Repeated Words in Quran

< >
Total Found : 10
فَتَلَقَّىٰ
X
അനന്തരം അഭ്യസിച്ചു
آدَمُ
X
ആദം
مِن رَّبِّهِ
X
തന്റെ നാഥനില്‍നിന്ന്
كَلِمَاتٍ
X
ചില വചനങ്ങള്‍
فَتَابَ عَلَيْهِۚ
X
അവന്‍ അദ്ദേഹത്തിന്റ പശ്ചാത്താപം സ്വീകരിച്ചു
إِنَّهُ هُوَ
X
നിശ്ചയം അവന്‍
التَّوَّابُ
X
പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
ദയാപരനും
﴿2:37﴾ وَإِذِ اسْتَسْقَىٰ
X
കുടിനീരിന്നപേക്ഷിച്ച സന്ദര്‍ഭം
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനതക്ക് വേണ്ടി
فَقُلْنَا
X
അപ്പോള്‍ നാം പറഞ്ഞു
اضْرِب
X
നീ അടിക്കുക
بِّعَصَاكَ
X
നിന്റെ വടികൊണ്ട്
الْحَجَرَۖ
X
കല്ലിനെ
فَانفَجَرَتْ
X
അപ്പോള്‍ പൊട്ടിയൊഴുകി
مِنْهُ
X
അതില്‍നിന്ന്
اثْنَتَا عَشْرَةَ
X
പന്ത്രണ്ട്
عَيْنًاۖ
X
ഉറവ
قَدْ عَلِمَ
X
അറിഞ്ഞു
كُلُّ أُنَاسٍ
X
എല്ലാവിഭാഗം ജനങ്ങളും
مَّشْرَبَهُمْۖ
X
തങ്ങളുടെ കുടിനീരിന്റെ ഇടം
كُلُوا
X
നിങ്ങള്‍ തിന്നുക
وَاشْرَبُوا
X
നിങ്ങള്‍ കുടിക്കുകയും ചെയ്യുക
مِن رِّزْقِ
X
വിഭവത്തില്‍നിന്ന്
اللَّهِ
X
അല്ലാഹുവിന്റെ
وَلَا تَعْثَوْا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്
فِي الْأَرْضِ
X
ഭൂമിയില്‍
مُفْسِدِينَ
X
നാശകാരികളായി
﴿2:60﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِمَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതില്‍
قَالُوا
X
അവര്‍ പറയും
نُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَيَكْفُرُونَ
X
അവര്‍ നിഷേധിക്കുകയും ചെയ്യുന്നു
بِمَا وَرَاءَهُ
X
അതിന്റെ പിറകിലുള്ളതിനെ
وَهُوَ
X
അതാകട്ടെ
الْحَقُّ
X
സത്യമാണ്
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا مَعَهُمْۗ
X
അവരുടെ വശമുള്ളതിനെ
قُلْ
X
പറയുക
فَلِمَ
X
എന്നാലെന്തിന്
تَقْتُلُونَ
X
നിങ്ങള്‍ കൊന്നുകൊണ്ടിരുന്നു
أَنبِيَاءَ اللَّهِ
X
അല്ലാഹുവിന്റെ പ്രവാചകന്മാരെ
مِن قَبْلُ
X
മുമ്പ്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:91﴾ وَإِذِ ابْتَلَىٰ
X
പരീക്ഷിച്ച സന്ദര്‍ഭം
إِبْرَاهِيمَ
X
ഇബ്റാഹീമിനെ
رَبُّهُ
X
തന്റെ നാഥന്‍
بِكَلِمَاتٍ
X
ചില വചനങ്ങളിലൂടെ
فَأَتَمَّهُنَّۖ
X
എന്നിട്ടദ്ദേഹമത് പൂര്‍ത്തീകരിച്ചു
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
جَاعِلُكَ
X
നിന്നെ ആക്കുകയാണ്
لِلنَّاسِ
X
ജനങ്ങള്‍ക്ക്
إِمَامًاۖ
X
നേതാവ്
قَالَ
X
അദ്ദേഹം പറഞ്ഞു
وَمِن ذُرِّيَّتِيۖ
X
എന്റെ മക്കളില്‍നിന്നും
قَالَ
X
അവന്‍ പറഞ്ഞു
لَا يَنَالُ
X
പ്രാപിക്കുകയില്ല
عَهْدِي
X
എന്റെ കരാര്‍
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿2:124﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
وَاجْعَلْنَا
X
ഞങ്ങളെ നീ ആക്കുകയും ചെയ്യണേ
مُسْلِمَيْنِ
X
കീഴ്പെടുന്നവര്‍
لَكَ
X
നിനക്ക്
وَمِن ذُرِّيَّتِنَا
X
ഞങ്ങളുടെ സന്തതികളില്‍നിന്നും
أُمَّةً
X
ഒരു സമുദായത്തെ
مُّسْلِمَةً
X
കീഴ്പെടുന്ന
لَّكَ
X
നിനക്ക്
وَأَرِنَا
X
നീ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യണേ
مَنَاسِكَنَا
X
ഞങ്ങളുടെ ആരാധനാക്രമങ്ങളെ
وَتُبْ عَلَيْنَاۖ
X
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും ചെയ്യണേ
إِنَّكَ أَنتَ
X
നിശ്ചയം, നീ തന്നെയാകുന്നു
التَّوَّابُ
X
പശ്ചാത്താപം അത്യധികം സ്വീകരിക്കുന്നവന്‍
الرَّحِيمُ
X
കരുണാമയനും
﴿2:128﴾ وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَن
X
ഒരുത്തരെക്കുറിച്ച്
يُقْتَلُ
X
വധിക്കപ്പെടുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَمْوَاتٌۚ
X
മരിച്ചവരാണെന്ന്
بَلْ
X
എന്നാല്‍
أَحْيَاءٌ
X
ജീവിച്ചിരിക്കുന്നവരാണ്
وَلَٰكِن
X
പക്ഷേ
لَّا تَشْعُرُونَ
X
നിങ്ങളറിയുന്നില്ല
﴿2:154﴾ أُحِلَّ لَكُمْ
X
നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു
لَيْلَةَ الصِّيَامِ
X
നോമ്പിന്റെ രാവില്‍
الرَّفَثُ
X
സംസര്‍ഗം
إِلَىٰ نِسَائِكُمْۚ
X
നിങ്ങളുടെ സ്ത്രീകളിലേക്ക്
هُنَّ
X
അവര്‍
لِبَاسٌ
X
വസ്ത്രമാണ്
لَّكُمْ
X
നിങ്ങളുടെ
وَأَنتُمْ
X
നിങ്ങളും
لِبَاسٌ
X
വസ്ത്രമാണ്
لَّهُنَّۗ
X
അവര്‍ക്കുള്ള
عَلِمَ
X
അറിഞ്ഞു
اللَّهُ
X
അല്ലാഹു
أَنَّكُمْ كُنتُمْ
X
നിങ്ങള്‍ ആയിരുന്നു എന്ന്
تَخْتَانُونَ
X
നിങ്ങള്‍ വഞ്ചിക്കുന്നു
أَنفُسَكُمْ
X
നിങ്ങളെത്തന്നെ
فَتَابَ عَلَيْكُمْ
X
നിങ്ങളുടെ പശ്ചാതാപം സ്വീകരിച്ചിരിക്കുന്നു
وَعَفَا عَنكُمْۖ
X
നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിരിക്കുന്നു
فَالْآنَ
X
ഇപ്പോള്‍ മുതല്‍
بَاشِرُوهُنَّ
X
നിങ്ങള്‍ അവരുമായി സഹവസിക്കുക
وَابْتَغُوا
X
നിങ്ങള്‍ തേടുകയുംചെയ്യുക
مَا كَتَبَ اللَّهُ
X
അല്ലാഹു നിശ്ചയിച്ചത്
لَكُمْۚ
X
നിങ്ങള്‍ക്ക്
وَكُلُوا
X
നിങ്ങള്‍ ഭക്ഷിക്കുക
وَاشْرَبُوا
X
നിങ്ങള്‍ കുടിക്കുക
حَتَّىٰ يَتَبَيَّنَ لَكُمُ
X
നിങ്ങള്‍ക്ക് വെളിപ്പെടും വരെ
الْخَيْطُ الْأَبْيَضُ
X
വെള്ള ഇഴ
مِنَ الْخَيْطِ الْأَسْوَدِ
X
കറുപ്പ് ഇഴയില്‍ നിന്ന്
مِنَ الْفَجْرِۖ
X
പ്രഭാതത്തില്‍
ثُمَّ
X
പിന്നെ
أَتِمُّوا
X
നിങ്ങള്‍ പൂര്‍ത്തിയാക്കുക
الصِّيَامَ
X
വ്രതം
إِلَى اللَّيْلِۚ
X
രാത്രിവരെ
وَلَا تُبَاشِرُوهُنَّ
X
നിങ്ങള്‍ അവരുമായി വേഴ്ച നടത്തരുത്
وَأَنتُمْ
X
നിങ്ങളായിരിക്കെ
عَاكِفُونَ
X
ഭജനമിരിക്കുന്നവര്‍
فِي الْمَسَاجِدِۗ
X
പള്ളികളില്‍
تِلْكَ
X
അത്
حُدُودُ اللَّهِ
X
അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്
فَلَا تَقْرَبُوهَاۗ
X
അത്കൊണ്ട് നിങ്ങള്‍ അവയോടടുക്കരുത്
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
آيَاتِهِ
X
അവന്റെ വചനങ്ങള്‍
لِلنَّاسِ
X
ജനങ്ങള്‍ക്ക്
لَعَلَّهُمْ
X
അവരാകാന്‍
يَتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നു
﴿2:187﴾ وَأَتِمُّوا
X
നിങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുക
الْحَجَّ
X
ഹജ്ജ്
وَالْعُمْرَةَ
X
ഉംറയും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنْ أُحْصِرْتُمْ
X
ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۖ
X
ബലിയില്‍ നിന്ന്
وَلَا تَحْلِقُوا
X
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْهَدْيُ
X
ബലിമൃഗം
مَحِلَّهُۚ
X
അതിന്റെ സ്ഥാനത്ത്
فَمَن كَانَ مِنكُم
X
നിങ്ങളില്‍ നിന്നാരെങ്കിലും ആയാല്‍
مَّرِيضًا
X
രോഗി
أَوْ بِهِ أَذًى
X
അല്ലെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളോ
مِّن رَّأْسِهِ
X
അവന്റെ തലയില്‍
فَفِدْيَةٌ
X
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن صِيَامٍ
X
ഒന്നുകില്‍ നോമ്പായി
أَوْ صَدَقَةٍ
X
അല്ലെങ്കില്‍ ദാനം
أَوْ نُسُكٍۚ
X
അല്ലെങ്കില്‍ ബലി
فَإِذَا أَمِنتُمْ
X
ഇനി നിങ്ങള്‍ നിര്‍ഭയരായാല്‍
فَمَن تَمَتَّعَ
X
സൗകര്യം ഉപയോഗിക്കുന്നവര്‍
بِالْعُمْرَةِ إِلَى الْحَجِّ
X
ഉംറക്ക് ശേഷം ഹജ്ജ് വരെ
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۚ
X
ബലിയില്‍ നിന്ന്
فَمَن لَّمْ يَجِدْ
X
അത് സാധ്യമാകാത്തവര്‍
فَصِيَامُ
X
നോമ്പ് നിര്‍വഹിക്കുക
ثَلَاثَةِ أَيَّامٍ
X
മൂന്ന് ദിവസം
فِي الْحَجِّ
X
ഹജ്ജ് വേളയില്‍
وَسَبْعَةٍ
X
ഏഴ് എണ്ണം
إِذَا رَجَعْتُمْۗ
X
നിങ്ങള്‍ മടങ്ങിക്കഴിഞ്ഞാല്‍
تِلْكَ
X
അത്
عَشَرَةٌ كَامِلَةٌۗ
X
പൂര്‍ണമായി പത്തുദിവസം
ذَٰلِكَ
X
അത്
لِمَن لَّمْ يَكُنْ
X
അല്ലാത്തവര്‍ക്ക്
أَهْلُهُ
X
അവന്റെ കുടുംബം
حَاضِرِي الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിനടുത്ത് താമസിക്കുന്നവര്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
شَدِيدُ
X
കഠിനന്‍
الْعِقَابِ
X
ശിക്ഷയുടെ കാര്യത്തില്‍
﴿2:196﴾ وَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക
فِي أَيَّامٍ
X
ദിവസങ്ങളില്‍
مَّعْدُودَاتٍۚ
X
എണ്ണം നിശ്ചയിക്കപ്പെട്ട
فَمَن تَعَجَّلَ
X
വല്ലവനും ധൃതികൂട്ടിയാല്‍
فِي يَوْمَيْنِ
X
രണ്ടു ദിവസങ്ങളിലായി
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
وَمَن تَأَخَّرَ
X
വല്ലവനും പിന്തിയാല്‍
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
لِمَنِ اتَّقَىٰۗ
X
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
وَاتَّقُوا
X
നിങ്ങള്‍ ഭക്തികാണിക്കുക
اللَّهَ
X
അല്ലാഹുവിനോട്
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّكُمْ
X
നിങ്ങളാണെന്ന്
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
ഒരുമിച്ചുകൂട്ടപ്പെടുന്നു
﴿2:203﴾ كَانَ النَّاسُ
X
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
فَبَعَثَ
X
പിന്നെ നിയോഗിച്ചു
اللَّهُ
X
അല്ലാഹു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
مُبَشِّرِينَ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
X
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
X
ഇറക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّ
X
സത്യവുമായി
لِيَحْكُمَ
X
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
فِيهِ
X
അതില്‍
إِلَّا الَّذِينَ أُوتُوهُ
X
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
X
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
X
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
X
സത്യമായ
بِإِذْنِهِۗ
X
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
X
അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:213﴾ وَالْوَالِدَاتُ
X
മാതാക്കള്‍
يُرْضِعْنَ
X
മുലയൂട്ടണം
أَوْلَادَهُنَّ
X
അവരുടെ മക്കളെ
حَوْلَيْنِ
X
രണ്ടുവര്‍ഷം
كَامِلَيْنِۖ
X
പൂര്‍ണമായ
لِمَنْ أَرَادَ
X
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يُتِمَّ
X
പൂര്‍ത്തിയാക്കാന്‍
الرَّضَاعَةَۚ
X
മുലകുടി
وَعَلَى الْمَوْلُودِ لَهُ
X
കുട്ടിയുടെ പിതാവിന് ബാധ്യതയാകുന്നു
رِزْقُهُنَّ
X
അവരുടെ ആഹാരം
وَكِسْوَتُهُنَّ
X
അവരുടെ വസ്ത്രവും
بِالْمَعْرُوفِۚ
X
ന്യായമായ നിലയില്‍
لَا تُكَلَّفُ
X
നിര്‍ബന്ധിക്കപ്പെടുകയില്ല
نَفْسٌ
X
ഒരാളും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَا تُضَارَّ
X
ഉപദ്രവിക്കപ്പെടാവതല്ല
وَالِدَةٌ
X
ഒരുമാതാവും
بِوَلَدِهَا
X
തന്റെ കുട്ടിമൂലം
وَلَا مَوْلُودٌ لَّهُ
X
കുട്ടിയുടെ പിതാവും
بِوَلَدِهِۚ
X
തന്റെ കുട്ടിമൂലം
وَعَلَى الْوَارِثِ
X
അനന്തരവകാശിക്ക് ബാധ്യതയുണ്ട്
مِثْلُ ذَٰلِكَۗ
X
അതിന് തുല്യമായത്
فَإِنْ أَرَادَا
X
അവര്‍ രണ്ടുപേരും ഉദ്ദേശിച്ചാല്‍
فِصَالًا
X
മുലകുടിമാറ്റാന്‍
عَن تَرَاضٍ
X
തൃപ്തിയോടെ
مِّنْهُمَا
X
അവര്‍ രണ്ടുപേരുടെയും
وَتَشَاوُرٍ
X
കൂടിയാലോചനയോടെയും
فَلَا جُنَاحَ عَلَيْهِمَاۗ
X
അവര്‍ രണ്ടുപേര്‍ക്കും കുറ്റമില്ല
وَإِنْ أَرَدتُّمْ
X
നിങ്ങളുദ്ദേശിച്ചാല്‍
أَن تَسْتَرْضِعُوا
X
മുലകൊടുപ്പിക്കാന്‍
أَوْلَادَكُمْ
X
നിങ്ങളുടെ മക്കള്‍ക്ക്
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
إِذَا سَلَّمْتُم
X
നിങ്ങള്‍ നല്‍കുന്നുവെങ്കില്‍
مَّا آتَيْتُم
X
നിങ്ങള്‍ നല്‍കേണ്ടത്
بِالْمَعْرُوفِۗ
X
മാന്യമായ നിലയില്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿2:233﴾ وَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
فِيمَا عَرَّضْتُم بِهِ
X
നിങ്ങള്‍ സൂചിപ്പിക്കുന്നതില്‍
مِنْ خِطْبَةِ النِّسَاءِ
X
സ്ത്രീകളുടെ വിവാഹക്കാര്യം
أَوْ أَكْنَنتُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ മറച്ചുവെക്കുന്നതില്‍
فِي أَنفُسِكُمْۚ
X
നിങ്ങളുടെ മനസ്സില്‍
عَلِمَ اللَّهُ
X
അല്ലാഹു അറിഞ്ഞിരിക്കുന്നു
أَنَّكُمْ
X
നിങ്ങളാണെന്ന്
سَتَذْكُرُونَهُنَّ
X
നിങ്ങളവരെ ഓര്‍ക്കുമെന്ന്
وَلَٰكِن
X
എന്നാല്‍
لَّا تُوَاعِدُوهُنَّ
X
അവരോട് ഉടമ്പടി ചെയ്യരുത്
سِرًّا
X
രഹസ്യമായി
إِلَّا أَن تَقُولُوا
X
നിങ്ങള്‍ പറയുകയല്ലാതെ
قَوْلًا مَّعْرُوفًاۚ
X
നല്ലവാക്ക്
وَلَا تَعْزِمُوا
X
നിങ്ങള്‍ ഉറപ്പിക്കരുത്
عُقْدَةَ النِّكَاحِ
X
വിവാഹബന്ധം
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْكِتَابُ
X
നിശ്ചിത സമയം
أَجَلَهُۚ
X
അതിന്റെ അവധി
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ يَعْلَمُ
X
അല്ലാഹു അറിയുന്നുവെന്ന്
مَا فِي أَنفُسِكُمْ
X
നിങ്ങളുടെ മനസ്സിലുള്ളത്
فَاحْذَرُوهُۚ
X
അതുകൊണ്ട് അവനെ ഭയപ്പെടുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
حَلِيمٌ
X
സഹനശീലനും
﴿2:235﴾ مَّثَلُ
X
ഉപമ
الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവരുടെ
أَمْوَالَهُمْ
X
തങ്ങളുടെ ധനം
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
كَمَثَلِ حَبَّةٍ
X
ഒരു ധാന്യത്തിന്റെ ഉദാഹരണം പോലെയാണ്
أَنبَتَتْ
X
അത് മുളപ്പിച്ചു
سَبْعَ
X
ഏഴ്
سَنَابِلَ
X
കതിരുകള്‍
فِي كُلِّ سُنبُلَةٍ
X
ഓരോ കതിരിലും
مِّائَةُ حَبَّةٍۗ
X
നൂറുധാന്യമണികള്‍
وَاللَّهُ
X
അല്ലാഹു
يُضَاعِفُ
X
ഇരട്ടിപ്പിച്ചു നല്‍കുന്നു
لِمَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനുമാകുന്നു
﴿2:261﴾ لِّلَّهِ
X
അല്ലാഹുവിനാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَإِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തിയാലും
مَا فِي أَنفُسِكُمْ
X
നിങ്ങളുടെ മനസ്സിലുള്ളത്
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ നിങ്ങള്‍ മറച്ചുവെച്ചാലും
يُحَاسِبْكُم
X
നിങ്ങളെ വിചാരണ ചെയ്യും
بِهِ
X
അതുസംബന്ധിച്ച്
اللَّهُۖ
X
അല്ലാഹു
فَيَغْفِرُ
X
അപ്പോഴവന്‍ മാപ്പുനല്‍കും
لِمَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കും
مَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:284﴾ فَنَادَتْهُ
X
അപ്പോള്‍ അദ്ദേഹത്തെ വിളിച്ചു
الْمَلَائِكَةُ
X
മലക്കുകള്‍
وَهُوَ قَائِمٌ
X
അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ
يُصَلِّي
X
പ്രാര്‍ഥിച്ചുകൊണ്ട് (നമസ്കരിച്ചുകൊണ്ട്)
فِي الْمِحْرَابِ
X
മിഹ്റാബില്‍
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُبَشِّرُكَ
X
നിന്നെ ശുഭവാര്‍ത്ത അറിയിക്കുന്നു
بِيَحْيَىٰ
X
യഹ്‌യായെ സംബന്ധിച്ച
مُصَدِّقًا
X
സത്യപ്പെടുത്തുന്നവനായ
بِكَلِمَةٍ
X
വചനത്തെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَسَيِّدًا
X
(അദ്ദേഹം)നേതാവും
وَحَصُورًا
X
ആത്മസംയമനം പാലിക്കുന്നവനും
وَنَبِيًّا
X
പ്രവാചകനും(ആയിരിക്കും)
مِّنَ الصَّالِحِينَ
X
സദ്‌വൃത്തരില്‍പെട്ട
﴿3:39﴾ إِذْ قَالَتِ
X
പറഞ്ഞ സന്ദര്‍ഭം(ഓര്‍ക്കുക)
الْمَلَائِكَةُ
X
മലക്കുകള്‍
يَا مَرْيَمُ
X
ഓ, മര്‍യം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُبَشِّرُكِ
X
നിന്നെ ശുഭവാര്‍ത്ത അറിയിക്കുന്നു
بِكَلِمَةٍ
X
ഒരു വചനത്തെ സംബന്ധിച്ച്
مِّنْهُ
X
അവനില്‍ നിന്നുള്ള
اسْمُهُ
X
അവന്റെ പേര്
الْمَسِيحُ عِيسَى ابْنُ مَرْيَمَ
X
മര്‍യമിന്റെ പുത്രന്‍ മസീഹ് ഈസാ എന്നാകുന്നു
وَجِيهًا
X
മഹത്വമുള്ളവന്‍
فِي الدُّنْيَا
X
ഈ ലോകത്തും
وَالْآخِرَةِ
X
പരലോകത്തും
وَمِنَ الْمُقَرَّبِينَ
X
ദൈവസാമീപ്യം സിദ്ധിച്ചവരില്‍പെട്ടവനുമാകുന്നു
﴿3:45﴾ قُلْ
X
താങ്കള്‍ പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
تَعَالَوْا
X
നിങ്ങള്‍ വരിക
إِلَىٰ كَلِمَةٍ
X
ഒരു വചനത്തിലേക്ക്, ഒരു തത്വത്തിലേക്ക്
سَوَاءٍ
X
സമമായ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمْ
X
നിങ്ങള്‍ക്കുമിടയില്‍
أَلَّا نَعْبُدَ
X
(അതായത്) നാം വഴിപ്പെടാതിരിക്കുക
إِلَّا اللَّهَ
X
അല്ലാഹു അല്ലാത്ത (ആര്‍ക്കും)
وَلَا نُشْرِكَ
X
നാം പങ്കുചേര്‍ക്കാതിരിക്കുക
بِهِ
X
അവനില്‍
شَيْئًا
X
ഒന്നിനെയും
وَلَا يَتَّخِذَ
X
സ്വീകരിക്കാതിരിക്കുക
بَعْضُنَا
X
നമ്മില്‍ ചിലര്‍
بَعْضًا
X
ചിലരെ
أَرْبَابًا
X
രക്ഷാധികാരികളായി
مِّن دُونِ اللَّهِۚ
X
അല്ലാഹുവെ കൂടാതെ
فَإِن تَوَلَّوْا
X
ഇനിയും അവര്‍ പിന്തിരിഞ്ഞുകളയുന്നുവെങ്കില്‍
فَقُولُوا
X
നിങ്ങള്‍ പറയുക
اشْهَدُوا
X
നിങ്ങള്‍ സാക്ഷികളാകുവിന്‍
بِأَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍ (ആണെന്നതിന്)
مُسْلِمُونَ
X
മുസ്ലിംകള്‍
﴿3:64﴾ يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لِمَ
X
എന്തിന്
تُحَاجُّونَ
X
നിങ്ങള്‍ തര്‍ക്കിക്കുന്നു
فِي إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ കാര്യത്തില്‍
وَمَا أُنزِلَتِ
X
അവതരിപ്പിക്കപ്പെട്ടിട്ടില്ല
التَّوْرَاةُ
X
തൗറാത്ത്
وَالْإِنجِيلُ
X
ഇഞ്ചീലും
إِلَّا مِن بَعْدِهِۚ
X
അദ്ദേഹത്തിന് ശേഷമല്ലാതെ
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿3:65﴾ هَا أَنتُمْ
X
ഓ, നിങ്ങളിതാ
هَٰؤُلَاءِ حَاجَجْتُمْ
X
നിങ്ങള്‍ തര്‍ക്കിച്ചു
فِيمَا
X
ഒരു കാര്യത്തില്‍
لَكُم
X
നിങ്ങള്‍ക്കുണ്ട്
بِهِ
X
അതിനെപ്പറ്റി
عِلْمٌ
X
അറിവ്
فَلِمَ
X
ഇനി എന്തിന്
تُحَاجُّونَ
X
നിങ്ങള്‍ തര്‍ക്കിക്കുന്നു
فِيمَا
X
ഒരു കാര്യത്തില്‍
لَيْسَ
X
ഇല്ല
لَكُم
X
നിങ്ങള്‍ക്ക്
بِهِ
X
അതിനെപ്പറ്റി
عِلْمٌۚ
X
അറിവ്
وَاللَّهُ
X
അല്ലാഹു
يَعْلَمُ
X
അറിയുന്നു
وَأَنتُمْ
X
നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നില്ല
﴿3:66﴾ يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لِمَ
X
എന്ത് കൊണ്ട്
تَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَأَنتُمْ
X
നിങ്ങള്‍ ആയിരിക്കെ
تَشْهَدُونَ
X
നിങ്ങള്‍ (അതിന്) സാക്ഷ്യം വഹിക്കുന്നു
﴿3:70﴾ يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لِمَ
X
എന്തിന്
تَلْبِسُونَ
X
നിങ്ങള്‍ കൂട്ടിക്കുഴക്കുന്നു
الْحَقَّ
X
സത്യത്തെ
بِالْبَاطِلِ
X
അസത്യവുമായി
وَتَكْتُمُونَ
X
നിങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നു
الْحَقَّ
X
സത്യത്തെ
وَأَنتُمْ تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നവരായിരിക്കെ, നിങ്ങള്‍ അറിഞ്ഞുകൊണ്
﴿3:71﴾ وَلَا تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കരുത്
إِلَّا لِمَن تَبِعَ
X
പിന്തുടര്‍ന്നവരെയല്ലാതെ
دِينَكُمْ
X
നിങ്ങളുടെ മതത്തെ
قُلْ
X
(നബിയേ)താങ്കള്‍ പറയുക
إِنَّ الْهُدَىٰ
X
നിശ്ചയം സന്‍മാര്‍ഗം
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്‍മാര്‍ഗം(മാത്രമാണ്)
أَن يُؤْتَىٰ
X
നല്‍കപ്പെടല്‍, നല്‍കപ്പെടുമെന്ന്
أَحَدٌ
X
ഒരുവന്, ആര്‍ക്കെങ്കിലും
مِّثْلَ مَا أُوتِيتُمْ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടതുപോലെ
أَوْ يُحَاجُّوكُمْ
X
അല്ലെങ്കില്‍ അവര്‍ നിങ്ങളോട് ന്യയവാദം നടത്താന്‍ (നടത്തുമെന്നോ)
عِندَ رَبِّكُمْۗ
X
നിങ്ങളുടെ നാഥന്റെയടുക്കല്‍
قُلْ
X
പറയുക
إِنَّ الْفَضْلَ
X
നിശ്ചയം അനുഗ്രഹം
بِيَدِ اللَّهِ
X
അല്ലാഹുവിന്റെ കയ്യിലാണ്
يُؤْتِيهِ
X
അത് അവന്‍ നല്‍കുന്നു
مَن يَشَاءُۗ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
ഏറെ വിശാലതയുള്ളവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
﴿3:73﴾ قُلْ
X
ചോദിക്കുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لِمَ
X
എന്തിന്
تَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَاللَّهُ
X
അല്ലാഹു
شَهِيدٌ
X
സാക്ഷി(യാണ്)
عَلَىٰ مَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെല്ലാം
﴿3:98﴾ قُلْ
X
പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لِمَ
X
എന്തിന്
تَصُدُّونَ
X
നിങ്ങള്‍ തടയുന്നു
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവരെ
تَبْغُونَهَا
X
നിങ്ങള്‍ അതിനെ ആഗ്രഹിക്കുന്നു
عِوَجًا
X
വക്രമാക്കാന്‍
وَأَنتُمْ شُهَدَاءُۗ
X
നിങ്ങള്‍ സാക്ഷികളായിരിക്കെ
وَمَا اللَّهُ
X
അല്ലാഹുവല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി
﴿3:99﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
يَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഇഛിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
رَّحِيمٌ
X
പരമദയാലുവും
﴿3:129﴾ وَكَأَيِّن مِّن
X
എത്രയെത്ര
نَّبِيٍّ
X
പ്രവാചകന്‍മാര്‍
قَاتَلَ
X
പോരാടി, യുദ്ധം ചെയ്തു
مَعَهُ
X
അവരോടൊപ്പം, അദ്ദേഹത്തോടൊപ്പം
رِبِّيُّونَ
X
ദൈവഭക്തന്‍മാര്‍
كَثِيرٌ
X
നിരവധി
فَمَا وَهَنُوا
X
അവര്‍ തളര്‍ന്നില്ല
لِمَا أَصَابَهُمْ
X
അവരെ ബാധിച്ച ദുരിതങ്ങളെച്ചൊല്ലി
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَمَا ضَعُفُوا
X
അവര്‍ ദുര്‍ബലരായിട്ടുമില്ല
وَمَا اسْتَكَانُواۗ
X
കീഴടങ്ങിയിട്ടുമില്ല
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الصَّابِرِينَ
X
ക്ഷമാശീലരെ
﴿3:146﴾ الَّذِينَ قَالُوا
X
പറഞ്ഞവര്‍ (വാദിച്ചവര്‍)
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَهِدَ
X
കരാര്‍ ചെയ്തിരിക്കുന്നു
إِلَيْنَا
X
ഞങ്ങളോട്
أَلَّا نُؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കരുതെന്ന്
لِرَسُولٍ
X
ഒരു ദൈവദൂതനിലും
حَتَّىٰ يَأْتِيَنَا
X
അദ്ദേഹം ഞങ്ങളുടെയടുക്കല്‍ വരുന്നത് വരെ
بِقُرْبَانٍ
X
ഒരു ബലിയുമായി
تَأْكُلُهُ
X
അതിനെ തിന്നും
النَّارُۗ
X
തീ
قُلْ
X
നീ പറയുക
قَدْ جَاءَكُمْ
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിട്ടുണ്ട്
رُسُلٌ
X
ദൈവദൂതന്‍മാര്‍
مِّن قَبْلِي
X
എനിക്ക് മുമ്പ്
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
وَبِالَّذِي قُلْتُمْ
X
നിങ്ങള്‍ പറഞ്ഞത് (ചെയ്തു കാണിച്ച്)കൊണ്ടും
فَلِمَ
X
എന്നിട്ടും എന്തിന്
قَتَلْتُمُوهُمْ
X
നിങ്ങള്‍ അവരെ കൊന്നു
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യവാദികള്‍
﴿3:183﴾ وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
പരമദയാലു
﴿4:25﴾ مِّنَ الَّذِينَ هَادُوا
X
യഹൂദരായവരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍)
يُحَرِّفُونَ
X
അവര്‍ മാറ്റിത്തിരുത്തുന്നു
الْكَلِمَ
X
വാക്യങ്ങളെ
عَن مَّوَاضِعِهِ
X
അതിന്റെ സ്ഥാനങ്ങളില്‍ നിന്ന്
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَعَصَيْنَا
X
ഞങ്ങള്‍ ധിക്കരിച്ചു (എന്നും)
وَاسْمَعْ
X
നീ കേള്‍ക്കുക
غَيْرَ مُسْمَعٍ
X
കേള്‍ക്കപ്പെടേണ്ടവനല്ല
وَرَاعِنَا
X
ഞങ്ങളെ പരിഗണിക്കുക എന്നും
لَيًّا
X
വളച്ചൊടിച്ചുകൊണ്ട്
بِأَلْسِنَتِهِمْ
X
അവരുടെ നാവ്
وَطَعْنًا
X
ആക്ഷേപിച്ചും
فِي الدِّينِۚ
X
സത്യമത(ത്തെ)ത്തില്‍
وَلَوْ أَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞിരുന്നുവെങ്കില്‍
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَأَطَعْنَا
X
ഞങ്ങള്‍ അനുസരിച്ചു
وَاسْمَعْ
X
നീ കേള്‍ക്കണേ
وَانظُرْنَا
X
ഞങ്ങളെ ശ്രദ്ധിക്കണമേ
لَكَانَ
X
തീര്‍ച്ചയായും അതാകുമായിരുന്നു
خَيْرًا
X
ഗുണകരം
لَّهُمْ
X
അവര്‍ക്ക്
وَأَقْوَمَ
X
ഏറ്റവും ശരിയായതും
وَلَٰكِن
X
പക്ഷേ
لَّعَنَهُمُ اللَّهُ
X
അല്ലാഹു അവരെ ശപിച്ചിരിക്കുന്നു
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
കുറച്ചല്ലാതെ
﴿4:46﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَغْفِرُ
X
പൊറുക്കുകയില്ല
أَن يُشْرَكَ
X
പങ്ക് ചേര്‍ക്കപ്പെടുന്നത്
بِهِ
X
അവനോട്
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
مَا دُونَ ذَٰلِكَ
X
അതിന് താഴെയുള്ളത് (അതല്ലാത്തത്)
لِمَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَمَن يُشْرِكْ
X
ആര്‍ പങ്ക്ചേര്‍ക്കുന്നുവോ
بِاللَّهِ
X
അല്ലാഹുവിനോട്
فَقَدِ
X
തീര്‍ച്ചയായും
افْتَرَىٰ
X
അവന്‍ ചമച്ചിരിക്കുന്നു
إِثْمًا
X
കുറ്റം
عَظِيمًا
X
ഭയങ്കരമായ
﴿4:48﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ
X
ഒരു കൂട്ടരെ
قِيلَ
X
പറയപ്പെട്ടു, കല്‍പിക്കപ്പെട്ടു
لَهُمْ
X
അവരോട്
كُفُّوا
X
നിങ്ങള്‍ അടക്കിവെക്കുക
أَيْدِيَكُمْ
X
നിങ്ങളുടെ കൈകളെ
وَأَقِيمُوا
X
നിങ്ങള്‍ നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
فَلَمَّا كُتِبَ
X
പിന്നെ നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
عَلَيْهِمُ
X
അവര്‍ക്ക്, അവരുടെമേല്‍
الْقِتَالُ
X
യുദ്ധം
إِذَا فَرِيقٌ
X
അപ്പോഴതാ ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്ന്
يَخْشَوْنَ
X
അവര്‍ ഭയപ്പെടുന്നു
النَّاسَ
X
ജനങ്ങളെ
كَخَشْيَةِ اللَّهِ
X
അല്ലാഹുവിനെ ഭയപ്പെടുന്നപോലെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായോ ഉള്ള
خَشْيَةًۚ
X
ഭയപ്പെടല്‍
وَقَالُوا
X
അവര്‍ പറഞ്ഞു
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِمَ
X
എന്തിന്
كَتَبْتَ
X
നിര്‍ബന്ധമാക്കി
عَلَيْنَا
X
ഞങ്ങള്‍ക്ക്, ഞങ്ങളുടെമേല്‍
الْقِتَالَ
X
യുദ്ധം
لَوْلَا أَخَّرْتَنَا
X
എന്തുകൊണ്ട് നീ ഞങ്ങളെ പിന്തിച്ചില്ല
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
قَرِيبٍۗ
X
അടുത്ത
قُلْ
X
നീ പറയുക
مَتَاعُ
X
വിഭവം
الدُّنْيَا
X
ഇഹലോകത്തിന്റെ
قَلِيلٌ
X
തുഛമാണ്
وَالْآخِرَةُ
X
പരലോകം
خَيْرٌ
X
ഉത്തമം
لِّمَنِ اتَّقَىٰ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَلَا تُظْلَمُونَ
X
നിങ്ങളോട് അനീതി കാണിക്കുകയില്ല
فَتِيلًا
X
തീരെ, ഒട്ടും
﴿4:77﴾ وَإِذَا جَاءَهُمْ
X
അവര്‍ക്ക് വന്നാല്‍
أَمْرٌ
X
വല്ല കാര്യവും
مِّنَ الْأَمْنِ
X
സമാധാനത്തിന്റെ
أَوِ الْخَوْفِ
X
അല്ലെങ്കില്‍ ഭീതിയുടെ
أَذَاعُوا بِهِۖ
X
അവര്‍ അത് പ്രചരിപ്പിക്കുകയായി
وَلَوْ رَدُّوهُ
X
അവര്‍ അത് എത്തിച്ചുകൊടുത്തിരുന്നെങ്കില്‍
إِلَى الرَّسُولِ
X
ദൈവദൂതനിലേക്ക്
وَإِلَىٰ أُولِي الْأَمْرِ
X
കൈകാര്യകര്‍ത്താക്കളിലേക്കും
مِنْهُمْ
X
അവരില്‍ പെട്ട
لَعَلِمَهُ
X
അതിനെ (അതിന്റെ സത്യാവസ്ഥ) മനസ്സിലാക്കുമായിരുന്നു
الَّذِينَ يَسْتَنبِطُونَهُ
X
അതിനെ കുറിച്ച് നിരീക്ഷണപാടവമുള്ളവര്‍
مِنْهُمْۗ
X
അവരില്‍ പെട്ട
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَاتَّبَعْتُمُ
X
നിങ്ങള്‍ പിന്തുടര്‍ന്ന് പോയേനെ
الشَّيْطَانَ
X
പിശാചിനെ
إِلَّا قَلِيلًا
X
അല്‍പം ചിലരൊഴികെ
﴿4:83﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
إِذَا ضَرَبْتُمْ
X
നിങ്ങള്‍ യാത്രപുറപ്പെട്ടാല്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَتَبَيَّنُوا
X
നിങ്ങള്‍ വേര്‍തിരിച്ചറിയുക
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَنْ أَلْقَىٰ إِلَيْكُمُ
X
നിങ്ങളിലേക്ക് ഇട്ടുതരുന്നവനോട്
السَّلَامَ
X
സലാം (സമാധാനം)
لَسْتَ
X
നീ അല്ല
مُؤْمِنًا
X
വിശ്വാസി
تَبْتَغُونَ
X
നിങ്ങള്‍ ആഗ്രഹിച്ചുക്കൊണ്ട്
عَرَضَ
X
വിഭവം
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
فَعِندَ اللَّهِ
X
എന്നാല്‍ അല്ലാഹുവിങ്കലുണ്ട്
مَغَانِمُ
X
സമരാര്‍ജ്ജിത സമ്പത്ത്, യുദ്ധമുതലുകള്‍
كَثِيرَةٌۚ
X
ധാരാളം
كَذَٰلِكَ
X
അപ്രകാരം (അവരെപ്പോലെ)
كُنتُم
X
നിങ്ങളായിരുന്നു
مِّن قَبْلُ
X
മുമ്പ്
فَمَنَّ اللَّهُ
X
അങ്ങനെ അല്ലാഹു ഔദാര്യം കാണിച്ചു
عَلَيْكُمْ
X
നിങ്ങളോട്
فَتَبَيَّنُواۚ
X
അതിനാല്‍ നിങ്ങള്‍ വ്യക്തമായി അറിയുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:94﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَغْفِرُ
X
അവന്‍ പൊറുക്കുകയില്ല
أَن يُشْرَكَ
X
പങ്ക് ചേര്‍ക്കപ്പെടുന്നത്
بِهِ
X
അവനോട്, അവനില്‍
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
مَا دُونَ ذَٰلِكَ
X
അതൊഴിച്ചുള്ളത്
لِمَن يَشَاءُۚ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
وَمَن يُشْرِكْ
X
ആരെങ്കിലും പങ്ക് ചേര്‍ത്താല്‍
بِاللَّهِ
X
അല്ലാഹുവില്‍
فَقَدْ ضَلَّ
X
തീര്‍ച്ചയായും അവന്‍ വഴിപിഴച്ചു
ضَلَالًا
X
വഴികേട്
بَعِيدًا
X
വിദൂരമായ
﴿4:116﴾ لَّا يُحِبُّ اللَّهُ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْجَهْرَ
X
പരസ്യമാക്കുന്നത്
بِالسُّوءِ
X
തിന്മ
مِنَ الْقَوْلِ
X
വാക്കില്‍ നിന്ന്
إِلَّا مَن ظُلِمَۚ
X
അനീതിക്കിരയായവനൊഴികെ
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
سَمِيعًا
X
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمًا
X
എല്ലാം അറിയുന്നവന്‍
﴿4:148﴾ يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لَا تَغْلُوا
X
നിങ്ങള്‍ അതിര് കവിയരുത്
فِي دِينِكُمْ
X
നിങ്ങളുടെ മതകാര്യത്തില്‍
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّۚ
X
സത്യമല്ലാതെ
إِنَّمَا الْمَسِيحُ
X
തീര്‍ച്ചയായും മസീഹ്
عِيسَى ابْنُ مَرْيَمَ
X
മര്‍യമിന്റെ പുത്രന്‍ ഈസാ
رَسُولُ اللَّهِ
X
അല്ലാഹുവിന്റെ ദൂതനാണ്
وَكَلِمَتُهُ
X
അവന്റെ വചനവും
أَلْقَاهَا
X
അവന്‍ ഇത് ഇട്ടുകൊടുത്തിരിക്കുന്നു
إِلَىٰ مَرْيَمَ
X
മര്‍യമിലേക്ക്
وَرُوحٌ
X
ഒരാത്മാവും
مِّنْهُۖ
X
അവന്‍ങ്കല്‍ നിന്നുള്ള
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۖ
X
അവന്റെ ദൂതന്‍മാരിലും
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
ثَلَاثَةٌۚ
X
ത്രിത്വം (എന്നവാക്ക്)
انتَهُوا
X
നിങ്ങള്‍ (അത്) അവസാനിപ്പിക്കുക
خَيْرًا
X
ഉത്തമം (അതാണ് )
لَّكُمْۚ
X
നിങ്ങള്‍ക്ക്
إِنَّمَا اللَّهُ
X
നിശ്ചയമായും അല്ലാഹു
إِلَٰهٌ
X
ദൈവമാകുന്നു
وَاحِدٌۖ
X
ഏകന്‍
سُبْحَانَهُ
X
അവന്‍ എത്ര പരിശുദ്ധന്‍
أَن يَكُونَ لَهُ
X
അവന് ഉണ്ടാകുന്നതില്‍ നിന്ന്
وَلَدٌۘ
X
ഒരു പുത്രന്‍
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَكَفَىٰ بِاللَّهِ
X
അല്ലാഹു തന്നെ മതി
وَكِيلًا
X
കൈകാര്യകര്‍ത്താവായി
﴿4:171﴾ فَبِمَا نَقْضِهِم
X
പിന്നീട് അവര്‍ ലംഘിച്ചതിനാല്‍
مِّيثَاقَهُمْ
X
തങ്ങളുടെ കരാര്‍
لَعَنَّاهُمْ
X
നാമവരെ ശപിച്ചു
وَجَعَلْنَا
X
നാം ആക്കുകയും ചെയ്തു
قُلُوبَهُمْ
X
അവരുടെ ഹൃദയങ്ങളെ
قَاسِيَةًۖ
X
കഠിനമായത്
يُحَرِّفُونَ
X
അവര്‍ മാറ്റിമറിക്കുന്നു
الْكَلِمَ
X
(വേദ)വാക്യങ്ങളെ
عَن مَّوَاضِعِهِۙ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
وَنَسُوا
X
അവര്‍ മറക്കുകയും ചെയ്തു
حَظًّا
X
വലിയൊരു ഭാഗം
مِّمَّا ذُكِّرُوا بِهِۚ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍നിന്ന്
وَلَا تَزَالُ تَطَّلِعُ عَلَىٰ
X
നീ കണ്ടുകൊണ്ടിരിക്കും
خَائِنَةٍ
X
വഞ്ചന
مِّنْهُمْ
X
അവരില്‍നിന്നുള്ള
إِلَّا قَلِيلًا
X
അല്‍പം ചിലര്‍ ഒഴികെ
مِّنْهُمْۖ
X
അവരില്‍നിന്നുള്ള
فَاعْفُ
X
അതിനാല്‍ നീ മാപ്പ് നല്‍കുക
عَنْهُمْ
X
അവര്‍ക്ക്
وَاصْفَحْۚ
X
നീ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿5:13﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും
نَحْنُ
X
ഞങ്ങള്‍
أَبْنَاءُ اللَّهِ
X
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
X
അവന് പ്രിയപ്പെട്ടവരും
قُلْ
X
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
X
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
X
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
X
അല്ല
أَنتُم
X
നിങ്ങള്‍
بَشَرٌ
X
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
X
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
X
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
X
അവനിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿5:18﴾ أَلَمْ تَعْلَمْ
X
നീ അറിഞ്ഞിട്ടില്ലേ?
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
يُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:40﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
لَا يَحْزُنكَ
X
താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
X
സത്വരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
فِي الْكُفْرِ
X
സത്യനിഷേധ മാര്‍ഗത്തില്‍
مِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍പെട്ട
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
بِأَفْوَاهِهِمْ
X
അവരുടെ വായകള്‍കൊണ്ട്
وَلَمْ تُؤْمِن
X
എന്നാല്‍ വിശ്വസിച്ചിട്ടില്ല
قُلُوبُهُمْۛ
X
അവരുടെ ഹൃദയങ്ങള്‍
وَمِنَ الَّذِينَ هَادُواۛ
X
യഹൂദരില്‍പെട്ടവരും
سَمَّاعُونَ
X
(അവര്‍) കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
X
കള്ളത്തിന്
سَمَّاعُونَ
X
കാതോര്‍ക്കുന്നവരും
لِقَوْمٍ آخَرِينَ
X
മറ്റു ആളുകള്‍ക്കുവേണ്ടി
لَمْ يَأْتُوكَۖ
X
അവര്‍ നിന്റെയടുത്ത് വന്നിട്ടില്ല
يُحَرِّفُونَ
X
അവര്‍ മാറ്റി മറിക്കുന്നു
الْكَلِمَ
X
വേദവാക്യങ്ങളെ
مِن بَعْدِ مَوَاضِعِهِۖ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
يَقُولُونَ
X
അവര്‍ പറയുന്നു
إِنْ أُوتِيتُمْ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടാല്‍
هَٰذَا
X
ഇത്
فَخُذُوهُ
X
നിങ്ങളത് സ്വീകരിക്കുക
وَإِن لَّمْ تُؤْتَوْهُ
X
അത് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നില്ലെങ്കില്‍
فَاحْذَرُواۚ
X
അപ്പോള്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക(നിരസിക്കുക)
وَمَن
X
ആരെയെങ്കിലും
يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
فِتْنَتَهُ
X
അവനെ നാശത്തിലകപ്പെടുത്താന്‍
فَلَن تَمْلِكَ
X
നേടിയെടുക്കാന്‍ നിനക്കാവില്ല
لَهُ
X
അയാള്‍ക്കുവേണ്ടി
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
شَيْئًاۚ
X
യാതൊന്നും
أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു കൂട്ടരാകുന്നു
لَمْ يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിട്ടില്ല
أَن يُطَهِّرَ
X
ശുദ്ധീകരിക്കാന്‍
قُلُوبَهُمْۚ
X
അവരുടെ മനസ്സുകളെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഇഹലോകത്ത്
خِزْيٌۖ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ടായിരിക്കും
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ
﴿5:41﴾ بَلْ
X
എന്നാല്‍
بَدَا
X
വെളിപ്പെട്ടിരിക്കുന്നു
لَهُم
X
അവര്‍ക്ക്
مَّا كَانُوا يُخْفُونَ
X
അവര്‍ മറച്ചുവെച്ചിരുന്നത്
مِن قَبْلُۖ
X
നേരത്തെ(മുമ്പ്)
وَلَوْ
X
എങ്കില്‍
رُدُّوا
X
അവര്‍ മടക്കിയയക്കപ്പെട്ടു
لَعَادُوا
X
അവര്‍ തിരിച്ചുചെല്ലും
لِمَا نُهُوا عَنْهُ
X
വിലക്കപ്പെട്ട കാര്യങ്ങളിലേക്ക്
وَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവരാണ്
﴿6:28﴾ وَلَقَدْ كُذِّبَتْ
X
തള്ളിപ്പറയപ്പെട്ടിട്ടുണ്ട്
رُسُلٌ
X
ദൂതന്മാര്‍
مِّن قَبْلِكَ
X
നിനക്ക്മുമ്പ്
فَصَبَرُوا
X
അപ്പോള്‍ അവര്‍ ക്ഷമിച്ചു
عَلَىٰ مَا كُذِّبُوا
X
അവര്‍ തള്ളിപ്പറയപ്പെട്ടതില്‍
وَأُوذُوا
X
അവര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു
حَتَّىٰ أَتَاهُمْ
X
അവര്‍ക്ക് വന്നെത്തുംവരെ
نَصْرُنَاۚ
X
നമ്മുടെ സഹായം
وَلَا مُبَدِّلَ
X
മാറ്റി മറിക്കുന്നവനില്ല
لِكَلِمَاتِ اللَّهِۚ
X
അല്ലാഹുവിന്റെ വചനങ്ങളെ
وَلَقَدْ جَاءَكَ
X
നിനക്ക് വന്നുകിട്ടിയിട്ടുണ്ട്
مِن نَّبَإِ
X
വൃത്താന്തത്തില്‍നിന്ന്
الْمُرْسَلِينَ
X
ദൈവദൂതന്മാരുടെ
﴿6:34﴾ قُلْ
X
നീ പറയുക(ചോദിക്കുക)
أَنَدْعُو
X
ഞങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുകയോ?
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
مَا
X
ഒന്നിനെ
لَا يَنفَعُنَا
X
അത് ഞങ്ങള്‍ക്ക് ഗുണംവരുത്തുകയില്ല
وَلَا يَضُرُّنَا
X
അത് ദോഷം വരുത്തുകയുമില്ല
وَنُرَدُّ
X
ഞങ്ങള്‍ മടക്കപ്പെടുകയോ
عَلَىٰ أَعْقَابِنَا
X
ഞങ്ങളുടെ പിറകോട്ട്
بَعْدَ
X
ശേഷം
إِذْ هَدَانَا اللَّهُ
X
ഞങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കിയതിന്
كَالَّذِي
X
ഒരുവനെപ്പോലെ
اسْتَهْوَتْهُ
X
അവനെ വശീകരിച്ച് വഴിപിഴപ്പിച്ചു
الشَّيَاطِينُ
X
പിശാചുക്കള്‍
فِي الْأَرْضِ
X
ഭൂമിയില്‍
حَيْرَانَ
X
പരിഭ്രാന്തനായി അലയുന്നവനായിട്ട്
لَهُ
X
അവന്നുണ്ട്
أَصْحَابٌ
X
ചില കൂട്ടുകാര്‍
يَدْعُونَهُ
X
അവര്‍ അവനെ ക്ഷണിക്കുന്നു
إِلَى الْهُدَى
X
നേര്‍വഴിയിലേക്ക്
ائْتِنَاۗ
X
ഞങ്ങളുടെ അടുത്തേക്ക് വരൂ(എന്ന്)
قُلْ
X
പറയുക
إِنَّ هُدَى اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം
هُوَ
X
അതാണ്
الْهُدَىٰۖ
X
(യഥാര്‍ഥ) മാര്‍ഗദര്‍ശനം
وَأُمِرْنَا
X
ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
لِنُسْلِمَ
X
ഞങ്ങള്‍ വഴിപ്പെടാന്‍
لِرَبِّ
X
നാഥന്
الْعَالَمِينَ
X
പ്രപഞ്ചങ്ങളുടെ
﴿6:71﴾ وَتَمَّتْ
X
പരിപൂര്‍ണമായിരിക്കുന്നു
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
صِدْقًا
X
സത്യത്താല്‍
وَعَدْلًاۚ
X
നീതിയാലും
لَّا مُبَدِّلَ
X
ഭേദഗതി വരുത്തുന്നവന്‍ ഇല്ല
لِكَلِمَاتِهِۚ
X
അവന്റെ വചനങ്ങളില്‍
وَهُوَ
X
അവന്‍
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿6:115﴾ قَالَ الْمَلَأُ
X
പ്രമാണിമാര്‍ ചോദിച്ചു
الَّذِينَ اسْتَكْبَرُوا
X
അഹന്ത നടിച്ചിരുന്നവരായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
لِلَّذِينَ اسْتُضْعِفُوا
X
ദുര്‍ബലരോട്
لِمَنْ آمَنَ
X
(അഥവാ) വിശ്വസിച്ചവരോട്
مِنْهُمْ
X
അവരില്‍ നിന്ന്
أَتَعْلَمُونَ
X
നിങ്ങള്‍ക്കറിയുമോ
أَنَّ صَالِحًا
X
നിശ്ചയം സ്വാലിഹ് (ആണെന്ന്)
مُّرْسَلٌ
X
നിയോഗിക്കപ്പെട്ടവന്‍
مِّن رَّبِّهِۚ
X
തന്റെ നാഥനില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
بِمَا
X
യാതൊന്നില്‍
أُرْسِلَ
X
അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
X
അതുമായി
مُؤْمِنُونَ
X
വിശ്വസിക്കുന്നവരാണ്
﴿7:75﴾ وَأَوْرَثْنَا
X
നാം അവകാശപ്പെടുത്തിക്കൊടുത്തു
الْقَوْمَ
X
ആ ജനതക്ക്
الَّذِينَ
X
യാതൊരുത്തര്‍
كَانُوا يُسْتَضْعَفُونَ
X
അവര്‍ മര്‍ദിച്ചൊതുക്കപ്പെട്ടിരുന്നു
مَشَارِقَ
X
കിഴക്കു പ്രദേശങ്ങളെ
الْأَرْضِ
X
ഭൂമിയുടെ
وَمَغَارِبَهَا
X
അതിന്റെ പടിഞ്ഞാറു പ്രദേശങ്ങളെയും
الَّتِي بَارَكْنَا
X
നാം അനുഗ്രഹിച്ച
فِيهَاۖ
X
അവയില്‍
وَتَمَّتْ
X
പൂര്‍ത്തിയാവുകയും ചെയ്തു
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
الْحُسْنَىٰ
X
ശുഭമായ
عَلَىٰ بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളോടുള്ള
بِمَا صَبَرُواۖ
X
അവര്‍ ക്ഷമപാലിച്ചതിനാല്‍
وَدَمَّرْنَا
X
നാം തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്തു
مَا
X
യാതൊന്ന്
كَانَ
X
ആയിരുന്നു
يَصْنَعُ
X
നിര്‍മിക്കുന്നു
فِرْعَوْنُ
X
ഫിര്‍ഔന്‍
وَقَوْمُهُ
X
അവന്റെ ജനതയും
وَمَا
X
യാതൊന്നും
كَانُوا
X
അവരായിരുന്നു
يَعْرِشُونَ
X
അവര്‍ കെട്ടിപ്പൊക്കുന്നു
﴿7:137﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
رَسُولُ اللَّهِ
X
അല്ലാഹുവിന്റെ ദൂതനാണ്
إِلَيْكُمْ
X
നിങ്ങളിലേക്കുള്ള
جَمِيعًا
X
എല്ലാവരിലേക്കും
الَّذِي
X
യാതൊരുവന്‍
لَهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۖ
X
ഭൂമിയുടെയും
لَا إِلَٰهَ
X
ഇല്ല ദൈവം
إِلَّا هُوَ
X
അവനല്ലാതെ
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
وَيُمِيتُۖ
X
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
النَّبِيِّ
X
അഥവാ പ്രവാചകനില്‍
الْأُمِّيِّ
X
നിരക്ഷരനായ
الَّذِي
X
യാതൊരുവന്‍
يُؤْمِنُ
X
അദ്ദേഹം വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَكَلِمَاتِهِ
X
അവന്റെ വചനങ്ങളിലും
وَاتَّبِعُوهُ
X
അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക
لَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تَهْتَدُونَ
X
നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
﴿7:158﴾ وَقَطَّعْنَاهُمُ
X
അവരെ നാം വിഭജിച്ചു
اثْنَتَيْ عَشْرَةَ أَسْبَاطًا
X
പന്ത്രണ്ട് ഗോത്രങ്ങളായി
أُمَمًاۚ
X
അഥവാ സമൂഹങ്ങളായി
وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
X
മൂസാക്ക്
إِذِ اسْتَسْقَاهُ
X
അദ്ദേഹത്തോട് കുടിവെള്ളം ആവശ്യപ്പെട്ടപ്പോള്‍
قَوْمُهُ
X
അദ്ദേഹത്തിന്റെ ജനത
أَنِ اضْرِب
X
നീ അടിക്കുക
بِّعَصَاكَ
X
നിന്റെ വടി കൊണ്ട്
الْحَجَرَۖ
X
പാറക്കല്ലില്‍
فَانبَجَسَتْ
X
അപ്പോള്‍ പൊട്ടിയൊഴുകി
مِنْهُ
X
അതില്‍ നിന്ന്
اثْنَتَا عَشْرَةَ عَيْنًاۖ
X
പന്ത്രണ്ട് ഉറവകള്‍
قَدْ عَلِمَ
X
മനസ്സിലാക്കി
كُلُّ أُنَاسٍ
X
എല്ലാ വിഭാഗവും
مَّشْرَبَهُمْۚ
X
തങ്ങള്‍ വെള്ളം കുടിക്കേണ്ട സ്ഥലം
وَظَلَّلْنَا
X
നാം തണലേകുകയും ചെയ്തു
عَلَيْهِمُ
X
അവര്‍ക്ക്
الْغَمَامَ
X
മേഘം കൊണ്ട്
وَأَنزَلْنَا عَلَيْهِمُ
X
നാം അവര്‍ക്ക് ഇറക്കിക്കൊടുക്കുകയും ചെയ്തു
الْمَنَّ
X
മന്ന
وَالسَّلْوَىٰۖ
X
സല്‍വായും
كُلُوا
X
നിങ്ങള്‍ തിന്നുകൊള്ളുക
مِن طَيِّبَاتِ
X
ഉത്തമ പദാര്‍ഥങ്ങളില്‍ നിന്ന്
مَا رَزَقْنَاكُمْۚ
X
നിങ്ങള്‍ക്ക് നാം നല്‍കിയ
وَمَا ظَلَمُونَا
X
അവര്‍ നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല
وَلَٰكِن كَانُوا
X
എന്നാല്‍ അവരായിരുന്നു
أَنفُسَهُمْ
X
അവരെത്തന്നെ
يَظْلِمُونَ
X
അവര്‍ ദ്രോഹിക്കുന്നു
﴿7:160﴾ وَإِذْ
X
സന്ദര്‍ഭവും (ഓര്‍ക്കുക)
قَالَتْ أُمَّةٌ
X
ഒരു വിഭാഗം പറഞ്ഞു
مِّنْهُمْ
X
അവരിലെ
لِمَ تَعِظُونَ
X
നിങ്ങളെന്തിന് ഉപദേശിക്കുന്നു
قَوْمًاۙ
X
ഒരു ജനതയെ
اللَّهُ مُهْلِكُهُمْ
X
അല്ലാഹു അവരെ നശിപ്പിക്കാന്‍ പോകുന്നവനാണ്
أَوْ
X
അല്ലെങ്കില്‍
مُعَذِّبُهُمْ
X
അവരെ ശിക്ഷിക്കാന്‍ പോകുന്നവനാണ്
عَذَابًا
X
ശിക്ഷ
شَدِيدًاۖ
X
കഠിനമായ
قَالُوا
X
അവര്‍ പറഞ്ഞു
مَعْذِرَةً
X
കുറ്റത്തില്‍ നിന്നൊഴിവാകാന്‍ വേണ്ടിയാണ്
إِلَىٰ رَبِّكُمْ
X
നിങ്ങളുടെ നാഥന്റെയടുത്ത്
وَلَعَلَّهُمْ
X
അവര്‍ ആയേക്കാം
يَتَّقُونَ
X
അവര്‍ സൂക്ഷ്മത പാലിക്കുന്നു
﴿7:164﴾ وَإِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
يَعِدُكُمُ
X
നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു
اللَّهُ
X
അല്ലാഹു
إِحْدَى
X
ഒന്നിനെ
الطَّائِفَتَيْنِ
X
രണ്ടു സംഘങ്ങളില്‍
أَنَّهَا
X
നിശ്ചയമായും അത്
لَكُمْ
X
നിങ്ങള്‍ക്കാണെന്ന്
وَتَوَدُّونَ
X
നിങ്ങള്‍ ആഗ്രഹിക്കുന്നു
أَنَّ
X
തീര്‍ച്ചയായും
غَيْرَ
X
അല്ലാത്തത്
ذَاتِ الشَّوْكَةِ
X
ശക്തിയുള്ളത്
﴿8:7﴾