Repeated Words in Quran

< >
Total Found : 2
فَتَلَقَّىٰ
X
അനന്തരം അഭ്യസിച്ചു
آدَمُ
X
ആദം
مِن رَّبِّهِ
X
തന്റെ നാഥനില്‍നിന്ന്
كَلِمَاتٍ
X
ചില വചനങ്ങള്‍
فَتَابَ عَلَيْهِۚ
X
അവന്‍ അദ്ദേഹത്തിന്റ പശ്ചാത്താപം സ്വീകരിച്ചു
إِنَّهُ هُوَ
X
നിശ്ചയം അവന്‍
التَّوَّابُ
X
പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
ദയാപരനും
﴿2:37﴾ وَإِذِ ابْتَلَىٰ
X
പരീക്ഷിച്ച സന്ദര്‍ഭം
إِبْرَاهِيمَ
X
ഇബ്റാഹീമിനെ
رَبُّهُ
X
തന്റെ നാഥന്‍
بِكَلِمَاتٍ
X
ചില വചനങ്ങളിലൂടെ
فَأَتَمَّهُنَّۖ
X
എന്നിട്ടദ്ദേഹമത് പൂര്‍ത്തീകരിച്ചു
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
جَاعِلُكَ
X
നിന്നെ ആക്കുകയാണ്
لِلنَّاسِ
X
ജനങ്ങള്‍ക്ക്
إِمَامًاۖ
X
നേതാവ്
قَالَ
X
അദ്ദേഹം പറഞ്ഞു
وَمِن ذُرِّيَّتِيۖ
X
എന്റെ മക്കളില്‍നിന്നും
قَالَ
X
അവന്‍ പറഞ്ഞു
لَا يَنَالُ
X
പ്രാപിക്കുകയില്ല
عَهْدِي
X
എന്റെ കരാര്‍
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿2:124﴾ كَانَ النَّاسُ
X
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
فَبَعَثَ
X
പിന്നെ നിയോഗിച്ചു
اللَّهُ
X
അല്ലാഹു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
مُبَشِّرِينَ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
X
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
X
ഇറക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّ
X
സത്യവുമായി
لِيَحْكُمَ
X
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
فِيهِ
X
അതില്‍
إِلَّا الَّذِينَ أُوتُوهُ
X
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
X
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
X
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
X
സത്യമായ
بِإِذْنِهِۗ
X
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
X
അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:213﴾ وَكَأَيِّن مِّن
X
എത്രയെത്ര
نَّبِيٍّ
X
പ്രവാചകന്‍മാര്‍
قَاتَلَ
X
പോരാടി, യുദ്ധം ചെയ്തു
مَعَهُ
X
അവരോടൊപ്പം, അദ്ദേഹത്തോടൊപ്പം
رِبِّيُّونَ
X
ദൈവഭക്തന്‍മാര്‍
كَثِيرٌ
X
നിരവധി
فَمَا وَهَنُوا
X
അവര്‍ തളര്‍ന്നില്ല
لِمَا أَصَابَهُمْ
X
അവരെ ബാധിച്ച ദുരിതങ്ങളെച്ചൊല്ലി
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَمَا ضَعُفُوا
X
അവര്‍ ദുര്‍ബലരായിട്ടുമില്ല
وَمَا اسْتَكَانُواۗ
X
കീഴടങ്ങിയിട്ടുമില്ല
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الصَّابِرِينَ
X
ക്ഷമാശീലരെ
﴿3:146﴾ بَلْ
X
എന്നാല്‍
بَدَا
X
വെളിപ്പെട്ടിരിക്കുന്നു
لَهُم
X
അവര്‍ക്ക്
مَّا كَانُوا يُخْفُونَ
X
അവര്‍ മറച്ചുവെച്ചിരുന്നത്
مِن قَبْلُۖ
X
നേരത്തെ(മുമ്പ്)
وَلَوْ
X
എങ്കില്‍
رُدُّوا
X
അവര്‍ മടക്കിയയക്കപ്പെട്ടു
لَعَادُوا
X
അവര്‍ തിരിച്ചുചെല്ലും
لِمَا نُهُوا عَنْهُ
X
വിലക്കപ്പെട്ട കാര്യങ്ങളിലേക്ക്
وَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവരാണ്
﴿6:28﴾ وَلَقَدْ كُذِّبَتْ
X
തള്ളിപ്പറയപ്പെട്ടിട്ടുണ്ട്
رُسُلٌ
X
ദൂതന്മാര്‍
مِّن قَبْلِكَ
X
നിനക്ക്മുമ്പ്
فَصَبَرُوا
X
അപ്പോള്‍ അവര്‍ ക്ഷമിച്ചു
عَلَىٰ مَا كُذِّبُوا
X
അവര്‍ തള്ളിപ്പറയപ്പെട്ടതില്‍
وَأُوذُوا
X
അവര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു
حَتَّىٰ أَتَاهُمْ
X
അവര്‍ക്ക് വന്നെത്തുംവരെ
نَصْرُنَاۚ
X
നമ്മുടെ സഹായം
وَلَا مُبَدِّلَ
X
മാറ്റി മറിക്കുന്നവനില്ല
لِكَلِمَاتِ اللَّهِۚ
X
അല്ലാഹുവിന്റെ വചനങ്ങളെ
وَلَقَدْ جَاءَكَ
X
നിനക്ക് വന്നുകിട്ടിയിട്ടുണ്ട്
مِن نَّبَإِ
X
വൃത്താന്തത്തില്‍നിന്ന്
الْمُرْسَلِينَ
X
ദൈവദൂതന്മാരുടെ
﴿6:34﴾ وَتَمَّتْ
X
പരിപൂര്‍ണമായിരിക്കുന്നു
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
صِدْقًا
X
സത്യത്താല്‍
وَعَدْلًاۚ
X
നീതിയാലും
لَّا مُبَدِّلَ
X
ഭേദഗതി വരുത്തുന്നവന്‍ ഇല്ല
لِكَلِمَاتِهِۚ
X
അവന്റെ വചനങ്ങളില്‍
وَهُوَ
X
അവന്‍
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿6:115﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
رَسُولُ اللَّهِ
X
അല്ലാഹുവിന്റെ ദൂതനാണ്
إِلَيْكُمْ
X
നിങ്ങളിലേക്കുള്ള
جَمِيعًا
X
എല്ലാവരിലേക്കും
الَّذِي
X
യാതൊരുവന്‍
لَهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۖ
X
ഭൂമിയുടെയും
لَا إِلَٰهَ
X
ഇല്ല ദൈവം
إِلَّا هُوَ
X
അവനല്ലാതെ
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
وَيُمِيتُۖ
X
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
النَّبِيِّ
X
അഥവാ പ്രവാചകനില്‍
الْأُمِّيِّ
X
നിരക്ഷരനായ
الَّذِي
X
യാതൊരുവന്‍
يُؤْمِنُ
X
അദ്ദേഹം വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَكَلِمَاتِهِ
X
അവന്റെ വചനങ്ങളിലും
وَاتَّبِعُوهُ
X
അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക
لَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تَهْتَدُونَ
X
നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
﴿7:158﴾ وَإِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
يَعِدُكُمُ
X
നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു
اللَّهُ
X
അല്ലാഹു
إِحْدَى
X
ഒന്നിനെ
الطَّائِفَتَيْنِ
X
രണ്ടു സംഘങ്ങളില്‍
أَنَّهَا
X
നിശ്ചയമായും അത്
لَكُمْ
X
നിങ്ങള്‍ക്കാണെന്ന്
وَتَوَدُّونَ
X
നിങ്ങള്‍ ആഗ്രഹിക്കുന്നു
أَنَّ
X
തീര്‍ച്ചയായും
غَيْرَ
X
അല്ലാത്തത്
ذَاتِ الشَّوْكَةِ
X
ശക്തിയുള്ളത്
تَكُونُ
X
അത് ആകണമെന്ന്
لَكُمْ
X
നിങ്ങള്‍ക്ക്
وَيُرِيدُ اللَّهُ
X
എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്നു
أَن يُحِقَّ
X
അവന്‍ സത്യമായി സ്ഥാപിക്കാന്‍
الْحَقَّ
X
സത്യത്തെ
بِكَلِمَاتِهِ
X
തന്റെ കല്‍പനകള്‍ വഴി
وَيَقْطَعَ
X
അവന്‍ മുറിച്ചുകളയാനും
دَابِرَ
X
മുരട്
الْكَافِرِينَ
X
സത്യനിഷേധികളുടെ
﴿8:7﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اسْتَجِيبُوا
X
നിങ്ങള്‍ ഉത്തരം നല്‍കുക
لِلَّهِ
X
അല്ലാഹുവിന്
وَلِلرَّسُولِ
X
ദൂതനും
إِذَا دَعَاكُمْ
X
അവന്‍ നിങ്ങളെ വിളിക്കുമ്പോള്‍
لِمَا
X
ഒന്നിലേക്ക്
يُحْيِيكُمْۖ
X
അത് നിങ്ങളെ ജീവസ്സുറ്റവരാക്കും
وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَحُولُ
X
മറയിടും
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്നും
وَقَلْبِهِ
X
അവന്റെ മനസ്സിന്നും
وَأَنَّهُ
X
തീര്‍ച്ചയായും അവന്‍
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿8:24﴾ لَهُمُ
X
അവര്‍ക്കുണ്ട്
الْبُشْرَىٰ
X
ശുഭവാര്‍ത്ത
فِي الْحَيَاةِ الدُّنْيَا
X
ഇഹലോകത്ത്
وَفِي الْآخِرَةِۚ
X
പരലോകത്തും
لَا تَبْدِيلَ
X
ഭേദഗതിയില്ല
لِكَلِمَاتِ اللَّهِۚ
X
അല്ലാഹുവിന്റെ വചനങ്ങള്‍ക്ക്
ذَٰلِكَ
X
അത്
هُوَ
X
അത് തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿10:64﴾ وَيُحِقُّ
X
സത്യമായികാണിക്കുന്നു
اللَّهُ
X
അല്ലാഹു
الْحَقَّ
X
സത്യത്തെ
بِكَلِمَاتِهِ
X
തന്റെ വചനങ്ങളിലൂടെ
وَلَوْ كَرِهَ
X
അത് അരോചകമാണെങ്കിലും
الْمُجْرِمُونَ
X
കുറ്റവാളികള്‍ക്ക്
﴿10:82﴾ وَيَجْعَلُونَ
X
അവര്‍ നിശ്ചയിക്കുന്നു
لِمَا لَا يَعْلَمُونَ
X
അവര്‍ക്ക് തന്നെ (ശരിയായ) അറിവില്ലാത്ത ചിലതിന്
نَصِيبًا
X
ഒരു വിഹിതം
مِّمَّا رَزَقْنَاهُمْۗ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
تَاللَّهِ
X
അല്ലാഹുവാണ് സത്യം
لَتُسْأَلُنَّ
X
നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും
عَمَّا كُنتُمْ
X
നിങ്ങള്‍ ആയിരുന്നതിനെക്കുറിച്ച്
تَفْتَرُونَ
X
കെട്ടിച്ചമയ്കുന്നവര്‍
﴿16:56﴾ وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَا تَصِفُ
X
വിശേഷിപ്പിക്കുന്നതനുസരിച്ച്
أَلْسِنَتُكُمُ
X
നിങ്ങളുടെ നാവുകള്‍
الْكَذِبَ
X
കളവ്
هَٰذَا
X
ഇത്
حَلَالٌ
X
അനുവദനീയം
وَهَٰذَا
X
ഇത്
حَرَامٌ
X
നിഷിദ്ധം
لِّتَفْتَرُوا
X
നിങ്ങള്‍ കെട്ടിച്ചമക്കാന്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَۚ
X
കളവ്
إِنَّ
X
നിശ്ചയമായും ഒരുത്തര്‍
الَّذِينَ يَفْتَرُونَ
X
അവര്‍ കെട്ടിച്ചമക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കളവ്
لَا يُفْلِحُونَ
X
അവര്‍ വിജയിക്കുകയില്ല
﴿16:116﴾ ثُمَّ
X
പിന്നെ
بَعَثْنَاهُمْ
X
അവരെ നാം എഴുന്നേല്‍പിച്ചു
لِنَعْلَمَ
X
നമുക്കറിയാനായിട്ട്
أَيُّ
X
ഏതാണ്
الْحِزْبَيْنِ
X
രണ്ടു കക്ഷികളില്‍
أَحْصَىٰ
X
കൂടുതല്‍ ക്ലിപ്തപ്പെടുത്തുക (എന്ന്)
لِمَا لَبِثُوا
X
അവര്‍ താമസിച്ചതിനെ
أَمَدًا
X
കാലത്തില്‍
﴿18:12﴾ وَاتْلُ
X
നീ പാരായണം ചെയ്യുക
مَا أُوحِيَ
X
ബോധനം നല്‍കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن كِتَابِ
X
ഗ്രന്ഥത്തില്‍ നിന്ന്
رَبِّكَۖ
X
നിന്റെ നാഥന്റെ
لَا مُبَدِّلَ
X
ഭേദഗതി വരുത്തുന്ന ഒരുത്തനുമില്ല
لِكَلِمَاتِهِ
X
അവന്റെ വചനങ്ങള്‍ക്ക്
وَلَن تَجِدَ
X
നീ ഒരിക്കലും കണ്ടെത്തുകയുമില്ല
مِن دُونِهِ
X
അവനെക്കൂടാതെ
مُلْتَحَدًا
X
ഒരഭയ കേന്ദ്രവും
﴿18:27﴾ قُل
X
നീ പറയുക
لَّوْ كَانَ
X
ആയിരുന്നാല്‍
الْبَحْرُ
X
സമുദ്രം
مِدَادًا
X
മഷി
لِّكَلِمَاتِ
X
വചനങ്ങള്‍ക്ക്
رَبِّي
X
എന്റെ നാഥന്റെ
لَنَفِدَ
X
തീര്‍ന്നു പോവുക തന്നെ ചെയ്യും
الْبَحْرُ
X
സമുദ്രം
قَبْلَ
X
മുമ്പായി
أَن تَنفَدَ
X
തീരുന്നതിന്റെ
كَلِمَاتُ
X
വചനങ്ങള്‍
رَبِّي
X
എന്റെ നാഥന്റെ
وَلَوْ جِئْنَا
X
നാം കൊണ്ടുവന്നാലും
بِمِثْلِهِ
X
അത് പോലെയുള്ള മറ്റൊന്ന്
مَدَدًا
X
സഹായകമായി
﴿18:109﴾ وَأَنَا
X
ഞാന്‍
اخْتَرْتُكَ
X
നിന്നെ ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു
فَاسْتَمِعْ
X
അതിനാല്‍ നീ ശ്രദ്ധിച്ചുകേള്‍ക്കുക
لِمَا يُوحَىٰ
X
ബോധനം നല്‍കപ്പെടുന്നത്
﴿20:13﴾ أُفٍّ
X
നാണക്കേട്
لَّكُمْ
X
നിങ്ങള്‍ക്കും
وَلِمَا تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നവര്‍ക്കും
مِن دُونِ اللَّهِۖ
X
അല്ലാഹുവിനെക്കൂടാതെ
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿21:67﴾ هَيْهَاتَ هَيْهَاتَ
X
എത്രയെത്ര വിദൂരം
لِمَا تُوعَدُونَ
X
നിങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടുന്നത്
﴿23:36﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمُ
X
അവരോട്
اسْجُدُوا
X
നിങ്ങള്‍ പ്രണമിക്കുവിന്‍
لِلرَّحْمَٰنِ
X
പരമകാരുണികനെ
قَالُوا
X
അവര്‍ പറയും
وَمَا الرَّحْمَٰنُ
X
എന്ത് പരമകാരുണികന്‍
أَنَسْجُدُ
X
നാം സാഷ്ടാംഗം പ്രണമിക്കുകയോ
لِمَا تَأْمُرُنَا
X
നീ ഞങ്ങളോട് കല്‍പിക്കുന്നതിനെ
وَزَادَهُمْ
X
അതവര്‍ക്ക് വര്‍ദ്ധിപ്പിക്കും
نُفُورًا۩
X
വെറുപ്പ്
﴿25:60﴾ فَسَقَىٰ
X
അപ്പോള്‍ അദ്ദേഹം വെള്ളം കുടിപ്പിച്ചു
لَهُمَا
X
അവര്‍ക്ക് രണ്ടുപേര്‍ക്കും വേണ്ടി
ثُمَّ
X
പിന്നീട്
تَوَلَّىٰ
X
അദ്ദേഹം മാറിനിന്നു
إِلَى الظِّلِّ
X
തണലിലേക്ക്
فَقَالَ
X
ഇങ്ങനെ പ്രാര്‍ത്ഥിച്ചു
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
لِمَا أَنزَلْتَ
X
നീ ഇറക്കിത്തരുന്ന(തിലേക്ക്)
إِلَيَّ
X
എനിക്ക്
مِنْ خَيْرٍ
X
ഏതൊരു നന്മക്കും
فَقِيرٌ
X
ഞാന്‍ ആവശ്യമുള്ളവനാണ്
﴿28:24﴾ وَلَوْ
X
ആയിരുന്നാലും
أَنَّمَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
مِن شَجَرَةٍ
X
മരമായിട്ട്, മരത്തില്‍ നിന്ന്
أَقْلَامٌ
X
പേനകള്‍
وَالْبَحْرُ
X
സമുദ്രവും (ഉണ്ടായിരുന്നാലും)
يَمُدُّهُ
X
അതിന് പോഷണം നല്‍കിക്കൊണ്ട്
مِن بَعْدِهِ
X
അത് കൂടാതെ, അതിനു പുറമെ
سَبْعَةُ أَبْحُرٍ
X
ഏഴു സമുദ്രങ്ങള്‍
مَّا نَفِدَتْ
X
തീരുന്നതല്ല, കഴിയുന്നതല്ല
كَلِمَاتُ اللَّهِۗ
X
അല്ലാഹുവിന്റെ വചനങ്ങള്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
حَكِيمٌ
X
യുക്തിമാനാണ്
﴿31:27﴾ إِنَّ الْمُسْلِمِينَ
X
നിശ്ചയം (അല്ലാഹുവില്‍) സമര്‍പ്പിക്കുന്ന പുരുഷന്‍മാര്‍
وَالْمُسْلِمَاتِ
X
അവനില്‍ സമര്‍പ്പിക്കുന്ന സ്ത്രീകളും
وَالْمُؤْمِنِينَ
X
വിശ്വാസികളും
وَالْمُؤْمِنَاتِ
X
വിശ്വാസിനികളും
وَالْقَانِتِينَ
X
ഭക്തിയുള്ള പുരുഷന്‍മാരും
وَالْقَانِتَاتِ
X
ഭക്തിയുള്ള സ്ത്രീകളും
وَالصَّادِقِينَ
X
സത്യസന്ധതയുള്ള പുരുഷന്‍മാരും
وَالصَّادِقَاتِ
X
സത്യസന്ധതയുള്ള സ്ത്രീകളും
وَالصَّابِرِينَ
X
ക്ഷമാശീലരായ പുരുഷന്‍മാരും
وَالصَّابِرَاتِ
X
ക്ഷമാശീലരായ സ്ത്രീകളും
وَالْخَاشِعِينَ
X
വിനയാന്വിതരായ പുരുഷന്‍മാരും
وَالْخَاشِعَاتِ
X
വിനയാന്വിതരായ സ്ത്രീകളും
وَالْمُتَصَدِّقِينَ
X
ദാനശീലരും
وَالْمُتَصَدِّقَاتِ
X
ദാനശീലകളും
وَالصَّائِمِينَ
X
വ്രതമനുഷ്ഠിക്കുന്ന പുരുഷന്‍മാരും
وَالصَّائِمَاتِ
X
വ്രതമനുഷ്ഠിക്കുന്ന സ്ത്രീകളും
وَالْحَافِظِينَ فُرُوجَهُمْ
X
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന പുരുഷന്‍മാരും
وَالْحَافِظَاتِ
X
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന സ്ത്രീകളും
وَالذَّاكِرِينَ اللَّهَ
X
അല്ലാഹുവിനെ സ്മരിക്കുന്ന പുരുഷന്‍മാരും
كَثِيرًا
X
ധാരാളമായി
وَالذَّاكِرَاتِ
X
അല്ലാഹുവിനെ സ്മരിക്കുന്ന സ്ത്രീകളും
أَعَدَّ اللَّهُ
X
അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു
لَهُم
X
അവര്‍ക്ക്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿33:35﴾ قَالَ
X
(അല്ലാഹു) ചോദിച്ചു
يَا إِبْلِيسُ
X
ഇബ്‌ലീസേ
مَا مَنَعَكَ
X
നിന്നെ തടഞ്ഞതെന്താണ്
أَن تَسْجُدَ
X
നീ പ്രണമിക്കുന്നതില്‍ നിന്ന്
لِمَا خَلَقْتُ
X
ഞാന്‍ സൃഷ്ടിച്ചതിനെ
بِيَدَيَّۖ
X
എന്റെ ഇരു കരങ്ങള്‍ കൊണ്ട്
أَسْتَكْبَرْتَ
X
നീ വലിയവനായി ചമയുകയാണോ
أَمْ كُنتَ
X
അതോ നീ ആയിരുന്നോ
مِنَ الْعَالِينَ
X
പൊങ്ങച്ചക്കാരില്‍
﴿38:75﴾ أَمْ يَقُولُونَ
X
അല്ല, അവര്‍ പറയുകയാണോ
افْتَرَىٰ
X
അദ്ദേഹം കെട്ടിച്ചമച്ചുവെന്ന്
عَلَى اللَّهِ
X
അല്ലാഹുവിന്റെപേരില്‍
كَذِبًاۖ
X
കള്ളം
فَإِن يَشَإِ اللَّهُ
X
എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍
يَخْتِمْ
X
അവര്‍ മുദ്രവെക്കുമായിരുന്നു
عَلَىٰ قَلْبِكَۗ
X
നിന്റെ ഹൃദയത്തിന്മല്‍
وَيَمْحُ
X
തുടച്ചുമാറ്റുന്നു
اللَّهُ
X
അല്ലാഹു
الْبَاطِلَ
X
അസത്യത്തെ
وَيُحِقُّ
X
അവന്‍ സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നു
الْحَقَّ
X
സത്യത്തെ
بِكَلِمَاتِهِۚ
X
തന്റെ വചനങ്ങളിലൂടെ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
ഹൃദയങ്ങളിലുള്ളത്
﴿42:24﴾ وَالَّذِينَ يُظَاهِرُونَ
X
ളിഹാര്‍ ചെയ്യുന്നവര്‍
مِن نِّسَائِهِمْ
X
അവരുടെ ഭാര്യമാരെ
ثُمَّ
X
പിന്നെ
يَعُودُونَ
X
അവര്‍ മടങ്ങുന്നു
لِمَا قَالُوا
X
അവര്‍ പറഞ്ഞതില്‍ നിന്ന്
فَتَحْرِيرُ
X
അപ്പോള്‍ മോചിപ്പിക്കേണ്ടതാണ്
رَقَبَةٍ
X
ഒരു അടിമയെ
مِّن قَبْلِ
X
മുമ്പ്
أَن يَتَمَاسَّاۚ
X
ഇരുവരും പരസ്പരം സ്പര്‍ശിക്കുന്നതിന്
ذَٰلِكُمْ
X
അത്
تُوعَظُونَ
X
നിങ്ങള്‍ ഉപദേശിക്കപ്പെടുന്നു
بِهِۚ
X
അതുകൊണ്ട്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
﴿58:3﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
إِلَى الَّذِينَ
X
യാതൊരുത്തരെ
نُهُوا
X
അവര്‍ വിലക്കപ്പെട്ടു
عَنِ النَّجْوَىٰ
X
രഹസ്യഭാഷണത്തില്‍നിന്ന്
ثُمَّ
X
പിന്നെ
يَعُودُونَ
X
അവര്‍ മടങ്ങുന്നു
لِمَا
X
യാതൊന്നിലേക്ക്
نُهُوا
X
അവര്‍ വിലക്കപ്പെട്ടു
عَنْهُ
X
അതില്‍നിന്ന്
وَيَتَنَاجَوْنَ
X
അവര്‍ രഹസ്യ സംഭാഷണം നടത്തുന്നു
بِالْإِثْمِ
X
പാപത്തെപ്പറ്റി
وَالْعُدْوَانِ
X
അതിക്രമത്തെയും
وَمَعْصِيَتِ
X
ധിക്കാരത്തെയും
الرَّسُولِ
X
ദൈവദൂതനോടുള്ള
وَإِذَا جَاءُوكَ
X
അവര്‍ നിന്റെ അടുത്ത് വന്നാല്‍
حَيَّوْكَ
X
അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു
بِمَا
X
യാതൊന്നുകൊണ്ട്
لَمْ يُحَيِّكَ
X
നിന്നെ അഭിവാദ്യം ചെയ്തിട്ടില്ല
بِهِ
X
അതുകൊണ്ട്
اللَّهُ
X
അല്ലാഹു
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
فِي أَنفُسِهِمْ
X
അവരുടെ മനസുകളില്‍
لَوْلَا يُعَذِّبُنَا
X
നമ്മെ ശിക്ഷിക്കാത്തതെന്ത്?
اللَّهُ
X
അല്ലാഹു
بِمَا نَقُولُۚ
X
നാം പറയുന്നതിന്റെ പേരില്‍
حَسْبُهُمْ
X
അവര്‍ക്കു മതി
جَهَنَّمُ
X
നരകം
يَصْلَوْنَهَاۖ
X
അവരതില്‍ കിടന്നെരിയും
فَبِئْسَ
X
അപ്പോള്‍ എത്ര ചീത്ത
الْمَصِيرُ
X
മടക്ക സ്ഥലം
﴿58:8﴾ عَسَىٰ
X
ആയേക്കാം
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
إِن طَلَّقَكُنَّ
X
അദ്ദേഹം നിങ്ങളെ വിവാഹമോചനം ചെയ്താല്‍
أَن يُبْدِلَهُ
X
അദ്ദേഹത്തിന് പകരം നല്‍കു(മായേക്കാം)
أَزْوَاجًا
X
ഭാര്യമാരെ
خَيْرًا
X
ഉത്തമരായ
مِّنكُنَّ
X
നിങ്ങളേക്കാള്‍
مُسْلِمَاتٍ
X
മുസ്‌ലിംകളായ വനിതകളെ
مُّؤْمِنَاتٍ
X
സത്യവിശ്വാസിനികളും
قَانِتَاتٍ
X
ഭയഭക്തിയുള്ളവരും
تَائِبَاتٍ
X
പശ്ചാത്തപിക്കുന്നവരും
عَابِدَاتٍ
X
ആരാധനാ നിരതരും
سَائِحَاتٍ
X
വ്രതനിഷ്ഠരും
ثَيِّبَاتٍ
X
വിധവകളും
وَأَبْكَارًا
X
കന്യകകളും
﴿66:5﴾ وَمَرْيَمَ
X
മര്‍യമിനെയും
ابْنَتَ عِمْرَانَ
X
ഇംറാന്റെ പുത്രി
الَّتِي أَحْصَنَتْ
X
കാത്ത് സൂക്ഷിച്ച
فَرْجَهَا
X
തന്റെ ഗുഹ്യസ്ഥാനം
فَنَفَخْنَا
X
അപ്പോള്‍ നാം ഊതി
فِيهِ
X
അതില്‍
مِن رُّوحِنَا
X
നമ്മുടെ ആത്മാവില്‍നിന്ന്
وَصَدَّقَتْ
X
അവര്‍ സത്യപ്പെടുത്തുകയും ചെയ്തു
بِكَلِمَاتِ
X
വചനങ്ങളെ
رَبِّهَا
X
അവരുടെ നാഥന്റെ
وَكُتُبِهِ
X
അവന്റെ ഗ്രന്ഥങ്ങളെയും
وَكَانَتْ
X
അവരായിരുന്നു
مِنَ الْقَانِتِينَ
X
ഭക്തരില്‍ ഉള്‍പ്പെട്ടവര്‍
﴿66:12﴾