Repeated Words in Quran

< >
Total Found : 5
أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ
X
ഒരു കൂട്ടരെ
قِيلَ
X
പറയപ്പെട്ടു, കല്‍പിക്കപ്പെട്ടു
لَهُمْ
X
അവരോട്
كُفُّوا
X
നിങ്ങള്‍ അടക്കിവെക്കുക
أَيْدِيَكُمْ
X
നിങ്ങളുടെ കൈകളെ
وَأَقِيمُوا
X
നിങ്ങള്‍ നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
فَلَمَّا كُتِبَ
X
പിന്നെ നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
عَلَيْهِمُ
X
അവര്‍ക്ക്, അവരുടെമേല്‍
الْقِتَالُ
X
യുദ്ധം
إِذَا فَرِيقٌ
X
അപ്പോഴതാ ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്ന്
يَخْشَوْنَ
X
അവര്‍ ഭയപ്പെടുന്നു
النَّاسَ
X
ജനങ്ങളെ
كَخَشْيَةِ اللَّهِ
X
അല്ലാഹുവിനെ ഭയപ്പെടുന്നപോലെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായോ ഉള്ള
خَشْيَةًۚ
X
ഭയപ്പെടല്‍
وَقَالُوا
X
അവര്‍ പറഞ്ഞു
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِمَ
X
എന്തിന്
كَتَبْتَ
X
നിര്‍ബന്ധമാക്കി
عَلَيْنَا
X
ഞങ്ങള്‍ക്ക്, ഞങ്ങളുടെമേല്‍
الْقِتَالَ
X
യുദ്ധം
لَوْلَا أَخَّرْتَنَا
X
എന്തുകൊണ്ട് നീ ഞങ്ങളെ പിന്തിച്ചില്ല
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
قَرِيبٍۗ
X
അടുത്ത
قُلْ
X
നീ പറയുക
مَتَاعُ
X
വിഭവം
الدُّنْيَا
X
ഇഹലോകത്തിന്റെ
قَلِيلٌ
X
തുഛമാണ്
وَالْآخِرَةُ
X
പരലോകം
خَيْرٌ
X
ഉത്തമം
لِّمَنِ اتَّقَىٰ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَلَا تُظْلَمُونَ
X
നിങ്ങളോട് അനീതി കാണിക്കുകയില്ല
فَتِيلًا
X
തീരെ, ഒട്ടും
﴿4:77﴾ قُل
X
നീ പറയുക(ചോദിക്കുക)
لِّمَن
X
ആരുടെതാണ്?
مَّا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
X
ഭൂമിയിലുള്ളതും
قُل
X
താങ്കള്‍ പറയുക
لِّلَّهِۚ
X
അല്ലാഹുവിന്റേതാണ്
كَتَبَ عَلَىٰ
X
അവന്‍ നിശ്ചയിച്ചു
نَفْسِهِ
X
സ്വന്തം ബാധ്യതയായി
الرَّحْمَةَۚ
X
കാരുണ്യത്തെ
لَيَجْمَعَنَّكُمْ
X
അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലേക്ക്
لَا رَيْبَ
X
സംശയമേയില്ല
فِيهِۚ
X
അതില്‍
الَّذِينَ خَسِرُوا
X
നഷ്ടപ്പെടുത്തിയവര്‍
أَنفُسَهُمْ
X
സ്വദേഹങ്ങളെ
فَهُمْ
X
അതിനാല്‍ അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿6:12﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
قُل
X
നീ പറയുക
لِّمَن
X
ആളുകളോട്
فِي أَيْدِيكُم
X
നിങ്ങളുടെ കൈവശമുള്ള
مِّنَ الْأَسْرَىٰ
X
യുദ്ധത്തടവുകാരില്‍ നിന്ന്
إِن يَعْلَمِ اللَّهُ
X
അല്ലാഹു അറിഞ്ഞാല്‍
فِي قُلُوبِكُمْ
X
നിങ്ങളുടെ മനസ്സില്‍ ഉള്ളതായി
خَيْرًا
X
വല്ല നന്മയും
يُؤْتِكُمْ
X
നിങ്ങള്‍ക്കവന്‍ നല്‍കും
خَيْرًا
X
ഉത്തമമായത്
مِّمَّا
X
ഒന്നിനേക്കാള്‍
أُخِذَ
X
അത് വസൂല്‍ ചെയ്യപ്പെട്ടു
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَيَغْفِرْ
X
അവന്‍ പൊറുത്തു തരികയും ചെയ്യും
لَكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿8:70﴾ وَالَّذِينَ اتَّخَذُوا
X
ഉണ്ടാക്കിയവരുമുണ്ട്
مَسْجِدًا
X
പള്ളി
ضِرَارًا
X
ദ്രോഹം വരുത്താന്‍
وَكُفْرًا
X
(സത്യത്തെ) നിഷേധിക്കാനും
وَتَفْرِيقًا
X
ഭിന്നതയുണ്ടാക്കാനും
بَيْنَ الْمُؤْمِنِينَ
X
വിശ്വാസികള്‍ക്കിടയില്‍
وَإِرْصَادًا
X
താവളമൊരുക്കാനും
لِّمَنْ حَارَبَ
X
യുദ്ധം ചെയ്തവന്ന്
اللَّهَ
X
അല്ലാഹുവോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
مِن قَبْلُۚ
X
മുമ്പ്
وَلَيَحْلِفُنَّ
X
അവര്‍ ആണയിട്ടു പറയും
إِنْ أَرَدْنَا
X
ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന്
إِلَّا الْحُسْنَىٰۖ
X
നന്മയല്ലാതെ
وَاللَّهُ
X
എന്നാല്‍ അല്ലാഹു
يَشْهَدُ
X
സാക്ഷ്യം വഹിക്കുന്നു
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവരാണെന്ന്
﴿9:107﴾ إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَةً
X
ദൃഷ്ടാന്തം
لِّمَنْ خَافَ
X
പേടിക്കുന്നവര്‍ക്ക്
عَذَابَ الْآخِرَةِۚ
X
പരലോക ശിക്ഷ
ذَٰلِكَ
X
അത്
يَوْمٌ
X
ഒരു ദിനമാണ്
مَّجْمُوعٌ
X
ഒരുമിച്ചുകൂട്ടപ്പെടുന്ന
لَّهُ
X
അതിനു വേണ്ടി
النَّاسُ
X
മനുഷ്യര്‍
وَذَٰلِكَ
X
അത്
يَوْمٌ
X
ദിനമാണ്
مَّشْهُودٌ
X
(സര്‍വരും) സന്നിഹിതരാകുന്ന
﴿11:103﴾ قَالَ
X
പറഞ്ഞു
لَهُ
X
അവനോട്
مُوسَىٰ
X
മൂസാ
هَلْ أَتَّبِعُكَ
X
ഞാന്‍ താങ്കളെ പിന്തുടരട്ടെയോ
عَلَىٰ أَن تُعَلِّمَنِ
X
താങ്കള്‍ എന്നെ പഠിപ്പിച്ചു തരണമെന്ന വ്യവസ്ഥയില്‍
مِمَّا عُلِّمْتَ
X
താങ്കള്‍ പഠിപ്പിക്കപ്പെട്ടതില്‍ നിന്ന്
رُشْدًا
X
സന്‍മാര്‍ഗ ദര്‍ശനമായി
﴿18:66﴾ إِلَّا تَذْكِرَةً
X
ഉല്‍ബോധനമായിട്ടല്ലാതെ
لِّمَن
X
ഒരുത്തര്‍ക്ക്
يَخْشَىٰ
X
ഭയപ്പെടുന്ന
﴿20:3﴾ وَإِنِّي
X
നിശ്ചയമായും ഞാന്‍
لَغَفَّارٌ
X
ഏറെ പൊറുക്കുന്നവന്‍ തന്നെയാണ്
لِّمَن
X
യാതൊരുത്തന്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
X
അവന്‍ വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മ്മങ്ങള്‍
ثُمَّ
X
പിന്നെ
اهْتَدَىٰ
X
നേര്‍മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്തു
﴿20:82﴾ قُل
X
നീ ചോദിക്കുക
لِّمَنِ
X
ആരുടേതാണ്
الْأَرْضُ
X
ഭൂമി
وَمَن فِيهَا
X
അതിലുള്ളവരും
إِن كُنتُمْ تَعْلَمُونَ
X
നിങ്ങളറിയുന്നുവെങ്കില്‍
﴿23:84﴾ إِنَّمَا
X
മാത്രമാണ്
الْمُؤْمِنُونَ
X
വിശ്വാസികള്‍
الَّذِينَ آمَنُوا بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
وَإِذَا كَانُوا مَعَهُ
X
അവര്‍ അദ്ദേഹത്തോടപ്പമായിരിക്കുമ്പോള്‍
عَلَىٰ أَمْرٍ جَامِعٍ
X
ഒരു പൊതുകാര്യത്തില്‍
لَّمْ يَذْهَبُوا
X
അവര്‍ പോവുകയില്ല
حَتَّىٰ يَسْتَأْذِنُوهُۚ
X
അദ്ദേഹത്തോട് സമ്മതം ചോദിക്കും വരെ
إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَسْتَأْذِنُونَكَ
X
അവര്‍ നിന്നോട് സമ്മതം ചോദിക്കുന്നു
أُولَٰئِكَ
X
അവരാണ്
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِۚ
X
അവന്റെ ദൂതനിലും
فَإِذَا اسْتَأْذَنُوكَ
X
അവര്‍ നിന്നോട് സമ്മതം ചോദിച്ചാല്‍
لِبَعْضِ شَأْنِهِمْ
X
അവരുടെ ഏതെങ്കിലും ആവശ്യത്തിന്
فَأْذَن
X
അനുവദിക്കുക
لِّمَن شِئْتَ
X
നീ ഉദ്ദേശിക്കുന്നവര്‍ക്ക്
مِنْهُمْ
X
അവരില്‍ നിന്ന്
وَاسْتَغْفِرْ لَهُمُ
X
അവര്‍ക്ക് വേണ്ടി പാപമോചനം തേടുക
اللَّهَۚ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമ കാരുണികനും
وَهُوَ
X
അവനാണ്
الَّذِي جَعَلَ
X
ആക്കിയവന്‍
اللَّيْلَ
X
രാത്രിയെ
وَالنَّهَارَ
X
പകലിനെയും
خِلْفَةً
X
മാറിമാറി വരുന്നത്
لِّمَنْ أَرَادَ
X
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يَذَّكَّرَ
X
ചിന്തിച്ചറിയാന്‍
أَوْ
X
അല്ലെങ്കില്‍
أَرَادَ
X
ഉദ്ദേശിച്ചു
شُكُورًا
X
നന്ദികാണിക്കാന്‍
﴿25:62﴾ وَقَالَ
X
പറഞ്ഞു
الَّذِينَ أُوتُوا الْعِلْمَ
X
(യഥാര്‍ത്ഥ)അറിവ് നല്‍കപ്പെട്ടവര്‍
وَيْلَكُمْ
X
നിങ്ങള്‍ക്ക് നാശം
ثَوَابُ اللَّهِ
X
അല്ലാഹുവിന്റെ പ്രതിഫലമാണ്
خَيْرٌ
X
ഏറ്റം നല്ലത്
لِّمَنْ
X
ഒരുത്തന്
آمَنَ
X
അവന്‍ വിശ്വസിച്ചു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
وَلَا يُلَقَّاهَا
X
അതു ലഭിക്കുകയില്ല
إِلَّا الصَّابِرُونَ
X
ക്ഷമാശീലര്‍ക്കല്ലാതെ
﴿28:80﴾ لَّقَدْ كَانَ لَكُمْ
X
നിശ്ചയം, നിങ്ങള്‍ക്കുണ്ട്
فِي رَسُولِ اللَّهِ
X
അല്ലാഹുവിന്റെ ദൂതനില്‍
أُسْوَةٌ
X
മാതൃക
حَسَنَةٌ
X
മികച്ച
لِّمَن كَانَ يَرْجُو
X
പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്
اللَّهَ
X
അല്ലാഹുവില്‍
وَالْيَوْمَ الْآخِرَ
X
അന്ത്യദിനത്തിലും
وَذَكَرَ اللَّهَ
X
അല്ലാഹുവെ ഓര്‍ക്കുന്നവര്‍ക്കും
كَثِيرًا
X
ധാരാളമായി
﴿33:21﴾ يَوْمَ
X
ആ ദിവസം
هُم
X
അവര്‍
بَارِزُونَۖ
X
വെളിപ്പെടുന്നവരാകുന്നു
لَا يَخْفَىٰ
X
ഗോപ്യമായിരിക്കുകയില്ല
عَلَى اللَّهِ
X
അല്ലാഹുവിന്
مِنْهُمْ
X
അവരില്‍ നിന്ന്
شَيْءٌۚ
X
ഒരു കാര്യവും
لِّمَنِ الْمُلْكُ
X
ആധിപത്യം ആരുടേതാകുന്നു
الْيَوْمَۖ
X
ഇന്ന്
لِلَّهِ
X
അല്ലാഹുവിനു മാത്രം
الْوَاحِدِ
X
ഏകനായ
الْقَهَّارِ
X
എല്ലാറ്റിനെയും അടക്കിഭരിക്കുന്നവനുമായ
﴿40:16﴾ تَجْرِي
X
അത് സഞ്ചരിക്കുന്നു
بِأَعْيُنِنَا
X
നമ്മുടെ കണ്‍പാടില്‍ (മേല്‍നോട്ടത്തില്‍)
جَزَاءً
X
പ്രതിഫലമായി
لِّمَن كَانَ كُفِرَ
X
നിഷേധിക്കപ്പെട്ടവന്നുള്ള
﴿54:14﴾ لَقَدْ كَانَ
X
നിശ്ചയം ഉണ്ടായിരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
فِيهِمْ
X
അവരില്‍
أُسْوَةٌ
X
ഒരു മാതൃക
حَسَنَةٌ
X
ഉത്തമമായ
لِّمَن
X
ഒരുത്തന്
كَانَ
X
അവനായിരുന്നു
يَرْجُو
X
അവന്‍ പ്രതീക്ഷിക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
وَالْيَوْمَ الْآخِرَۚ
X
അന്ത്യദിനത്തെയും
وَمَن يَتَوَلَّ
X
ആര്‍ പിന്തിരിയുന്നുവോ?
فَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
هُوَ
X
അവന്‍ തന്നെ
الْغَنِيُّ
X
പരാശ്രയ മുക്തന്‍
الْحَمِيدُ
X
സ്തുത്യര്‍ഹനും
﴿60:6﴾ إِنَّ فِي ذَٰلِكَ
X
നിശ്ചയം, അതിലുണ്ട്
لَعِبْرَةً
X
ഒരു ഗുണപാഠം
لِّمَن يَخْشَىٰ
X
ദൈവഭയമുള്ളവര്‍ക്ക്
﴿79:26﴾