Repeated Words in Quran

< >
Total Found : 8
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَاجْعَلْنَا
X
ഞങ്ങളെ നീ ആക്കുകയും ചെയ്യണേ
مُسْلِمَيْنِ
X
കീഴ്പെടുന്നവര്‍
لَكَ
X
നിനക്ക്
وَمِن ذُرِّيَّتِنَا
X
ഞങ്ങളുടെ സന്തതികളില്‍നിന്നും
أُمَّةً
X
ഒരു സമുദായത്തെ
مُّسْلِمَةً
X
കീഴ്പെടുന്ന
لَّكَ
X
നിനക്ക്
وَأَرِنَا
X
നീ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യണേ
مَنَاسِكَنَا
X
ഞങ്ങളുടെ ആരാധനാക്രമങ്ങളെ
وَتُبْ عَلَيْنَاۖ
X
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും ചെയ്യണേ
إِنَّكَ أَنتَ
X
നിശ്ചയം, നീ തന്നെയാകുന്നു
التَّوَّابُ
X
പശ്ചാത്താപം അത്യധികം സ്വീകരിക്കുന്നവന്‍
الرَّحِيمُ
X
കരുണാമയനും
﴿2:128﴾ فَلَعَلَّكَ
X
നീ ആയേക്കാം
تَارِكٌ
X
വിട്ടുകളയുന്നവന്‍
بَعْضَ
X
ചിലത്
مَا يُوحَىٰ
X
ബോധനം നല്കപ്പെടുന്നതില്‍
إِلَيْكَ
X
നിനക്ക്
وَضَائِقٌ
X
ക്ലേശിക്കുന്നവനും
بِهِ
X
അതുകാരണം
صَدْرُكَ
X
നിന്റെമനസ്സ്
أَن يَقُولُوا
X
അവര്‍ പറയുന്നത് (കാരണം)
لَوْلَا أُنزِلَ
X
ഇറക്കപ്പെടാത്തതെന്ത്?
عَلَيْهِ
X
അദ്ദേഹത്തിന്
كَنزٌ
X
ഒരു നിധി
أَوْ جَاءَ
X
അല്ലെങ്കില്‍ വരുന്നില്ല
مَعَهُ
X
ഇയാളോടൊപ്പം
مَلَكٌۚ
X
ഒരു മലക്ക്
إِنَّمَا أَنتَ
X
നിശ്ചയം, താങ്കള്‍
نَذِيرٌۚ
X
മുന്നറിയിപ്പുകാരനാകുന്നു
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
സര്‍വസംഗതികള്‍ക്കും
وَكِيلٌ
X
ഉത്തരവാദപ്പെട്ടവനാണ്
﴿11:12﴾ وَمِنَ اللَّيْلِ
X
രാത്രിയില്‍നിന്നും
فَتَهَجَّدْ
X
നീ ഉറക്കുണര്‍ന്നു (നമസ്കരിക്കുക)
بِهِ
X
അതുമായി (ഖുര്‍ആന്‍ പാരായണം)
نَافِلَةً
X
കൂടുതലെന്ന നിലയില്‍
لَّكَ
X
നിനക്ക്
عَسَىٰ
X
ആയേക്കാം
أَن يَبْعَثَكَ
X
നിന്നെ നിയോഗിക്കുക എന്നത്
رَبُّكَ
X
നിന്റെ നാഥന്‍
مَقَامًا
X
സ്ഥാനത്ത്
مَّحْمُودًا
X
സ്തുത്യര്‍ഹമായ
﴿17:79﴾ فَلَعَلَّكَ
X
അതിനാല്‍ താങ്കളായേക്കാം
بَاخِعٌ
X
അപകടപ്പെടുത്തുന്നവന്‍
نَّفْسَكَ
X
താങ്കളുടെ ശരീരത്തെ
عَلَىٰ آثَارِهِمْ
X
അവരുടെ പിറകെ (നടന്ന്)
إِن لَّمْ يُؤْمِنُوا
X
അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍
بِهَٰذَا الْحَدِيثِ
X
ഈ സന്ദേശത്തില്‍
أَسَفًا
X
ദുഃഖത്താല്‍
﴿18:6﴾ قَالَ
X
അദ്ദേഹം പറഞ്ഞു
أَلَمْ أَقُل
X
ഞാന്‍ പറഞ്ഞിട്ടില്ലേ
لَّكَ
X
താങ്കളോട്
إِنَّكَ
X
നിശ്ചയമായും താങ്കള്‍
لَن تَسْتَطِيعَ
X
താങ്കള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല (എന്ന്)
مَعِيَ
X
എന്റെ കൂടെ
صَبْرًا
X
ക്ഷമിക്കാന്‍
﴿18:75﴾ فَقُلْنَا
X
നാം പറഞ്ഞു
يَا آدَمُ
X
ഓ ആദം
إِنَّ هَٰذَا
X
നിശ്ചയമായും ഇവന്‍
عَدُوٌّ
X
ശത്രുവാണ്
لَّكَ
X
നിന്റെ
وَلِزَوْجِكَ
X
നിന്റെ ഇണയുടെയും
فَلَا يُخْرِجَنَّكُمَا
X
അതിനാല്‍ അവന്‍ നിങ്ങളിരുവരെയും പുറത്താക്കാതിരിക്കട്ടെ
مِنَ الْجَنَّةِ
X
സ്വര്‍ഗ്ഗത്തില്‍ നിന്ന്
فَتَشْقَىٰ
X
അപ്പോള്‍ നീ നിര്‍ഭാഗ്യവാനായിത്തീരും
﴿20:117﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
X
ഇവര്‍ പറയുന്നതിനെപ്പറ്റി
وَسَبِّحْ
X
നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക
بِحَمْدِ
X
സ്തുതിച്ചുകൊണ്ട്
رَبِّكَ
X
നിന്റെ നാഥനെ
قَبْلَ
X
മുമ്പായി
طُلُوعِ
X
ഉദയത്തിന്റെ
الشَّمْسِ
X
സൂര്യന്റെ
وَقَبْلَ
X
മുമ്പായും
غُرُوبِهَاۖ
X
അതിന്റെ അസ്തമയത്തിനും
وَمِنْ آنَاءِ
X
ചിലയാമങ്ങളിലും
اللَّيْلِ
X
രാത്രിയിലെ
فَسَبِّحْ
X
എന്നിട്ട് നീ പ്രകീര്‍ത്തിക്കുക
وَأَطْرَافَ
X
അറ്റങ്ങളിലും
النَّهَارِ
X
പകലിന്റെ
لَعَلَّكَ
X
നീ ആയേക്കാം
تَرْضَىٰ
X
നീ തൃപ്തിപ്പെടുന്നു
﴿20:130﴾ تَبَارَكَ
X
അവന്‍ അനുഗ്രഹമുള്ളവനാണ്
الَّذِي
X
യാതൊരുത്തന്‍
إِن شَاءَ
X
അവനുദ്ദേശിച്ചാല്‍
جَعَلَ لَكَ
X
താങ്കള്‍ക്ക് അവന്‍ ഉണ്ടാക്കിവെക്കും
خَيْرًا
X
ഉത്തമമായതിനെ
مِّن ذَٰلِكَ
X
അതിനേക്കാള്‍
جَنَّاتٍ
X
ആരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തുകൂടി
الْأَنْهَارُ
X
നദികള്‍
وَيَجْعَل
X
അവന്‍ ഉണ്ടാക്കിയേക്കാം
لَّكَ
X
താങ്കള്‍ക്ക്
قُصُورًا
X
കൊട്ടാരങ്ങള്‍
﴿25:10﴾ لَعَلَّكَ
X
നീ ആയേക്കാം
بَاخِعٌ
X
നശിപ്പിക്കുന്നവന്‍
نَّفْسَكَ
X
നിന്റെ ജീവനെ
أَلَّا يَكُونُوا
X
അവര്‍ ആവാത്തതിന്റെ പേരില്‍
مُؤْمِنِينَ
X
സത്യവിശ്വാസികള്‍
﴿26:3﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
إِنَّا أَحْلَلْنَا
X
നാം അനുവധിച്ചുതന്നിരിക്കുന്നു
لَكَ
X
നിനക്ക്
أَزْوَاجَكَ
X
നിന്റെ പത്നിമാരെ
اللَّاتِي آتَيْتَ أُجُورَهُنَّ
X
നീ വിവാഹമൂല്യം നല്‍കിയ
وَمَا مَلَكَتْ يَمِينُكَ
X
നിന്റെ വലം കൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും
مِمَّا أَفَاءَ اللَّهُ
X
അല്ലാഹു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍
عَلَيْكَ
X
നിനക്ക്
وَبَنَاتِ عَمِّكَ
X
നിന്റെ പിതൃവ്യപുത്രിമാരെയും
وَبَنَاتِ عَمَّاتِكَ
X
പിതൃസഹോദരി പുത്രിമാരെയും
وَبَنَاتِ خَالِكَ
X
മാതൃസഹോദര പുത്രിമാരെയും
وَبَنَاتِ خَالَاتِكَ
X
മാതൃസഹോദരി പുത്രിമാരെയും
اللَّاتِي هَاجَرْنَ مَعَكَ
X
നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ
وَامْرَأَةً مُّؤْمِنَةً
X
സത്യവിശ്വാസിനിയായ സ്ത്രീയെയും
إِن وَهَبَتْ
X
അവള്‍ ദാനം ചെയ്താല്‍
نَفْسَهَا
X
സ്വന്തത്തെ
لِلنَّبِيِّ
X
പ്രവാചകന്
إِنْ أَرَادَ النَّبِيُّ
X
പ്രവാചകന്‍ ഉദ്ദേശിക്കുകയും ചെയ്താല്‍
أَن يَسْتَنكِحَهَا
X
അവളെ വിവാഹം കഴിക്കാന്‍
خَالِصَةً لَّكَ
X
നിനക്ക് മാത്രം ബാധകമായ (നിയമമാണിത്)
مِن دُونِ الْمُؤْمِنِينَۗ
X
സത്യവിശ്വാസികള്‍ക്കില്ല
قَدْ عَلِمْنَا
X
നമുക്ക് നന്നായറിയാം
مَا فَرَضْنَا
X
നാം നിയമമാക്കിയ കാര്യം
عَلَيْهِمْ
X
അവര്‍ക്ക്
فِي أَزْوَاجِهِمْ
X
അവരുടെ ഭാര്യമാരുടെ കാര്യത്തില്‍
وَمَا مَلَكَتْ أَيْمَانُهُمْ
X
അവരുടെ വലംകൈ ഉടമപ്പെടുത്തിയവരുടെയും
لِكَيْلَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണിത്
عَلَيْكَ
X
നിനക്ക്
حَرَجٌۗ
X
ഒരു പ്രയാസവും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:50﴾ يَا دَاوُودُ
X
അല്ലയോ ദാവൂദ്
إِنَّا
X
നിശ്ചയമായും നാം
جَعَلْنَاكَ
X
നാം നിന്നെ ആക്കിയിരിക്കുന്നു
خَلِيفَةً
X
ഒരു പ്രതിനിധി
فِي الْأَرْضِ
X
ഭൂമിയില്‍
فَاحْكُم
X
അതിനാല്‍ താങ്കള്‍ വിധിക്കുക
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
بِالْحَقِّ
X
ന്യായപൂര്‍വ്വം
وَلَا تَتَّبِعِ
X
നീ പിന്‍പറ്റരുത്
الْهَوَىٰ
X
തന്നിഷ്ടത്തെ
فَيُضِلَّكَ
X
അത് നിന്നെ വ്യതിചലിപ്പിച്ചുകളയും
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
إِنَّ الَّذِينَ يَضِلُّونَ
X
നിശ്ചയം, വ്യതിചലിക്കുന്നവര്‍
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌ
X
കഠിനമായ
بِمَا نَسُوا
X
അവര്‍ മറന്നു കളഞ്ഞതിനാല്‍
يَوْمَ الْحِسَابِ
X
വിചാരണ നാളിനെ
﴿38:26﴾ وَإِنَّهُ
X
തീര്‍ച്ചയായും ഇത്
لَذِكْرٌ
X
ഒരുല്‍ബോധനമാണ്
لَّكَ
X
നിനക്ക്
وَلِقَوْمِكَۖ
X
നിന്റെ ജനത്തിന്നും
وَسَوْفَ تُسْأَلُونَ
X
പിന്നീട് നിങ്ങള്‍ ചോദ്യംചെയ്യപ്പെടുകയും ചെയ്യും
﴿43:44﴾ فَسَلَامٌ
X
സമാധാനം
لَّكَ
X
നിനക്ക്
مِنْ أَصْحَابِ الْيَمِينِ
X
വലതുപക്ഷക്കാരില്‍പെട്ട
﴿56:91﴾ فَقُلْ
X
എന്നിട്ട് നീ പറയുക
هَل لَّكَ
X
നിനക്ക് ഒരുക്കമുണ്ടോ?
إِلَىٰ أَن تَزَكَّىٰ
X
നീ വിശുദ്ധി വരിക്കാന്‍
﴿79:18﴾ وَلَلْآخِرَةُ
X
തീര്‍ച്ചയായും അന്ത്യമാണ്
خَيْرٌ
X
ഉത്തമം
لَّكَ
X
നിനക്ക്
مِنَ الْأُولَىٰ
X
ആദ്യത്തേക്കാള്‍
﴿93:4﴾