Repeated Words in Quran

< >
Total Found : 3
فَوَيْلٌ
X
അതിനാല്‍ നാശം
لِّلَّذِينَ يَكْتُبُونَ
X
എഴുതുന്നവര്‍ക്ക്
الْكِتَابَ
X
ഗ്രന്ഥം
بِأَيْدِيهِمْ
X
തങ്ങളുടെ കൈകള്‍കൊണ്ട്
ثُمَّ
X
പിന്നെ
يَقُولُونَ
X
അവര്‍ പറയുന്നു
هَٰذَا
X
ഇത്
مِنْ عِندِ اللَّهِ
X
അല്ലാഹുവിന്റെ പക്കല്‍നിന്നാണ്
لِيَشْتَرُوا
X
അവര്‍ വാങ്ങാന്‍വേണ്ടി
بِهِ
X
അതുകൊണ്ട്
ثَمَنًا
X
വില
قَلِيلًاۖ
X
തുച്ഛമായ
فَوَيْلٌ لَّهُم
X
ആകയാല്‍ അവര്‍ക്ക് നാശം
مِّمَّا كَتَبَتْ
X
എഴുതിയതിനാല്‍
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَوَيْلٌ
X
നാശവും
لَّهُم
X
അവര്‍ക്കുണ്ട്
مِّمَّا يَكْسِبُونَ
X
അവര്‍ സമ്പാദിച്ചത് കാരണം
﴿2:79﴾ لِّلَّذِينَ يُؤْلُونَ
X
ശപഥം ചെയ്ത് പിരിയുന്നവര്‍ക്കുണ്ട്
مِن نِّسَائِهِمْ
X
തങ്ങളുടെ സ്ത്രീകളില്‍ നിന്ന്
تَرَبُّصُ
X
കാത്തിരിപ്പ്
أَرْبَعَةِ
X
നാല്
أَشْهُرٍۖ
X
മാസങ്ങളുടെ
فَإِن فَاءُوا
X
ഇനി അവര്‍ മടങ്ങുകയാണങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയുമാണ്
﴿2:226﴾ قُل
X
പറയുക
لِّلَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
سَتُغْلَبُونَ
X
(വൈകാതെ) നിങ്ങള്‍ കീഴടക്കപ്പെടും
وَتُحْشَرُونَ
X
നിങ്ങള്‍ നയിക്കപ്പെടുകയും ചെയ്യും
إِلَىٰ جَهَنَّمَۚ
X
നരകത്തിലേക്ക്
وَبِئْسَ
X
അത് എത്ര ചീത്ത
الْمِهَادُ
X
താവളം
﴿3:12﴾ فَإِنْ حَاجُّوكَ
X
ഇനിയും അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
أَسْلَمْتُ
X
ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
وَجْهِيَ
X
എന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَمَنِ اتَّبَعَنِۗ
X
എന്നെ പിന്തുടര്‍ന്നവരും
وَقُل
X
നീ ചോദിക്കുക
لِّلَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരോട്
الْكِتَابَ
X
വേദഗ്രന്ഥം
وَالْأُمِّيِّينَ
X
അക്ഷരജ്ഞാനമില്ലാത്തവരോടും
أَأَسْلَمْتُمْۚ
X
നിങ്ങള്‍(ദൈവത്തിന്) കീഴ്പ്പെട്ടുവോ
فَإِنْ أَسْلَمُوا
X
അവര്‍ കീഴ്പ്പെട്ടാല്‍
فَقَدِ اهْتَدَواۖ
X
ഉറപ്പായും അവര്‍ നേര്‍വഴിയിലായി
وَّإِن تَوَلَّوْا
X
അവര്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
X
തീര്‍ച്ചയായും താങ്കളുടെ മേലുള്ള(ബാധ്യത)
الْبَلَاغُۗ
X
സന്‍മാര്‍ഗം എത്തിക്കല്‍(മാത്രമാകുന്നു)
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു
بِالْعِبَادِ
X
അടിമകളെ
﴿3:20﴾ لَتَجِدَنَّ
X
നിശ്ചയമായും നിനക്ക് കാണാം
أَشَدَّ
X
ഏറ്റവും കടുത്തവര്‍
النَّاسِ
X
മനുഷ്യരില്‍
عَدَاوَةً
X
ശത്രുതയില്‍
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
الْيَهُودَ
X
യഹൂദരാണെന്ന്
وَالَّذِينَ أَشْرَكُواۖ
X
ബഹുദൈവാരാധകരുമാണെന്ന്
وَلَتَجِدَنَّ
X
നിശ്ചയമായും നിനക്ക് കാണാം
أَقْرَبَهُم
X
അവരില്‍ ഏറ്റവും അടുത്തവര്‍
مَّوَدَّةً
X
സ്നേഹത്തില്‍
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
الَّذِينَ قَالُوا
X
പറഞ്ഞവരാണെന്ന്
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
نَصَارَىٰۚ
X
ക്രിസ്ത്യാനിളാണെന്ന്
ذَٰلِكَ
X
അത്
بِأَنَّ مِنْهُمْ
X
തീര്‍ച്ചയായും അവരില്‍ ഉള്ളതുകൊണ്ടാണ്
قِسِّيسِينَ
X
പണ്ഡിതന്മാര്‍
وَرُهْبَانًا
X
ആരാധനയില്‍ നിരതരായവരും
وَأَنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَا يَسْتَكْبِرُونَ
X
അവര്‍ അഹന്ത നടിക്കുന്നില്ല(എന്നതുകൊണ്ടുമാണ്)
﴿5:82﴾ وَمَا
X
അല്ല
الْحَيَاةُ
X
ജീവിതം
الدُّنْيَا
X
ഇഹലോകം
إِلَّا لَعِبٌ
X
കളി അല്ലാതെ
وَلَهْوٌۖ
X
തമാശയും
وَلَلدَّارُ الْآخِرَةُ
X
നിശ്ചയം പരലോകമാണ്
خَيْرٌ
X
ഉത്തമം
لِّلَّذِينَ
X
ഒരു കൂട്ടര്‍ക്ക്
يَتَّقُونَۗ
X
അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നു
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ?
﴿6:32﴾ وَلَمَّا سَكَتَ
X
ശമിച്ചപ്പോള്‍
عَن مُّوسَى
X
മൂസായുടെ
الْغَضَبُ
X
കോപം
أَخَذَ
X
അദ്ദേഹം എടുത്തു
الْأَلْوَاحَۖ
X
ആ ഫലകങ്ങള്‍
وَفِي نُسْخَتِهَا
X
അതിന്റെ രേഖാ ഫലകത്തിലുണ്ട്
هُدًى
X
മാര്‍ഗദര്‍ശനം
وَرَحْمَةٌ
X
കാരുണ്യവും
لِّلَّذِينَ
X
ഒരു കൂട്ടര്‍ക്ക്
هُمْ
X
അവര്‍
لِرَبِّهِمْ
X
തങ്ങളുടെ നാഥനെ
يَرْهَبُونَ
X
അവര്‍ ഭയപ്പെടുന്നു
﴿7:154﴾ فَخَلَفَ
X
പിന്നീട് പിന്‍ഗാമികളായി വന്നു
مِن بَعْدِهِمْ
X
അവര്‍ക്കു പിറകെ
خَلْفٌ
X
ഒരു (ദുഷ്ട) തലമുറ
وَرِثُوا
X
അവര്‍ അനന്തരമെടുത്തു
الْكِتَابَ
X
വേദഗ്രന്ഥം
يَأْخُذُونَ
X
അവര്‍ ശേഖരിക്കുന്നു
عَرَضَ
X
വിഭവം
هَٰذَا الْأَدْنَىٰ
X
ഈ അധമലോകത്തിന്റെ
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
سَيُغْفَرُ لَنَا
X
ഞങ്ങള്‍ക്ക് പൊറുക്കപ്പെടും
وَإِن يَأْتِهِمْ
X
അവര്‍ക്ക് വന്നുകിട്ടിയാല്‍
عَرَضٌ
X
വിഭവം
مِّثْلُهُ
X
അത്തരത്തിലുള്ള
يَأْخُذُوهُۚ
X
അതവര്‍ സ്വീകരിക്കും
أَلَمْ يُؤْخَذْ
X
വാങ്ങുക(യും) ചെയ്തിട്ടില്ലേ
عَلَيْهِم
X
അവരോട്
مِّيثَاقُ
X
കരാര്‍
الْكِتَابِ
X
വേദഗ്രന്ഥത്തിലൂടെ
أَن لَّا يَقُولُوا
X
അവര്‍ പറയുകയില്ലെന്ന്
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّ
X
സത്യമല്ലാതെ
وَدَرَسُوا
X
അവര്‍ പഠിക്കുകയും ചെയ്തു
مَا فِيهِۗ
X
അതിലുള്ളത്
وَالدَّارُ الْآخِرَةُ
X
പരലോക ഭവനമാണ്
خَيْرٌ
X
ഉത്തമം
لِّلَّذِينَ يَتَّقُونَۗ
X
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ
﴿7:169﴾ قُل
X
നീ പറയുക
لِّلَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
إِن يَنتَهُوا
X
അവര്‍ വിരമിക്കുകയാണെങ്കില്‍
يُغْفَرْ
X
പൊറുത്തുകൊടുക്കപ്പെടും
لَهُم
X
അവര്‍ക്ക്
مَّا قَدْ سَلَفَ
X
കഴിഞ്ഞുപോയത്
وَإِن يَعُودُوا
X
അഥവാ അവര്‍ മടങ്ങുകയാണെങ്കില്‍
فَقَدْ مَضَتْ
X
നടന്നു കഴിഞ്ഞിട്ടുണ്ട്
سُنَّتُ
X
(അല്ലാഹുവിന്റെ) നടപടി
الْأَوَّلِينَ
X
പൂര്‍വികരുടെ (കാര്യത്തില്‍)
﴿8:38﴾ وَمِنْهُمُ
X
അവരിലുണ്ട്
الَّذِينَ يُؤْذُونَ
X
ദ്രോഹിക്കുന്ന ചിലര്‍
النَّبِيَّ
X
നബിയെ
وَيَقُولُونَ
X
അവര്‍ പറയുന്നു (ആക്ഷേപിക്കുന്നു)
هُوَ
X
അദ്ദേഹം
أُذُنٌۚ
X
എല്ലാറ്റിനും ചെവികൊടുക്കുന്നവനാണെന്ന്
قُلْ
X
പറയുക
أُذُنُ خَيْرٍ
X
(അദ്ദേഹം) ഗുണകരമായത് ചെവികൊള്ളുന്നവനാണ്
لَّكُمْ
X
നിങ്ങള്‍ക്ക്
يُؤْمِنُ
X
അദ്ദേഹം വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَيُؤْمِنُ
X
വിശ്വാസമര്‍പ്പിക്കുന്നു
لِلْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
وَرَحْمَةٌ
X
(അദ്ദേഹം) അനുഗ്രഹവുമാണ്
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
مِنكُمْۚ
X
നിങ്ങളില്‍
وَالَّذِينَ يُؤْذُونَ
X
ദ്രോഹിക്കുന്നവര്‍
رَسُولَ اللَّهِ
X
അല്ലാഹുവിന്റെ ദൂതനെ
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿9:61﴾ لِّلَّذِينَ أَحْسَنُوا
X
നന്മ ചെയ്തവര്‍ക്കുണ്ട്
الْحُسْنَىٰ
X
ഏറ്റവും നല്ല പ്രതിഫലം
وَزِيَادَةٌۖ
X
വര്‍ദ്ധനവും
وَلَا يَرْهَقُ
X
ബാധിക്കുകയില്ല
وُجُوهَهُمْ
X
അവരുടെ മുഖത്തെ
قَتَرٌ
X
ഇരുള്‍
وَلَا ذِلَّةٌۚ
X
നിന്ദ്യതയും
أُولَٰئِكَ
X
അവരാണ്
أَصْحَابُ الْجَنَّةِۖ
X
സ്വര്‍ഗാവകാശികള്‍
هُمْ
X
അവര്‍
فِيهَا
X
അവിടെ
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿10:26﴾ وَقُل
X
നീ പറയുക
لِّلَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരോട്
اعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിക്കുക
عَلَىٰ مَكَانَتِكُمْ
X
നിങ്ങളുടെ നിലപാടനുസരിച്ച്
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
عَامِلُونَ
X
പ്രവര്‍ത്തിക്കുന്നവരാണ്
﴿11:121﴾ وَلَأَجْرُ
X
പ്രതിഫലമാണ്
الْآخِرَةِ
X
പരലോകത്തെ
خَيْرٌ
X
ഉത്തമം
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
وَكَانُوا
X
അവരായിരുന്നു
يَتَّقُونَ
X
അവര്‍ സൂക്ഷ്മതപാലിക്കുന്നു
﴿12:57﴾ وَمَا أَرْسَلْنَا
X
നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല
مِن قَبْلِكَ
X
നിനക്ക് മുമ്പ്
إِلَّا رِجَالًا
X
പുരുഷന്മാരെയല്ലാതെ
نُّوحِي
X
നാം ബോധനം നല്‍കിക്കൊണ്ട്
إِلَيْهِم
X
അവര്‍ക്ക്
مِّنْ أَهْلِ الْقُرَىٰۗ
X
പട്ടണവാസികളില്‍നിന്ന്
أَفَلَمْ يَسِيرُوا
X
അവര്‍ (അവിശ്വാസികള്‍) സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
എന്നിട്ട് അവര്‍ നോക്കിക്കണ്ടിട്ടില്ലേ
كَيْفَ كَانَ
X
എങ്ങനെയായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الَّذِينَ مِن قَبْلِهِمْۗ
X
അവര്‍ക്കു മുമ്പുണ്ടായിരുന്നവരുടെ
وَلَدَارُ الْآخِرَةِ
X
പരലോകഭവനമാണ്
خَيْرٌ
X
കൂടുതലുത്തമം
لِّلَّذِينَ اتَّقَوْاۗ
X
ഭക്തിപുലര്‍ത്തിയവര്‍ക്ക്
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿12:109﴾ وَقِيلَ
X
ചോദിക്കപ്പെടും
لِلَّذِينَ اتَّقَوْا
X
സൂക്ഷ്മത പാലിച്ചവരോട്
مَاذَا
X
എന്താണ്
أَنزَلَ
X
ഇറക്കി(യത്)
رَبُّكُمْۚ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറയും
خَيْرًاۗ
X
ഉത്തമമായത്
لِّلَّذِينَ أَحْسَنُوا
X
സുകൃതം ചെയ്തവര്‍ക്കുണ്ട്
فِي هَٰذِهِ الدُّنْيَا
X
ഇഹലോകത്ത്
حَسَنَةٌۚ
X
നന്മ
وَلَدَارُ
X
ഭവനം തന്നെ
الْآخِرَةِ
X
പരലോകത്തിലെ
خَيْرٌۚ
X
ഉത്തമം
وَلَنِعْمَ
X
എത്ര മഹത്തരം
دَارُ
X
ഭവനം
الْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവരുടെ
﴿16:30﴾ فَاخْتَلَفَ
X
എന്നിട്ട് ഭിന്നിച്ചു
الْأَحْزَابُ
X
കക്ഷികള്‍
مِن بَيْنِهِمْۖ
X
അവര്‍ക്കിടയിലെ
فَوَيْلٌ
X
എന്നാല്‍ നാശം
لِّلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
مِن مَّشْهَدِ
X
കാഴ്ചയാല്‍
يَوْمٍ
X
(ആ) ദിവസത്തിന്റെ
عَظِيمٍ
X
വമ്പിച്ച
﴿19:37﴾ لِّيَجْعَلَ
X
ആക്കാന്‍
مَا يُلْقِي الشَّيْطَانُ
X
പിശാച് ഇടപെടുന്നതിനെ
فِتْنَةً
X
ഒരു പരീക്ഷണം
لِّلَّذِينَ
X
ഒരു കൂട്ടര്‍ക്ക്
فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
രോഗം
وَالْقَاسِيَةِ
X
കാഠിന്യമേറിയവര്‍ക്കും
قُلُوبُهُمْۗ
X
അവരുടെ മനസ്സുകള്‍
وَإِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَفِي شِقَاقٍ
X
ധിക്കാരത്തില്‍ തന്നെയാണ്
بَعِيدٍ
X
വളരെ അകന്ന
﴿22:53﴾ فَآتِ
X
അതിനാല്‍ നീ നല്‍കുക
ذَا الْقُرْبَىٰ
X
അടുത്ത ബന്ധുവിന്
حَقَّهُ
X
അവന്റെ അവകാശം
وَالْمِسْكِينَ
X
അഗതിക്കും
وَابْنَ السَّبِيلِۚ
X
വഴിപോക്കന്നും
ذَٰلِكَ
X
അതാണ്
خَيْرٌ
X
ഉത്തമം
لِّلَّذِينَ يُرِيدُونَ
X
ഉദ്ദേശിക്കുന്നവര്‍ക്ക്
وَجْهَ اللَّهِۖ
X
അല്ലാഹുവിന്റെ പ്രീതി
وَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْمُفْلِحُونَ
X
വിജയം വരിക്കുന്നവര്‍
﴿30:38﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاءَ
X
ആകാശത്തെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളതിനെയും
بَاطِلًاۚ
X
മിഥ്യയായി
ذَٰلِكَ
X
അത്
ظَنُّ
X
ഊഹമാണ്
الَّذِينَ كَفَرُواۚ
X
സത്യനിഷേധം കൈകൊണ്ടവരുടെ
فَوَيْلٌ
X
അതിനാല്‍ മഹാ നാശം
لِّلَّذِينَ كَفَرُوا
X
സത്യനിഷേധം കൈകൊണ്ടവര്‍ക്ക്
مِنَ النَّارِ
X
നരക ശിക്ഷയാല്‍
﴿38:27﴾ فَاخْتَلَفَ
X
അപ്പോള്‍ ഭിന്നിച്ചു
الْأَحْزَابُ
X
കക്ഷികള്‍
مِن بَيْنِهِمْۖ
X
അവര്‍ക്കിടയില്‍നിന്ന്
فَوَيْلٌ
X
അതിനാല്‍ മഹാനാശം
لِّلَّذِينَ ظَلَمُوا
X
അതിക്രമം പ്രവര്‍ത്തിച്ചവര്‍ക്ക്
مِنْ عَذَابِ
X
ശിക്ഷയാല്‍
يَوْمٍ
X
ഒരു നാളിലെ
أَلِيمٍ
X
വേദനയേറിയ
﴿43:65﴾ قُل
X
പറയുക
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
يَغْفِرُوا
X
അവര്‍ മാപ്പുകൊടുക്കട്ടെ
لِلَّذِينَ لَا يَرْجُونَ
X
പ്രതീക്ഷിക്കാത്തവര്‍(സത്യനിഷേധികള്‍)ക്ക്
أَيَّامَ اللَّهِ
X
അല്ലാഹുവിന്റെ (ശിക്ഷയുടെ)നാളുകളെ
لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കാന്‍ വേണ്ടി
قَوْمًا
X
ഓരോ ജനതക്കും
بِمَا كَانُوا يَكْسِبُونَ
X
അവര്‍ നേടിയെടുത്തതിന്റെ
﴿45:14﴾ وَتَرَكْنَا
X
നാം ബാക്കിവെച്ചു
فِيهَا
X
അവിടെ
آيَةً
X
ഒരടയാളം
لِّلَّذِينَ يَخَافُونَ
X
പേടിക്കുന്നവര്‍ക്ക്
الْعَذَابَ
X
ശിക്ഷയെ
الْأَلِيمَ
X
നോവേറിയ
﴿51:37﴾ فَوَيْلٌ
X
എന്നാല്‍ നാശമാണ്
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്കുള്ളത്
مِن يَوْمِهِمُ
X
അവരുടെ ദിവസം നിമിത്തം
الَّذِي يُوعَدُونَ
X
അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന
﴿51:60﴾ وَالَّذِينَ جَاءُوا
X
വന്നവര്‍ക്കും
مِن بَعْدِهِمْ
X
അവര്‍ക്കുശേഷം
يَقُولُونَ
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
اغْفِرْ لَنَا
X
നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَلِإِخْوَانِنَا
X
ഞങ്ങളുടെ സഹോദരങ്ങള്‍ക്കും
الَّذِينَ سَبَقُونَا
X
ഞങ്ങളെ മുന്‍കടന്ന
بِالْإِيمَانِ
X
സത്യവിശ്വാസത്തില്‍
وَلَا تَجْعَلْ
X
നീ ഉണ്ടാക്കരുതേ
فِي قُلُوبِنَا
X
ഞങ്ങളുടെ ഹൃദയങ്ങളില്‍
غِلًّا
X
വെറുപ്പ്
لِّلَّذِينَ آمَنُوا
X
വിശ്വസിച്ചവരോട്
رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
ഉറപ്പായും നീ
رَءُوفٌ
X
കൃപയുള്ളവനാണ്
رَّحِيمٌ
X
ദയാപരനും
﴿59:10﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تَجْعَلْنَا
X
ഞങ്ങളെ നീ ആക്കരുതേ
فِتْنَةً
X
ഒരു പരീക്ഷണം
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്കുള്ള
وَاغْفِرْ لَنَا
X
ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യണേ
رَبَّنَاۖ
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
നിശ്ചയം നീ
أَنتَ
X
നീ തന്നെ
الْعَزِيزُ
X
അജയ്യന്‍
الْحَكِيمُ
X
യുക്തിജ്ഞനും
﴿60:5﴾ ضَرَبَ اللَّهُ
X
അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
امْرَأَتَ نُوحٍ
X
നൂഹിന്റെ ഭാര്യയെ
وَامْرَأَتَ لُوطٍۖ
X
ലൂത്വിന്റെ ഭാര്യയെയും
كَانَتَا
X
അവര്‍ ഇരുവരും ആയിരുന്നു
تَحْتَ
X
കീഴില്‍
عَبْدَيْنِ
X
രണ്ട് ദാസന്മാരുടെ
مِنْ عِبَادِنَا
X
നമ്മുടെ ദാസന്മാരില്‍പെട്ട
صَالِحَيْنِ
X
സദ്‌വൃത്തരായ
فَخَانَتَاهُمَا
X
എന്നിട്ട് അവര്‍ രണ്ടുപേരെയും(ഇരുഭാര്യമാരും)വഞ്ചിച്ചു
فَلَمْ يُغْنِيَا
X
അപ്പോള്‍ അവര്‍ രണ്ടുപേരും പ്രയോജനം ചെയ്തില്ല
عَنْهُمَا
X
ഇരുവര്‍ക്കും
مِنَ اللَّهِ
X
അല്ലാഹുവിന്റെ (ശിക്ഷയുടെ)കാര്യത്തില്‍
شَيْئًا
X
ഒട്ടും
وَقِيلَ
X
പറയപ്പെട്ടു
ادْخُلَا
X
നിങ്ങള്‍ ഇരുവരും പ്രവേശിക്കുക
النَّارَ
X
നരകത്തില്‍
مَعَ الدَّاخِلِينَ
X
പ്രവേശിക്കുന്നവരോടൊപ്പം
﴿66:10﴾ وَضَرَبَ اللَّهُ
X
അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
لِّلَّذِينَ آمَنُوا
X
വിശ്വസിച്ചവക്ക്
امْرَأَتَ فِرْعَوْنَ
X
ഫറവോന്റെ പത്നിയെ
إِذْ قَالَتْ
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
رَبِّ
X
എന്റെ നാഥാ
ابْنِ لِي
X
എനിക്ക് നീ ഉണ്ടാക്കിത്തരേണമേ
عِندَكَ
X
നിന്റെയടുത്ത്
بَيْتًا
X
ഒരു വീട്
فِي الْجَنَّةِ
X
സ്വര്‍ഗത്തില്‍
وَنَجِّنِي
X
നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ
مِن فِرْعَوْنَ
X
ഫറവോനില്‍നിന്ന്
وَعَمَلِهِ
X
അവന്റെ പ്രവൃത്തിയില്‍നിന്നും
وَنَجِّنِي
X
നീ എന്നെ രക്ഷിക്കേണമേ!
مِنَ الْقَوْمِ
X
ജനത്തില്‍ നിന്ന്
الظَّالِمِينَ
X
അക്രമികളായ
﴿66:11﴾ وَمَا جَعَلْنَا
X
നാം നിശ്ചയിച്ചിട്ടില്ല
أَصْحَابَ النَّارِ
X
നരകത്തിന്റെ ചുമതലക്കാരായി
إِلَّا مَلَائِكَةًۙ
X
മലക്കുകളെയല്ലാതെ
وَمَا جَعَلْنَا
X
നാം നിശ്ചയിച്ചിട്ടുമില്ല
عِدَّتَهُمْ
X
അവരുടെ എണ്ണം
إِلَّا فِتْنَةً
X
പരീക്ഷണമായിട്ടല്ലാതെ
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
لِيَسْتَيْقِنَ
X
ദൃഢബോധ്യം വരാന്‍
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍ക്ക്
الْكِتَابَ
X
വേദം
وَيَزْدَادَ
X
വര്‍ധിക്കാനും
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
إِيمَانًاۙ
X
വിശ്വാസം
وَلَا يَرْتَابَ
X
സംശയത്തിലകപ്പെടാതിരിക്കാനും
الَّذِينَ
X
നല്‍കപ്പെട്ടവര്‍
أُوتُوا الْكِتَابَ
X
വേദഗ്രന്ഥം
وَالْمُؤْمِنُونَۙ
X
സത്യവിശ്വാസികളും
وَلِيَقُولَ
X
പറയാന്‍ വേണ്ടിയും
الَّذِينَ
X
യാതൊരുത്തര്‍
فِي قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിലുണ്ട്
مَّرَضٌ
X
രോഗം
وَالْكَافِرُونَ
X
സത്യനിഷേധികളും
مَاذَا
X
എന്ത്?
أَرَادَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചു
بِهَٰذَا
X
ഇതുകൊണ്ട്
مَثَلًاۚ
X
ഒരു ഉപമയായിട്ട്
كَذَٰلِكَ
X
അവ്വിധം
يُضِلُّ اللَّهُ
X
അല്ലാഹു വഴികേടിലാക്കുന്നു
مَن يَشَاءُ
X
താനുദ്ദേശിക്കുന്നവരെ
وَيَهْدِي
X
നേര്‍വഴിയിലാക്കുകയും ചെയ്യുന്നു
مَن يَشَاءُۚ
X
താനുദ്ദേശിക്കുന്നവരെ
وَمَا يَعْلَمُ
X
അറിയുന്നില്ല
جُنُودَ
X
സൈന്യങ്ങളെ സംബന്ധിച്ച്
رَبِّكَ
X
നിന്റെ നാഥന്റെ
إِلَّا هُوَۚ
X
അവനല്ലാതെ
وَمَا هِيَ
X
ഇതല്ല
إِلَّا ذِكْرَىٰ
X
ഒരുദ്ബോധനമല്ലാതെ
لِلْبَشَرِ
X
മനുഷ്യര്‍ക്ക്
﴿74:31﴾