوا
X
തേടുന്നതില്‍
فَضْلًا
X
അനുഗ്രഹം
مِّن رَّبِّكُمْۚ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَإِذَا أَفَضْتُم
X
നിങ്ങള്‍ മടങ്ങിയാല്‍
مِّنْ عَرَفَاتٍ
X
അറഫയില്‍ നിന്ന്
فَاذْكُرُوا اللَّهَ
X
അല്ലാഹുവിനെ സ്മരിക്കുക
عِندَ
X
അടുത്ത്
الْمَشْعَرِ الْحَرَامِۖ
X
മശ്അറുല്‍ ഹറാമിന്റെ
وَاذْكُرُوهُ
X
നിങ്ങള്‍ അവനെ സ്മരിക്കുക
كَمَا هَدَاكُمْ
X
നിങ്ങള്‍ക്കു വഴികാണിച്ചുതന്നത് പോലെ
وَإِن كُنتُم
X
നിങ്ങള്‍ ആയിരുന്നെങ്കിലും
مِّن قَبْلِهِ
X
അതിനുമുമ്പ്
لَمِنَ الضَّالِّينَ
X
വഴിപിഴച്ചവരില്‍ പെട്ടവര്‍
﴿2:198﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
أَرِنِي
X
എനിക്ക് കാണിച്ചുതരൂ
كَيْفَ تُحْيِي
X
നീ എങ്ങനെ ജീവിപ്പിക്കുന്നു
الْمَوْتَىٰۖ
X
മരിച്ചവരെ
قَالَ
X
(അല്ലാഹു) ചോദിച്ചു
أَوَلَمْ تُؤْمِنۖ
X
നീ വിശ്വസിച്ചിട്ടില്ലേ
قَالَ
X
(ഇബ്റാഹീം) പറഞ്ഞു
بَلَىٰ
X
തീര്‍ച്ചയായും
وَلَٰكِن
X
എങ്കിലും
لِّيَطْمَئِنَّ
X
സമാധാനപ്പെടാന്‍
قَلْبِيۖ
X
എന്റെ മനസ്സ്
قَالَ
X
(അല്ലാഹു) പറഞ്ഞു
فَخُذْ
X
നീ പിടിക്കുക
أَرْبَعَةً
X
നാലെണ്ണത്തെ
مِّنَ الطَّيْرِ
X
പറവകളില്‍ നിന്ന്
فَصُرْهُنَّ
X
എന്നിട്ട് അവയെ ഇണക്കുക, ഇണയാക്കുക
إِلَيْكَ
X
നിന്നിലേക്ക്
ثُمَّ اجْعَلْ
X
പിന്നീടവയെ വെക്കുക
عَلَىٰ كُلِّ جَبَلٍ
X
ഓരോ മലയിലും
مِّنْهُنَّ
X
അവയില്‍ നിന്നുള്ള
جُزْءًا
X
ഓരോ ഭാഗവും
ثُمَّ
X
പിന്നെ
ادْعُهُنَّ
X
അവയെ വിളിക്കുക
يَأْتِينَكَ
X
അവ നിന്നിലേക്ക് വരും
سَعْيًاۚ
X
വേഗത്തില്‍
وَاعْلَمْ
X
അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
عَزِيزٌ
X
പ്രതാപവാന്‍
حَكِيمٌ
X
യുക്തിമാനും
﴿2:260﴾ فَنَادَتْهُ
X
അപ്പോള്‍ അദ്ദേഹത്തെ വിളിച്ചു
الْمَلَائِكَةُ
X
മലക്കുകള്‍
وَهُوَ قَائِمٌ
X
അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ
يُصَلِّي
X
പ്രാര്‍ഥിച്ചുകൊണ്ട് (നമസ്കരിച്ചുകൊണ്ട്)
فِي الْمِحْرَابِ
X
മിഹ്റാബില്‍
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُبَشِّرُكَ
X
നിന്നെ ശുഭവാര്‍ത്ത അറിയിക്കുന്നു
بِيَحْيَىٰ
X
യഹ്‌യായെ സംബന്ധിച്ച
مُصَدِّقًا
X
സത്യപ്പെടുത്തുന്നവനായ
بِكَلِمَةٍ
X
വചനത്തെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَسَيِّدًا
X
(അദ്ദേഹം)നേതാവും
وَحَصُورًا
X
ആത്മസംയമനം പാലിക്കുന്നവനും
وَنَبِيًّا
X
പ്രവാചകനും(ആയിരിക്കും)
مِّنَ الصَّالِحِينَ
X
സദ്‌വൃത്തരില്‍പെട്ട
﴿3:39﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
اجْعَل
X
നീ നിശ്ചയിച്ച് തരേണമേ
لِّي
X
എനിക്ക്
آيَةًۖ
X
ഒരടയാളം
قَالَ
X
അവന്‍(അല്ലാഹു) പറഞ്ഞു
آيَتُكَ
X
നിനക്കുള്ള അടയാളം
أَلَّا تُكَلِّمَ
X
നീ സംസാരിക്കാതിരിക്കലാണ്
النَّاسَ
X
ജനങ്ങളോട്
ثَلَاثَةَ
X
മൂന്ന്
أَيَّامٍ
X
നാളുകള്‍
إِلَّا رَمْزًاۗ
X
ആംഗ്യമല്ലാതെ
وَاذْكُر
X
നീ സ്മരിക്കുക
رَّبَّكَ
X
നിന്റെ നാഥനെ
كَثِيرًا
X
ധാരാളമായി
وَسَبِّحْ
X
നീ(അവന്റെ) വിശുദ്ധി വാഴ്ത്തുക
بِالْعَشِيِّ
X
വൈകുന്നേരം
وَالْإِبْكَارِ
X
രാവിലെയും
﴿3:41﴾ مَا كَانَ لِبَشَرٍ
X
ഒരു മനുഷ്യന് പറ്റിയതല്ല (ഭൂഷണമല്ല)
أَن يُؤْتِيَهُ
X
അദ്ദേഹത്തിന് നല്‍കുക
اللَّهُ
X
അല്ലാഹു
الْكِتَابَ
X
വേദഗ്രന്ഥം
وَالْحُكْمَ
X
യുക്തിജ്ഞാനവും
وَالنُّبُوَّةَ
X
പ്രവാചകത്വവും
ثُمَّ
X
എന്നിട്ട്
يَقُولَ
X
അയാള്‍ പറയുക
لِلنَّاسِ
X
ജനങ്ങളോട്
كُونُوا
X
നിങ്ങള്‍ ആവുക
عِبَادًا لِّي
X
എന്റെ അടിമകള്‍
مِن دُونِ اللَّهِ
X
അല്ലാഹുവിനെകൂടാതെ
وَلَٰكِن
X
പക്ഷേ, മറിച്ച് (പറയേണ്ടത്)
كُونُوا رَبَّانِيِّينَ
X
നിങ്ങള്‍ ദൈവഭക്തരാവുക
بِمَا كُنتُمْ تُعَلِّمُونَ
X
നിങ്ങള്‍ പഠിപ്പിക്കുന്നവരായിരുന്നതുകൊണ്ട്
الْكِتَابَ
X
വേദഗ്രന്ഥം
وَبِمَا كُنتُمْ تَدْرُسُونَ
X
നിങ്ങള്‍ പഠിക്കുന്നവരായിരുന്നതുകൊണ്ടും
﴿3:79﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
أَوْفُوا
X
നിങ്ങള്‍ പാലിക്കുക
بِالْعُقُودِۚ
X
കരാറുകള്‍
أُحِلَّتْ
X
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُم
X
നിങ്ങള്‍ക്ക്
بَهِيمَةُ
X
മൃഗം
الْأَنْعَامِ
X
കാലികളില്‍പെട്ട
إِلَّا مَا يُتْلَىٰ
X
വിവരിക്കപ്പെടുന്നത് ഒഴികെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
غَيْرَ
X
അല്ലാതെ
مُحِلِّي
X
അനുവദനീയമാക്കുന്നവര്‍
الصَّيْدِ
X
വേട്ടയാടുന്നത്
وَأَنتُمْ
X
നിങ്ങളായിരിക്കെ
حُرُمٌۗ
X
ഇഹ്റാംചെയ്തവര്‍
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
يَحْكُمُ
X
അവന്‍ വിധിക്കുന്നു
مَا يُرِيدُ
X
അവന്‍ ഇച്ഛിക്കുന്നത്
﴿5:1﴾ وَأَنزَلْنَا
X
നാം അവതരിപ്പിച്ചു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ ഗ്രന്ഥം
بِالْحَقِّ
X
സത്യത്തോടെ
مُصَدِّقًا
X
ശരിവെക്കുന്നതായിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുന്നിലുള്ളവയെ
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍നിന്ന്
وَمُهَيْمِنًا
X
ഭദ്രമായി കാത്തുരക്ഷിക്കുന്നതായിക്കൊണ്ടും
عَلَيْهِۖ
X
അതിനെ
فَاحْكُم
X
അതിനാല്‍ നീ വിധികല്‍പിക്കുക
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُۖ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
عَمَّا جَاءَكَ
X
നിനക്ക് വന്നെത്തിയതിനെ നിരാകരിച്ച്
مِنَ الْحَقِّۚ
X
സത്യത്തില്‍നിന്ന്
لِكُلٍّ
X
എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും)
جَعَلْنَا
X
നാം നിശ്ചയിച്ചുതന്നിട്ടുണ്ട്
مِنكُمْ
X
നിങ്ങളില്‍നിന്നുള്ള
شِرْعَةً
X
നിയമവ്യവസ്ഥ
وَمِنْهَاجًاۚ
X
കര്‍മരീതിയും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
X
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
X
സമുദായം
وَاحِدَةً
X
ഒരൊറ്റ
وَلَٰكِن
X
പക്ഷേ
لِّيَبْلُوَكُمْ
X
അവന്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്
فِي مَا آتَاكُمْۖ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറുക
الْخَيْرَاتِۚ
X
നല്ല കാര്യങ്ങളില്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًا
X
എല്ലാവരും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿5:48﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
الصَّيْدَ
X
വേട്ടമൃഗത്തെ
وَأَنتُمْ
X
നിങ്ങള്‍ ആയിരിക്കെ
حُرُمٌۚ
X
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവര്‍
وَمَن قَتَلَهُ
X
ആരെങ്കിലും അവനതിനെ കൊന്നു(കൊന്നാല്‍)
مِنكُم
X
നിങ്ങളില്‍നിന്ന്
مُّتَعَمِّدًا
X
ബോധപൂര്‍വം
فَجَزَاءٌ
X
അപ്പോള്‍ പരിഹാരം
مِّثْلُ
X
തുല്യമായതാണ്
مَا قَتَلَ
X
അവന്‍ കൊന്നതിന്
مِنَ النَّعَمِ
X
കാലികളില്‍നിന്ന്
يَحْكُمُ
X
വിധിക്കും(തീരുമാനിക്കും)
بِهِ
X
അത്
ذَوَا عَدْلٍ
X
നീതിമാന്മാരായ രണ്ടുപേര്‍
مِّنكُمْ
X
നിങ്ങളിലെ
هَدْيًا
X
ബലിമൃഗമായിട്ട്
بَالِغَ الْكَعْبَةِ
X
കഅ്ബയില്‍ എത്തിച്ചേരേണ്ട
أَوْ
X
അല്ലെങ്കില്‍
كَفَّارَةٌ
X
പ്രായശ്ചിത്തം ചെയ്യണം
طَعَامُ
X
അന്നം നല്‍കലാണ് (അത്)
مَسَاكِينَ
X
അഗതികള്‍ക്ക്
أَوْ
X
അല്ലെങ്കില്‍
عَدْلُ
X
തുല്യമായത്
ذَٰلِكَ
X
അതിന്
صِيَامًا
X
നോമ്പുകള്‍
لِّيَذُوقَ
X
അവന്‍ അനുഭവിക്കാന്‍വേണ്ടി
وَبَالَ
X
ഭവിഷ്യത്ത്
أَمْرِهِۗ
X
അവന്റെ കാര്യത്തിന്റെ(ചെയ്തിയുടെ)
عَفَا اللَّهُ
X
അല്ലാഹു മാപ്പാക്കിയിരിക്കുന്നു
عَمَّا سَلَفَۚ
X
നേരത്തെ കഴിഞ്ഞുപോയത്
وَمَنْ عَادَ
X
എന്നാല്‍ ആരെങ്കിലും അവന്‍ ആവര്‍ത്തിച്ചു(ആവര്‍ത്തിച്ചാല്‍)
فَيَنتَقِمُ
X
ശിക്ഷാനടപടി സ്വീകരിക്കും
اللَّهُ
X
അല്ലാഹു
مِنْهُۗ
X
അവന്റെമേല്‍
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
ذُو انتِقَامٍ
X
ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാണ്
﴿5:95﴾ وَكَذَٰلِكَ
X
അവ്വിധം
فَتَنَّا
X
നാം പരീക്ഷണത്തിലകപ്പെടുത്തി
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റുചിലരാല്‍
لِّيَقُولُوا
X
അവര്‍ പറയാന്‍വേണ്ടി
أَهَٰؤُلَاءِ
X
ഇവരാണോ?
مَنَّ اللَّهُ
X
അല്ലാഹു അനുഗ്രഹിച്ചു(അനുഗ്രഹിച്ചത്)
عَلَيْهِم
X
അവരെ
مِّن بَيْنِنَاۗ
X
ഞങ്ങള്‍ക്കിടയില്‍നിന്ന്
أَلَيْسَ اللَّهُ
X
അല്ലാഹു അല്ലയോ?
بِأَعْلَمَ
X
നന്നായറിയുന്നവന്‍
بِالشَّاكِرِينَ
X
നന്ദിയുള്ളവരെക്കുറിച്ച്
﴿6:53﴾ فَلَمَّا رَأَى
X
പിന്നീട് അദ്ദേഹം കണ്ടപ്പോള്‍
الْقَمَرَ
X
ചന്ദ്രനെ
بَازِغًا
X
ഉദിച്ചുയരുന്നത്
قَالَ
X
അദ്ദേഹം പറഞ്ഞു
هَٰذَا
X
ഇതാണ്
رَبِّيۖ
X
എന്റെ നാഥന്‍
فَلَمَّا أَفَلَ
X
അതസ്തമിച്ചപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
لَئِن
X
എങ്കില്‍
لَّمْ يَهْدِنِي
X
എനിക്ക് നേര്‍വഴികാണിച്ചുതന്നിട്ടില്ല
رَبِّي
X
എന്റെ നാഥന്‍
لَأَكُونَنَّ
X
തീര്‍ച്ചയായും ഞാനായിത്തീരും
مِنَ الْقَوْمِ
X
ജനവിഭാഗത്തില്‍പെട്ടവന്‍
الضَّالِّينَ
X
വഴിപിഴച്ചവരായ
﴿6:77﴾ وَكَذَٰلِكَ
X
അപ്രകാരം
نُوَلِّي
X
നാം കൂട്ടാളികളാക്കുന്നു
بَعْضَ
X
ചിലരെ
الظَّالِمِينَ
X
അക്രമികളില്‍
بَعْضًا
X
ചിലര്‍ക്ക്
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَكْسِبُونَ
X
അവര്‍ സമ്പാദിക്കുന്നു
﴿6:129﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
X
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
X
സാക്ഷികള്‍
إِذْ
X
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
X
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
X
ഇത്
فَمَنْ
X
അപ്പോള്‍ ആരുണ്ട്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
لِّيُضِلَّ
X
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
X
ജനങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿6:144﴾ وَهُوَ
X
അവനാണ്
الَّذِي جَعَلَكُمْ
X
നിങ്ങളെ ആക്കിയവന്‍
خَلَائِفَ
X
പ്രതിനിധികള്‍
الْأَرْضِ
X
ഭൂമിയില്‍
وَرَفَعَ
X
അവന്‍ ഉയര്‍ത്തി
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
فَوْقَ
X
മീതെ
بَعْضٍ
X
(മറ്റു) ചിലരുടെ
دَرَجَاتٍ
X
പദവികളില്‍
لِّيَبْلُوَكُمْ
X
നിങ്ങളെ അവന്‍ പരീക്ഷിക്കാന്‍വേണ്ടി
فِي مَا آتَاكُمْۗ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
سَرِيعُ
X
വേഗതയുള്ളവനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
X
ഒപ്പം തീര്‍ച്ചയായും അവന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനും
﴿6:165﴾ يَسْأَلُونَكَ
X
നിന്നോട് അവര്‍ ചോദിക്കുന്നു
عَنِ السَّاعَةِ
X
ആ അന്ത്യ നിമിഷത്തെപ്പറ്റി
أَيَّانَ مُرْسَاهَاۖ
X
എപ്പോഴാണ് അത് വന്നെത്തുന്നതെന്ന്
قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
عِلْمُهَا
X
അതേകുറിച്ച അറിവ്
عِندَ رَبِّيۖ
X
എന്റെ നാഥന്റെ അടുത്ത്
لَا يُجَلِّيهَا
X
അത് വെളിപ്പെടുത്തുകയില്ല
لِوَقْتِهَا
X
അതിന്റെ സമയത്ത്
إِلَّا هُوَۚ
X
അവനല്ലാതെ
ثَقُلَتْ
X
അത് ഭാരിച്ചതായിരിക്കുന്നു
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِۚ
X
ഭൂമിയിലും
لَا تَأْتِيكُمْ
X
അത് നിങ്ങളില്‍ വന്നെത്തുകയില്ല
إِلَّا بَغْتَةًۗ
X
യാദൃശ്ചികമായിട്ടല്ലാതെ
يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
كَأَنَّكَ
X
നീ ആണെന്ന പോലെ
حَفِيٌّ
X
ചുഴിഞ്ഞന്വേഷിച്ചറിഞ്ഞവന്‍
عَنْهَاۖ
X
അതേക്കുറിച്ച്
قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
عِلْمُهَا
X
അതേകുറിച്ചുള്ള അറിവ്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
ജനങ്ങളില്‍ അധികപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿7:187﴾ إِذْ
X
സന്ദര്‍ഭം
يُغَشِّيكُمُ
X
നിങ്ങളെ ആവരണം ചെയ്തു
النُّعَاسَ
X
നിദ്രാമയക്കം(കൊണ്ട്)
أَمَنَةً
X
നിര്‍ഭയത്വമായിട്ട്
مِّنْهُ
X
അവനില്‍ നിന്നുള്ള
وَيُنَزِّلُ
X
അവന്‍ വര്‍ഷിപ്പിക്കുകയും ചെയ്യുന്നു
عَلَيْكُم
X
നിങ്ങള്‍ക്ക്
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
مَاءً
X
വെള്ളം
لِّيُطَهِّرَكُم
X
നിങ്ങളെ അവന്‍ ശുദ്ധീകരിക്കാന്‍ വേണ്ടി
بِهِ
X
അതുകൊണ്ട്
وَيُذْهِبَ
X
അവന്‍ നീക്കിക്കളയാനും
عَنكُمْ
X
നിങ്ങളില്‍ നിന്ന്
رِجْزَ
X
മ്ലേഛത
الشَّيْطَانِ
X
പിശാചിന്റെ
وَلِيَرْبِطَ
X
ഭദ്രമാക്കാനും
عَلَىٰ قُلُوبِكُمْ
X
നിങ്ങളുടെ (ഹൃദയങ്ങളെ) മനസ്സുകളെ
وَيُثَبِّتَ
X
ഉറപ്പിച്ചു നിര്‍ത്താനും
بِهِ
X
അതുകൊണ്ട്
الْأَقْدَامَ
X
പാദങ്ങള്‍
﴿8:11﴾ إِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
أَنتُم
X
നിങ്ങള്‍
بِالْعُدْوَةِ
X
താഴ്വരയുടെ ഭാഗത്തായ
الدُّنْيَا
X
അടുത്ത
وَهُم
X
അവര്‍
بِالْعُدْوَةِ
X
ഭാഗത്തും
الْقُصْوَىٰ
X
അകന്ന
وَالرَّكْبُ
X
കച്ചവടസംഘം
أَسْفَلَ
X
താഴെയും
مِنكُمْۚ
X
നിങ്ങള്‍ക്ക്
وَلَوْ تَوَاعَدتُّمْ
X
നിങ്ങള്‍ പരസ്പരം നിശ്ചയിച്ചിരുന്നുവെങ്കില്‍
لَاخْتَلَفْتُمْ
X
നിങ്ങള്‍ വിരുദ്ധമായി പ്രവര്‍ത്തിക്കുമായിരുന്നു
فِي الْمِيعَادِۙ
X
നിശ്ചയത്തിന്
وَلَٰكِن
X
എന്നാല്‍
لِّيَقْضِيَ اللَّهُ
X
അല്ലാഹു നടപ്പില്‍ വരുത്താനാണ്
أَمْرًا
X
ഒരു കാര്യം
كَانَ
X
അതായിരുന്നു
مَفْعُولًا
X
ചെയ്യപ്പെടേണ്ടത്
لِّيَهْلِكَ
X
നശിക്കാന്‍
مَنْ
X
ഒരാള്‍
هَلَكَ
X
അവന്‍ നശിച്ചു
عَن بَيِّنَةٍ
X
വ്യക്തമായ തെളിവോടെ
وَيَحْيَىٰ
X
ജീവിക്കാനും
مَنْ
X
ഒരുത്തന്‍
حَيَّ
X
അവന്‍ ജീവിക്കുന്നു
عَن بَيِّنَةٍۗ
X
വ്യക്തമായ തെളിവോടെ
وَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَسَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿8:42﴾ إِنَّمَا النَّسِيءُ
X
(വിലക്കിയമാസങ്ങള്‍) പുറകോട്ട് മാറ്റുന്നത്
زِيَادَةٌ
X
വര്‍ദ്ധനവ് തന്നെയാകുന്നു
فِي الْكُفْرِۖ
X
സത്യനിഷേധത്തില്‍
يُضَلُّ بِهِ
X
അതുവഴി കൂടുതല്‍ തെറ്റിക്കപ്പെടുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
يُحِلُّونَهُ
X
അവര്‍ അത്(യുദ്ധം)അനുവദനീയമാക്കുന്നു
عَامًا
X
ഒരു വര്‍ഷം
وَيُحَرِّمُونَهُ
X
അവരത് നിഷിദ്ധമാക്കുന്നു
عَامًا
X
മറ്റൊരു വര്‍ഷം
لِّيُوَاطِئُوا
X
അവര്‍ യോജിക്കുന്നതിന്
عِدَّةَ
X
എണ്ണവുമായി
مَا حَرَّمَ اللَّهُ
X
അല്ലാഹു നിഷിദ്ധമാക്കിയ (മാസങ്ങളുമായി)
فَيُحِلُّوا
X
അങ്ങനെ അവര്‍ അനുവദനീയമാക്കുന്നു
مَا حَرَّمَ اللَّهُۚ
X
അല്ലാഹു വിലക്കിയത്
زُيِّنَ لَهُمْ
X
അവര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു
سُوءُ أَعْمَالِهِمْۗ
X
അവരുടെ ദുഷ്ചെയ്തികള്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الْكَافِرِينَ
X
സത്യനിഷേധികളായ ജനത്തെ
﴿9:37﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَقُولُ
X
(ഇങ്ങനെ)പറയുന്നവര്‍
ائْذَن لِّي
X
എനിക്ക് ഇളവനുവദിച്ചാലും
وَلَا تَفْتِنِّيۚ
X
എന്നെ കുഴപ്പത്തില്‍ അകപ്പെടുത്താതിരുന്നാലും
أَلَا
X
അറിയുക
فِي الْفِتْنَةِ
X
കുഴപ്പത്തില്‍ തന്നെയാണ്
سَقَطُواۗ
X
അവര്‍ വീണിരിക്കുന്നത്
وَإِنَّ جَهَنَّمَ
X
തീര്‍ച്ചയായും നരകം
لَمُحِيطَةٌ
X
വലയം ചെയ്യുന്നതാകുന്നു
بِالْكَافِرِينَ
X
സത്യനിഷേധികളെ
﴿9:49﴾ وَمَا كَانَ الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍ യുദ്ധത്തിന്ന് പുറപ്പെടാവതല്ല
لِيَنفِرُوا كَافَّةًۚ
X
ഒന്നടങ്കം
فَلَوْلَا نَفَرَ
X
പുറപ്പെടാത്തതെന്ത്
مِن كُلِّ فِرْقَةٍ مِّنْهُمْ
X
അവരിലെ ഓരോ വിഭാഗത്തില്‍നിന്നും
طَائِفَةٌ
X
ഒരു സംഘം
لِّيَتَفَقَّهُوا
X
അവര്‍ അറിവുനേടാന്‍
فِي الدِّينِ
X
ദീനില്‍ (മതകാര്യങ്ങളില്‍)
وَلِيُنذِرُوا
X
അവര്‍ താക്കീത് നല്‍കാനും
قَوْمَهُمْ
X
തങ്ങളുടെ ജനത്തിന്ന്
إِذَا رَجَعُوا
X
അവര്‍ മടങ്ങി വന്നാല്‍
إِلَيْهِمْ
X
അവരുടെ അടുത്തേക്ക്
لَعَلَّهُمْ يَحْذَرُونَ
X
അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നവരായേക്കാം
﴿9:122﴾ وَإِن كَذَّبُوكَ
X
അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണങ്കില്‍
فَقُل
X
നീ പറയുക
لِّي
X
എനിക്ക്
عَمَلِي
X
എന്റെ കര്‍മ്മം
وَلَكُمْ
X
നിങ്ങള്‍ക്ക്
عَمَلُكُمْۖ
X
നിങ്ങളുടെ കര്‍മം
أَنتُم
X
നിങ്ങള്‍
بَرِيئُونَ
X
മുക്തരാണ്
مِمَّا أَعْمَلُ
X
ഞാന്‍ പ്രവര്‍ത്തിക്കുന്നതി(ന്റെ ബാധ്യതയി)ല്‍ നിന്ന്‌
وَأَنَا
X
ഞാന്‍
بَرِيءٌ
X
മുക്തനാണ്
مِّمَّا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതി(ന്റെ ബാധ്യതയി)ല്‍ നിന്ന്‌
﴿10:41﴾ يُوسُفُ
X
യൂസുഫേ,
أَيُّهَا الصِّدِّيقُ
X
തികഞ്ഞ സത്യസന്ധാ
أَفْتِنَا
X
താങ്കള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നാലും
فِي سَبْعِ بَقَرَاتٍ
X
ഏഴുപശുക്കളുടെ കാര്യത്തില്‍
سِمَانٍ
X
തടിച്ചുകൊഴുത്ത
يَأْكُلُهُنَّ
X
അവയെ തിന്നുന്നു
سَبْعٌ
X
ഏഴ്(പശുക്കള്‍)
عِجَافٌ
X
മെലിഞ്ഞ
وَسَبْعِ سُنبُلَاتٍ
X
ഏഴ് കതിരുകളുടെ കാര്യത്തിലും
خُضْرٍ
X
പച്ചയായ
وَأُخَرَ
X
വേറെയും(ഏഴ് കതിരുകളില്‍)
يَابِسَاتٍ
X
ഉണങ്ങിയ
لَّعَلِّي أَرْجِعُ
X
എനിക്ക് മടങ്ങാമല്ലോ
إِلَى النَّاسِ
X
ജനങ്ങളുടെ അടുത്തേക്ക്
لَعَلَّهُمْ يَعْلَمُونَ
X
അവര്‍ കാര്യം ഗ്രഹിക്കുന്നതിന്
﴿12:46﴾ وَجَعَلُوا
X
അവര്‍ ആക്കി
لِلَّهِ
X
അല്ലാഹുവിന്
أَندَادًا
X
സമന്മാരെ
لِّيُضِلُّوا
X
അവര്‍ വഴി തെറ്റിക്കാന്‍
عَن سَبِيلِهِۗ
X
അവന്റെ മാര്‍ഗത്തില്‍ നിന്ന്
قُلْ
X
നീ പറയുക
تَمَتَّعُوا
X
നിങ്ങള്‍ സുഖിച്ചോളൂ
فَإِنَّ مَصِيرَكُمْ
X
തീര്‍ച്ചയായും നിങ്ങളുടെ മടക്കം
إِلَى النَّارِ
X
നരകത്തിലേക്കാണ്
﴿14:30﴾ وَقُل
X
നീ പറയുകയും ചെയ്യുക
رَّبِّ
X
എന്റെ നാഥാ
أَدْخِلْنِي
X
എന്നെ നീ പ്രവേശിപ്പിക്കേണമേ
مُدْخَلَ
X
പ്രവേശനമാര്‍ഗത്തിലൂടെ
صِدْقٍ
X
സത്യത്തിന്റെ
وَأَخْرِجْنِي
X
എന്നെ നീ പുറപ്പെടുവിക്കുകയും ചെയ്യണേ
مُخْرَجَ
X
ബഹിര്‍ഗമനമാര്‍ഗത്തിലൂടെ
صِدْقٍ
X
സത്യത്തിന്റെ
وَاجْعَل
X
നീ ഉണ്ടാക്കിത്തരികയും ചെയ്യേണമേ
لِّي
X
എനിക്ക്
مِن لَّدُنكَ
X
നിന്നില്‍നിന്ന്
سُلْطَانًا
X
ഒരു തെളിവ് / ഒരധികാരശക്തി
نَّصِيرًا
X
സഹായകമായ
﴿17:80﴾ قَيِّمًا
X
ചൊവ്വായ (വേദഗ്രന്ഥം)
لِّيُنذِرَ
X
താക്കീതു നല്‍കുന്നതിനു വേണ്ടി
بَأْسًا
X
ശിക്ഷയെ കുറിച്ച്
شَدِيدًا
X
കഠിനമായ
مِّن لَّدُنْهُ
X
അവന്റെ പക്കല്‍നിന്നുള്ള
وَيُبَشِّرَ
X
സന്തോഷ വാര്‍ത്ത അറിയിക്കുന്നതിനും
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
الَّذِينَ يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവരായ
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്കുണ്ടെന്ന്
أَجْرًا
X
പ്രതിഫലം
حَسَنًا
X
നല്ലതായ
﴿18:2﴾ مَّا أَشْهَدتُّهُمْ
X
ഞാന്‍ അവരെ സാക്ഷികളാക്കിയിട്ടില്ല
خَلْقَ
X
സൃഷ്ടിപ്പിന്ന്
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَلَا خَلْقَ
X
സൃഷ്ടിപ്പിനും ഇല്ല
أَنفُسِهِمْ
X
അവരുടെ തന്നെ
وَمَا كُنتُ
X
ഞാന്‍ ആയിട്ടുമില്ല
مُتَّخِذَ
X
സ്വീകരിക്കുന്നവന്‍
الْمُضِلِّينَ
X
വഴിപിഴപ്പിക്കുന്നവരെ
عَضُدًا
X
സഹായിയായി
﴿18:51﴾ قَالَ
X
അദ്ദേഹം (സകരിയ്യ) പറഞ്ഞു
رَبِّ
X
എന്റെ നാഥാ
اجْعَل
X
നീ നിശ്ചയിച്ചുതരേണമേ
لِّي
X
എനിക്ക്
آيَةًۚ
X
ഒരു ദൃഷ്ടാന്തം
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
آيَتُكَ
X
നിനക്കുള്ള ദൃഷ്ടാന്തം
أَلَّا تُكَلِّمَ
X
നീ സംസാരിക്കാതിരിക്കലാണ്
النَّاسَ
X
ജനത്തോട്
ثَلَاثَ
X
മൂന്ന്
لَيَالٍ
X
രാത്രികള്‍
سَوِيًّا
X
ശരിയായനിലയില്‍(വൈകല്യങ്ങളൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ)
﴿19:10﴾ وَاتَّخَذُوا
X
അവര്‍ സ്വീകരിച്ചു
مِن دُونِ اللَّهِ
X
അല്ലാഹുവിനെകൂടാതെ
آلِهَةً
X
ദൈവങ്ങളെ
لِّيَكُونُوا
X
അവര്‍ ആയിത്തീരാന്‍
لَهُمْ
X
അവര്‍ക്ക്
عِزًّا
X
കരുത്ത്
﴿19:81﴾ إِذْ رَأَىٰ
X
അദ്ദേഹം കണ്ടപ്പോള്‍
نَارًا
X
ഒരഗ്നി
فَقَالَ
X
അപ്പോള്‍ അദ്ദേഹം പറഞ്ഞു
لِأَهْلِهِ
X
തന്റെ കുടുംബത്തോട്
امْكُثُوا
X
നിങ്ങള്‍ നില്‍ക്കൂ
إِنِّي
X
നിശ്ചയമായും ഞാന്‍
آنَسْتُ
X
ഞാന്‍ കണ്ടിരിക്കുന്നു
نَارًا
X
ഒരഗ്നി
لَّعَلِّي
X
ഞാന്‍ ആയേക്കാം
آتِيكُم
X
നിങ്ങള്‍ക്ക് കൊണ്ടുവരുന്നവന്‍
مِّنْهَا
X
അതില്‍ നിന്ന്
بِقَبَسٍ
X
ഒരു തീ കൊള്ളി
أَوْ أَجِدُ
X
അല്ലെങ്കില്‍ ഞാന്‍ കണ്ടെത്തിയേക്കാം
عَلَى النَّارِ
X
ആ അഗ്നിയുടെ അടുത്ത്
هُدًى
X
വല്ല മാര്‍ഗ്ഗ ദര്‍ശനവും (വഴികാട്ടിയെയും)
﴿20:10﴾ وَاجْعَل
X
നീ ഏര്‍പ്പെടുത്തിത്തരേണമേ
لِّي
X
എനിക്ക്
وَزِيرًا
X
ഒരു സഹായിയെ
مِّنْ أَهْلِي
X
എന്റെ കുടുംബത്തില്‍ നിന്ന്
﴿20:29﴾ أَنِ اقْذِفِيهِ
X
നീ അവനെ ഇട്ടേക്കുക
فِي التَّابُوتِ
X
പെട്ടിയില്‍
فَاقْذِفِيهِ
X
എന്നിട്ടതിനെ ഇട്ടേക്കുക
فِي الْيَمِّ
X
സമുദ്രത്തില്‍
فَلْيُلْقِهِ
X
എന്നിട്ടതിനെ ഇട്ടുകൊള്ളട്ടെ
الْيَمُّ
X
സമുദ്രം
بِالسَّاحِلِ
X
കരയിലേക്ക്
يَأْخُذْهُ
X
അവനെ എടുത്തുകൊള്ളും
عَدُوٌّ
X
ഒരു ശത്രു
لِّي
X
എന്റെ
وَعَدُوٌّ
X
ഒരു ശത്രുവും
لَّهُۚ
X
അവന്റെ
وَأَلْقَيْتُ
X
ഞാന്‍ ഇട്ടുതരികയും ചെയ്തു
عَلَيْكَ
X
നിന്നില്‍
مَحَبَّةً
X
സ്നേഹം
مِّنِّي
X
എന്നില്‍ നിന്നുള്ള
وَلِتُصْنَعَ
X
നീ വളര്‍ത്തപ്പെടാന്‍ വേണ്ടിയും
عَلَىٰ عَيْنِي
X
എന്റെ ദൃഷ്ടിയില്‍
﴿20:39﴾ لِّيَشْهَدُوا
X
അവര്‍ ഹാജറാകാന്‍
مَنَافِعَ
X
പ്രയോജനമുള്ളിടങ്ങളില്‍
لَهُمْ
X
അവര്‍ക്ക്
وَيَذْكُرُوا
X
ഉച്ചരിക്കാന്‍ വേണ്ടിയും
اسْمَ اللَّهِ
X
ദൈവനാമം
فِي أَيَّامٍ
X
നാളുകളില്‍
مَّعْلُومَاتٍ
X
നിര്‍ണ്ണിതമായ, അറിയപ്പെട്ട
عَلَىٰ مَا رَزَقَهُم
X
അവന്‍ അവര്‍ക്ക് നല്‍കിയതിന്മേല്‍
مِّن بَهِيمَةِ الْأَنْعَامِۖ
X
വളര്‍ത്തുമൃഗങ്ങളില്‍ നിന്നും
فَكُلُوا مِنْهَا
X
എന്നിട്ട് നിങ്ങള്‍ അതില്‍ നിന്ന് ഭക്ഷിക്കുക
وَأَطْعِمُوا
X
നിങ്ങള്‍ ഭക്ഷിപ്പിക്കുകയും ചെയ്യുക
الْبَائِسَ
X
ഞെരുക്കമുളളവനെ
الْفَقِيرَ
X
ദരിദ്രനെയും
﴿22:28﴾ وَلِكُلِّ أُمَّةٍ
X
എല്ലാ ഓരോ സമുദായത്തിനും
جَعَلْنَا
X
നാം നിശ്ചയിച്ചിട്ടുണ്ട്
مَنسَكًا
X
ബലി കര്‍മ്മം
لِّيَذْكُرُوا
X
അവര്‍ ഉച്ചരിക്കാന്‍
اسْمَ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَىٰ مَا رَزَقَهُم
X
അവന്‍ അവര്‍ക്ക് നല്‍കിയതിന്മേല്‍
مِّن بَهِيمَةِ الْأَنْعَامِۗ
X
കന്നുകാലികളില്‍ നിന്ന്
فَإِلَٰهُكُمْ
X
നിങ്ങളുടെ ദൈവം
إِلَٰهٌ وَاحِدٌ
X
ഏകനായ ദൈവമാണ്
فَلَهُ
X
അവന്
أَسْلِمُواۗ
X
നിങ്ങള്‍ കീഴ്പെടുക
وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الْمُخْبِتِينَ
X
വിനയം കാണിക്കുന്നവരെ
﴿22:34﴾ لِّيَجْعَلَ
X
ആക്കാന്‍
مَا يُلْقِي الشَّيْطَانُ
X
പിശാച് ഇടപെടുന്നതിനെ
فِتْنَةً
X
ഒരു പരീക്ഷണം
لِّلَّذِينَ
X
ഒരു കൂട്ടര്‍ക്ക്
فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
രോഗം
وَالْقَاسِيَةِ
X
കാഠിന്യമേറിയവര്‍ക്കും
قُلُوبُهُمْۗ
X
അവരുടെ മനസ്സുകള്‍
وَإِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَفِي شِقَاقٍ
X
ധിക്കാരത്തില്‍ തന്നെയാണ്
بَعِيدٍ
X
വളരെ അകന്ന
﴿22:53﴾ لَعَلِّي أَعْمَلُ
X
ഞാന്‍ പ്രവര്‍ത്തിച്ചേക്കാം
صَالِحًا
X
സുകൃതം
فِيمَا تَرَكْتُۚ
X
ഞാന്‍ വീഴ്ച വരുത്തിയ കാര്യങ്ങളില്‍
كَلَّاۚ
X
ഒരിക്കലുമില്ല
إِنَّهَا كَلِمَةٌ
X
നിശ്ചയം അതൊരു വാക്കാണ്
هُوَ
X
അവന്‍
قَائِلُهَاۖ
X
അത് പറഞ്ഞുകൊണ്ടിരിക്കുന്നവനാകുന്നു
وَمِن وَرَائِهِم
X
അവരുടെ പിന്നിലുണ്ട്
بَرْزَخٌ
X
ഒരു മറ
إِلَىٰ يَوْمِ
X
ഒരു നാള്‍ വരെ
يُبْعَثُونَ
X
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന
﴿23:100﴾ قَالُوا
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
غَلَبَتْ عَلَيْنَا
X
ഞങ്ങളെ തോല്‍പിച്ചുകളഞ്ഞു
شِقْوَتُنَا
X
ഞങ്ങളുടെ ഭാഗ്യദോഷം
وَكُنَّا
X
ഞങ്ങളായിരുന്നു
قَوْمًا
X
ഒരു ജനത
ضَالِّينَ
X
വഴിപിഴച്ചവരായ
﴿23:106﴾ قَالَ
X
മൂസ പറഞ്ഞു
فَعَلْتُهَا
X
അങ്ങനെ ഞാന്‍ ചെയ്തു
إِذًا
X
അന്നേരം
وَأَنَا
X
ഞാന്‍
مِنَ الضَّالِّينَ
X
പിഴവ് സംഭവിക്കുന്നവരില്‍ പെട്ടവനായിരുന്നു
﴿26:20﴾ فَإِنَّهُمْ
X
തീര്‍ച്ചയായും അവരൊക്കെയും
عَدُوٌّ
X
എതിരാളികളാണ്
لِّي
X
എന്റെ
إِلَّا
X
ഒഴിച്ച്
رَبَّ الْعَالَمِينَ
X
പ്രപഞ്ചനാഥന്‍
﴿26:77﴾ وَاجْعَل
X
നീ ഉണ്ടാക്കിത്തരേണമേ
لِّي
X
എനിക്ക്
لِسَانَ صِدْقٍ
X
സല്‍പ്പേര്
فِي الْآخِرِينَ
X
പിന്‍തലമുറക്കാരില്‍
﴿26:84﴾ وَاغْفِرْ
X
നീ പൊറുത്തുകൊടുക്കേണമേ
لِأَبِي
X
എന്റെ പിതാവിന്
إِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
كَانَ
X
ആയിട്ടുണ്ട്
مِنَ الضَّالِّينَ
X
പിഴച്ചവരില്‍ പെട്ടവന്‍
﴿26:86﴾ وَقَالَتِ
X
പറഞ്ഞു
امْرَأَتُ فِرْعَوْنَ
X
ഫിര്‍ഔന്റെ പത്നി
قُرَّتُ عَيْنٍ
X
കണ്‍കുളിര്‍മയാണിവന്‍
لِّي
X
എനിക്ക്
وَلَكَۖ
X
അങ്ങേക്കും
لَا تَقْتُلُوهُ
X
അതിനാല്‍ നിങ്ങളിവനെ കൊല്ലരുത്
عَسَىٰ أَن يَنفَعَنَا
X
നമുക്കിവന്‍ ഉപകരിച്ചേക്കാം
أَوْ نَتَّخِذَهُ
X
അല്ലെങ്കില്‍ നമുക്കിവനെ ആക്കാമല്ലോ
وَلَدًا
X
ഒരു മകന്‍
وَهُمْ
X
അവര്‍
لَا يَشْعُرُونَ
X
അവര്‍(യാഥാര്‍ത്ഥ്യം) അറിഞ്ഞിരുന്നില്ല
﴿28:9﴾ فَلَمَّا قَضَىٰ
X
അങ്ങനെ പൂര്‍ത്തിയാക്കിയപ്പോള്‍
مُوسَى
X
മൂസ
الْأَجَلَ
X
അവധി
وَسَارَ
X
യാത്ര തിരിക്കുകയും (ചെയ്തപ്പോള്‍)
بِأَهْلِهِ
X
തന്റെ കുടുംബത്തെ കൂട്ടി
آنَسَ
X
അദ്ദേഹം കണ്ടു
مِن جَانِبِ الطُّورِ
X
തൂര്‍ മലയുടെ ഭാഗത്തുനിന്ന്
نَارًا
X
തീ
قَالَ
X
മൂസ പറഞ്ഞു
لِأَهْلِهِ
X
തന്റെ കുടുംബത്തോട്
امْكُثُوا
X
നിങ്ങള്‍ നില്‍ക്കുവിന്‍
إِنِّي
X
തീര്‍ച്ചയായും ഞാന്‍
آنَسْتُ
X
ഞാന്‍ കണ്ടു
نَارًا
X
തീ
لَّعَلِّي
X
ഞാനായേക്കാം
آتِيكُم
X
നിങ്ങള്‍ക്ക് കൊണ്ടുവന്നുതരുന്നവന്‍
مِّنْهَا
X
അവിടെനിന്ന്
بِخَبَرٍ
X
വല്ലവിവരവും
أَوْ جَذْوَةٍ
X
അല്ലെങ്കില്‍ ഒരു കൊള്ളി
مِّنَ النَّارِ
X
തീയിന്റെ
لَعَلَّكُمْ
X
നിങ്ങള്‍ക്ക് ആവാം
تَصْطَلُونَ
X
നിങ്ങള്‍ തീ കായുന്നു
﴿28:29﴾ وَقَالَ فِرْعَوْنُ
X
ഫറവോന്‍ പറഞ്ഞു
يَا أَيُّهَا الْمَلَأُ
X
അല്ലയോ പ്രമാണിമാരെ
مَا عَلِمْتُ
X
എനിക്കറിയില്ല
لَكُم
X
നിങ്ങള്‍ക്കുള്ളതായി
مِّنْ إِلَٰهٍ
X
ഒരു ദൈവവും
غَيْرِي
X
ഞാനല്ലാതെ
فَأَوْقِدْ
X
അതിനാല്‍ നീ (ഇഷ്ടിക) ചുട്ടെടുക്കുക
لِي
X
എനിക്കുവേണ്ടി
يَا هَامَانُ
X
ഹാമാനേ
عَلَى الطِّينِ
X
കളിമണ്ണ് കൊണ്ട്
فَاجْعَل
X
അങ്ങനെ ഉണ്ടാക്കുക
لِّي
X
എനിക്ക്
صَرْحًا
X
ഉന്നതമായ ഒരു ഗോപുരം
لَّعَلِّي أَطَّلِعُ
X
ഞാനെത്തിനോക്കാം
إِلَىٰ إِلَٰهِ
X
ദൈവത്തിലേക്ക്
مُوسَىٰ
X
മൂസയുടെ
وَإِنِّي
X
തീര്‍ച്ചയായും ഞാന്‍
لَأَظُنُّهُ
X
ഞാനവനെ കരുതുന്നു
مِنَ الْكَاذِبِينَ
X
കള്ളം പറയുന്നവനാണെന്ന്
﴿28:38﴾ وَمَا آتَيْتُم
X
നിങ്ങള്‍ നല്‍കുന്നത്
مِّن رِّبًا
X
പലിശയായി
لِّيَرْبُوَ
X
(ചേര്‍ന്ന്) വളര്‍ച്ച നേടാന്‍ വേണ്ട
فِي أَمْوَالِ
X
മുതലുകളില്‍
النَّاسِ
X
ജനങ്ങളുടെ
فَلَا يَرْبُو
X
അത് വളരുകയില്ല
عِندَ اللَّهِۖ
X
അല്ലാഹുവിന്റെ അടുക്കല്‍
وَمَا آتَيْتُم
X
നിങ്ങള്‍ നല്‍കുന്നത്
مِّن زَكَاةٍ
X
സകാത്തായി
تُرِيدُونَ
X
നിങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ട്
وَجْهَ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْمُضْعِفُونَ
X
ഇരട്ടിപ്പിക്കുന്നവര്‍ (ഇരട്ടി സമ്പാദിക്കുന്നവര്‍)
﴿30:39﴾ لِّيَسْأَلَ
X
ചോദിക്കാനാണിത്
الصَّادِقِينَ
X
സത്യവാദികളോട്
عَن صِدْقِهِمْۚ
X
അവരുടെ സത്യതയെക്കുറിച്ച്
وَأَعَدَّ
X
അവന്‍ ഒരുക്കിവെച്ചിട്ടുണ്ട്
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿33:8﴾ لِّيَجْزِيَ
X
പ്രതിഫലം നല്‍കാനാണിത്
اللَّهُ
X
അല്ലാഹു
الصَّادِقِينَ
X
സത്യസന്ധര്‍ക്ക്
بِصِدْقِهِمْ
X
തങ്ങളുടെ സത്യതക്ക്
وَيُعَذِّبَ
X
അവന്‍ ശിക്ഷിക്കാനും
الْمُنَافِقِينَ
X
കപടവിശ്വാസികളെ
إِن شَاءَ
X
അവന്‍ ഉദ്ദേശിക്കുന്ന പക്ഷം
أَوْ يَتُوبَ عَلَيْهِمْۚ
X
അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കാനും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ غَفُورًا
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمًا
X
കരുണാനിധിയും
﴿33:24﴾ هُوَ
X
അവനാണ്
الَّذِي يُصَلِّي
X
കാരുണ്യമേകുന്നവന്‍
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَمَلَائِكَتُهُ
X
അവന്റെ മലക്കുകളും
لِيُخْرِجَكُم
X
നിങ്ങളെ നയിക്കാനാണത്
مِّنَ الظُّلُمَاتِ
X
ഇരുളില്‍ നിന്ന്
إِلَى النُّورِۚ
X
വെളിച്ചത്തിലേക്ക്
وَكَانَ
X
അവനായിരിക്കുന്നു
بِالْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
رَحِيمًا
X
ഏറെ കരുണയുള്ളവന്‍
﴿33:43﴾ لِّيُعَذِّبَ
X
ശിക്ഷിക്കുന്നതിന് വേണ്ടിയാണിത്
اللَّهُ
X
അല്ലാഹു
الْمُنَافِقِينَ
X
കപടവിശ്വാസികളെ
وَالْمُنَافِقَاتِ
X
കപടവിശ്വാസിനികളെയും
وَالْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളെയും
وَالْمُشْرِكَاتِ
X
ബഹുദൈവവിശ്വാസിനികളെയും
وَيَتُوبَ
X
പശ്ചാത്താപം സ്വീകരിക്കാനും
اللَّهُ
X
അല്ലാഹു
عَلَى الْمُؤْمِنِينَ
X
വിശ്വാസികളുടെ
وَالْمُؤْمِنَاتِۗ
X
വിശ്വാസിനികളുടെയും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:73﴾ لِّيَجْزِيَ
X
പ്രതിഫലം നല്‍കാനാണിത്
الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِۚ
X
സല്‍കര്‍മങ്ങള്‍
أُولَٰئِكَ
X
അവര്‍
لَهُم
X
അവര്‍ക്കുണ്ട്
مَّغْفِرَةٌ
X
പാപമോചനം
وَرِزْقٌ
X
ജീവിത വിഭവങ്ങളും
كَرِيمٌ
X
മാന്യമായ
﴿34:4﴾ لِّيُنذِرَ
X
മുന്നറിയിപ്പ് നല്‍കാനാണിത്
مَن كَانَ حَيًّا
X
ജീവനുള്ളവര്‍ക്ക്
وَيَحِقَّ
X
സത്യമായി പുലരാന്‍ വേണ്ടിയും
الْقَوْلُ
X
(ശിക്ഷയുടെ) വചനം
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്കെതിരെ
﴿36:70﴾ إِنَّهُمْ
X
സംശയമില്ല, അവര്‍
أَلْفَوْا
X
കണ്ടെത്തിയത്
آبَاءَهُمْ
X
തങ്ങളുടെ പൂര്‍വികരെ
ضَالِّينَ
X
തീര്‍ത്തും വഴിപിഴച്ചവരായിരുന്നു
﴿37:69﴾ كِتَابٌ
X
വേദപുസ്തകമാണിത്
أَنزَلْنَاهُ
X
നാം അതിനെ ഇറക്കിത്തന്നു
إِلَيْكَ
X
നിനക്ക്
مُبَارَكٌ
X
അനുഗ്രഹീതമായ
لِّيَدَّبَّرُوا
X
ഇവര്‍ ചിന്തിക്കേണ്ടിതിന്ന്
آيَاتِهِ
X
അതിലെ വചനങ്ങളെപ്പറ്റി
وَلِيَتَذَكَّرَ
X
പാഠമുള്‍ക്കൊള്ളാനും
أُولُو الْأَلْبَابِ
X
ബുദ്ധിമാന്‍മാര്‍
﴿38:29﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യന്
ضُرٌّ
X
വല്ല വിപത്തും
دَعَا
X
അവന്‍ പ്രാര്‍ഥിക്കുന്നു
رَبَّهُ
X
തന്റെ നാഥനോട്
مُنِيبًا
X
മടങ്ങുന്നവനായിക്കൊണ്ട്
إِلَيْهِ
X
അവങ്കലേക്ക്
ثُمَّ
X
പിന്നീട്
إِذَا خَوَّلَهُ
X
(അല്ലാഹു) അവന്ന് പ്രദാനം ചെയ്താല്‍
نِعْمَةً
X
അനുഗ്രഹം
مِّنْهُ
X
തന്നില്‍ നിന്നുള്ള
نَسِيَ
X
അവന്‍ മറന്നുകളയുന്നു
مَا كَانَ يَدْعُو
X
അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കാര്യം
إِلَيْهِ
X
അവനോട്
مِن قَبْلُ
X
മുമ്പ്
وَجَعَلَ
X
അവന്‍ സങ്കല്‍പിക്കുകയും ചെയ്യുന്നു
لِلَّهِ
X
അല്ലാഹുവിന്ന്
أَندَادًا
X
സമന്‍മാരെ
لِّيُضِلَّ
X
അവന്‍ വ്യതിചലിപ്പിക്കാനായി
عَن سَبِيلِهِۚ
X
അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന്
قُلْ
X
നീ പറയുക
تَمَتَّعْ
X
നീ സുഖിച്ചുകൊളളുക
بِكُفْرِكَ
X
നിന്റെ സത്യനിഷേധത്തില്‍
قَلِيلًاۖ
X
അല്പകാലം
إِنَّكَ
X
തീര്‍ച്ചയായും നീ
مِنْ أَصْحَابِ النَّارِ
X
നരകവാസികളില്‍പെട്ടവനാകുന്നു
﴿39:8﴾ وَقَالَ
X
പറഞ്ഞു
فِرْعَوْنُ
X
ഫറവോന്‍
يَا هَامَانُ
X
ഹാമാനേ
ابْنِ
X
നീ പണിതു തരിക
لِي
X
എനിക്ക്
صَرْحًا
X
ഒരു ഉന്നത സൗധം
لَّعَلِّي أَبْلُغُ
X
എനിക്ക് എത്തിച്ചേരാന്‍ വേണ്ടി
الْأَسْبَابَ
X
മാര്‍ഗങ്ങളില്‍
﴿40:36﴾ أَهُمْ
X
അവരാണോ
يَقْسِمُونَ
X
വീതംവെച്ചുകൊടുക്കുന്നത്
رَحْمَتَ
X
കാരുണ്യത്തെ
رَبِّكَۚ
X
നിന്റെ നാഥന്റെ
نَحْنُ
X
നാം
قَسَمْنَا
X
നാം വീതിച്ചിരിക്കുന്നു
بَيْنَهُم
X
അവര്‍ക്കിടയില്‍
مَّعِيشَتَهُمْ
X
അവരുടെ ജീവിതവിഭവം
فِي الْحَيَاةِ الدُّنْيَاۚ
X
ഐഹികജീവിതത്തില്‍
وَرَفَعْنَا بَعْضَهُمْ
X
അവരില്‍ ചിലരെ നാം ഉയര്‍ത്തി
فَوْقَ بَعْضٍ
X
ചിലര്‍ക്കുമീതെ
دَرَجَاتٍ
X
പലപടികള്‍
لِّيَتَّخِذَ
X
ആക്കാന്‍വേണ്ടി
بَعْضُهُم
X
അവരില്‍ചിലര്‍
بَعْضًا
X
ചിലരെ
سُخْرِيًّاۗ
X
വിധേയര്‍
وَرَحْمَتُ
X
കാരുണ്യമാണ്
رَبِّكَ
X
നിന്റെ നാഥന്റെ
خَيْرٌ
X
ഉത്തമം
مِّمَّا يَجْمَعُونَ
X
ഇവര്‍ ശേഖരിച്ചുവെക്കുന്നതിനേക്കാള്‍
﴿43:32﴾ وَمِن قَبْلِهِ
X
ഇതിനുമുമ്പെ ഉണ്ട്
كِتَابُ مُوسَىٰ
X
മൂസായുടെ ഗ്രന്ഥം
إِمَامًا
X
മാതൃകയായി
وَرَحْمَةًۚ
X
കാരുണ്യമായും
وَهَٰذَا
X
ഇത്
كِتَابٌ
X
ഗ്രന്ഥമാണ്
مُّصَدِّقٌ
X
സത്യപ്പെടുത്തുന്ന
لِّسَانًا عَرَبِيًّا
X
അറബി ഭാഷയിലുള്ള
لِّيُنذِرَ
X
താക്കീത് ചെയ്യുന്നതിന്
الَّذِينَ ظَلَمُوا
X
അക്രമം ചെയ്തവരെ
وَبُشْرَىٰ
X
സുവാര്‍ത്ത (അറിയിക്കാനും)
لِلْمُحْسِنِينَ
X
സദ്വൃത്തര്‍ക്ക്
﴿46:12﴾ فَإِذَا لَقِيتُمُ
X
അതിനാല്‍ നിങ്ങള്‍ കണ്ടുമുട്ടിയാല്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
فَضَرْبَ
X
വെട്ടുക
الرِّقَابِ
X
പിരടികളില്‍
حَتَّىٰ
X
അങ്ങനെ
إِذَا أَثْخَنتُمُوهُمْ
X
നിങ്ങള്‍ അവരെ ഒതുക്കിയാല്‍
فَشُدُّوا
X
നിങ്ങള്‍ ശക്തിപ്പെടുത്തുക
الْوَثَاقَ
X
പിടിച്ചുകെട്ടി, ബന്ധനം
فَإِمَّا مَنًّا
X
ഒന്നുകില്‍ ഔദാര്യം കാണിക്കുക
بَعْدُ
X
അതിനുശേഷം
وَإِمَّا فِدَاءً
X
അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുക
حَتَّىٰ تَضَعَ
X
ഇറക്കിവെക്കുന്നതുവരെ
الْحَرْبُ
X
യുദ്ധം
أَوْزَارَهَاۚ
X
അതിന്റെ ഭാരങ്ങള്‍
ذَٰلِكَ
X
അതാണ്(യുദ്ധനയം)
وَلَوْ يَشَاءُ اللَّهُ
X
അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍
لَانتَصَرَ
X
അവന്‍ പ്രതികാര നടപടി സ്വീകരിക്കുമായിരുന്നു.
مِنْهُمْ
X
അവരോട്
وَلَٰكِن
X
പക്ഷേ
لِّيَبْلُوَ
X
അവന് പരീക്ഷിക്കാന്‍ വേണ്ടിയാണ് (ഈ നടപടി)
بَعْضَكُم
X
നിങ്ങളില്‍ ചിലരെ
بِبَعْضٍۗ
X
മറ്റു ചിലരെക്കൊണ്ട്
وَالَّذِينَ قُتِلُوا
X
കൊല്ലപ്പെട്ടവര്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَلَن يُضِلَّ
X
അവന്‍ പാഴാക്കുകയില്ല
أَعْمَالَهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങളെ
﴿47:4﴾ لِّيَغْفِرَ
X
പൊറുത്തുതരുന്നതിന്
لَكَ
X
നിനക്ക്
اللَّهُ
X
അല്ലാഹു
مَا تَقَدَّمَ
X
മുമ്പ് സംഭവിച്ചത്
مِن ذَنبِكَ
X
നിന്റെ പാപത്തില്‍നിന്ന്
وَمَا تَأَخَّرَ
X
പിന്നീട് സംഭവിച്ചതും
وَيُتِمَّ
X
അവന്‍ നിറവേറ്റിത്തരുന്നതിനും
نِعْمَتَهُ
X
അവന്റെ അനുഗ്രഹം
عَلَيْكَ
X
നിനക്ക്
وَيَهْدِيَكَ
X
നിന്നെ നയിക്കാനും
صِرَاطًا مُّسْتَقِيمًا
X
നേരായ മാര്‍ഗത്തിലൂടെ
﴿48:2﴾ لِّيُدْخِلَ
X
അവന്‍ പ്രവേശിപ്പിക്കുന്നതിന്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികളെയും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
നിത്യവാസികളായി
فِيهَا
X
അവയില്‍
وَيُكَفِّرَ
X
അവന്‍ മായ്ച്ചുകളയുന്നതിനും
عَنْهُمْ
X
അവരില്‍നിന്ന്
سَيِّئَاتِهِمْۚ
X
അവരുടെ പാപങ്ങള്‍
وَكَانَ
X
ആയിരിക്കുന്നു
ذَٰلِكَ
X
അത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
فَوْزًا
X
വിജയം
عَظِيمًا
X
അതിമഹത്തായ
﴿48:5﴾ هُمُ
X
അവര്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരാകുന്നു
وَصَدُّوكُمْ
X
അവര്‍ നിങ്ങളെ തടയുകയും ചെയ്തു
عَنِ الْمَسْجِدِ الْحَرَامِ
X
പവിത്രമായ ദേവാലയത്തില്‍നിന്ന്
وَالْهَدْيَ
X
ബലിമൃഗത്തെയും
مَعْكُوفًا
X
തടഞ്ഞുവെച്ച അവസ്ഥയില്‍
أَن يَبْلُغَ
X
അത് എത്തിച്ചേരുന്നതില്‍നിന്ന്
مَحِلَّهُۚ
X
അതിന്റെ സ്ഥലത്ത്
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
رِجَالٌ
X
പുരുഷന്മാര്‍
مُّؤْمِنُونَ
X
സത്യവിശ്വാസികളായ
وَنِسَاءٌ
X
സ്ത്രീകളും
مُّؤْمِنَاتٌ
X
സത്യവിശ്വാസിനികളായ
لَّمْ تَعْلَمُوهُمْ
X
അവരെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല (നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത)
أَن تَطَئُوهُمْ
X
അതായത് നിങ്ങള്‍ അവരെ ചവിട്ടിത്തേക്കല്‍ (ചവിട്ടിത്തേക്കുമെന്ന ആശങ്ക)
فَتُصِيبَكُم
X
അങ്ങനെ നിങ്ങളെ ബാധിക്കും (ബാധിക്കുമെന്ന ആശങ്കയും)
مِّنْهُم
X
അവര്‍ കാരണമായി
مَّعَرَّةٌ
X
കുറ്റം
بِغَيْرِ عِلْمٍۖ
X
അറിയാതെ
لِّيُدْخِلَ اللَّهُ
X
അല്ലാഹു ഉള്‍പ്പെടുത്താനാണിത്
فِي رَحْمَتِهِ
X
അവന്റെ കാരുണ്യത്തില്‍
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
لَوْ تَزَيَّلُوا
X
അവര്‍ വേര്‍തിരിഞ്ഞു കഴിഞ്ഞിരുന്നുവെങ്കില്‍
لَعَذَّبْنَا
X
നാം ശിക്ഷിക്കുമായിരുന്നു
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
مِنْهُمْ
X
അവരില്‍നിന്ന്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿48:25﴾ وَأَمَّا إِن كَانَ
X
ഇനി അവനാണെങ്കില്‍
مِنَ الْمُكَذِّبِينَ
X
നിഷേധികളില്‍പെട്ടവന്‍
الضَّالِّينَ
X
ദുര്‍മാര്‍ഗികളായ
﴿56:92﴾ هُوَ
X
അവന്‍
الَّذِي يُنَزِّلُ
X
അവതരിപ്പിക്കുന്നവനാണ്
عَلَىٰ عَبْدِهِ
X
തന്റെ ദാസന്ന്
آيَاتٍ
X
സൂക്തങ്ങള്‍
بَيِّنَاتٍ
X
സുവ്യക്തമായ
لِّيُخْرِجَكُم
X
നിങ്ങളെ ആനയിക്കുന്നതിന്
مِّنَ الظُّلُمَاتِ
X
ഇരുളുകളില്‍നിന്ന്
إِلَى النُّورِۚ
X
വെളിച്ചത്തിലേക്ക്
وَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
بِكُمْ
X
നിങ്ങളോട്
لَرَءُوفٌ
X
വളരെ ദയാലുവാണ്
رَّحِيمٌ
X
ഏറെ കരുണയുള്ളവനും
﴿57:9﴾ إِنَّ الَّذِينَ يُحَادُّونَ
X
നിശ്ചയം, വിരോധം പുലര്‍ത്തുന്നവര്‍
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
أُولَٰئِكَ
X
അവര്‍
فِي الْأَذَلِّينَ
X
പരമനിന്ദ്യരില്‍ പെട്ടവരാകുന്നു
﴿58:20﴾ مَا قَطَعْتُم
X
നിങ്ങള്‍ മുറിച്ചത്
مِّن لِّينَةٍ
X
ഈത്തപ്പനയില്‍നിന്ന്
أَوْ تَرَكْتُمُوهَا
X
അല്ലെങ്കില്‍ നിങ്ങള്‍ ഉപേക്ഷിച്ചത്
قَائِمَةً
X
നില്‍ക്കുന്നവയായിട്ട്
عَلَىٰ أُصُولِهَا
X
അവയുടെ മുരട്ടുകളില്‍
فَبِإِذْنِ
X
അനുമതിയോടെയാണ്
اللَّهِ
X
അല്ലാഹുവിന്റെ
وَلِيُخْزِيَ
X
അപമാനിതരാക്കാനും
الْفَاسِقِينَ
X
അധര്‍മകാരികളെ
﴿59:5﴾ رَّسُولًا
X
അതായത് ഒരു ദൂതനെ
يَتْلُو
X
ഓതിക്കേള്‍പിക്കുന്ന
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ സൂക്തങ്ങളെ
مُبَيِّنَاتٍ
X
സുവ്യക്തമായ
لِّيُخْرِجَ
X
(നയിക്കാന്‍) പുറത്ത് കൊണ്ടുവരാന്‍
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
وَعَمِلُوا
X
പ്രവര്‍ത്തിക്കുകയും ചെയ്തവരെ
الصَّالِحَاتِ
X
സല്‍ക്കര്‍മങ്ങള്‍
مِنَ الظُّلُمَاتِ
X
ഇരുളുകളില്‍നിന്ന്
إِلَى النُّورِۚ
X
വെളിച്ചത്തിലേക്ക്
وَمَن
X
ആര്‍
يُؤْمِن
X
വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَيَعْمَلْ
X
പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
صَالِحًا
X
സല്‍ക്കര്‍മം
يُدْخِلْهُ
X
അല്ലാഹു അവനെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
നിത്യവാസികളായിട്ട്
فِيهَا
X
അവയില്‍
أَبَدًاۖ
X
എന്നെന്നും
قَدْ أَحْسَنَ
X
നന്നാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
لَهُ
X
അവന്ന്
رِزْقًا
X
വിഭവം
﴿65:11﴾ إِلَّا الْمُصَلِّينَ
X
നമസ്കരിക്കുന്നവരൊഴികെ
﴿70:22﴾ لِّيَعْلَمَ
X
അവന്‍ അറിയുന്നതിനുവേണ്ടി
أَن قَدْ أَبْلَغُوا
X
അവര്‍ എത്തിച്ചുകൊടുത്തിട്ടുണ്ടെന്ന്
رِسَالَاتِ
X
സന്ദേശങ്ങള്‍
رَبِّهِمْ
X
അവരുടെ നാഥന്റെ
وَأَحَاطَ
X
അവന്‍ വലയം ചെയ്തിരിക്കുന്നു
بِمَا
X
യാതൊന്നിനെ
لَدَيْهِمْ
X
അവരുടെ വശമുള്ള
وَأَحْصَىٰ
X
അവന്‍ തിട്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു
كُلَّ شَيْءٍ
X
എല്ലാ വസ്തുക്കളെയും
عَدَدًا
X
എണ്ണം മുഖേന
﴿72:28﴾ قَالُوا
X
അവര്‍ പറഞ്ഞു
لَمْ نَكُ
X
ഞങ്ങളായിരുന്നില്ല
مِنَ الْمُصَلِّينَ
X
നമസ്കരിക്കുന്നവരില്‍പെട്ടവര്‍
﴿74:43﴾ كَلَّا
X
നിസ്സംശയം
إِنَّ كِتَابَ
X
ഉറപ്പായും കര്‍മരേഖ
الْأَبْرَارِ
X
സുകര്‍മികളുടെ
لَفِي عِلِّيِّينَ
X
ഇല്ലിയ്യിനിലാണ്
﴿83:18﴾ وَمَا
X
എന്താണ്
أَدْرَاكَ
X
നിന്നെ അറിയിച്ചത്
مَا عِلِّيُّونَ
X
ഇല്ലിയ്യൂന്‍ എന്താണെന്ന്
﴿83:19﴾ يَوْمَئِذٍ
X
അന്നാളില്‍
يَصْدُرُ
X
പുറപ്പെടും
النَّاسُ
X
ജനം
أَشْتَاتًا
X
പല സംഘങ്ങളായി
لِّيُرَوْا
X
അവര്‍ക്ക് കാണിക്കപ്പെടാന്‍
أَعْمَالَهُمْ
X
അവരുടെ കര്‍മങ്ങള്‍
﴿99:6﴾ فَوَيْلٌ
X
അതിനാല്‍ നാശം
لِّلْمُصَلِّينَ
X
നമസ്കാരക്കാര്‍ക്ക്
﴿107:4﴾