Repeated Words in Quran

< >
Total Found : 5
قَدْ جَاءَكُم
X
നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു
بَصَائِرُ
X
ഉള്‍ക്കാഴ്ചതരുന്ന തെളിവുകള്‍
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്ന്
فَمَنْ
X
ആരെങ്കിലും
أَبْصَرَ
X
അവന്‍ കണ്ടറിഞ്ഞു(എങ്കില്‍)
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെയാണ്
وَمَنْ
X
ആരെങ്കിലും
عَمِيَ
X
അവന്‍ അന്ധനായി(എങ്കില്‍)
فَعَلَيْهَاۚ
X
അതിന്റെ ദോഷം അവനുതന്നെ
وَمَا
X
അല്ല
أَنَا
X
ഞാന്‍
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِحَفِيظٍ
X
സൂക്ഷിപ്പുകാരന്‍
﴿6:104﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
قَدْ جَاءَكُمُ
X
നിങ്ങള്‍ക്കു സമാഗതമായിരിക്കുന്നു
الْحَقُّ
X
സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
فَمَنِ اهْتَدَىٰ
X
അതിനാല്‍, ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്മാര്‍ഗം സ്വീകരിക്കുന്നു
لِنَفْسِهِۖ
X
അവനുവേണ്ടിതന്നെ
وَمَن ضَلَّ
X
അരെങ്കിലും വഴിമാറിപ്പോവുകയാണെങ്കില്‍
فَإِنَّمَا يَضِلُّ
X
തീര്‍ച്ചയായും അവന്‍ വഴികേടിലകപ്പെടുന്നു
عَلَيْهَاۖ
X
അവനു പ്രതികൂലമായി
وَمَا أَنَا
X
ഞാനല്ല
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِوَكِيلٍ
X
ഒരു ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവന്‍
﴿10:108﴾ مَّنِ
X
ആര്
اهْتَدَىٰ
X
നേര്‍വഴിപ്രാപിച്ചുവോ
فَإِنَّمَا يَهْتَدِي
X
അവന്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നത്
لِنَفْسِهِۖ
X
അവന്ന് വേണ്ടി മാത്രമാകുന്നു
وَمَن
X
ആര്
ضَلَّ
X
വഴികേടിലാകുന്നുവോ
فَإِنَّمَا يَضِلُّ
X
അപ്പോളവന്‍ വഴികേടിലാവുന്നത്
عَلَيْهَاۚ
X
അവന്നെതിരില്‍ തന്നെയാകുന്നു
وَلَا تَزِرُ
X
വഹിക്കുന്നതല്ല
وَازِرَةٌ
X
വഹിക്കുന്ന ഒരാളും
وِزْرَ
X
ഭാരം
أُخْرَىٰۗ
X
മറ്റൊരാളുടെ
وَمَا كُنَّا
X
നാം ആയിരുന്നില്ല
مُعَذِّبِينَ
X
ശിക്ഷിക്കുന്നവര്‍
حَتَّىٰ نَبْعَثَ
X
നാം നിയോഗിക്കുന്നത് വരെ
رَسُولًا
X
ഒരു ദൂതനെ
﴿17:15﴾ قَالَ
X
പറഞ്ഞു
الَّذِي عِندَهُ
X
തന്റെ അടുക്കലുള്ള ഒരാള്‍
عِلْمٌ
X
വിജ്ഞാനം
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്നുളള
أَنَا
X
ഞാന്‍
آتِيكَ
X
അങ്ങേക്കു കൊണ്ടു തരാം
بِهِ
X
അത്
قَبْلَ
X
മുമ്പായി
أَن يَرْتَدَّ
X
മടങ്ങുന്നതിന്റെ
إِلَيْكَ
X
അങ്ങയിലേക്ക്
طَرْفُكَۚ
X
അങ്ങയുടെ കണ്ണ്
فَلَمَّا رَآهُ
X
അങ്ങനെ അതു (സിംഹാസനം) കണ്ടപ്പോള്‍
مُسْتَقِرًّا
X
സ്ഥാപിച്ചതായി
عِندَهُ
X
തന്റെയടുക്കല്‍
قَالَ
X
(സുലൈമാന്‍) പറഞ്ഞു
هَٰذَا
X
ഇത്
مِن فَضْلِ
X
അനുഗ്രഹം കൊണ്ടാണ്
رَبِّي
X
എന്റെ നാഥന്റെ
لِيَبْلُوَنِي
X
എന്നെ പരീക്ഷിക്കാന്‍ വേണ്ടി
أَأَشْكُرُ
X
ഞാന്‍ നന്ദി കാണിക്കുമോ
أَمْ أَكْفُرُۖ
X
അതല്ല ഞാന്‍ നന്ദികേടു കാണിക്കുമോ
وَمَن شَكَرَ
X
ആര്‍ നന്ദികാണിക്കുന്നുവോ
فَإِنَّمَا يَشْكُرُ
X
തീര്‍ച്ചയായും അവന്‍ നന്ദികാണിക്കുന്നു
لِنَفْسِهِۖ
X
സ്വന്തം നന്മക്കു വേണ്ടി മാത്രമാണ്
وَمَن كَفَرَ
X
ആര്‍ നന്ദികേടുകാണിക്കുന്നുവോ
فَإِنَّ رَبِّي
X
തീര്‍ച്ചയായും എന്റെ നാഥന്‍
غَنِيٌّ
X
അനാശ്രയനാണ്
كَرِيمٌ
X
അത്യുല്‍കൃഷ്ടനും
﴿27:40﴾ وَأَنْ أَتْلُوَ
X
ഞാന്‍ ഓതിക്കേള്‍പിക്കണമെന്നും
الْقُرْآنَۖ
X
ഈ ഖുര്‍ആനിനെ
فَمَنِ
X
അതിനാല്‍ ആരെങ്കിലും
اهْتَدَىٰ
X
നേര്‍വഴി സ്വീകരിക്കുന്നുവെങ്കില്‍
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്‍മാര്‍ഗം സ്വീകരിക്കുന്നത്
لِنَفْسِهِۖ
X
തനിക്ക് വേണ്ടി തന്നെ
وَمَن ضَلَّ
X
ആരെങ്കിലും വഴികേടിലാവുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
إِنَّمَا أَنَا
X
തീര്‍ച്ചയായും ഞാന്‍
مِنَ الْمُنذِرِينَ
X
മുന്നറിയിപ്പുകാരില്‍ പെട്ടവന്‍ (മാത്രമാണ്)
﴿27:92﴾ وَلَقَدْ آتَيْنَا
X
നിശ്ചയം നാം നല്‍കിയിട്ടുണ്ട്
لُقْمَانَ
X
ലുഖ്മാന്
الْحِكْمَةَ
X
തത്വജ്ഞാനം
أَنِ اشْكُرْ
X
നീ നന്ദി കാണിക്കണമെന്ന്
لِلَّهِۚ
X
അല്ലാഹുവിനോട്
وَمَن يَشْكُرْ
X
ആര്‍ നന്ദി കാണിക്കുന്നുവോ
فَإِنَّمَا يَشْكُرُ
X
തീര്‍ച്ചയായും അവന്‍ നന്ദികാണിക്കുന്നു
لِنَفْسِهِۖ
X
തനിക്കു വേണ്ടി, (സ്വന്തം നന്‍മക്ക് വേണ്ടി)
وَمَن كَفَرَ
X
ആര്‍ നന്ദികേട് കാണിക്കുന്നുവോ
فَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
غَنِيٌّ
X
ധന്യനാണ്, അനാശ്രയനാണ്
حَمِيدٌ
X
സ്തുത്യര്‍ഹന്‍
﴿31:12﴾ إِنَّا
X
നിശ്ചയമായും നാം
أَنزَلْنَا
X
നാം ഇറക്കിത്തന്നിരിക്കുന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ لِلنَّاسِ
X
ഈ ഗ്രന്ഥം
بِالْحَقِّۖ
X
സത്യസമേതം
فَمَنِ اهْتَدَىٰ
X
അതിനാല്‍ വല്ലവനും നേര്‍വഴി സ്വീകരിച്ചാല്‍
فَلِنَفْسِهِۖ
X
അവനു തന്നെയാണ് (ഗുണം)
وَمَن ضَلَّ
X
വല്ലവനും വഴിപിഴച്ചു പോയാല്‍
فَإِنَّمَا يَضِلُّ
X
നിശ്ചയമായും അവന്‍ വഴിപിഴക്കുന്നു
عَلَيْهَاۖ
X
അവന്നു ദോഷകരമായി
وَمَا أَنتَ
X
നീ അല്ല
عَلَيْهِم
X
അവരുടെമേല്‍
بِوَكِيلٍ
X
കൈകാര്യകര്‍ത്താവ്
﴿39:41﴾ مَّنْ عَمِلَ
X
ഒരുവന്‍ പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
സല്‍കര്‍മം
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവന്നു തന്നെ
وَمَنْ أَسَاءَ
X
ഒരുവന്‍ തിന്‍മ ചെയ്താല്‍
فَعَلَيْهَاۗ
X
അതിന്റെ ദോഷവും അവന്നു തന്നെ
وَمَا رَبُّكَ
X
നിന്റെ നാഥനല്ല
بِظَلَّامٍ
X
അനീതി ചെയ്യുന്നവന്‍
لِّلْعَبِيدِ
X
ദാസന്‍മാരോട്
﴿41:46﴾ مَنْ عَمِلَ
X
ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
നന്മ
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെ
وَمَنْ أَسَاءَ
X
വല്ലവനും തിന്മചെയ്താല്‍
فَعَلَيْهَاۖ
X
അതിന്റെ ദോഷവും അവനുതന്നെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُمْ
X
നിങ്ങളുടെ നാഥങ്കലേക്കാണ്
تُرْجَعُونَ
X
നിങ്ങളൊക്കെ മടക്കപ്പെടുക
﴿45:15﴾