Repeated Words in Quran

< >
Total Found : 2
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَن
X
ഒരുത്തരെക്കുറിച്ച്
يُقْتَلُ
X
വധിക്കപ്പെടുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَمْوَاتٌۚ
X
മരിച്ചവരാണെന്ന്
بَلْ
X
എന്നാല്‍
أَحْيَاءٌ
X
ജീവിച്ചിരിക്കുന്നവരാണ്
وَلَٰكِن
X
പക്ഷേ
لَّا تَشْعُرُونَ
X
നിങ്ങളറിയുന്നില്ല
﴿2:154﴾ وَأَتِمُّوا
X
നിങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുക
الْحَجَّ
X
ഹജ്ജ്
وَالْعُمْرَةَ
X
ഉംറയും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنْ أُحْصِرْتُمْ
X
ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۖ
X
ബലിയില്‍ നിന്ന്
وَلَا تَحْلِقُوا
X
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْهَدْيُ
X
ബലിമൃഗം
مَحِلَّهُۚ
X
അതിന്റെ സ്ഥാനത്ത്
فَمَن كَانَ مِنكُم
X
നിങ്ങളില്‍ നിന്നാരെങ്കിലും ആയാല്‍
مَّرِيضًا
X
രോഗി
أَوْ بِهِ أَذًى
X
അല്ലെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളോ
مِّن رَّأْسِهِ
X
അവന്റെ തലയില്‍
فَفِدْيَةٌ
X
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن صِيَامٍ
X
ഒന്നുകില്‍ നോമ്പായി
أَوْ صَدَقَةٍ
X
അല്ലെങ്കില്‍ ദാനം
أَوْ نُسُكٍۚ
X
അല്ലെങ്കില്‍ ബലി
فَإِذَا أَمِنتُمْ
X
ഇനി നിങ്ങള്‍ നിര്‍ഭയരായാല്‍
فَمَن تَمَتَّعَ
X
സൗകര്യം ഉപയോഗിക്കുന്നവര്‍
بِالْعُمْرَةِ إِلَى الْحَجِّ
X
ഉംറക്ക് ശേഷം ഹജ്ജ് വരെ
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۚ
X
ബലിയില്‍ നിന്ന്
فَمَن لَّمْ يَجِدْ
X
അത് സാധ്യമാകാത്തവര്‍
فَصِيَامُ
X
നോമ്പ് നിര്‍വഹിക്കുക
ثَلَاثَةِ أَيَّامٍ
X
മൂന്ന് ദിവസം
فِي الْحَجِّ
X
ഹജ്ജ് വേളയില്‍
وَسَبْعَةٍ
X
ഏഴ് എണ്ണം
إِذَا رَجَعْتُمْۗ
X
നിങ്ങള്‍ മടങ്ങിക്കഴിഞ്ഞാല്‍
تِلْكَ
X
അത്
عَشَرَةٌ كَامِلَةٌۗ
X
പൂര്‍ണമായി പത്തുദിവസം
ذَٰلِكَ
X
അത്
لِمَن لَّمْ يَكُنْ
X
അല്ലാത്തവര്‍ക്ക്
أَهْلُهُ
X
അവന്റെ കുടുംബം
حَاضِرِي الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിനടുത്ത് താമസിക്കുന്നവര്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
شَدِيدُ
X
കഠിനന്‍
الْعِقَابِ
X
ശിക്ഷയുടെ കാര്യത്തില്‍
﴿2:196﴾ وَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക
فِي أَيَّامٍ
X
ദിവസങ്ങളില്‍
مَّعْدُودَاتٍۚ
X
എണ്ണം നിശ്ചയിക്കപ്പെട്ട
فَمَن تَعَجَّلَ
X
വല്ലവനും ധൃതികൂട്ടിയാല്‍
فِي يَوْمَيْنِ
X
രണ്ടു ദിവസങ്ങളിലായി
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
وَمَن تَأَخَّرَ
X
വല്ലവനും പിന്തിയാല്‍
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
لِمَنِ اتَّقَىٰۗ
X
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
وَاتَّقُوا
X
നിങ്ങള്‍ ഭക്തികാണിക്കുക
اللَّهَ
X
അല്ലാഹുവിനോട്
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّكُمْ
X
നിങ്ങളാണെന്ന്
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
ഒരുമിച്ചുകൂട്ടപ്പെടുന്നു
﴿2:203﴾ وَالْوَالِدَاتُ
X
മാതാക്കള്‍
يُرْضِعْنَ
X
മുലയൂട്ടണം
أَوْلَادَهُنَّ
X
അവരുടെ മക്കളെ
حَوْلَيْنِ
X
രണ്ടുവര്‍ഷം
كَامِلَيْنِۖ
X
പൂര്‍ണമായ
لِمَنْ أَرَادَ
X
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يُتِمَّ
X
പൂര്‍ത്തിയാക്കാന്‍
الرَّضَاعَةَۚ
X
മുലകുടി
وَعَلَى الْمَوْلُودِ لَهُ
X
കുട്ടിയുടെ പിതാവിന് ബാധ്യതയാകുന്നു
رِزْقُهُنَّ
X
അവരുടെ ആഹാരം
وَكِسْوَتُهُنَّ
X
അവരുടെ വസ്ത്രവും
بِالْمَعْرُوفِۚ
X
ന്യായമായ നിലയില്‍
لَا تُكَلَّفُ
X
നിര്‍ബന്ധിക്കപ്പെടുകയില്ല
نَفْسٌ
X
ഒരാളും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَا تُضَارَّ
X
ഉപദ്രവിക്കപ്പെടാവതല്ല
وَالِدَةٌ
X
ഒരുമാതാവും
بِوَلَدِهَا
X
തന്റെ കുട്ടിമൂലം
وَلَا مَوْلُودٌ لَّهُ
X
കുട്ടിയുടെ പിതാവും
بِوَلَدِهِۚ
X
തന്റെ കുട്ടിമൂലം
وَعَلَى الْوَارِثِ
X
അനന്തരവകാശിക്ക് ബാധ്യതയുണ്ട്
مِثْلُ ذَٰلِكَۗ
X
അതിന് തുല്യമായത്
فَإِنْ أَرَادَا
X
അവര്‍ രണ്ടുപേരും ഉദ്ദേശിച്ചാല്‍
فِصَالًا
X
മുലകുടിമാറ്റാന്‍
عَن تَرَاضٍ
X
തൃപ്തിയോടെ
مِّنْهُمَا
X
അവര്‍ രണ്ടുപേരുടെയും
وَتَشَاوُرٍ
X
കൂടിയാലോചനയോടെയും
فَلَا جُنَاحَ عَلَيْهِمَاۗ
X
അവര്‍ രണ്ടുപേര്‍ക്കും കുറ്റമില്ല
وَإِنْ أَرَدتُّمْ
X
നിങ്ങളുദ്ദേശിച്ചാല്‍
أَن تَسْتَرْضِعُوا
X
മുലകൊടുപ്പിക്കാന്‍
أَوْلَادَكُمْ
X
നിങ്ങളുടെ മക്കള്‍ക്ക്
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
إِذَا سَلَّمْتُم
X
നിങ്ങള്‍ നല്‍കുന്നുവെങ്കില്‍
مَّا آتَيْتُم
X
നിങ്ങള്‍ നല്‍കേണ്ടത്
بِالْمَعْرُوفِۗ
X
മാന്യമായ നിലയില്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿2:233﴾ مَّثَلُ
X
ഉപമ
الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവരുടെ
أَمْوَالَهُمْ
X
തങ്ങളുടെ ധനം
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
كَمَثَلِ حَبَّةٍ
X
ഒരു ധാന്യത്തിന്റെ ഉദാഹരണം പോലെയാണ്
أَنبَتَتْ
X
അത് മുളപ്പിച്ചു
سَبْعَ
X
ഏഴ്
سَنَابِلَ
X
കതിരുകള്‍
فِي كُلِّ سُنبُلَةٍ
X
ഓരോ കതിരിലും
مِّائَةُ حَبَّةٍۗ
X
നൂറുധാന്യമണികള്‍
وَاللَّهُ
X
അല്ലാഹു
يُضَاعِفُ
X
ഇരട്ടിപ്പിച്ചു നല്‍കുന്നു
لِمَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനുമാകുന്നു
﴿2:261﴾ لِّلَّهِ
X
അല്ലാഹുവിനാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَإِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തിയാലും
مَا فِي أَنفُسِكُمْ
X
നിങ്ങളുടെ മനസ്സിലുള്ളത്
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ നിങ്ങള്‍ മറച്ചുവെച്ചാലും
يُحَاسِبْكُم
X
നിങ്ങളെ വിചാരണ ചെയ്യും
بِهِ
X
അതുസംബന്ധിച്ച്
اللَّهُۖ
X
അല്ലാഹു
فَيَغْفِرُ
X
അപ്പോഴവന്‍ മാപ്പുനല്‍കും
لِمَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കും
مَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:284﴾ وَلَا تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കരുത്
إِلَّا لِمَن تَبِعَ
X
പിന്തുടര്‍ന്നവരെയല്ലാതെ
دِينَكُمْ
X
നിങ്ങളുടെ മതത്തെ
قُلْ
X
(നബിയേ)താങ്കള്‍ പറയുക
إِنَّ الْهُدَىٰ
X
നിശ്ചയം സന്‍മാര്‍ഗം
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്‍മാര്‍ഗം(മാത്രമാണ്)
أَن يُؤْتَىٰ
X
നല്‍കപ്പെടല്‍, നല്‍കപ്പെടുമെന്ന്
أَحَدٌ
X
ഒരുവന്, ആര്‍ക്കെങ്കിലും
مِّثْلَ مَا أُوتِيتُمْ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടതുപോലെ
أَوْ يُحَاجُّوكُمْ
X
അല്ലെങ്കില്‍ അവര്‍ നിങ്ങളോട് ന്യയവാദം നടത്താന്‍ (നടത്തുമെന്നോ)
عِندَ رَبِّكُمْۗ
X
നിങ്ങളുടെ നാഥന്റെയടുക്കല്‍
قُلْ
X
പറയുക
إِنَّ الْفَضْلَ
X
നിശ്ചയം അനുഗ്രഹം
بِيَدِ اللَّهِ
X
അല്ലാഹുവിന്റെ കയ്യിലാണ്
يُؤْتِيهِ
X
അത് അവന്‍ നല്‍കുന്നു
مَن يَشَاءُۗ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
ഏറെ വിശാലതയുള്ളവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
﴿3:73﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
يَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഇഛിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
رَّحِيمٌ
X
പരമദയാലുവും
﴿3:129﴾ وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
പരമദയാലു
﴿4:25﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَغْفِرُ
X
പൊറുക്കുകയില്ല
أَن يُشْرَكَ
X
പങ്ക് ചേര്‍ക്കപ്പെടുന്നത്
بِهِ
X
അവനോട്
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
مَا دُونَ ذَٰلِكَ
X
അതിന് താഴെയുള്ളത് (അതല്ലാത്തത്)
لِمَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَمَن يُشْرِكْ
X
ആര്‍ പങ്ക്ചേര്‍ക്കുന്നുവോ
بِاللَّهِ
X
അല്ലാഹുവിനോട്
فَقَدِ
X
തീര്‍ച്ചയായും
افْتَرَىٰ
X
അവന്‍ ചമച്ചിരിക്കുന്നു
إِثْمًا
X
കുറ്റം
عَظِيمًا
X
ഭയങ്കരമായ
﴿4:48﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
إِذَا ضَرَبْتُمْ
X
നിങ്ങള്‍ യാത്രപുറപ്പെട്ടാല്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَتَبَيَّنُوا
X
നിങ്ങള്‍ വേര്‍തിരിച്ചറിയുക
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَنْ أَلْقَىٰ إِلَيْكُمُ
X
നിങ്ങളിലേക്ക് ഇട്ടുതരുന്നവനോട്
السَّلَامَ
X
സലാം (സമാധാനം)
لَسْتَ
X
നീ അല്ല
مُؤْمِنًا
X
വിശ്വാസി
تَبْتَغُونَ
X
നിങ്ങള്‍ ആഗ്രഹിച്ചുക്കൊണ്ട്
عَرَضَ
X
വിഭവം
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
فَعِندَ اللَّهِ
X
എന്നാല്‍ അല്ലാഹുവിങ്കലുണ്ട്
مَغَانِمُ
X
സമരാര്‍ജ്ജിത സമ്പത്ത്, യുദ്ധമുതലുകള്‍
كَثِيرَةٌۚ
X
ധാരാളം
كَذَٰلِكَ
X
അപ്രകാരം (അവരെപ്പോലെ)
كُنتُم
X
നിങ്ങളായിരുന്നു
مِّن قَبْلُ
X
മുമ്പ്
فَمَنَّ اللَّهُ
X
അങ്ങനെ അല്ലാഹു ഔദാര്യം കാണിച്ചു
عَلَيْكُمْ
X
നിങ്ങളോട്
فَتَبَيَّنُواۚ
X
അതിനാല്‍ നിങ്ങള്‍ വ്യക്തമായി അറിയുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:94﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَغْفِرُ
X
അവന്‍ പൊറുക്കുകയില്ല
أَن يُشْرَكَ
X
പങ്ക് ചേര്‍ക്കപ്പെടുന്നത്
بِهِ
X
അവനോട്, അവനില്‍
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
مَا دُونَ ذَٰلِكَ
X
അതൊഴിച്ചുള്ളത്
لِمَن يَشَاءُۚ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
وَمَن يُشْرِكْ
X
ആരെങ്കിലും പങ്ക് ചേര്‍ത്താല്‍
بِاللَّهِ
X
അല്ലാഹുവില്‍
فَقَدْ ضَلَّ
X
തീര്‍ച്ചയായും അവന്‍ വഴിപിഴച്ചു
ضَلَالًا
X
വഴികേട്
بَعِيدًا
X
വിദൂരമായ
﴿4:116﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും
نَحْنُ
X
ഞങ്ങള്‍
أَبْنَاءُ اللَّهِ
X
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
X
അവന് പ്രിയപ്പെട്ടവരും
قُلْ
X
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
X
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
X
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
X
അല്ല
أَنتُم
X
നിങ്ങള്‍
بَشَرٌ
X
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
X
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
X
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
X
അവനിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿5:18﴾ أَلَمْ تَعْلَمْ
X
നീ അറിഞ്ഞിട്ടില്ലേ?
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
يُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:40﴾ قَالَ الْمَلَأُ
X
പ്രമാണിമാര്‍ ചോദിച്ചു
الَّذِينَ اسْتَكْبَرُوا
X
അഹന്ത നടിച്ചിരുന്നവരായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
لِلَّذِينَ اسْتُضْعِفُوا
X
ദുര്‍ബലരോട്
لِمَنْ آمَنَ
X
(അഥവാ) വിശ്വസിച്ചവരോട്
مِنْهُمْ
X
അവരില്‍ നിന്ന്
أَتَعْلَمُونَ
X
നിങ്ങള്‍ക്കറിയുമോ
أَنَّ صَالِحًا
X
നിശ്ചയം സ്വാലിഹ് (ആണെന്ന്)
مُّرْسَلٌ
X
നിയോഗിക്കപ്പെട്ടവന്‍
مِّن رَّبِّهِۚ
X
തന്റെ നാഥനില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
بِمَا
X
യാതൊന്നില്‍
أُرْسِلَ
X
അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
X
അതുമായി
مُؤْمِنُونَ
X
വിശ്വസിക്കുന്നവരാണ്
﴿7:75﴾ فَالْيَوْمَ
X
ഇന്ന്
نُنَجِّيكَ
X
നാം രക്ഷപ്പെടുത്തും
بِبَدَنِكَ
X
നിന്റെ ജഡം
لِتَكُونَ
X
നീ ആകാന്‍ വേണ്ടി
لِمَنْ خَلْفَكَ
X
നിന്റെ ശേഷക്കാര്‍ക്ക്
آيَةًۚ
X
ഒരു ദൃഷ്ടാന്തം
وَإِنَّ كَثِيرًا
X
നിശ്ചയം, അധികപേരും
مِّنَ النَّاسِ
X
മനുഷ്യരില്‍
عَنْ آيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി
لَغَافِلُونَ
X
അശ്രദ്ധരാണ്
﴿10:92﴾ قَالُوا
X
അവര്‍ പറഞ്ഞു
نَفْقِدُ
X
ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു
صُوَاعَ
X
അളവുപാത്രം
الْمَلِكِ
X
രാജാവിന്റെ
وَلِمَن جَاءَ بِهِ
X
അത് കൊണ്ടുവന്നുതരുന്നവന്നുണ്ട്
حِمْلُ
X
ചുമക്കാവുന്നത്ര (ധാന്യം)
بَعِيرٍ
X
ഒരൊട്ടകത്തിന്ന്
وَأَنَا
X
ഞാന്‍
بِهِ
X
അതിന്
زَعِيمٌ
X
ബാധ്യസ്ഥനാണ്
﴿12:72﴾ اللَّهُ
X
അല്ലാഹു
يَبْسُطُ
X
സമൃദ്ധമായി നല്‍കുന്നു
الرِّزْقَ
X
വിഭവം
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നു
وَفَرِحُوا
X
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
بِالْحَيَاةِ
X
ജീവിതം കൊണ്ട്
الدُّنْيَا
X
ഐഹിക
وَمَا الْحَيَاةُ
X
ജീവിതമല്ല
الدُّنْيَا
X
ഐഹിക
فِي الْآخِرَةِ
X
പരലോകത്തെ അപേക്ഷിച്ച്
إِلَّا مَتَاعٌ
X
തുച്ഛമായ വിഭവമല്ലാതെ
﴿13:26﴾ وَقَدْ
X
തീര്‍ച്ചയായും
مَكَرَ
X
തന്ത്രം പ്രയോഗിച്ചു
الَّذِينَ
X
ഒരു കൂട്ടര്‍
مِن قَبْلِهِمْ
X
അവര്‍ക്കുമുമ്പുള്ളവരായ
فَلِلَّهِ
X
അല്ലാഹുവിന്റേതാകുന്നു
الْمَكْرُ
X
തന്ത്രം
جَمِيعًاۖ
X
എല്ലാം
يَعْلَمُ
X
അവന്‍ അറിയുന്നു
مَا تَكْسِبُ
X
സമ്പാദിക്കുന്നത്
كُلُّ
X
എല്ലാ
نَفْسٍۗ
X
ആത്മാവ്(മനുഷ്യന്‍)
وَسَيَعْلَمُ
X
തീര്‍ച്ചയായും അറിയും
الْكُفَّارُ
X
സത്യനിഷേധികള്‍
لِمَنْ
X
ആര്‍ക്കാണ്
عُقْبَى الدَّارِ
X
ശോഭനമായ പര്യവസാനം
﴿13:42﴾ وَلَنُسْكِنَنَّكُمُ
X
നാം നിങ്ങളെ താമസിപ്പിക്കുക തന്നെ ചെയ്യും
الْأَرْضَ
X
ഈ നാട്ടില്‍
مِن بَعْدِهِمْۚ
X
അവര്‍ക്കുശേഷം
ذَٰلِكَ
X
അത്
لِمَنْ خَافَ
X
ഭയപ്പെടുന്നവന്നാണ്
مَقَامِي
X
എന്റെ സ്ഥാനത്തെ
وَخَافَ
X
അവന്‍ പേടിക്കുകയും ചെയ്തു
وَعِيدِ
X
എന്റെ താക്കീതിനെ
﴿14:14﴾ مَّن كَانَ يُرِيدُ
X
ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍
الْعَاجِلَةَ
X
ക്ഷണികമായതിനെ (നേട്ടങ്ങളെ)
عَجَّلْنَا
X
നാം ധൃതിയില്‍ നല്‍കും
لَهُ
X
അവന്ന്
فِيهَا
X
അതില്‍വെച്ച്
مَا نَشَاءُ
X
നാം ഉദ്ദേശിക്കുന്നത്
لِمَن نُّرِيدُ
X
നാം ഉദ്ദേശിക്കുന്നവര്‍ക്ക്
ثُمَّ
X
പിന്നീട്
جَعَلْنَا لَهُ
X
അവന്ന് നാം ഏര്‍പ്പെടുത്തും
جَهَنَّمَ
X
നരകത്തെ
يَصْلَاهَا
X
അവനതില്‍ എരിയും
مَذْمُومًا
X
ആക്ഷേപിക്കപ്പെട്ടവനായി
مَّدْحُورًا
X
(അനുഗ്രഹത്തില്‍നിന്ന്) പുറംതള്ളപ്പെട്ടവനുമായി
﴿17:18﴾ إِنَّ رَبَّكَ
X
നിശ്ചയമായും നിന്റെ നാഥന്‍
يَبْسُطُ
X
വിശാലമായി നല്‍കുന്നു
الرِّزْقَ
X
ഉപജീവനമാര്‍ഗം
لِمَن يَشَاءُ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
بِعِبَادِهِ
X
തന്റെ ദാസന്മാരെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവനും
بَصِيرًا
X
നന്നായി കാണുന്നവനും
﴿17:30﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
لِلْمَلَائِكَةِ
X
മലക്കുകളോട്
اسْجُدُوا
X
നിങ്ങള്‍ സാഷ്ടാംഗം ചെയ്യുക
لِآدَمَ
X
ആദമിന്ന്
فَسَجَدُوا
X
അപ്പോള്‍ അവര്‍ സാഷ്ടാംഗം ചെയ്തു
إِلَّا إِبْلِيسَ
X
ഇബ്‌ലീസ് ഒഴികെ
قَالَ
X
അവന്‍ പറഞ്ഞു
أَأَسْجُدُ
X
ഞാന്‍ സാഷ്ടാംഗം പ്രണമിക്കുകയോ
لِمَنْ
X
ഒരുത്തന്
خَلَقْتَ
X
നീ സൃഷ്ടിച്ച
طِينًا
X
കളിമണ്ണിനാല്‍
﴿17:61﴾ يَعْلَمُ
X
അവനറിയും
مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْ
X
അവരുടെ പിന്നിലുള്ളതും
وَلَا يَشْفَعُونَ
X
അവര്‍ ശുപാര്‍ശ ചെയ്യുകയില്ല
إِلَّا لِمَنِ
X
ഒരു കൂട്ടര്‍ക്കല്ലാതെ
ارْتَضَىٰ
X
അവന്‍ തൃപ്തിപ്പെട്ടിരിക്കുന്നു
وَهُم
X
അവര്‍
مِّنْ خَشْيَتِهِ
X
അവനോടുള്ള ഭയത്താല്‍
مُشْفِقُونَ
X
നടുങ്ങുന്നവരാണ്
﴿21:28﴾ بَلْ
X
എന്നാല്‍
كَذَّبُوا
X
അവര്‍ തള്ളിപ്പറഞ്ഞു
بِالسَّاعَةِۖ
X
അന്ത്യദിനത്തെ, (വിചാരണ)സമയത്തെ
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِمَن كَذَّبَ
X
തള്ളിപ്പറയുന്നവര്‍ക്ക്
بِالسَّاعَةِ
X
അന്ത്യനാളിനെ
سَعِيرًا
X
നരകത്തീ
﴿25:11﴾ قَالَ
X
(ഫറോവ) ചോദിച്ചു
لِمَنْ حَوْلَهُ
X
തന്റെ ചുറ്റുമുള്ളവരോട്
أَلَا تَسْتَمِعُونَ
X
നിങ്ങള്‍ കേള്‍ക്കുന്നില്ലേ
﴿26:25﴾ وَاخْفِضْ
X
നീ താഴ്ത്തിക്കൊടുക്കുക
جَنَاحَكَ
X
നിന്റെ ചിറക്
لِمَنِ اتَّبَعَكَ
X
നിന്നെ പിന്‍പറ്റിയവര്‍ക്ക്
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ നിന്ന്
﴿26:215﴾ وَأَصْبَحَ
X
ആയി
الَّذِينَ
X
ഒരു കൂട്ടര്‍
تَمَنَّوْا
X
അവര്‍ ആഗ്രഹിച്ചു
مَكَانَهُ
X
അവന്റെ സ്ഥാനം
بِالْأَمْسِ
X
ഇന്നലെ
يَقُولُونَ
X
അവര്‍ പറയുന്നു
وَيْكَأَنَّ
X
അഹോ കഷ്ടം!
اللَّهَ
X
അല്ലാഹു
يَبْسُطُ
X
ഉദാരമാക്കും
الرِّزْقَ
X
ഉപജീവനം
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്മാരില്‍
وَيَقْدِرُۖ
X
ഇടുക്കം വരുത്തുകയും ചെയ്യും
لَوْلَا أَن مَّنَّ اللَّهُ
X
അല്ലാഹു ഔദാര്യം കാണിച്ചില്ലായിരുന്നെങ്കില്‍
عَلَيْنَا
X
നമ്മോട്
لَخَسَفَ
X
അവന്‍ ആഴ്ത്തുമായിരുന്നു
بِنَاۖ
X
നമ്മെയും
وَيْكَأَنَّهُ
X
അഹോ കഷ്ടം!
لَا يُفْلِحُ
X
വിജയം വരിക്കുകയില്ല
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿28:82﴾ اللَّهُ يَبْسُطُ
X
അല്ലാഹു വിശാലമാക്കുന്നു
الرِّزْقَ
X
ഉപജീവനത്തില്‍
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
وَيَقْدِرُ
X
അവന്‍ ഇടുക്കമാക്കുകയും ചെയ്യുന്നു
لَهُۚ
X
അവന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെ പറ്റിയും
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
﴿29:62﴾ أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَبْسُطُ
X
വിപുലമാക്കുന്നു
الرِّزْقَ
X
ജീവിത വിഭവം
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
ഇടുങ്ങിയതാക്കുകയും ചെയ്യുന്നു
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതില്‍ ഉണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനത്തിന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿30:37﴾ وَلَا تَنفَعُ
X
ഉപകരിക്കുകയില്ല
الشَّفَاعَةُ
X
ശിപാര്‍ശ
عِندَهُ
X
അവന്റെയടുത്ത്
إِلَّا لِمَنْ
X
യാതൊരുവന്നൊഴികെ
أَذِنَ
X
(അല്ലാഹു) അനുമതി നല്‍കിയിരിക്കുന്നു
لَهُۚ
X
അവന്
حَتَّىٰ إِذَا فُزِّعَ
X
അങ്ങനെ പരിഭ്രമം നീങ്ങിക്കഴിഞ്ഞാല്‍
عَن قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍ നിന്ന്
قَالُوا
X
അവര്‍ ചോദിക്കുന്നു
مَاذَا قَالَ
X
എന്താണ് പറഞ്ഞത്
رَبُّكُمْۖ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറയും
الْحَقَّۖ
X
സത്യം തന്നെ
وَهُوَ
X
അവന്‍
الْعَلِيُّ
X
അത്യുന്നതനാണ്
الْكَبِيرُ
X
വലിയവനും
﴿34:23﴾ قُلْ
X
നീ പറയുക
إِنَّ رَبِّي
X
നിശ്ചയം എന്റെ നാഥന്‍
يَبْسُطُ
X
വിപുലീകരിച്ച് കൊടുക്കുന്നു
الرِّزْقَ
X
ഉപജീവനം
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
وَيَقْدِرُ
X
അവന്‍ ചുരുക്കുകയും ചെയ്യും
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികമാളുകളും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿34:36﴾ قُلْ
X
നീ പറയുക
إِنَّ رَبِّي
X
എന്റെ നാഥന്‍
يَبْسُطُ
X
വിപുലീകരിച്ചു കൊടുക്കുന്നു
الرِّزْقَ
X
വിഭവങ്ങള്‍
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍
وَيَقْدِرُ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
لَهُۚ
X
അവന്
وَمَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിക്കുന്ന പക്ഷം
مِّن شَيْءٍ
X
വല്ലതും
فَهُوَ
X
അവന്‍
يُخْلِفُهُۖ
X
അതിനു പകരം നല്‍കും
وَهُوَ
X
അവനാകുന്നു
خَيْرُ
X
ഉത്തമന്‍
الرَّازِقِينَ
X
അന്നം നല്‍കുന്നവരില്‍
﴿34:39﴾ أَوَلَمْ يَعْلَمُوا
X
അവര്‍ മനസ്സിലാക്കിയിട്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَبْسُطُ
X
അവന്‍ വിപുലമാക്കിക്കൊടുക്കുന്നു
الرِّزْقَ
X
ഉപജീവനം
لِمَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനതക്ക്
يُؤْمِنُونَ
X
അവര്‍ സത്യവിശ്വാസം സ്വീകരിക്കുന്നു
﴿39:52﴾ تَكَادُ
X
അടുത്തിരിക്കുന്നു
السَّمَاوَاتُ
X
ആകാശങ്ങള്‍
يَتَفَطَّرْنَ
X
പൊട്ടിച്ചിതറാന്‍
مِن فَوْقِهِنَّۚ
X
അവയുടെ മുകള്‍ഭാഗത്ത്നിന്ന്
وَالْمَلَائِكَةُ
X
മലക്കുകള്‍
يُسَبِّحُونَ
X
സങ്കീര്‍ത്തനം ചെയ്യുന്നു
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّهِمْ
X
തങ്ങളുടെ നാഥനെ
وَيَسْتَغْفِرُونَ
X
അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു
لِمَن فِي الْأَرْضِۗ
X
ഭൂമിയിലുള്ളവര്‍ക്ക്
أَلَا
X
അറിയുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
هُوَ الْغَفُورُ
X
അവന്‍ ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
കരുണാനിധിയും
﴿42:5﴾ لَهُ
X
അവന്റെ അധീനതയിലാണ്
مَقَالِيدُ
X
താക്കോലുകള്‍
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۖ
X
ഭൂമിയുടെയും
يَبْسُطُ
X
അവന്‍ വിപുലീകരിച്ച് കൊടുക്കുന്നു
الرِّزْقَ
X
വിഭവം
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّهُ
X
തീര്‍ച്ചയായും അവന്‍
بِكُلِّ شَيْءٍ
X
സകല സംഗതികളെപ്പറ്റിയും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿42:12﴾ لِّلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭുമിയുടെയും
يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇച്ഛിക്കുന്നത്
يَهَبُ
X
അവന്‍ പ്രദാനം ചെയ്യുന്നു
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
إِنَاثًا
X
പെണ്‍മക്കളെ
وَيَهَبُ
X
അവന്‍ പ്രദാനം ചെയ്യുന്നു
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
الذُّكُورَ
X
ആണ്‍മക്കളെ
﴿42:49﴾ وَلَوْلَا أَن يَكُونَ
X
ആയിത്തീര്‍ന്നേക്കുമെന്നില്ലായിരുന്നുവെങ്കില്‍
النَّاسُ
X
ജനം
أُمَّةً وَاحِدَةً
X
ഒരൊറ്റ സമുദായം
لَّجَعَلْنَا
X
നാം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു
لِمَن يَكْفُرُ
X
നിഷേധിക്കുന്നവര്‍ക്ക്
بِالرَّحْمَٰنِ
X
പരമകാരുണികനെ
لِبُيُوتِهِمْ
X
അവരുടെ വീടുകള്‍ക്ക്
سُقُفًا
X
മേല്‍പ്പുരകള്‍
مِّن فِضَّةٍ
X
വെള്ളികൊണ്ടുള്ള
وَمَعَارِجَ
X
കോണികളും
عَلَيْهَا
X
അവയിലൂടെ
يَظْهَرُونَ
X
അവര്‍ കയറിപ്പോകും
﴿43:33﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടെയും
يَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുകയും ചെയ്യും
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ഏറെ ദയാപരനും
﴿48:14﴾ إِنَّ فِي ذَٰلِكَ
X
നിശ്ചയം, അതിലുണ്ട്
لَذِكْرَىٰ
X
ഗുണപാഠം
لِمَن
X
യാതൊരുവന്
كَانَ
X
ഉണ്ട്
لَهُ
X
അവന്
قَلْبٌ
X
ഹൃദയം, മനസ്സ്
أَوْ
X
അല്ലെങ്കില്‍
أَلْقَى
X
അവന്‍ ഇട്ടുകൊടുത്തു
السَّمْعَ
X
ചെവി, കേള്‍വി
وَهُوَ
X
അവനായിരിക്കെ
شَهِيدٌ
X
സാക്ഷി, മനസ്സാന്നിധ്യമുള്ളവന്‍
﴿50:37﴾ وَكَم
X
എത്രയുണ്ട്
مِّن مَّلَكٍ
X
മലക്കുകള്‍
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
لَا تُغْنِي
X
ഉപകരിക്കുകയില്ല
شَفَاعَتُهُمْ
X
അവരുടെ ശിപാര്‍ശ
شَيْئًا
X
ഒന്നും
إِلَّا مِن بَعْدِ
X
ശേഷമല്ലാതെ
أَن يَأْذَنَ
X
അനുവാദം നല്‍കിയതിന്റെ
اللَّهُ
X
അല്ലാഹു
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَرْضَىٰ
X
അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക്
﴿53:26﴾ وَلِمَنْ خَافَ
X
ഭയന്നവനുണ്ട്
مَقَامَ
X
സന്നിധിയെ
رَبِّهِ
X
തന്റെ നാഥന്റെ
جَنَّتَانِ
X
രണ്ട് സ്വര്‍ഗീയാരാമങ്ങള്‍
﴿55:46﴾ رَّبِّ
X
എന്റെ നാഥാ
اغْفِرْ
X
നീ പൊറുത്തുതരേണമേ!
لِي
X
എനിക്ക്
وَلِوَالِدَيَّ
X
എന്റെ മാതാപിതാക്കള്‍ക്കും
وَلِمَن دَخَلَ
X
കടന്നുവന്നവര്‍ക്കും
بَيْتِيَ
X
എന്റെ വീട്ടില്‍
مُؤْمِنًا
X
സത്യവിശ്വാസിയായിക്കൊണ്ട്
وَلِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികള്‍ക്കും
وَلَا تَزِدِ
X
നീ വര്‍ധിപ്പിച്ചുകൊടുക്കരുതേ
الظَّالِمِينَ
X
അക്രമികള്‍ക്ക്
إِلَّا تَبَارًا
X
നാശമല്ലാതെ
﴿71:28﴾ لِمَن شَاءَ
X
ഉദ്ദേശിച്ചവര്‍ക്ക്
مِنكُمْ
X
നിങ്ങളില്‍നിന്ന്
أَن يَتَقَدَّمَ
X
മുന്നോട്ട് വരാന്‍
أَوْ يَتَأَخَّرَ
X
അല്ലെങ്കില്‍ പിന്നോട്ട് പോകാന്‍
﴿74:37﴾ وَبُرِّزَتِ
X
വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന(ദിവസം)
الْجَحِيمُ
X
നരകം
لِمَن يَرَىٰ
X
കാണുന്നവര്‍ക്കായി
﴿79:36﴾ لِمَن شَاءَ
X
അഥവാ ഉദ്ദേശിച്ചവര്‍ക്ക്
مِنكُمْ
X
നിങ്ങളില്‍നിന്ന്
أَن يَسْتَقِيمَ
X
നേര്‍വഴിയില്‍ നിലകൊള്ളാന്‍
﴿81:28﴾ جَزَاؤُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുത്ത്
جَنَّاتُ
X
സ്വര്‍ഗീയാരാമങ്ങളാണ്
عَدْنٍ
X
സ്ഥിരവാസത്തിന്റെ
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
സ്ഥിരവാസികളായ നിലയില്‍
فِيهَا
X
അവയില്‍
أَبَدًاۖ
X
എക്കാലവും
رَّضِيَ
X
തൃപ്തിപ്പെട്ടിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَنْهُمْ
X
അവരെക്കുറിച്ച്
وَرَضُوا
X
അവരും തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُۚ
X
അവനെക്കുറിച്ച്
ذَٰلِكَ
X
അത്
لِمَنْ
X
യാതൊരുവന്നുള്ളതാണ്
خَشِيَ
X
അവന്‍ ഭയപ്പെട്ടു
رَبَّهُ
X
തന്റെ നാഥനെ
﴿98:8﴾