Repeated Words in Quran

< >
Total Found : 24
فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
രോഗം
فَزَادَهُمُ
X
അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
اللَّهُ
X
അല്ലാഹു
مَرَضًاۖ
X
രോഗത്തെ
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവിക്കുന്ന, നോവേറിയ
بِمَا كَانُوا
X
അവര്‍ ആയിക്കൊണ്ടിരുന്നതിനാല്‍
يَكْذِبُونَ
X
അവര്‍ കള്ളം പറയുന്നു
﴿2:10﴾ هُوَ
X
അവന്‍
الَّذِي خَلَقَ
X
സൃഷ്ടിച്ചവനാണ്
لَكُم
X
നിങ്ങള്‍ക്കായി
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവനും
ثُمَّ
X
പിന്നീട്
اسْتَوَىٰ
X
അവന്‍ തിരിഞ്ഞു
إِلَى السَّمَاءِ
X
ഉപരിലോകത്തേക്ക്
فَسَوَّاهُنَّ
X
എന്നിട്ടവയെ അവന്‍ സംവിധാനിച്ചു
سَبْعَ
X
ഏഴ്
سَمَاوَاتٍۚ
X
ആകാശങ്ങളായി
وَهُوَ
X
അവന്‍
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാകുന്നു
﴿2:29﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
رَبُّكَ
X
നിന്റെ നാഥന്‍
لِلْمَلَائِكَةِ
X
മലക്കുകളോട്
إِنِّي
X
നിശ്ചയം ഞാന്‍
جَاعِلٌ
X
നിശ്ചയിക്കുകയാണ്
فِي الْأَرْضِ
X
ഭൂമിയില്‍
خَلِيفَةًۖ
X
ഒരു പ്രതിനിധിയെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَجْعَلُ
X
നീ ആക്കുകയോ
فِيهَا
X
അതില്‍
مَن يُفْسِدُ
X
കുഴപ്പമുണ്ടാക്കുന്നവരെ
فِيهَا
X
അതില്‍
وَيَسْفِكُ
X
ചിന്തുകയും ചെയ്യുന്ന
الدِّمَاءَ
X
ചോര
وَنَحْنُ
X
ഞങ്ങളാകട്ടെ
نُسَبِّحُ
X
ഞങ്ങള്‍ പ്രകീര്‍ത്തിക്കുന്നു
بِحَمْدِكَ
X
നിന്നെ സ്തുതിക്കുന്നതോടൊപ്പം
وَنُقَدِّسُ
X
ഞങ്ങള്‍ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു
لَكَۖ
X
നിനക്കുള്ള
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
أَعْلَمُ
X
ഞാനറിയുന്നു
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿2:30﴾ قَالُوا
X
അവര്‍ പറഞ്ഞു
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
لَا عِلْمَ
X
ഒരറിവുമില്ല
لَنَا
X
ഞങ്ങള്‍ക്ക്
إِلَّا مَا عَلَّمْتَنَاۖ
X
നീ ഞങ്ങളെ പഠിപ്പിച്ചത് ഒഴികെ
إِنَّكَ
X
നിശ്ചയം നീ
أَنتَ
X
നീ തന്നെയാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവന്‍
الْحَكِيمُ
X
യുക്തിജ്ഞന്‍
﴿2:32﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
لِلْمَلَائِكَةِ
X
മലക്കുകളോട്
اسْجُدُوا
X
നിങ്ങള്‍ സാഷ്ടാംഗം നമിക്കുക
لِآدَمَ
X
ആദമിന്ന്
فَسَجَدُوا
X
അപ്പോള്‍ അവര്‍ സാഷ്ടാംഗം നമിച്ചു
إِلَّا إِبْلِيسَ
X
ഇബ്‌ലീസ്‌ ഒഴികെ
أَبَىٰ
X
അവന്‍ വിസമ്മതിച്ചു
وَاسْتَكْبَرَ
X
അഹങ്കരിക്കുകയും ചെയ്തു
وَكَانَ
X
അവന്‍ ആയിത്തീരുകയും ചെയ്തു
مِنَ الْكَافِرِينَ
X
സത്യനിഷേധികളില്‍
﴿2:34﴾ وَآمِنُوا
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക
بِمَا أَنزَلْتُ
X
ഞാന്‍ അവതരിപ്പിച്ചതില്‍
مُصَدِّقًا
X
സത്യപ്പെടുത്തിക്കൊണ്ട്, അംഗീകരിച്ചുകൊണ്ട്
لِّمَا مَعَكُمْ
X
നിങ്ങളുടെ വശമുള്ളതിനെ
وَلَا تَكُونُوا
X
നിങ്ങള്‍ ആകുകയും അരുത്
أَوَّلَ كَافِرٍ
X
ആദ്യനിഷേധി
بِهِۖ
X
അതിന്റെ
وَلَا تَشْتَرُوا
X
നിങ്ങള്‍ വില്‍ക്കുകയും അരുത്
بِآيَاتِي
X
എന്റെ വചനങ്ങളെ
ثَمَنًا
X
വിലക്ക്
قَلِيلًا
X
തുച്ഛമായ
وَإِيَّايَ
X
എന്നെ മാത്രം
فَاتَّقُونِ
X
എന്നെ നിങ്ങള്‍ സൂക്ഷിച്ചു ജീവിക്കുക
﴿2:41﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനത്തോട്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَأْمُرُكُمْ
X
അവന്‍ നിങ്ങളോട് കല്‍പിക്കുന്നു
أَن تَذْبَحُوا
X
നിങ്ങള്‍ അറുക്കണമെന്ന്
بَقَرَةًۖ
X
ഒരു പശുവിനെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَتَّخِذُنَا
X
നീ ഞങ്ങളെ ആക്കുകയാണോ
هُزُوًاۖ
X
പരിഹാസപാത്രം
قَالَ
X
അദ്ദേഹം പറഞ്ഞു
أَعُوذُ
X
ഞാന്‍ അഭയം തേടുന്നു
بِاللَّهِ
X
അല്ലാഹുവില്‍
أَنْ أَكُونَ
X
ഞാന്‍ ആയിത്തീരുന്നതിനെക്കുറിച്ച്
مِنَ الْجَاهِلِينَ
X
അവിവേകികളില്‍
﴿2:67﴾ وَإِذَا لَقُوا
X
അവര്‍ കണ്ടുമുട്ടുമ്പോള്‍
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَا
X
തനിച്ചാകുമ്പോള്‍
بَعْضُهُمْ
X
അവരിലെ ചിലര്‍
إِلَىٰ بَعْضٍ
X
ചിലരുമായി
قَالُوا
X
അവര്‍ പറയും
أَتُحَدِّثُونَهُم
X
നിങ്ങള്‍ ഇവരോട് പറയുകയോ
بِمَا فَتَحَ اللَّهُ
X
അല്ലാഹു വെളിപ്പെടുത്തിത്തന്നതിനെപറ്റി
عَلَيْكُمْ
X
നിങ്ങള്‍ക്ക്
لِيُحَاجُّوكُم
X
അവര്‍ നിങ്ങളോട് ന്യായവാദം നടത്താന്‍
بِهِ
X
അത് വഴി
عِندَ رَبِّكُمْۚ
X
നിങ്ങളുടെ നാഥന്റെ അരികെ
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿2:76﴾ فَوَيْلٌ
X
അതിനാല്‍ നാശം
لِّلَّذِينَ يَكْتُبُونَ
X
എഴുതുന്നവര്‍ക്ക്
الْكِتَابَ
X
ഗ്രന്ഥം
بِأَيْدِيهِمْ
X
തങ്ങളുടെ കൈകള്‍കൊണ്ട്
ثُمَّ
X
പിന്നെ
يَقُولُونَ
X
അവര്‍ പറയുന്നു
هَٰذَا
X
ഇത്
مِنْ عِندِ اللَّهِ
X
അല്ലാഹുവിന്റെ പക്കല്‍നിന്നാണ്
لِيَشْتَرُوا
X
അവര്‍ വാങ്ങാന്‍വേണ്ടി
بِهِ
X
അതുകൊണ്ട്
ثَمَنًا
X
വില
قَلِيلًاۖ
X
തുച്ഛമായ
فَوَيْلٌ لَّهُم
X
ആകയാല്‍ അവര്‍ക്ക് നാശം
مِّمَّا كَتَبَتْ
X
എഴുതിയതിനാല്‍
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَوَيْلٌ
X
നാശവും
لَّهُم
X
അവര്‍ക്കുണ്ട്
مِّمَّا يَكْسِبُونَ
X
അവര്‍ സമ്പാദിച്ചത് കാരണം
﴿2:79﴾ وَإِذْ أَخَذْنَا
X
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
X
ഉറപ്പ്
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളില്‍നിന്ന്
لَا تَعْبُدُونَ
X
നിങ്ങള്‍ വഴിപ്പെടരുത് (എന്ന്)
إِلَّا اللَّهَ
X
അല്ലാഹുവിനല്ലാതെ
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًا
X
നല്ല നിലയില്‍ വര്‍ത്തിക്കണം
وَذِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കളോടും
وَالْيَتَامَىٰ
X
അനാഥകളോടും
وَالْمَسَاكِينِ
X
അഗതികളോടും
وَقُولُوا
X
നിങ്ങള്‍ പറയുകയും വേണം
لِلنَّاسِ
X
ജനങ്ങളോട്
حُسْنًا
X
നല്ലത്
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരത്തെ
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
ثُمَّ
X
പിന്നീട്
تَوَلَّيْتُمْ
X
നിങ്ങള്‍ പുറം തിരിഞ്ഞു
إِلَّا
X
ഒഴിച്ച്
قَلِيلًا
X
അല്‍പം ചിലര്‍
مِّنكُمْ
X
നിങ്ങളിലെ
وَأَنتُم
X
നിങ്ങള്‍
مُّعْرِضُونَ
X
അവഗണിച്ച് പിന്തിരിഞ്ഞു നടക്കുന്നവരാകുന്നു
﴿2:83﴾ وَقَالُوا
X
അവര്‍ പറഞ്ഞു
قُلُوبُنَا
X
ഞങ്ങളുടെ മനസ്സുകള്‍ (ഹൃദയങ്ങള്‍)
غُلْفٌۚ
X
ആവരണം ചെയ്യപ്പെട്ടതാകുന്നു
بَل
X
അല്ല
لَّعَنَهُمُ
X
അവരെ ശപിച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَقَلِيلًا مَّا
X
അതിനാല്‍ വളരെ കുറച്ചുമാത്രം
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿2:88﴾ وَلَن يَتَمَنَّوْهُ
X
അവര്‍ അത് ആഗ്രഹിക്കുകയില്ല
أَبَدًا
X
ഒരിക്കലും
بِمَا قَدَّمَتْ
X
മുന്‍കൂട്ടി പ്രവര്‍ത്തിച്ചത് കാരണം
أَيْدِيهِمْۗ
X
അവരുടെ കൈകള്‍
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവന്‍ (ആകുന്നു)
بِالظَّالِمِينَ
X
അക്രമികളെക്കുറിച്ച്
﴿2:95﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَقُولُوا
X
നിങ്ങള്‍ പറയരുത്
رَاعِنَا
X
‘റാഇനാ’ എന്ന്
وَقُولُوا
X
(മറിച്ച്) നിങ്ങള്‍ പറയുക
انظُرْنَا
X
‘ഉന്‍ളുര്‍നാ’ എന്ന്
وَاسْمَعُواۗ
X
നിങ്ങള്‍ ശ്രദ്ധാപുര്‍വം കേള്‍ക്കുകയും ചെയ്യുക
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿2:104﴾ أَلَمْ تَعْلَمْ
X
നീ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَهُ
X
അവന്നാണ്
مُلْكُ
X
സമ്പൂര്‍ണാധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَمَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയുമില്ല
﴿2:107﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
الْمَشْرِقُ
X
കിഴക്ക്
وَالْمَغْرِبُۚ
X
പടിഞ്ഞാറും
فَأَيْنَمَا
X
അതിനാല്‍ എങ്ങോട്ട്
تُوَلُّوا
X
നിങ്ങള്‍ തിരിഞ്ഞാലും
فَثَمَّ
X
അവിടെയുണ്ട്
وَجْهُ اللَّهِۚ
X
അല്ലാഹുവിന്റെ മുഖം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു (ആകുന്നു)
وَاسِعٌ
X
(ഔദാര്യത്തില്‍) വിശാലത പുലര്‍ത്തുന്നവന്‍
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:115﴾ وَلَن تَرْضَىٰ
X
ഒരിക്കലും തൃപ്തിപ്പെടുകയില്ല
عَنكَ
X
നിന്നെ സംബന്ധിച്ച്
الْيَهُودُ
X
ജൂതര്‍
وَلَا النَّصَارَىٰ
X
ക്രൈസ്തവരും ഇല്ല
حَتَّىٰ تَتَّبِعَ
X
നീ പിന്‍പറ്റുന്നതുവരെ
مِلَّتَهُمْۗ
X
അവരുടെ മാര്‍ഗത്തെ
قُلْ
X
നീ പറയുക
إِنَّ هُدَى اللَّهِ
X
നിസ്സംശയം ദൈവിക മാര്‍ഗദര്‍ശനം
هُوَ الْهُدَىٰۗ
X
അതത്രെ നേരായ മാര്‍ഗദര്‍ശനം
وَلَئِنِ اتَّبَعْتَ
X
നീ പിന്‍പറ്റിയാല്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
بَعْدَ الَّذِي جَاءَكَ
X
നിനക്ക് വന്നുകിട്ടിയശേഷം
مِنَ الْعِلْمِۙ
X
യഥാര്‍ത്ഥ ജ്ഞാനത്തില്‍നിന്ന്
مَا لَكَ
X
നിനക്കില്ല, നിനക്കുണ്ടാവുകയില്ല
مِنَ اللَّهِ
X
അല്ലാഹുവി(ന്റെ നടപടിയി)ല്‍ നിന്ന്
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿2:120﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا
X
ഇതിനെ
بَلَدًا
X
നാട്
آمِنًا
X
നിര്‍ഭയമായ
وَارْزُقْ
X
നീ ആഹാരം നല്‍കുകയും ചെയ്യേണമേ
أَهْلَهُ
X
ഇവിടത്തുകാര്‍ക്ക്
مِنَ الثَّمَرَاتِ
X
കായ്കനികളില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവര്‍ക്ക്
مِنْهُم
X
അവരിലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
قَالَ
X
അവന്‍ പറഞ്ഞു
وَمَن كَفَرَ
X
അവിശ്വസിച്ചവനും
فَأُمَتِّعُهُ
X
ഞാന്‍ അവനെ സുഖിപ്പിക്കും
قَلِيلًا
X
കുറച്ച്
ثُمَّ
X
പിന്നീട്
أَضْطَرُّهُ
X
ഞാനവനെ നിര്‍ബന്ധിക്കും
إِلَىٰ عَذَابِ
X
ശിക്ഷക്ക്
النَّارِۖ
X
നരകത്തിന്റെ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ താവളം
﴿2:126﴾ وَإِذْ يَرْفَعُ
X
കെട്ടിപൊക്കുന്ന സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
الْقَوَاعِدَ
X
അടിത്തറകളെ
مِنَ الْبَيْتِ
X
ആ മന്ദിരത്തിന്റെ
وَإِسْمَاعِيلُ
X
ഇസ്മാഈലും
رَبَّنَا
X
ഞങ്ങളുടെ നാഥാ
تَقَبَّلْ
X
നീ സ്വീകരിക്കണേ
مِنَّاۖ
X
ഞങ്ങളില്‍നിന്ന്
إِنَّكَ أَنتَ
X
നിശ്ചയം നീ തന്നെയാണ്
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿2:127﴾ فَإِنْ آمَنُوا
X
ഇനി അവര്‍ വിശ്വസിക്കുകയാണെങ്കില്‍
بِمِثْلِ مَا
X
യാതൊന്നുപോലെയുള്ളതില്‍
آمَنتُم
X
നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
X
അതില്‍
فَقَدِ اهْتَدَواۖ
X
അവര്‍ നേര്‍വഴി പ്രാപിച്ചു, തീര്‍ച്ച
وَّإِن تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
فَإِنَّمَا هُمْ
X
നിശ്ചയമായും അവര്‍
فِي شِقَاقٍۖ
X
എതിര്‍പ്പില്‍ മാത്രമാണ്
فَسَيَكْفِيكَهُمُ
X
എന്നാല്‍ അവരില്‍നിന്ന് നിന്നെ സംരക്ഷിക്കും
اللَّهُۚ
X
അല്ലാഹു
وَهُوَ
X
അവന്‍
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿2:137﴾ وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَاكُمْ
X
നാം നിങ്ങളെ ആക്കി
أُمَّةً
X
ഒരു സമുദായം
وَسَطًا
X
സന്തുലിതമായ
لِّتَكُونُوا
X
നിങ്ങളാവാന്‍
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِ
X
ജനങ്ങളുടെ മേല്‍
وَيَكُونَ
X
ആയിരിക്കാനും
الرَّسُولُ
X
ദൂതന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
شَهِيدًاۗ
X
സാക്ഷി
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الْقِبْلَةَ
X
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
X
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
X
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
X
ആര്
يَتَّبِعُ
X
പിന്തുടരുന്നു
الرَّسُولَ
X
ദൂതനെ
مِمَّن يَنقَلِبُ
X
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
X
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
X
അതാണെങ്കിലും
لَكَبِيرَةً
X
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
X
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
X
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
X
അല്ലാഹു
وَمَا كَانَ اللَّهُ
X
അല്ലാഹു അല്ല
لِيُضِيعَ
X
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
X
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
കൃപാലുവാണ്
رَّحِيمٌ
X
കാരുണ്യവാനും
﴿2:143﴾ فَاذْكُرُونِي
X
അതിനാല്‍ നിങ്ങളെന്നെ ഓര്‍ക്കുക
أَذْكُرْكُمْ
X
ഞാന്‍ നിങ്ങളെയും ഓര്‍ക്കും
وَاشْكُرُوا لِي
X
എന്നോട് നന്ദികാണിക്കുകയും ചെയ്യുക
وَلَا تَكْفُرُونِ
X
എന്നോട് നന്ദികേട് കാണിക്കരുത്
﴿2:152﴾ إِنَّ الصَّفَا
X
തീര്‍ച്ചയായും സ്വഫാ
وَالْمَرْوَةَ
X
മര്‍വയും
مِن شَعَائِرِ اللَّهِۖ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്
فَمَنْ حَجَّ
X
വല്ലവനും ഹജ്ജ് നിര്‍വഹിച്ചാല്‍
الْبَيْتَ
X
ദൈവഭവനത്തിങ്കല്‍
أَوِ اعْتَمَرَ
X
അല്ലെങ്കില്‍ ഉംറ നിര്‍വഹിച്ചു
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
أَن يَطَّوَّفَ بِهِمَاۚ
X
അവക്കിടയില്‍ പ്രദക്ഷിണം നടത്തുന്നത്
وَمَن تَطَوَّعَ
X
ആരെങ്കിലും സ്വമേധയാ നിര്‍വഹിക്കുന്നുവെങ്കില്‍
خَيْرًا
X
നന്മ
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَاكِرٌ
X
നന്ദിയുള്ളവനാണ്
عَلِيمٌ
X
സര്‍വജ്ഞനുമാണ്
﴿2:158﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നു
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയത്
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍ നിന്ന്
وَيَشْتَرُونَ
X
അവര്‍ വാങ്ങുന്നു
بِهِ
X
അതിന് പകരമായി
ثَمَنًا قَلِيلًاۙ
X
തുഛമായ വില
أُولَٰئِكَ
X
അക്കൂട്ടര്‍
مَا يَأْكُلُونَ
X
അവര്‍ ഭക്ഷിക്കുന്നില്ല
فِي بُطُونِهِمْ
X
അവരുടെ വയറുകളില്‍
إِلَّا النَّارَ
X
തീയല്ലാതെ
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
يَوْمَ الْقِيَامَةِ
X
അന്ത്യനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ ശുദ്ധീകരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:174﴾ لَّيْسَ الْبِرَّ
X
നന്മയല്ല
أَن تُوَلُّوا
X
നിങ്ങള്‍ തിരിക്കുകയെന്നത്
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
قِبَلَ الْمَشْرِقِ
X
കിഴക്കിന് നേരെ
وَالْمَغْرِبِ
X
പടിഞ്ഞാറിനും
وَلَٰكِنَّ الْبِرَّ
X
എന്നാല്‍ നന്മ
مَنْ آمَنَ
X
ഒരുത്തന്‍ വിശ്വസിക്കലാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യനാളിലും
وَالْمَلَائِكَةِ
X
മലക്കുകളിലും
وَالْكِتَابِ
X
വേദഗ്രന്ഥത്തിലും
وَالنَّبِيِّينَ
X
പ്രവാചകന്മാരിലും
وَآتَى الْمَالَ
X
ധനം നല്‍കലുമാണ്
عَلَىٰ حُبِّهِ
X
അതിനോട് പ്രിയമുണ്ടായിരിക്കെ
ذَوِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്ക്
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَابْنَ السَّبِيلِ
X
വഴിയാത്രക്കാര്‍ക്കും
وَالسَّائِلِينَ
X
ചോദിച്ചു വരുന്നവര്‍ക്കും
وَفِي الرِّقَابِ
X
അടിമവിമോചനത്തിനും
وَأَقَامَ الصَّلَاةَ
X
നമസ്കാരം നിലനിര്‍ത്തലുമാണ്
وَآتَى الزَّكَاةَ
X
സകാത്ത് നല്‍കലും
وَالْمُوفُونَ
X
പാലിക്കലുമാണ്
بِعَهْدِهِمْ
X
തങ്ങളുടെ കരാര്‍
إِذَا عَاهَدُواۖ
X
അവര്‍ കരാറിലേര്‍പ്പെട്ടാല്‍
وَالصَّابِرِينَ
X
ക്ഷമ കൈകൊള്ളലുമാണ്
فِي الْبَأْسَاءِ
X
ബുദ്ധിമുട്ടിലും
وَالضَّرَّاءِ
X
ആപത് ഘട്ടങ്ങളിലും
وَحِينَ الْبَأْسِۗ
X
യുദ്ധവേളയിലും
أُولَٰئِكَ
X
അവരാണ്
الَّذِينَ صَدَقُواۖ
X
സത്യം പാലിച്ചവര്‍
وَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നവര്‍
﴿2:177﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു
الْقِصَاصُ
X
പ്രതിക്രിയ
فِي الْقَتْلَىۖ
X
കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍
الْحُرُّ بِالْحُرِّ
X
സ്വതന്ത്രനെങ്കില്‍ സ്വതന്ത്രന്‍
وَالْعَبْدُ بِالْعَبْدِ
X
അടിമക്ക് അടിമ
وَالْأُنثَىٰ بِالْأُنثَىٰۚ
X
സ്ത്രീയെങ്കില്‍ സ്ത്രീ
فَمَنْ عُفِيَ لَهُ
X
വല്ലവനും ഇളവ് ചെയ്യപ്പെട്ടാല്‍
مِنْ أَخِيهِ
X
തന്റെ സഹോദരനില്‍ നിന്ന്
شَيْءٌ
X
വല്ലതും
فَاتِّبَاعٌ
X
അപ്പോള്‍ അത് സ്വീകരിക്കലാണ്
بِالْمَعْرُوفِ
X
മാന്യമായി
وَأَدَاءٌ
X
കൊടുത്തുവീട്ടലുമാണ്
إِلَيْهِ
X
അവന്
بِإِحْسَانٍۗ
X
നല്ല നിലയില്‍
ذَٰلِكَ
X
അത്
تَخْفِيفٌ
X
ഒരിളവാണ്
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
وَرَحْمَةٌۗ
X
കാരുണ്യവും
فَمَنِ اعْتَدَىٰ
X
വല്ലവനും അത് ലംഘിച്ചാല്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَلَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:178﴾ وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِي الْقِصَاصِ
X
പ്രതിക്രിയയില്‍
حَيَاةٌ
X
ജീവിതം
يَا أُولِي الْأَلْبَابِ
X
ബുദ്ധിയുള്ളവരേ
لَعَلَّكُمْ تَتَّقُونَ
X
നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍
﴿2:179﴾ فَمَن بَدَّلَهُ
X
ആരെങ്കിലും മാറ്റിമറിച്ചാല്‍
بَعْدَمَا سَمِعَهُ
X
അത് കേട്ടശേഷം
فَإِنَّمَا
X
അപ്പോള്‍ തീര്‍ച്ചയായും
إِثْمُهُ
X
അതിന്റെ കുറ്റം
عَلَى الَّذِينَ يُبَدِّلُونَهُۚ
X
അത് മാറ്റിമറിക്കുന്നവര്‍ക്ക് (മാത്രമാണ്)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:181﴾ وَإِذَا سَأَلَكَ
X
നിന്നോട് ചോദിച്ചാല്‍
عِبَادِي
X
എന്റെ ദാസന്‍മാര്‍
عَنِّي
X
എന്നെ സംബന്ധിച്ച്
فَإِنِّي
X
തീര്‍ച്ചയായും ഞാന്‍
قَرِيبٌۖ
X
സമീപസ്ഥനാണ്
أُجِيبُ
X
ഞാന്‍ ഉത്തരം ചെയ്യും
دَعْوَةَ الدَّاعِ
X
പ്രാര്‍ത്ഥിക്കുന്നവന്റെ പ്രാര്‍ത്ഥനക്ക്
إِذَا دَعَانِۖ
X
അവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍
فَلْيَسْتَجِيبُوا لِي
X
അതിനാല്‍ അവന്‍ എനിക്ക് ഉത്തരം ചെയ്യട്ടെ
وَلْيُؤْمِنُوا بِي
X
അവനെന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ
لَعَلَّهُمْ
X
അവരായേക്കും
يَرْشُدُونَ
X
നേര്‍വഴിയിലാകുന്നു
﴿2:186﴾ الْحَجُّ
X
ഹജ്ജ്
أَشْهُرٌ
X
മാസങ്ങളാണ്
مَّعْلُومَاتٌۚ
X
അറിയപ്പെടുന്ന
فَمَن فَرَضَ
X
തീരുമാനിച്ചവന്‍
فِيهِنَّ
X
അതില്‍
الْحَجَّ
X
ഹജ്ജ് നിര്‍വഹിക്കാന്‍
فَلَا رَفَثَ
X
ലൈംഗികവേഴ്ചയില്ല
وَلَا فُسُوقَ
X
ദുര്‍വൃത്തിയുമില്ല
وَلَا جِدَالَ
X
തര്‍ക്കവുമില്ല
فِي الْحَجِّۗ
X
ഹജ്ജുവേളയില്‍
وَمَا تَفْعَلُوا
X
നിങ്ങള്‍ ചെയ്യുന്നത്
مِنْ خَيْرٍ
X
ഏത് നന്മയും
يَعْلَمْهُ اللَّهُۗ
X
അല്ലാഹു അതറിയും
وَتَزَوَّدُوا
X
നിങ്ങള്‍ പാഥേയം ഒരുക്കുക
فَإِنَّ
X
തീര്‍ച്ചയായും
خَيْرَ الزَّادِ
X
ഉത്തമമായ പാഥേയം
التَّقْوَىٰۚ
X
ദൈവഭക്തിയാകുന്നു
وَاتَّقُونِ
X
നിങ്ങള്‍ എന്നെ സൂക്ഷിക്കുക
يَا أُولِي الْأَلْبَابِ
X
ബുദ്ധിയുള്ളവരേ
﴿2:197﴾ وَإِذَا تَوَلَّىٰ
X
അവന് അധികാരം ലഭിച്ചാല്‍
سَعَىٰ
X
ശ്രമിക്കും
فِي الْأَرْضِ
X
ഭൂമിയില്‍
لِيُفْسِدَ
X
കുഴപ്പമുണ്ടാക്കാന്‍
فِيهَا
X
അതില്‍
وَيُهْلِكَ
X
നശിപ്പിക്കാനും
الْحَرْثَ
X
കൃഷി
وَالنَّسْلَۗ
X
മനുഷ്യ സന്തതികളെയും
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْفَسَادَ
X
കുഴപ്പം
﴿2:205﴾ كَانَ النَّاسُ
X
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
فَبَعَثَ
X
പിന്നെ നിയോഗിച്ചു
اللَّهُ
X
അല്ലാഹു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
مُبَشِّرِينَ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
X
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
X
ഇറക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّ
X
സത്യവുമായി
لِيَحْكُمَ
X
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
فِيهِ
X
അതില്‍
إِلَّا الَّذِينَ أُوتُوهُ
X
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
X
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
X
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
X
സത്യമായ
بِإِذْنِهِۗ
X
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
X
അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:213﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
مَاذَا
X
എന്താണ്
يُنفِقُونَۖ
X
അവര്‍ ചെലവഴിക്കുന്നു
قُلْ
X
പറയുക
مَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِّنْ خَيْرٍ
X
നല്ലതില്‍ നിന്ന്
فَلِلْوَالِدَيْنِ
X
അത് മാതാപിതാക്കള്‍ക്കാണ്
وَالْأَقْرَبِينَ
X
അടുത്ത ബന്ധുക്കള്‍ക്കും
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِۗ
X
വഴിപോക്കര്‍ക്കും
وَمَا تَفْعَلُوا
X
നിങ്ങള്‍ ചെയ്യുന്നത്
مِنْ خَيْرٍ
X
നല്ലതില്‍ പെട്ടതായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِهِ
X
അതിനെപറ്റി
عَلِيمٌ
X
അറിയുന്നവനാണ്
﴿2:215﴾ وَلَا تَجْعَلُوا
X
നിങ്ങളാക്കരുത്
اللَّهَ
X
അല്ലാഹുവിനെ
عُرْضَةً
X
വിലങ്ങ്, തടസ്സം
لِّأَيْمَانِكُمْ
X
നിങ്ങളുടെ ശപഥത്തിന്
أَن تَبَرُّوا
X
നന്മചെയ്യാതിരിക്കാന്‍
وَتَتَّقُوا
X
ഭക്തി പുലര്‍ത്താതിരിക്കാനും
وَتُصْلِحُوا
X
നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കാതിരിക്കാനും
بَيْنَ النَّاسِۗ
X
ജനങ്ങള്‍ക്കിടയില്‍
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:224﴾ لَّا يُؤَاخِذُكُمُ
X
നിങ്ങളെ പിടികൂടുകയില്ല
اللَّهُ
X
അല്ലാഹു
بِاللَّغْوِ
X
കാര്യമില്ലാത്തവക്ക്
فِي أَيْمَانِكُمْ
X
നിങ്ങളുടെ ശപഥങ്ങളില്‍
وَلَٰكِن
X
എന്നാല്‍
يُؤَاخِذُكُم
X
അവന്‍ നിങ്ങളെ പിടികൂടും
بِمَا كَسَبَتْ
X
പ്രവര്‍ത്തിച്ചതിന്
قُلُوبُكُمْۗ
X
നിങ്ങളുടെ മനസ്സുകള്‍
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
حَلِيمٌ
X
സഹനശീലനും
﴿2:225﴾ وَإِنْ عَزَمُوا
X
അവര്‍ തീരുമാനിക്കുകയാണെങ്കില്‍
الطَّلَاقَ
X
വിവാഹമോചനം
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:227﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
X
ന്യായമായ നിലയില്‍
أَوْ سَرِّحُوهُنَّ
X
അല്ലെങ്കില്‍ പിരിച്ചയക്കുക
بِمَعْرُوفٍۚ
X
മാന്യമായ നിലക്ക്
وَلَا تُمْسِكُوهُنَّ
X
നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്
ضِرَارًا
X
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواۚ
X
അന്യായം കാണിക്കാന്‍
وَمَن يَفْعَلْ ذَٰلِكَ
X
അങ്ങനെ ചെയ്യുന്നവന്‍
فَقَدْ ظَلَمَ
X
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُۚ
X
തനിക്ക് തന്നെ
وَلَا تَتَّخِذُوا
X
നിങ്ങളെടുക്കരുത്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًاۚ
X
കളിയായി
وَاذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
عَلَيْكُمْ
X
നിങ്ങളുടെ മേലുള്ള
وَمَا أَنزَلَ
X
അവനിറക്കിയതും
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്ന്
وَالْحِكْمَةِ
X
തത്വജ്ഞാനത്തില്‍ നിന്നും
يَعِظُكُم بِهِۚ
X
അതുകൊണ്ടവന്‍ നിങ്ങളെ ഉപദേശിക്കുന്നു
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:231﴾ وَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
فِيمَا عَرَّضْتُم بِهِ
X
നിങ്ങള്‍ സൂചിപ്പിക്കുന്നതില്‍
مِنْ خِطْبَةِ النِّسَاءِ
X
സ്ത്രീകളുടെ വിവാഹക്കാര്യം
أَوْ أَكْنَنتُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ മറച്ചുവെക്കുന്നതില്‍
فِي أَنفُسِكُمْۚ
X
നിങ്ങളുടെ മനസ്സില്‍
عَلِمَ اللَّهُ
X
അല്ലാഹു അറിഞ്ഞിരിക്കുന്നു
أَنَّكُمْ
X
നിങ്ങളാണെന്ന്
سَتَذْكُرُونَهُنَّ
X
നിങ്ങളവരെ ഓര്‍ക്കുമെന്ന്
وَلَٰكِن
X
എന്നാല്‍
لَّا تُوَاعِدُوهُنَّ
X
അവരോട് ഉടമ്പടി ചെയ്യരുത്
سِرًّا
X
രഹസ്യമായി
إِلَّا أَن تَقُولُوا
X
നിങ്ങള്‍ പറയുകയല്ലാതെ
قَوْلًا مَّعْرُوفًاۚ
X
നല്ലവാക്ക്
وَلَا تَعْزِمُوا
X
നിങ്ങള്‍ ഉറപ്പിക്കരുത്
عُقْدَةَ النِّكَاحِ
X
വിവാഹബന്ധം
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْكِتَابُ
X
നിശ്ചിത സമയം
أَجَلَهُۚ
X
അതിന്റെ അവധി
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ يَعْلَمُ
X
അല്ലാഹു അറിയുന്നുവെന്ന്
مَا فِي أَنفُسِكُمْ
X
നിങ്ങളുടെ മനസ്സിലുള്ളത്
فَاحْذَرُوهُۚ
X
അതുകൊണ്ട് അവനെ ഭയപ്പെടുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
حَلِيمٌ
X
സഹനശീലനും
﴿2:235﴾ وَقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
﴿2:244﴾ أَلَمْ تَرَ
X
നീ അറിഞ്ഞുവോ
إِلَى الْمَلَإِ
X
പ്രമാണിമാരെപറ്റി
مِن بَنِي إِسْرَائِيلَ
X
ഇസ്രായില്‍ സന്തതികളില്‍പെട്ട
مِن بَعْدِ مُوسَىٰ
X
മൂസാക്ക് ശേഷമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِنَبِيٍّ لَّهُمُ
X
അവര്‍ക്കുള്ള പ്രവാചകനോട്
ابْعَثْ لَنَا
X
നീ ഞങ്ങള്‍ക്ക് നിയോഗിച്ചുതരിക
مَلِكًا
X
ഒരു രാജാവിനെ
نُّقَاتِلْ
X
ഞങ്ങള്‍ യുദ്ധം ചെയ്യാം
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
قَالَ
X
അദ്ദേഹം പറഞ്ഞു
هَلْ عَسَيْتُمْ
X
നിങ്ങളായേക്കുമോ
إِن كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയാല്‍
الْقِتَالُ
X
യുദ്ധം
أَلَّا تُقَاتِلُواۖ
X
നിങ്ങള്‍ യുദ്ധം ചെയ്യാതെ
قَالُوا
X
അവര്‍ പറഞ്ഞു
وَمَا لَنَا
X
ഞങ്ങള്‍ക്കെന്താണ്
أَلَّا نُقَاتِلَ
X
യുദ്ധം ചെയ്യാതിരിക്കാന്‍
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَقَدْ أُخْرِجْنَا
X
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِنَا
X
ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَأَبْنَائِنَاۖ
X
ഞങ്ങളുടെ സന്തതികളുടെ അടുത്ത് നിന്നും
فَلَمَّا كُتِبَ عَلَيْهِمُ
X
അവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
الْقِتَالُ
X
യുദ്ധം
تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞു
إِلَّا قَلِيلًا مِّنْهُمْۗ
X
അവരില്‍ കുറച്ച് പേരൊഴികെ
وَاللَّهُ عَلِيمٌ
X
അല്ലാഹു അറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപറ്റി
﴿2:246﴾ وَقَالَ لَهُمْ
X
അവരോട് പറഞ്ഞു
نَبِيُّهُمْ
X
അവരുടെ പ്രവാചകന്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
قَدْ بَعَثَ
X
നിയോഗിച്ചിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
طَالُوتَ
X
ത്വാലൂത്തിനെ
مَلِكًاۚ
X
രാജാവായി
قَالُوا
X
അവര്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يَكُونُ لَهُ
X
അവനുണ്ടാവുക
الْمُلْكُ
X
രാജത്വം
عَلَيْنَا
X
ഞങ്ങളുടെ മേല്‍
وَنَحْنُ
X
ഞങ്ങളാണ്
أَحَقُّ
X
ഏറ്റം അര്‍ഹതയുള്ളത്
بِالْمُلْكِ
X
രാജത്വത്തിന്
مِنْهُ
X
അവനെക്കാള്‍
وَلَمْ يُؤْتَ
X
അവന് ലഭിച്ചിട്ടില്ല
سَعَةً
X
സൗകര്യം, വിശാലത
مِّنَ الْمَالِۚ
X
സമ്പത്തുകൊണ്ടുള്ള
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
اصْطَفَاهُ
X
അദ്ദേഹത്തെ തെരഞ്ഞെടുത്തു
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَزَادَهُ
X
അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചുകൊടുത്തു
بَسْطَةً
X
വിശാലത
فِي الْعِلْمِ
X
അറിവില്‍
وَالْجِسْمِۖ
X
ശരീര ശക്തിയിലും
وَاللَّهُ
X
അല്ലാഹു
يُؤْتِي
X
നല്‍കുന്നു
مُلْكَهُ
X
അവന്റെ ആധിപത്യം
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാകുന്നു
عَلِيمٌ
X
സര്‍വജ്ഞനും
﴿2:247﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ تِلْكَ
X
അത്
آيَاتُ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്
نَتْلُوهَا
X
നാം അത് പാരായണം ചെയ്തുതരുന്നു
عَلَيْكَ
X
നിന്റെ മേല്‍
بِالْحَقِّۚ
X
യാഥാര്‍ഥ്യമായി
وَإِنَّكَ
X
തീര്‍ച്ചയായും നീ
لَمِنَ الْمُرْسَلِينَ
X
ദൂതരില്‍ പെട്ടവന്‍ തന്നെ
﴿2:252﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനൊഴികെ
الْحَيُّ
X
എന്നെന്നും ജീവിക്കുന്നവന്‍
الْقَيُّومُۚ
X
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍
لَا تَأْخُذُهُ
X
അവനെ ബാധിക്കുകയില്ല
سِنَةٌ
X
മയക്കം
وَلَا نَوْمٌۚ
X
ഉറക്കവുമില്ല
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
مَن
X
ആരുണ്ട്
ذَا الَّذِي يَشْفَعُ
X
ശുപാര്‍ശ ചെയ്യുന്നവന്‍
عِندَهُ
X
അവന്റെ അടുത്ത്
إِلَّا بِإِذْنِهِۚ
X
അവന്റെ അനുമതി കൂടാതെ
يَعْلَمُ
X
അവനറിയും
مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۖ
X
അവരുടെ പിന്നിലുള്ളതും
وَلَا يُحِيطُونَ
X
അവര്‍ വലയം ചെയ്യുന്നില്ല (സൂക്ഷ്മമായി അറിയുന്നില്ല
بِشَيْءٍ
X
ഒന്നും തന്നെ
مِّنْ عِلْمِهِ
X
അവന്റെ അറിവില്‍ നിന്ന്
إِلَّا بِمَا شَاءَۚ
X
അവന്‍ ഉദ്ദേശിച്ചതല്ലാതെ
وَسِعَ
X
ഉള്‍കൊണ്ടിരിക്കുന്നു
كُرْسِيُّهُ
X
അവന്റെ അധികാരപീഠം
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَۖ
X
ഭൂമിയെയും
وَلَا يَئُودُهُ
X
അവന് ഭാരമാകുന്നില്ല
حِفْظُهُمَاۚ
X
അവരണ്ടിന്റെയും സംരക്ഷണം
وَهُوَ
X
അവന്‍
الْعَلِيُّ
X
ഉന്നതനാണ്
الْعَظِيمُ
X
മഹാനും
﴿2:255﴾ لَا إِكْرَاهَ
X
ബലപ്രയോഗമില്ല
فِي الدِّينِۖ
X
മതത്തില്‍
قَد
X
തീര്‍ച്ചയായും
تَّبَيَّنَ
X
വ്യക്തമായിരിക്കുന്നു
الرُّشْدُ
X
സന്മാര്‍ഗം
مِنَ الْغَيِّۚ
X
ദുര്‍മാര്‍ഗത്തില്‍ നിന്ന്
فَمَن يَكْفُرْ
X
ആര്‍ നിഷേധിക്കുന്നുവോ
بِالطَّاغُوتِ
X
വ്യാജദൈവങ്ങളെ, അതിരുവിട്ടവരെ
وَيُؤْمِن
X
വിശ്വസിക്കുകയും ചെയ്യുന്നു
بِاللَّهِ
X
അല്ലാഹുവില്‍
فَقَدِ
X
തീര്‍ച്ചയായും
اسْتَمْسَكَ
X
അവന്‍ മുറുകെ പിടിച്ചിരിക്കുന്നു
بِالْعُرْوَةِ
X
പാശത്തെ
الْوُثْقَىٰ
X
ബലമുള്ള
لَا انفِصَامَ
X
പൊട്ടലില്ല
لَهَاۗ
X
അതിന്
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:256﴾ اللَّهُ
X
അല്ലാഹു
وَلِيُّ
X
രക്ഷകനാണ്
الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ
يُخْرِجُهُم
X
അവന്‍ അവരെ പുറത്ത് കൊണ്ടുവരുന്നു
مِّنَ الظُّلُمَاتِ
X
ഇരുട്ടുകളില്‍ നിന്ന്
إِلَى النُّورِۖ
X
പ്രകാശത്തിലേക്ക്
وَالَّذِينَ كَفَرُوا
X
എന്നാല്‍ നിഷേധികള്‍ ആവട്ടെ
أَوْلِيَاؤُهُمُ
X
അവരുടെ രക്ഷാധികാരികള്‍
الطَّاغُوتُ
X
വ്യാജദൈവങ്ങളാണ്
يُخْرِجُونَهُم
X
അവര്‍ അവരെ കൊണ്ട് വരുന്നു
مِّنَ النُّورِ
X
വെളിച്ചത്തില്‍ നിന്ന്
إِلَى الظُّلُمَاتِۗ
X
ഇരുട്ടുകളിലേക്ക്
أُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികളാണ്
﴿2:257﴾ مَّثَلُ
X
ഉപമ
الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവരുടെ
أَمْوَالَهُمْ
X
തങ്ങളുടെ ധനം
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
كَمَثَلِ حَبَّةٍ
X
ഒരു ധാന്യത്തിന്റെ ഉദാഹരണം പോലെയാണ്
أَنبَتَتْ
X
അത് മുളപ്പിച്ചു
سَبْعَ
X
ഏഴ്
سَنَابِلَ
X
കതിരുകള്‍
فِي كُلِّ سُنبُلَةٍ
X
ഓരോ കതിരിലും
مِّائَةُ حَبَّةٍۗ
X
നൂറുധാന്യമണികള്‍
وَاللَّهُ
X
അല്ലാഹു
يُضَاعِفُ
X
ഇരട്ടിപ്പിച്ചു നല്‍കുന്നു
لِمَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനുമാകുന്നു
﴿2:261﴾ قَوْلٌ
X
വാക്ക്
مَّعْرُوفٌ
X
ഉത്തമമായ
وَمَغْفِرَةٌ
X
മാപ്പുനല്‍കലും
خَيْرٌ
X
ഉത്തമമാണ്
مِّن صَدَقَةٍ
X
ദാനത്തേക്കാള്‍
يَتْبَعُهَا
X
അതിനെ തുടരുന്നു
أَذًىۗ
X
ദ്രോഹം
وَاللَّهُ
X
അല്ലാഹു
غَنِيٌّ
X
സ്വയം പര്യാപ്തനാണ്
حَلِيمٌ
X
ക്ഷമാലുവും
﴿2:263﴾ الشَّيْطَانُ
X
പിശാച്
يَعِدُكُمُ
X
നിങ്ങളെ പേടിപ്പിക്കുന്നു
الْفَقْرَ
X
ദാരിദ്യത്തെപറ്റി
وَيَأْمُرُكُم
X
നിങ്ങളോട് കല്‍പിക്കുകയും ചെയ്യുന്നു
بِالْفَحْشَاءِۖ
X
നീചവൃത്തികള്‍
وَاللَّهُ يَعِدُكُم
X
അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു
مَّغْفِرَةً
X
പാപമോചനം
مِّنْهُ
X
അവനില്‍ നിന്നുള്ള
وَفَضْلًاۗ
X
അനുഗ്രഹവും
وَاللَّهُ
X
അല്ലാഹുവാകുന്നു
وَاسِعٌ
X
വിശാലതയുള്ളവന്‍
عَلِيمٌ
X
സര്‍വജ്ഞനും
﴿2:268﴾ لِلْفُقَرَاءِ
X
ദരിദ്രര്‍ക്ക് (ചെലവഴിക്കുന്നത്)
الَّذِينَ أُحْصِرُوا
X
ബന്ധിതരായ
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍ (ഉള്ള ശ്രമത്തില്‍)
لَا يَسْتَطِيعُونَ
X
അവര്‍ക്ക് സാധിക്കുന്നില്ല
ضَرْبًا
X
സഞ്ചരിക്കാന്‍
فِي الْأَرْضِ
X
ഭൂമിയില്‍
يَحْسَبُهُمُ
X
അവരെ (കുറിച്ച്) കരുതും
الْجَاهِلُ
X
വിവരമില്ലാത്തവര്‍
أَغْنِيَاءَ
X
ധനികരെന്ന്
مِنَ التَّعَفُّفِ
X
മാന്യത കാരണം
تَعْرِفُهُم
X
നിനക്കവരെ അറിയാം
بِسِيمَاهُمْ
X
അവരുടെ ലക്ഷണങ്ങള്‍ കൊണ്ട്
لَا يَسْأَلُونَ النَّاسَ
X
അവര്‍ ജനങ്ങളോട് ചോദിക്കില്ല
إِلْحَافًاۗ
X
ശല്ല്യം ചെയ്തുകൊണ്ട്
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത് (എന്തും)
مِنْ خَيْرٍ
X
നല്ലതി(ധനത്തി)ല്‍ നിന്ന്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِهِ
X
അതിനെപ്പറ്റി
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿2:273﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ وَإِن كُنتُمْ
X
നിങ്ങളാണെങ്കില്‍
عَلَىٰ سَفَرٍ
X
യാത്രയില്‍
وَلَمْ تَجِدُوا
X
നിങ്ങള്‍ക്ക് കിട്ടിയില്ല
كَاتِبًا
X
എഴുത്തുകാരനെ
فَرِهَانٌ
X
അപ്പോള്‍ പണയം
مَّقْبُوضَةٌۖ
X
സ്വീകരിക്കപ്പെടുന്നു
فَإِنْ أَمِنَ
X
ഇനി വിശ്വസിച്ചേല്‍പിച്ചാല്‍
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًا
X
ചിലരെ
فَلْيُؤَدِّ
X
വീട്ടണം
الَّذِي اؤْتُمِنَ
X
വിശ്വസിച്ചേല്‍പിക്കപ്പെട്ടവന്‍
أَمَانَتَهُ
X
അവനെ വിശ്വസിച്ചേല്‍പ്പിച്ചത്
وَلْيَتَّقِ اللَّهَ
X
അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
رَبَّهُۗ
X
അവന്റെ രക്ഷിതാവായ
وَلَا تَكْتُمُوا
X
നിങ്ങള്‍ മറച്ചുവെക്കരുത്
الشَّهَادَةَۚ
X
സാക്ഷ്യത്തെ
وَمَن يَكْتُمْهَا
X
ആര്‍ അത് മറച്ചുവെക്കുന്നുവോ
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
آثِمٌ
X
കുറ്റവാളിയാണ്
قَلْبُهُۗ
X
അവന്റെ മനസ്സ്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതെല്ലാം
عَلِيمٌ
X
അറിയുന്നവനാണ്
﴿2:283﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
നിശ്ചയം നീ
جَامِعُ
X
ഒരുമിച്ച് കൂട്ടുന്നവന്‍ (ആകുന്നു)
النَّاسِ
X
ജനങ്ങളെ
لِيَوْمٍ
X
ഒരു നാളില്‍
لَّا رَيْبَ
X
സംശയമില്ല
فِيهِۚ
X
അതില്‍
إِنَّ
X
നിശ്ചയം
اللَّهَ
X
അല്ലാഹു
لَا يُخْلِفُ
X
ലംഘിക്കുകയില്ല
الْمِيعَادَ
X
വാഗ്ദാനം
﴿3:9﴾ قَدْ
X
തീര്‍ച്ചയായും
كَانَ
X
ഉണ്ട്
لَكُمْ
X
നിങ്ങള്‍ക്ക്
آيَةٌ
X
ദൃഷ്ടാന്തം
فِي فِئَتَيْنِ
X
രണ്ട് സംഘങ്ങളില്‍
الْتَقَتَاۖ
X
(ബദ്റില്‍) അവര്‍ ഏറ്റുമുട്ടിയിരിക്കുന്നു
فِئَةٌ
X
ഒരു സംഘം
تُقَاتِلُ
X
യുദ്ധം ചെയ്യുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَأُخْرَىٰ
X
മറ്റേത്
كَافِرَةٌ
X
സത്യനിഷേധികള്‍
يَرَوْنَهُم
X
അവര്‍(നിഷേധികള്‍) അവരെ(വിശ്വാസികളെ) കാണുന്നു
مِّثْلَيْهِمْ
X
അവരുടെ ഇരട്ടിയായി
رَأْيَ الْعَيْنِۚ
X
കണ്‍കാഴ്ചയില്‍, ദൃഷ്ടിയില്‍
وَاللَّهُ يُؤَيِّدُ
X
അല്ലാഹു പിന്‍ബലം നല്‍കുന്നു
بِنَصْرِهِ
X
അവന്റെ സഹായത്താല്‍
مَن يَشَاءُۗ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
إِنَّ
X
തീര്‍ച്ചയായും
فِي ذَٰلِكَ
X
അതിലുണ്ട്
لَعِبْرَةً
X
ഗുണപാഠം
لِّأُولِي الْأَبْصَارِ
X
ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക്
﴿3:13﴾ إِنَّ
X
നിശ്ചയം
الَّذِينَ يَكْفُرُونَ
X
നിഷേധിക്കുന്നവര്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
بِغَيْرِ
X
കൂടാതെ
حَقٍّ
X
ന്യായം
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
الَّذِينَ يَأْمُرُونَ
X
കല്‍പിക്കുന്നവരെ
بِالْقِسْطِ
X
നീതി(പാലിക്കാന്‍)
مِنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
فَبَشِّرْهُم
X
അവരെ സുവാര്‍ത്ത അറിയിക്കുക
بِعَذَابٍ
X
ശിക്ഷയെക്കുറിച്ച്
أَلِيمٍ
X
വേദനാജനകമായ
﴿3:21﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരെ
نَصِيبًا
X
ഒരു വിഹിതം
مِّنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍ നിന്ന്
يُدْعَوْنَ
X
അവര്‍ വിളിക്കപ്പെടുന്നു
إِلَىٰ كِتَابِ
X
വേദഗ്രന്ഥത്തിലേക്ക്
اللَّهِ
X
അല്ലാഹുവിന്റെ
لِيَحْكُمَ
X
വിധികല്‍പിക്കാന്‍, തീര്‍പ്പുകല്‍പിക്കാന്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
ثُمَّ
X
പിന്നെ
يَتَوَلَّىٰ
X
ഒഴിഞ്ഞുമാറുന്നു, പിന്തിരിയുന്നു
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍പെട്ട
وَهُم
X
അവരായിരിക്കെ
مُّعْرِضُونَ
X
അവഗണിക്കുന്നവര്‍
﴿3:23﴾ فَكَيْفَ
X
അപ്പോള്‍ എങ്ങനെയായിരിക്കും
إِذَا جَمَعْنَاهُمْ
X
നാം അവരെ ഒരുമിച്ചുകൂട്ടിയാല്‍
لِيَوْمٍ
X
ഒരു ദിനം
لَّا رَيْبَ
X
ഒരു സംശയവുമില്ല
فِيهِ
X
അതില്‍
وَوُفِّيَتْ
X
പൂര്‍ണമായി നല്‍കപ്പെടുകയും ചെയ്താല്‍
كُلُّ نَفْسٍ
X
ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
താന്‍ പ്രവര്‍ത്തിച്ചത് ( അതിന്റെ പ്രതിഫലം)
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അക്രമിക്കപ്പെടുന്നതല്ല
﴿3:25﴾ لَّا يَتَّخِذِ
X
ആക്കിവെക്കരുത്, സ്വീകരിക്കരുത്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
രക്ഷാധികാരികള്‍
مِن دُونِ
X
കൂടാതെ
الْمُؤْمِنِينَۖ
X
സത്യവിശ്വാസികളെ
وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നുവെങ്കില്‍
ذَٰلِكَ
X
അങ്ങനെ
فَلَيْسَ
X
അവന് ഇല്ല
مِنَ اللَّهِ
X
അല്ലാഹുവുമായി
فِي شَيْءٍ
X
ഒരു ബന്ധവും
إِلَّا أَن تَتَّقُوا
X
നിങ്ങള്‍ കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍
مِنْهُمْ
X
അവരുമായി
تُقَاةًۗ
X
കരുതല്‍ നടപടിയായി
وَيُحَذِّرُكُمُ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
X
അല്ലാഹു
نَفْسَهُۗ
X
അവനെപ്പറ്റി
وَإِلَى اللَّهِ
X
അല്ലാഹുവിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿3:28﴾