Repeated Words in Quran

< >
Total Found : 2
فَإِنْ آمَنُوا
X
ഇനി അവര്‍ വിശ്വസിക്കുകയാണെങ്കില്‍
بِمِثْلِ مَا
X
യാതൊന്നുപോലെയുള്ളതില്‍
آمَنتُم
X
നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
X
അതില്‍
فَقَدِ اهْتَدَواۖ
X
അവര്‍ നേര്‍വഴി പ്രാപിച്ചു, തീര്‍ച്ച
وَّإِن تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
فَإِنَّمَا هُمْ
X
നിശ്ചയമായും അവര്‍
فِي شِقَاقٍۖ
X
എതിര്‍പ്പില്‍ മാത്രമാണ്
فَسَيَكْفِيكَهُمُ
X
എന്നാല്‍ അവരില്‍നിന്ന് നിന്നെ സംരക്ഷിക്കും
اللَّهُۚ
X
അല്ലാഹു
وَهُوَ
X
അവന്‍
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿2:137﴾ أَيَّامًا
X
ദിവസങ്ങള്‍
مَّعْدُودَاتٍۚ
X
നിര്‍ണയിക്കപ്പെട്ട, എണ്ണപ്പെട്ട
فَمَن كَانَ مِنكُم
X
നിങ്ങളില്‍ വല്ലവരുമായാല്‍
مَّرِيضًا
X
രോഗി
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
X
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۚ
X
മറ്റു ദിവസങ്ങളില്‍ നിന്ന്
وَعَلَى الَّذِينَ
X
ഒരു കൂട്ടരുടെ മേലുമുണ്ട്
يُطِيقُونَهُ
X
അവര്‍ക്കത് (പ്രയാസപ്പെട്ടു)സാധിക്കും
فِدْيَةٌ
X
പ്രായശ്ചിത്തം
طَعَامُ مِسْكِينٍۖ
X
ഒരഗതിയുടെ ആഹാരം
فَمَن تَطَوَّعَ
X
വല്ലവനും സ്വമേധയാ ചെയ്താല്‍
خَيْرًا
X
കൂടുതല്‍ നന്മ
فَهُوَ خَيْرٌ لَّهُۚ
X
അതവനുത്തമം
وَأَن تَصُومُوا
X
നിങ്ങള്‍ നോമ്പെടുക്കലാണ്
خَيْرٌ لَّكُمْۖ
X
നിങ്ങള്‍ക്കുത്തമം
إِن كُنتُمْ تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നവരെങ്കില്‍
﴿2:184﴾ وَأَتِمُّوا
X
നിങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുക
الْحَجَّ
X
ഹജ്ജ്
وَالْعُمْرَةَ
X
ഉംറയും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنْ أُحْصِرْتُمْ
X
ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۖ
X
ബലിയില്‍ നിന്ന്
وَلَا تَحْلِقُوا
X
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْهَدْيُ
X
ബലിമൃഗം
مَحِلَّهُۚ
X
അതിന്റെ സ്ഥാനത്ത്
فَمَن كَانَ مِنكُم
X
നിങ്ങളില്‍ നിന്നാരെങ്കിലും ആയാല്‍
مَّرِيضًا
X
രോഗി
أَوْ بِهِ أَذًى
X
അല്ലെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളോ
مِّن رَّأْسِهِ
X
അവന്റെ തലയില്‍
فَفِدْيَةٌ
X
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن صِيَامٍ
X
ഒന്നുകില്‍ നോമ്പായി
أَوْ صَدَقَةٍ
X
അല്ലെങ്കില്‍ ദാനം
أَوْ نُسُكٍۚ
X
അല്ലെങ്കില്‍ ബലി
فَإِذَا أَمِنتُمْ
X
ഇനി നിങ്ങള്‍ നിര്‍ഭയരായാല്‍
فَمَن تَمَتَّعَ
X
സൗകര്യം ഉപയോഗിക്കുന്നവര്‍
بِالْعُمْرَةِ إِلَى الْحَجِّ
X
ഉംറക്ക് ശേഷം ഹജ്ജ് വരെ
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۚ
X
ബലിയില്‍ നിന്ന്
فَمَن لَّمْ يَجِدْ
X
അത് സാധ്യമാകാത്തവര്‍
فَصِيَامُ
X
നോമ്പ് നിര്‍വഹിക്കുക
ثَلَاثَةِ أَيَّامٍ
X
മൂന്ന് ദിവസം
فِي الْحَجِّ
X
ഹജ്ജ് വേളയില്‍
وَسَبْعَةٍ
X
ഏഴ് എണ്ണം
إِذَا رَجَعْتُمْۗ
X
നിങ്ങള്‍ മടങ്ങിക്കഴിഞ്ഞാല്‍
تِلْكَ
X
അത്
عَشَرَةٌ كَامِلَةٌۗ
X
പൂര്‍ണമായി പത്തുദിവസം
ذَٰلِكَ
X
അത്
لِمَن لَّمْ يَكُنْ
X
അല്ലാത്തവര്‍ക്ക്
أَهْلُهُ
X
അവന്റെ കുടുംബം
حَاضِرِي الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിനടുത്ത് താമസിക്കുന്നവര്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
شَدِيدُ
X
കഠിനന്‍
الْعِقَابِ
X
ശിക്ഷയുടെ കാര്യത്തില്‍
﴿2:196﴾ وَيَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْمَحِيضِۖ
X
ആര്‍ത്തവത്തെപറ്റി
قُلْ
X
പറയുക
هُوَ
X
അത്
أَذًى
X
മാലിന്യമാണ്
فَاعْتَزِلُوا
X
അതിനാല്‍ നിങ്ങള്‍ അകന്ന് നില്‍ക്കുക
النِّسَاءَ
X
സ്ത്രീകളില്‍ നിന്ന്
فِي الْمَحِيضِۖ
X
ആര്‍ത്തവകാലത്ത്
وَلَا تَقْرَبُوهُنَّ
X
നിങ്ങള്‍ അവരെ സമീപിക്കരുത്
حَتَّىٰ يَطْهُرْنَۖ
X
അവര്‍ ശുദ്ധിയാകും വരെ
فَإِذَا تَطَهَّرْنَ
X
അവര്‍ ശുദ്ധിയായാല്‍
فَأْتُوهُنَّ
X
നിങ്ങള്‍ അവരെ സമീപിക്കുക
مِنْ حَيْثُ أَمَرَكُمُ
X
നിങ്ങളോട് കല്‍പിച്ച പ്രകാരം
اللَّهُۚ
X
അല്ലാഹു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
التَّوَّابِينَ
X
പശ്ചാതപിക്കുന്നവരെ
وَيُحِبُّ
X
അവനിഷ്ടപ്പെടുന്നു
الْمُتَطَهِّرِينَ
X
ശുചിത്വം പാലിക്കുന്നവരെയും
﴿2:222﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ إِنَّ
X
തീര്‍ച്ചയായും
هَٰذَا
X
ഇത്
لَهُوَ
X
ഇത് തന്നെയാണ്
الْقَصَصُ
X
സംഭവ വിവരണം
الْحَقُّۚ
X
സത്യസന്ധമായ
وَمَا مِنْ إِلَٰهٍ
X
ഒരു ഇലാഹുമില്ല, ദൈവവുമില്ല
إِلَّا اللَّهُۚ
X
അല്ലാഹുവല്ലാതെ
وَإِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَهُوَ
X
അവന്‍ തന്നെയാണ്
الْعَزِيزُ
X
പ്രതാപി
الْحَكِيمُ
X
യുക്തിമാനും
﴿3:62﴾ الرِّجَالُ
X
പുരുഷന്‍മാര്‍
قَوَّامُونَ
X
നാഥന്മാരാകുന്നു, പരിപാലകരാകുന്നു
عَلَى النِّسَاءِ
X
സ്‌ത്രീകളുടെമേല്‍
بِمَا فَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിട്ടുള്ളത് കൊണ്ട്
بَعْضَهُمْ
X
അവരില്‍ ചിലരെ
عَلَىٰ بَعْضٍ
X
ചിലരേക്കാള്‍
وَبِمَا أَنفَقُوا
X
അവര്‍(പുരുഷന്മാര്‍) ചെലവഴിക്കുന്നത് കൊണ്ടും
مِنْ أَمْوَالِهِمْۚ
X
അവരുടെ ധനങ്ങളില്‍ നിന്ന്
فَالصَّالِحَاتُ
X
അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍
قَانِتَاتٌ
X
അനുസരണ ശീലമുള്ളവരാണ്
حَافِظَاتٌ
X
സൂക്ഷിക്കുന്നവരാണ്
لِّلْغَيْبِ
X
(പുരുഷന്മാരുടെ)അഭാവത്തില്‍
بِمَا حَفِظَ اللَّهُۚ
X
അല്ലാഹു കാത്തുസൂക്ഷിക്കാന്‍ കല്‍പിച്ചതിനെ
وَاللَّاتِي تَخَافُونَ
X
നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകള്‍
نُشُوزَهُنَّ
X
അവരുടെ അനുസരണക്കേട്
فَعِظُوهُنَّ
X
നിങ്ങള്‍ അവരെ ഉപദേശിക്കുക
وَاهْجُرُوهُنَّ
X
അവരെ നിങ്ങള്‍ വിട്ട് നില്‍ക്കുക
فِي الْمَضَاجِعِ
X
കിടപ്പറകളില്‍
وَاضْرِبُوهُنَّۖ
X
അവരെ നിങ്ങള്‍ അടിക്കുക
فَإِنْ أَطَعْنَكُمْ
X
അങ്ങനെ അവര്‍ നിങ്ങളെ അനുസരിച്ചാല്‍
فَلَا تَبْغُوا
X
നിങ്ങള്‍ തേടരുത്
عَلَيْهِنَّ
X
അവര്‍ക്കെതിരെ
سَبِيلًاۗ
X
ഒരുവഴിയും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَلِيًّا
X
അത്യുന്നതന്‍
كَبِيرًا
X
വലിയവന്‍(മഹാന്‍)
﴿4:34﴾ وَمَاذَا
X
എന്താണ്
عَلَيْهِمْ
X
അവരുടെമേല്‍
لَوْ آمَنُوا
X
അവര്‍ വിശ്വസിച്ചെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَأَنفَقُوا
X
അവര്‍ ചെലവഴിക്കുകയും
مِمَّا رَزَقَهُمُ
X
അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
اللَّهُۚ
X
അല്ലാഹു
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِهِمْ
X
അവരെപ്പറ്റി
عَلِيمًا
X
ഏറെ അറിയുന്നവന്‍
﴿4:39﴾ إِنَّا أَنزَلْنَا
X
നിശ്ചയമായും നാം ഇറക്കിത്തന്നിരിക്കുന്നു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ വേദപുസ്തകം
بِالْحَقِّ
X
സത്യവുമായി
لِتَحْكُمَ
X
നീ വിധികല്‍പിക്കാന്‍ വേണ്ടി
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
بِمَا أَرَاكَ اللَّهُۚ
X
അല്ലാഹു നിനക്ക് കാണിച്ചുതന്നതനുസരിച്ച്
وَلَا تَكُن
X
നീ ആവരുത്
لِّلْخَائِنِينَ
X
വഞ്ചകര്‍ക്ക് വേണ്ടി
خَصِيمًا
X
വാദിക്കുന്നവന്‍
﴿4:105﴾ وَكَتَبْنَا
X
നാം വിധി രേഖപ്പെടുത്തി
عَلَيْهِمْ
X
അവര്‍ക്ക്
فِيهَا
X
അതില്‍
أَنَّ النَّفْسَ
X
തീര്‍ച്ചയായും ജീവന്‍
بِالنَّفْسِ
X
ജീവനുപകരം
وَالْعَيْنَ
X
കണ്ണ്
بِالْعَيْنِ
X
കണ്ണിന്
وَالْأَنفَ
X
മൂക്ക്
بِالْأَنفِ
X
മൂക്കിന്
وَالْأُذُنَ
X
ചെവി
بِالْأُذُنِ
X
ചെവിക്ക്
وَالسِّنَّ
X
പല്ല്
بِالسِّنِّ
X
പല്ലിന്
وَالْجُرُوحَ
X
പരിക്കുകള്‍ക്ക്
قِصَاصٌۚ
X
തത്തുല്യമായ പ്രതിക്രിയ
فَمَن تَصَدَّقَ
X
എന്നാല്‍ ആരെങ്കിലും മാപ്പ് നല്‍കുന്നു(എങ്കില്‍)
بِهِ
X
അക്കാര്യത്തില്‍
فَهُوَ
X
അത്
كَفَّارَةٌ
X
പ്രായശ്ചിത്തമാണ്
لَّهُۚ
X
അവന്ന്
وَمَن لَّمْ يَحْكُم
X
ആര്‍ വിധിക്കുന്നില്ല(യോ)
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿5:45﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
ജൂതന്മാര്‍
يَدُ اللَّهِ
X
അല്ലാഹുവിന്റെ കൈ
مَغْلُولَةٌۚ
X
കെട്ടിപ്പൂട്ടിവെച്ചതാണെന്ന്
غُلَّتْ
X
കെട്ടിപ്പുട്ടപ്പെടട്ടെ
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَلُعِنُوا
X
അവര്‍ ശപിക്കപ്പെട്ടു
بِمَا قَالُواۘ
X
അവര്‍ പറഞ്ഞത്കാരണം
بَلْ
X
എന്നാല്‍
يَدَاهُ
X
അവന്റെ രണ്ടു കൈകളും
مَبْسُوطَتَانِ
X
തുറന്നുവെക്കപ്പെട്ടതാണ്
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
كَيْفَ يَشَاءُۚ
X
അവനിച്ഛിക്കുംപോലെ
وَلَيَزِيدَنَّ
X
വര്‍ധിപ്പിക്കുകതന്നെ ചെയ്യും
كَثِيرًا
X
അധികപേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۚ
X
സത്യനിഷേധവും
وَأَلْقَيْنَا
X
നാം ഉളവാക്കിയിരിക്കുന്നു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
വിദ്വേഷവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
كُلَّمَا أَوْقَدُوا
X
അവര്‍ ജ്വലിപ്പിക്കുമ്പോഴെല്ലാം
نَارًا
X
അഗ്നി
لِّلْحَرْبِ
X
യുദ്ധത്തിന്റെ
أَطْفَأَهَا اللَّهُۚ
X
അല്ലാഹു അതിനെ ഊതിക്കെടുത്തുന്നു
وَيَسْعَوْنَ
X
അവര്‍ ശ്രമിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
فَسَادًاۚ
X
കുഴപ്പമുണ്ടാക്കാന്‍
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْمُفْسِدِينَ
X
കുഴപ്പക്കാരെ
﴿5:64﴾ وَنَادَىٰ
X
വിളിച്ചു കേഴും
أَصْحَابُ النَّارِ
X
നരകത്തിന്റെ അവകാശികള്‍
أَصْحَابَ
X
അവകാശികളോട്
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَنْ أَفِيضُوا
X
നിങ്ങള്‍ ഒഴിച്ചു തരേണമേ
عَلَيْنَا
X
ഞങ്ങളുടെ മേല്‍
مِنَ الْمَاءِ
X
അല്പം വെള്ളം
أَوْ
X
അല്ലെങ്കില്‍
مِمَّا رَزَقَكُمُ
X
നിങ്ങള്‍ക്കു തന്ന അന്നത്തില്‍ നിന്ന്
اللَّهُۚ
X
അല്ലാഹു
قَالُوا
X
അവര്‍ പറയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
حَرَّمَهُمَا
X
അവ രണ്ടും വിലക്കിയിരിക്കുന്നു
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿7:50﴾ قُل
X
നീ പറയുക
لَّا أَمْلِكُ
X
എനിക്കു വരുത്താനാവില്ല
لِنَفْسِي
X
എനിക്കു തന്നെ
نَفْعًا
X
ഗുണം
وَلَا ضَرًّا
X
ദോഷവും ഇല്ല
إِلَّا
X
ഒഴികെ
مَا شَاءَ
X
ഇച്ഛിച്ചത്
اللَّهُۚ
X
അല്ലാഹു
وَلَوْ كُنتُ
X
ഞാനായിരുന്നുവെങ്കില്‍
أَعْلَمُ
X
ഞാനറിയും
الْغَيْبَ
X
അഭൗതിക കാര്യം
لَاسْتَكْثَرْتُ
X
ഞാന്‍ കൂടുതല്‍ കൈവരുത്തുമായിരുന്നു
مِنَ الْخَيْرِ
X
ഗുണം
وَمَا مَسَّنِيَ
X
എന്നെ ബാധിക്കുമായിരുന്നില്ല
السُّوءُۚ
X
ദോഷം
إِنْ أَنَا
X
ഞാനല്ല
إِلَّا نَذِيرٌ
X
മുന്നറിയിപ്പുകാരനല്ലാതെ
وَبَشِيرٌ
X
ശുഭവാര്‍ത്ത അറിയിക്കുന്നവനും
لِّقَوْمٍ
X
ജനത്തിന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:188﴾ وَإِن يُرِيدُوا
X
ഇനി അവര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍
أَن يَخْدَعُوكَ
X
നിന്നെ അവര്‍ വഞ്ചിക്കാന്‍
فَإِنَّ حَسْبَكَ اللَّهُۚ
X
തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി
هُوَ
X
അവനാണ്
الَّذِي أَيَّدَكَ
X
നിനക്ക് പിന്‍ബലം നല്‍കിയവന്‍
بِنَصْرِهِ
X
എന്റെ സഹായത്താല്‍
وَبِالْمُؤْمِنِينَ
X
സത്യവിശ്വാസികളാലും
﴿8:62﴾ وَقَالَتِ
X
പറയുന്നു
الْيَهُودُ
X
യഹൂദര്‍
عُزَيْرٌ
X
ഉസൈര്‍
ابْنُ اللَّهِ
X
ദൈവ പുത്രനാണ്
وَقَالَتِ
X
പറയുന്നു
النَّصَارَى
X
ക്രൈസ്തവര്‍
الْمَسِيحُ
X
മിശിഹാ
ابْنُ اللَّهِۖ
X
ദൈവപുത്രനാണ്
ذَٰلِكَ
X
അത്(ഇതെല്ലാം)
قَوْلُهُم
X
അവരുടെ ജല്‍പനം മാത്രമാണ്
بِأَفْوَاهِهِمْۖ
X
അവരുടെ വായകൊണ്ടുള്ള
يُضَاهِئُونَ
X
അവര്‍ സാദൃശ്യം വഹിക്കുന്നു
قَوْلَ الَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവരുടെ വാക്കിനോട് (വാദത്തോട്)
مِن قَبْلُۚ
X
മുമ്പ് (നേരത്തെ)
قَاتَلَهُمُ
X
അവരെ ശപിക്കട്ടെ
اللَّهُۚ
X
അല്ലാഹു
أَنَّىٰ
X
എങ്ങോട്ടാണ്
يُؤْفَكُونَ
X
അവര്‍ വഴി തെറ്റിക്കപ്പെടുന്നത്
﴿9:30﴾ إِنَّمَا النَّسِيءُ
X
(വിലക്കിയമാസങ്ങള്‍) പുറകോട്ട് മാറ്റുന്നത്
زِيَادَةٌ
X
വര്‍ദ്ധനവ് തന്നെയാകുന്നു
فِي الْكُفْرِۖ
X
സത്യനിഷേധത്തില്‍
يُضَلُّ بِهِ
X
അതുവഴി കൂടുതല്‍ തെറ്റിക്കപ്പെടുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
يُحِلُّونَهُ
X
അവര്‍ അത്(യുദ്ധം)അനുവദനീയമാക്കുന്നു
عَامًا
X
ഒരു വര്‍ഷം
وَيُحَرِّمُونَهُ
X
അവരത് നിഷിദ്ധമാക്കുന്നു
عَامًا
X
മറ്റൊരു വര്‍ഷം
لِّيُوَاطِئُوا
X
അവര്‍ യോജിക്കുന്നതിന്
عِدَّةَ
X
എണ്ണവുമായി
مَا حَرَّمَ اللَّهُ
X
അല്ലാഹു നിഷിദ്ധമാക്കിയ (മാസങ്ങളുമായി)
فَيُحِلُّوا
X
അങ്ങനെ അവര്‍ അനുവദനീയമാക്കുന്നു
مَا حَرَّمَ اللَّهُۚ
X
അല്ലാഹു വിലക്കിയത്
زُيِّنَ لَهُمْ
X
അവര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു
سُوءُ أَعْمَالِهِمْۗ
X
അവരുടെ ദുഷ്ചെയ്തികള്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الْكَافِرِينَ
X
സത്യനിഷേധികളായ ജനത്തെ
﴿9:37﴾ قُلْ
X
നീ ചോദിക്കുക
مَن يَرْزُقُكُم
X
നിങ്ങള്‍ക്ക് അന്നം നല്‍കുന്നതാരാണ്
مِّنَ السَّمَاءِ
X
ആകാശത്ത് നിന്ന്
وَالْأَرْضِ
X
ഭൂമിയില്‍ നിന്നും
أَمَّن يَمْلِكُ
X
ആരാണ് അധീനപ്പെടുത്തുന്നത്
السَّمْعَ
X
കേള്‍വിയെ
وَالْأَبْصَارَ
X
കാഴ്ചകളെയും
وَمَن يُخْرِجُ
X
പുറത്തെടുക്കുന്നതാരാണ്
الْحَيَّ
X
ജീവനുള്ളതിനെ
مِنَ الْمَيِّتِ
X
ജീവനില്ലാത്തതില്‍ നിന്ന്
وَيُخْرِجُ
X
പുറത്തെടുക്കുന്നവനും
الْمَيِّتَ
X
ജീവനില്ലാത്തതിനെ
مِنَ الْحَيِّ
X
ജീവനുള്ളതില്‍ നിന്ന്
وَمَن يُدَبِّرُ
X
നിയന്ത്രിക്കുന്നതാരാണ്
الْأَمْرَۚ
X
കാര്യം
فَسَيَقُولُونَ
X
അവര്‍ പറയും
اللَّهُۚ
X
അല്ലാഹു
فَقُلْ
X
അപ്പോള്‍ അവരോട് ചോദിക്കുക
أَفَلَا تَتَّقُونَ
X
എന്നിട്ടും നിങ്ങള്‍ സൂക്ഷമത പാലിക്കുന്നില്ലേ
﴿10:31﴾ وَاتَّبِعْ
X
നീ പിന്‍പറ്റുക
مَا يُوحَىٰ
X
ബോധനം നല്‍കപ്പെടുന്നതിനെ
إِلَيْكَ
X
നിനക്ക്
وَاصْبِرْ
X
നീ ക്ഷമപാലിക്കുക
حَتَّىٰ يَحْكُمَ اللَّهُۚ
X
അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതുവരെ
وَهُوَ
X
അവനാണല്ലോ
خَيْرُ
X
അത്യുത്തമന്‍
الْحَاكِمِينَ
X
തീര്‍പ്പുകല്‍പ്പിക്കുന്നവരില്‍
﴿10:109﴾ فَبَدَأَ
X
അങ്ങനെ അദ്ദേഹം(പരിശോധന)തുടങ്ങി
بِأَوْعِيَتِهِمْ
X
അവരുടെ ഭാണ്ഡങ്ങളില്‍
قَبْلَ
X
(പരിശോധിക്കുന്നതിന്ന്)മുമ്പ്
وِعَاءِ
X
ഭാണ്ഡം
أَخِيهِ
X
തന്റെ സഹോദരന്റെ
ثُمَّ
X
പിന്നെ
اسْتَخْرَجَهَا
X
അദ്ദേഹം അത് പുറത്തെടുത്തു
مِن
X
ഭാണ്ഡത്തില്‍നിന്ന്
وِعَاءِ أَخِيهِۚ
X
തന്റെ സഹോദരന്റെ
كَذَٰلِكَ
X
അപ്രകാരം
كِدْنَا
X
നാം തന്ത്രം പ്രയോഗിച്ചു
لِيُوسُفَۖ
X
യൂസുഫിന് വേണ്ടി
مَا كَانَ
X
(അദ്ദേഹത്തിന്) ഭൂഷണമായിരുന്നില്ല
لِيَأْخُذَ
X
പിടിച്ചുവെക്കാന്‍
أَخَاهُ
X
തന്റെ സഹോദരനെ
فِي دِينِ
X
നിയമമനുസരിച്ച്
الْمَلِكِ
X
രാജാവിന്റെ
إِلَّا أَن يَشَاءَ
X
ഉദ്ദേശിച്ചിരുന്നെങ്കിലല്ലാതെ
اللَّهُۚ
X
അല്ലാഹു
نَرْفَعُ
X
നാം ഉയര്‍ത്തുന്നു
دَرَجَاتٍ
X
പലപദവികള്‍
مَّن نَّشَاءُۗ
X
നാം ഇച്ഛിക്കുന്നവരെ
وَفَوْقَ
X
മീതെയുണ്ട്
كُلِّ
X
എല്ലാവരുടെയും
ذِي عِلْمٍ
X
അറിവുള്ള
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
﴿12:76﴾ قُلْ
X
ചോദിക്കുക
مَن
X
ആരാണ്
رَّبُّ
X
നാഥന്‍
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
قُلِ
X
പറയുക
اللَّهُۚ
X
അല്ലാഹുവാണ്
قُلْ
X
ചോദിക്കുക
أَفَاتَّخَذْتُم
X
നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ
مِّن دُونِهِ
X
അവനെകൂടാതെ
أَوْلِيَاءَ
X
രക്ഷാധികാരികളെ
لَا يَمْلِكُونَ
X
അവര്‍ ഉടമപ്പെടുത്തുന്നില്ല
لِأَنفُسِهِمْ
X
തങ്ങള്‍ക്കുപോലും
نَفْعًا
X
ഉപകാരം
وَلَا ضَرًّاۚ
X
ഉപദ്രവവും ഇല്ല
قُلْ
X
ചോദിക്കുക
هَلْ يَسْتَوِي
X
സമമാണോ
الْأَعْمَىٰ
X
അന്ധനും
وَالْبَصِيرُ
X
കാഴ്ചയുള്ളവനും
أَمْ
X
അതല്ല
هَلْ تَسْتَوِي
X
സമമാകുമോ
الظُّلُمَاتُ
X
ഇരുട്ടുകള്‍
وَالنُّورُۗ
X
വെളിച്ചവും
أَمْ
X
അതല്ല
جَعَلُوا
X
അവര്‍ ഉണ്ടാക്കി(യോ)
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കാളികളെ
خَلَقُوا
X
അവര്‍ സൃഷ്ടിച്ചു
كَخَلْقِهِ
X
അല്ലാഹു സൃഷ്ടിച്ചതുപോലെ
فَتَشَابَهَ
X
അങ്ങനെ തിരിച്ചറിയാതായി
الْخَلْقُ
X
സൃഷ്ടി
عَلَيْهِمْۚ
X
അവര്‍ക്ക്
قُلِ
X
പറയുക
اللَّهُ
X
അല്ലാഹുവാണ്
خَالِقُ
X
സ്രഷ്ടാവ്
كُلِّ شَيْءٍ
X
എല്ലാ വസ്തുക്കളുടെയും
وَهُوَ
X
അവന്‍
الْوَاحِدُ
X
ഏകനാണ്
الْقَهَّارُ
X
എല്ലാറ്റിനെയും അതിജീവിക്കുന്നവനുമാണ്
﴿13:16﴾ أَلَمْ يَأْتِكُمْ
X
നിങ്ങള്‍ക്കുവന്നെത്തിയിട്ടില്ലേ
نَبَأُ
X
വര്‍ത്തമാനം
الَّذِينَ مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പുള്ളവരുടെ
قَوْمِ نُوحٍ
X
നൂഹിന്റെ ജനതയുടെ
وَعَادٍ
X
ആദിന്റെയും
وَثَمُودَۛ
X
സമൂദിന്റെയും
وَالَّذِينَ مِن بَعْدِهِمْۛ
X
അവര്‍ക്ക് ശേഷമുള്ളവരുടെയും
لَا يَعْلَمُهُمْ
X
അവരെ കുറിച്ചറിയുകയില്ല
إِلَّا اللَّهُۚ
X
അല്ലാഹു ഒഴികെ
جَاءَتْهُمْ رُسُلُهُم
X
അവരുടെ ദൂതന്‍മാര്‍ അവരുടെ അടുത്ത് ചെന്നു
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَرَدُّوا
X
അപ്പോള്‍ അവര്‍ മടക്കി (തിരുകിക്കയറ്റി)
أَيْدِيَهُمْ
X
അവരുടെ കൈകള്‍
فِي أَفْوَاهِهِمْ
X
അവരുടെ വായകളില്‍
وَقَالُوا
X
അവര്‍ പറഞ്ഞു
إِنَّا كَفَرْنَا
X
തീര്‍ച്ചയായും ഞങ്ങള്‍ കളവാക്കിത്തള്ളുന്നു
بِمَا أُرْسِلْتُم بِهِ
X
ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത്, അതിനെ
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَفِي شَكٍّ
X
സംശയത്തിലാണ്
مِّمَّا تَدْعُونَنَا إِلَيْهِ
X
എന്തിലേക്കാണോ നിങ്ങള്‍ ഞങ്ങളെ ക്ഷണിക്കുന്നത് അത് സംബന്ധിച്ച്‌
مُرِيبٍ
X
ആശങ്കാപൂര്‍ണ്ണമായ
﴿14:9﴾ إِلَّا أَن يَشَاءَ اللَّهُۚ
X
അല്ലാഹു ഉദ്ദേശിച്ചാല്‍ (എന്നു പറഞ്ഞു കൊണ്ട്) അല്ലാതെ
وَاذْكُر
X
നീ സ്മരിക്കുക
رَّبَّكَ
X
നിന്റെ നാഥനെ
إِذَا نَسِيتَ
X
നീ മറന്നു പോയാല്‍
وَقُلْ
X
നീ പറയുകയും ചെയ്യുക
عَسَىٰ أَن يَهْدِيَنِ
X
എന്നെ നയിച്ചേക്കാം
رَبِّي
X
എന്റെ നാഥന്‍
لِأَقْرَبَ
X
കൂടുതല്‍ അടുത്തതിലേക്ക്
مِنْ هَٰذَا
X
ഇതിനേക്കാള്‍
رَشَدًا
X
നേര്‍മാര്‍ഗത്തോട്
﴿18:24﴾ أَنِ اقْذِفِيهِ
X
നീ അവനെ ഇട്ടേക്കുക
فِي التَّابُوتِ
X
പെട്ടിയില്‍
فَاقْذِفِيهِ
X
എന്നിട്ടതിനെ ഇട്ടേക്കുക
فِي الْيَمِّ
X
സമുദ്രത്തില്‍
فَلْيُلْقِهِ
X
എന്നിട്ടതിനെ ഇട്ടുകൊള്ളട്ടെ
الْيَمُّ
X
സമുദ്രം
بِالسَّاحِلِ
X
കരയിലേക്ക്
يَأْخُذْهُ
X
അവനെ എടുത്തുകൊള്ളും
عَدُوٌّ
X
ഒരു ശത്രു
لِّي
X
എന്റെ
وَعَدُوٌّ
X
ഒരു ശത്രുവും
لَّهُۚ
X
അവന്റെ
وَأَلْقَيْتُ
X
ഞാന്‍ ഇട്ടുതരികയും ചെയ്തു
عَلَيْكَ
X
നിന്നില്‍
مَحَبَّةً
X
സ്നേഹം
مِّنِّي
X
എന്നില്‍ നിന്നുള്ള
وَلِتُصْنَعَ
X
നീ വളര്‍ത്തപ്പെടാന്‍ വേണ്ടിയും
عَلَىٰ عَيْنِي
X
എന്റെ ദൃഷ്ടിയില്‍
﴿20:39﴾ قُل
X
പറയുക
لَّا يَعْلَمُ
X
അറിയുകയില്ല
مَن
X
ആരും
فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ള
وَالْأَرْضِ
X
ഭൂമിയിലും
الْغَيْبَ
X
അദൃശ്യ കാര്യങ്ങള്‍
إِلَّا اللَّهُۚ
X
അല്ലാഹുവല്ലാതെ
وَمَا يَشْعُرُونَ
X
അവര്‍ക്കറിയില്ല
أَيَّانَ
X
എന്നാണ്
يُبْعَثُونَ
X
തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക
﴿27:65﴾ وَيَوْمَ
X
ദിവസം (ഓര്‍ക്കുക)
يُنفَخُ
X
ഊതപ്പെടുന്ന
فِي الصُّورِ
X
കാഹളത്തില്‍
فَفَزِعَ
X
അപ്പോള്‍ പേടിച്ചരണ്ട് പോകും
مَن فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരും
إِلَّا مَن شَاءَ اللَّهُۚ
X
അല്ലാഹു ഉദ്ദേശിച്ചവരൊഴികെ
وَكُلٌّ
X
എല്ലാവരും
أَتَوْهُ
X
അവന്റെ അടുത്ത് വന്നെത്തും
دَاخِرِينَ
X
എളിമയോടെ
﴿27:87﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّن نَّزَّلَ
X
ആരാണ് ഇറക്കിയത്
مِنَ السَّمَاءِ
X
മാനത്തു നിന്ന്
مَاءً
X
വെള്ളം
فَأَحْيَا
X
എന്നിട്ട് ജീവസ്സുറ്റതാക്കിയതും
بِهِ
X
അതുമൂലം
الْأَرْضَ
X
ഭൂമിയെ
مِن بَعْدِ مَوْتِهَا
X
അതിന്റെ നിര്‍ജീവതക്കു ശേഷം
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹുവാണെന്ന്
قُلِ
X
നീ പറയുക
الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِۚ
X
അല്ലാഹുവിന്നാണ്
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധിക പേരും
لَا يَعْقِلُونَ
X
അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ല
﴿29:63﴾ يَا بُنَيَّ
X
എന്റെ കുഞ്ഞുമോനേ
إِنَّهَا
X
തീര്‍ച്ചയായും അത് (ഒരു കാര്യം)
إِن تَكُ
X
അതായിരുന്നാല്‍
مِثْقَالَ حَبَّةٍ
X
ഒരു (ധാന്യ) മണിയുടെ തൂക്കം
مِّنْ خَرْدَلٍ
X
കടുകില്‍ നിന്നുള്ള
فَتَكُن
X
അങ്ങനെ അതാവുകയും ചെയ്തു
فِي صَخْرَةٍ
X
ഒരു പാറക്കല്ലി(ന്റെ ഉള്ളി)ല്‍
أَوْ فِي السَّمَاوَاتِ
X
അല്ലെങ്കില്‍ ആകാശങ്ങളില്‍
أَوْ فِي الْأَرْضِ
X
അല്ലെങ്കില്‍ ഭൂമിയില്‍
يَأْتِ بِهَا
X
അതിനെ കൊണ്ടുവരും
اللَّهُۚ
X
അല്ലാഹു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَطِيفٌ
X
നിഗൂഢജ്ഞാനിയാണ്, സൗമ്യനാണ്
خَبِيرٌ
X
സൂക്ഷ്മജ്ഞാനിയാണ്
﴿31:16﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ
X
ആര്
خَلَقَ
X
സൃഷ്ടിച്ചു (എന്ന്)
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹു(വാണെന്ന്)
قُلِ
X
പറയുക
الْحَمْدُ لِلَّهِۚ
X
അല്ലാഹുവിന്ന് സ്തുതി
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധികപേരും
لَا يَعْلَمُونَ
X
(അവര്‍) അറിയുന്നില്ല, മനസ്സിലാക്കുന്നില്ല
﴿31:25﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّنْ خَلَقَ
X
ആരാണ് സൃഷ്ടിച്ചതെന്ന്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
തീര്‍ച്ചയായും അവര്‍ പറയും
اللَّهُۚ
X
അല്ലാഹു എന്ന്
قُلْ
X
നീ ചോദിക്കുക
أَفَرَأَيْتُم
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
مَّا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവയെ കുറിച്ച്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
إِنْ أَرَادَنِيَ
X
എനിക്ക് ഉദ്ദേശിച്ചിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
بِضُرٍّ
X
വല്ല ദുരിതവും
هَلْ
X
അവയാണോ
هُنَّ كَاشِفَاتُ
X
നീക്കിക്കളയുന്നവര്‍
ضُرِّهِ
X
അവന്റെ ദുരിതം
أَوْ أَرَادَنِي
X
അല്ലെങ്കില്‍ അവന്‍ എനിക്ക് ഉദ്ദേശിച്ചാല്‍
بِرَحْمَةٍ
X
വല്ല അനുഗ്രഹവും
هَلْ
X
അവയാണോ
هُنَّ مُمْسِكَاتُ
X
പിടിച്ചുവെക്കുന്നവര്‍
رَحْمَتِهِۚ
X
അവന്റെ അനുഗ്രഹം
قُلْ
X
നീ പറയുക
حَسْبِيَ اللَّهُۖ
X
എനിക്ക് അല്ലാഹു മതി
عَلَيْهِ
X
അവനില്‍
يَتَوَكَّلُ
X
ഭരമേല്‍പിക്കുന്നു
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿39:38﴾ ذَٰلِكَ
X
അത്
بِأَنَّهُمْ كَانَت
X
തീര്‍ച്ചയായും അവരായതു കൊണ്ടാണ്
تَّأْتِيهِمْ
X
അവരുടെ അടുക്കല്‍ ചെന്നിരുന്നു
رُسُلُهُم
X
അവരിലേക്കുള്ള ദൂതന്‍മാര്‍
بِالْبَيِّنَاتِ
X
(വ്യക്തമായ) തെളിവുകളുമായി
فَكَفَرُوا
X
എന്നിട്ട് അവര്‍ അവിശ്വസിച്ചു കളഞ്ഞു
فَأَخَذَهُمُ اللَّهُۚ
X
അതിനാല്‍ അല്ലാഹു അവരെ പിടികൂടി
إِنَّهُ
X
നിശ്ചയമായും അവന്‍
قَوِيٌّ
X
ശക്തനാണ്
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനും
﴿40:22﴾ أَمْ لَهُمْ
X
അതല്ല, അവര്‍ക്കുണ്ടോ
شُرَكَاءُ
X
പങ്കാളികള്‍
شَرَعُوا
X
അവര്‍ നിയമമായി നിശ്ചയിച്ചുകൊടുത്തു
لَهُم
X
അവര്‍ക്ക്
مِّنَ الدِّينِ
X
മതത്തില്‍
مَا لَمْ يَأْذَن بِهِ
X
അനുവദിച്ചിട്ടില്ലാത്ത കാര്യം
اللَّهُۚ
X
അല്ലാഹു
وَلَوْلَا
X
ഇല്ലാതിരുന്നുവെങ്കില്‍
كَلِمَةُ الْفَصْلِ
X
തീരുമാന വചനം
لَقُضِيَ
X
വിധി നടത്തിക്കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു
بَيْنَهُمْۗ
X
അവര്‍ക്കിടയില്‍
وَإِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿42:21﴾ إِلَّا مَن رَّحِمَ
X
അനുഗ്രഹിച്ചവരൊഴികെ
اللَّهُۚ
X
അല്ലാഹു
إِنَّهُ هُوَ
X
തീര്‍ച്ചയായും അവന്‍
الْعَزِيزُ
X
പ്രതാപിയാണ്
الرَّحِيمُ
X
പരമദയാലുവും
﴿44:42﴾ هُمُ
X
അവര്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരാകുന്നു
وَصَدُّوكُمْ
X
അവര്‍ നിങ്ങളെ തടയുകയും ചെയ്തു
عَنِ الْمَسْجِدِ الْحَرَامِ
X
പവിത്രമായ ദേവാലയത്തില്‍നിന്ന്
وَالْهَدْيَ
X
ബലിമൃഗത്തെയും
مَعْكُوفًا
X
തടഞ്ഞുവെച്ച അവസ്ഥയില്‍
أَن يَبْلُغَ
X
അത് എത്തിച്ചേരുന്നതില്‍നിന്ന്
مَحِلَّهُۚ
X
അതിന്റെ സ്ഥലത്ത്
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
رِجَالٌ
X
പുരുഷന്മാര്‍
مُّؤْمِنُونَ
X
സത്യവിശ്വാസികളായ
وَنِسَاءٌ
X
സ്ത്രീകളും
مُّؤْمِنَاتٌ
X
സത്യവിശ്വാസിനികളായ
لَّمْ تَعْلَمُوهُمْ
X
അവരെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല (നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത)
أَن تَطَئُوهُمْ
X
അതായത് നിങ്ങള്‍ അവരെ ചവിട്ടിത്തേക്കല്‍ (ചവിട്ടിത്തേക്കുമെന്ന ആശങ്ക)
فَتُصِيبَكُم
X
അങ്ങനെ നിങ്ങളെ ബാധിക്കും (ബാധിക്കുമെന്ന ആശങ്കയും)
مِّنْهُم
X
അവര്‍ കാരണമായി
مَّعَرَّةٌ
X
കുറ്റം
بِغَيْرِ عِلْمٍۖ
X
അറിയാതെ
لِّيُدْخِلَ اللَّهُ
X
അല്ലാഹു ഉള്‍പ്പെടുത്താനാണിത്
فِي رَحْمَتِهِ
X
അവന്റെ കാരുണ്യത്തില്‍
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
لَوْ تَزَيَّلُوا
X
അവര്‍ വേര്‍തിരിഞ്ഞു കഴിഞ്ഞിരുന്നുവെങ്കില്‍
لَعَذَّبْنَا
X
നാം ശിക്ഷിക്കുമായിരുന്നു
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
مِنْهُمْ
X
അവരില്‍നിന്ന്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿48:25﴾ ذَٰلِكَ
X
അത്
بِأَنَّهُ
X
എന്നതുകൊണ്ടാണ്
كَانَت تَّأْتِيهِمْ
X
അവരുടെ അടുത്ത് വന്നുകൊണ്ടിരുന്നു
رُسُلُهُم
X
അവര്‍ക്കുള്ള ദൂതന്മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു
أَبَشَرٌ
X
മനുഷ്യരോ?
يَهْدُونَنَا
X
ഞങ്ങളെ വഴികാട്ടുന്നത്
فَكَفَرُوا
X
അങ്ങനെ അവര്‍ നിഷേധിച്ചു
وَتَوَلَّواۚ
X
അവര്‍ പിന്തിരിയുകയും ചെയ്തു
وَّاسْتَغْنَى اللَّهُۚ
X
അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു
وَاللَّهُ
X
അല്ലാഹു
غَنِيٌّ
X
ആശ്രയമാവശ്യമില്ലാത്തവനാണ്
حَمِيدٌ
X
സ്തുത്യര്‍ഹനും
﴿64:6﴾ لِيُنفِقْ
X
ചെലവ് ചെയ്യട്ടെ
ذُو سَعَةٍ
X
കഴിവുള്ളവന്‍
مِّن سَعَتِهِۖ
X
തന്റെ കഴിവിനനുസരിച്ച്
وَمَن
X
ആര്‍
قُدِرَ
X
ഇടുക്കമുള്ളതാക്കപ്പെട്ടു
عَلَيْهِ
X
അവന്ന്
رِزْقُهُ
X
തന്റെ ഉപജീവനം
فَلْيُنفِقْ
X
അവന്‍ ചെലവിനു നല്‍കട്ടെ
مِمَّا
X
യാതൊന്നില്‍നിന്ന്
آتَاهُ اللَّهُۚ
X
അല്ലാഹു അവന്ന് നല്‍കിയ
لَا يُكَلِّفُ اللَّهُ
X
അല്ലാഹു നിര്‍ബന്ധിക്കുന്നില്ല
نَفْسًا
X
ഒരാത്മാവിനെയും
إِلَّا
X
യാതൊന്നിനല്ലാതെ
مَا آتَاهَاۚ
X
അതിന്ന് അല്ലാഹു നല്‍കിയ
سَيَجْعَلُ اللَّهُ
X
അല്ലാഹു ഉണ്ടാക്കും
بَعْدَ عُسْرٍ
X
പ്രയാസത്തിനുശേഷം
يُسْرًا
X
എളുപ്പം
﴿65:7﴾ وَمَا يَذْكُرُونَ
X
അവര്‍ ഉദ്ബോധനം ഉള്‍ക്കൊള്ളുകയില്ല
إِلَّا أَن يَشَاءَ
X
ഇച്ഛിക്കുന്നുവെങ്കിലല്ലാതെ
اللَّهُۚ
X
അല്ലാഹു
هُوَ
X
അവനാകുന്നു
أَهْلُ
X
അര്‍ഹന്‍
التَّقْوَىٰ
X
ഭക്തിക്ക്
وَأَهْلُ
X
അര്‍ഹനും
الْمَغْفِرَةِ
X
പാപമോചനത്തിന്
﴿74:56﴾ وَمَا تَشَاءُونَ
X
നിങ്ങള്‍ക്ക് ഉദ്ദേശിക്കാനാവില്ല
إِلَّا أَن يَشَاءَ اللَّهُۚ
X
അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
كَانَ
X
അവനാണ്
عَلِيمًا
X
നന്നായറിയുന്നവന്‍
حَكِيمًا
X
യുക്തിജ്ഞനും
﴿76:30﴾ إِلَّا مَا شَاءَ اللَّهُۚ
X
അല്ലാഹു ഇഛിച്ചതൊഴികെ
إِنَّهُ
X
നിശ്ചയം അവന്‍
يَعْلَمُ
X
അവന്‍ അറിയുന്നു
الْجَهْرَ
X
പരസ്യമായത്
وَمَا يَخْفَىٰ
X
മറഞ്ഞിരിക്കുന്നതും
﴿87:7﴾