Repeated Words in Quran

< >
Total Found : 14
فَإِن لَّمْ تَفْعَلُوا
X
എന്നിട്ട് നിങ്ങള്‍ ചെയ്തില്ലെങ്കില്‍
وَلَن تَفْعَلُوا
X
നിങ്ങള്‍ (ഒരിക്കലും) ചെയ്യില്ല, തീര്‍ച്ച
فَاتَّقُوا
X
നിങ്ങള്‍ സൂക്ഷിച്ചുകൊള്ളണം
النَّارَ
X
നരകത്തെ
الَّتِي
X
യാതൊരു
وَقُودُهَا
X
അതിന്റെ ഇന്ധനം
النَّاسُ
X
മനുഷ്യരാണ്
وَالْحِجَارَةُۖ
X
കല്ലുകളും
أُعِدَّتْ
X
അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:24﴾ بِئْسَمَا اشْتَرَوْا
X
അവര്‍ വാങ്ങിയത് എത്രചീത്ത
بِهِ
X
അതിന് പകരം
أَنفُسَهُمْ
X
സ്വന്തത്തെ
أَن يَكْفُرُوا
X
അതായത് അവര്‍ നിഷേധിച്ചത്
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
بَغْيًا
X
അമര്‍ഷം കാരണം
أَن يُنَزِّلَ اللَّهُ
X
അല്ലാഹു അവതരിപ്പിക്കുന്നതിനാല്‍
مِن فَضْلِهِ
X
തന്റെ ഔദാര്യത്തില്‍നിന്ന്
عَلَىٰ مَن يَشَاءُ
X
താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്
مِنْ عِبَادِهِۖ
X
തന്റെ ദാസന്മാരില്‍
فَبَاءُوا
X
അതിനാല്‍ അവര്‍ മടങ്ങി
بِغَضَبٍ
X
കോപവുമായി
عَلَىٰ غَضَبٍۚ
X
കോപത്തിനുമേല്‍
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿2:90﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَقُولُوا
X
നിങ്ങള്‍ പറയരുത്
رَاعِنَا
X
‘റാഇനാ’ എന്ന്
وَقُولُوا
X
(മറിച്ച്) നിങ്ങള്‍ പറയുക
انظُرْنَا
X
‘ഉന്‍ളുര്‍നാ’ എന്ന്
وَاسْمَعُواۗ
X
നിങ്ങള്‍ ശ്രദ്ധാപുര്‍വം കേള്‍ക്കുകയും ചെയ്യുക
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿2:104﴾ وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
النَّارَ
X
നരകത്തെ,അഗ്നിയെ
الَّتِي أُعِدَّتْ
X
ഒരുക്കപ്പെട്ട
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കായി
﴿3:131﴾ الَّذِينَ يَبْخَلُونَ
X
പിശുക്ക് കാട്ടുന്നവര്‍
وَيَأْمُرُونَ النَّاسَ
X
ജനങ്ങളോട് കല്‍പിക്കുന്നവരും
بِالْبُخْلِ
X
പിശുക്ക്(കാട്ടാന്‍)
وَيَكْتُمُونَ
X
മറച്ചുവെക്കുന്ന(വരും)
مَا آتَاهُمُ اللَّهُ
X
അല്ലാഹു അവര്‍ക്ക് നല്‍കിയതിനെ
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ
X
നന്ദികെട്ടവര്‍ക്ക്
عَذَابًا
X
ശിക്ഷയെ
مُّهِينًا
X
നിന്ദ്യമായ
﴿4:37﴾ وَإِذَا كُنتَ
X
നീ ഉണ്ടായിരുന്നാല്‍
فِيهِمْ
X
അവരില്‍
فَأَقَمْتَ
X
എന്നിട്ട് നീ നേതൃത്വം വഹിക്കുകയും
لَهُمُ
X
അവര്‍ക്ക്
الصَّلَاةَ
X
നമസ്കാരത്തിന്
فَلْتَقُمْ
X
നില്‍ക്കട്ടെ
طَائِفَةٌ
X
ഒരു കൂട്ടര്‍
مِّنْهُم
X
അവരില്‍
مَّعَكَ
X
നിന്നോടോപ്പം
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ
أَسْلِحَتَهُمْ
X
അവരുടെ ആയുധങ്ങള്‍
فَإِذَا سَجَدُوا
X
അവര്‍ സാഷ്ടാംഗം ചെയ്തു കഴിഞ്ഞാല്‍
فَلْيَكُونُوا
X
അവര്‍ ആവട്ടെ (മാറിനില്‍ക്കട്ടെ)
مِن وَرَائِكُمْ
X
നിങ്ങളുടെ പുറകോട്ട്
وَلْتَأْتِ
X
വരട്ടെ
طَائِفَةٌ
X
വിഭാഗം
أُخْرَىٰ
X
മറ്റെ
لَمْ يُصَلُّوا
X
അവര്‍ നമസ്കരിച്ചിട്ടില്ലാത്ത
فَلْيُصَلُّوا
X
എന്നിട്ടവര്‍ നമസ്കരിച്ചുകൊള്ളട്ടെ
مَعَكَ
X
നിന്റെ കൂടെ
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ (സ്വീകരിച്ചുകൊള്ളട്ടെ)
حِذْرَهُمْ
X
അവരുടെ ജാഗ്രത
وَأَسْلِحَتَهُمْۗ
X
അവരുടെ ആയുധങ്ങളും
وَدَّ
X
ആഗ്രഹിച്ചു
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍
لَوْ تَغْفُلُونَ
X
നിങ്ങള്‍ അശ്രദ്ധരാവുകയാണെങ്കില്‍
عَنْ أَسْلِحَتِكُمْ
X
നിങ്ങളുടെ ആയുധങ്ങളെക്കുറിച്ച്
وَأَمْتِعَتِكُمْ
X
നിങ്ങളുടെ സാധന(സാമഗ്രിക)ളെക്കുറിച്ചും
فَيَمِيلُونَ
X
അപ്പോള്‍ അവര്‍ ചായും (ആഞ്ഞടിക്കും)
عَلَيْكُم
X
നിങ്ങളുടെമേല്‍
مَّيْلَةً وَاحِدَةًۚ
X
ഒറ്റച്ചായല്‍ (ഒരൊറ്റ ആഞ്ഞടി)
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്, നിങ്ങളുടെമേല്‍
إِن كَانَ
X
ഉണ്ടായാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
أَذًى
X
ക്ലേശം
مِّن مَّطَرٍ
X
മഴയാല്‍, മഴകാരണം
أَوْ كُنتُم
X
അല്ലെങ്കില്‍ നിങ്ങളായി
مَّرْضَىٰ
X
രോഗികള്‍
أَن تَضَعُوا
X
നിങ്ങള്‍ വെക്കുന്നതിന്
أَسْلِحَتَكُمْۖ
X
നിങ്ങളുടെ ആയുധങ്ങളെ
وَخُذُوا
X
നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)
حِذْرَكُمْۗ
X
നിങ്ങളുടെ ജാഗ്രത
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
أَعَدَّ
X
ഒരുക്കി(വെച്ചിരിക്കുന്നു)
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
مُّهِينًا
X
നിന്ദ്യമായ
﴿4:102﴾ الَّذِينَ يَتَرَبَّصُونَ
X
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
X
നിങ്ങളെ
فَإِن كَانَ لَكُمْ
X
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
X
വല്ല വിജയവും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
X
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
X
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
X
ഒരു വിഹിതം, നേട്ടം
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
X
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
وَنَمْنَعْكُم
X
(എന്നിട്ട്) ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളില്‍ നിന്ന്
فَاللَّهُ يَحْكُمُ
X
എന്നാല്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَن يَجْعَلَ اللَّهُ
X
അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കെതിരെ
سَبِيلًا
X
ഒരു മാര്‍ഗവും
﴿4:141﴾ أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْكَافِرُونَ
X
സത്യനിഷേധികള്‍
حَقًّاۚ
X
യഥാര്‍ത്ഥത്തില്‍
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
مُّهِينًا
X
നിന്ദ്യമായ
﴿4:151﴾ وَأَخْذِهِمُ
X
അവര്‍ വാങ്ങിയത് കൊണ്ടും
الرِّبَا
X
പലിശ
وَقَدْ نُهُوا عَنْهُ
X
തീര്‍ച്ചയായും അവര്‍ക്ക് അത് നിരോധിക്കപ്പെട്ടിരുന്നു
وَأَكْلِهِمْ
X
അവര്‍ തിന്നത് കൊണ്ടും
أَمْوَالَ النَّاسِ
X
ജനങ്ങളുടെ സ്വത്ത്
بِالْبَاطِلِۚ
X
നിഷിദ്ധമായി
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ مِنْهُمْ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿4:161﴾ أَوَمَن
X
ഒരുവനാണോ?
كَانَ
X
അവന്‍ ആയിരുന്നു
مَيْتًا
X
ജീവനില്ലാത്തവന്‍
فَأَحْيَيْنَاهُ
X
എന്നിട്ട് അവന് നാം ജീവന്‍നല്‍കി
وَجَعَلْنَا
X
നാം നല്‍കുകയും ചെയ്തു
لَهُ
X
അവന്
نُورًا
X
ഒരു വെളിച്ചം
يَمْشِي
X
അവന്‍ നടക്കുന്നു
بِهِ
X
അതുമായി
فِي النَّاسِ
X
ജനങ്ങള്‍ക്കിടയിലൂടെ
كَمَن
X
ഒരാളെപ്പോലെയാണോ
مَّثَلُهُ
X
അവന്റെ അവസ്ഥ
فِي الظُّلُمَاتِ
X
ഇരുട്ടുകളില്‍(പെട്ടിരിക്കുന്നു)
لَيْسَ
X
അവനല്ല
بِخَارِجٍ
X
പുറത്ത്കടക്കുന്നവന്‍
مِّنْهَاۚ
X
അതില്‍നിന്ന്
كَذَٰلِكَ
X
അവ്വിധം
زُيِّنَ
X
ചേതോഹരമായി തോന്നിപ്പിക്കപ്പെട്ടു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നത്
﴿6:122﴾ ذَٰلِكُمْ
X
അതാണ് (ശിക്ഷ)
فَذُوقُوهُ
X
അതിനാല്‍ അത് നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
وَأَنَّ
X
തീര്‍ച്ചയായും
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابَ
X
ശിക്ഷ
النَّارِ
X
അഗ്നി, നരക
﴿8:14﴾ عَسَىٰ
X
ആയേക്കാം
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَن يَرْحَمَكُمْۚ
X
നിങ്ങളോട് കരുണകാണിക്കുന്നവന്‍
وَإِنْ عُدتُّمْ
X
നിങ്ങള്‍ മടങ്ങിയാല്‍
عُدْنَاۘ
X
നാമും മടങ്ങും
وَجَعَلْنَا
X
നാം ആക്കിയിരിക്കുന്നു
جَهَنَّمَ
X
നരകത്തെ
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
حَصِيرًا
X
തടവറ
﴿17:8﴾ أَفَحَسِبَ
X
വിചാരിച്ചുവോ
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
أَن يَتَّخِذُوا
X
അവര്‍ സ്വീകരിക്കാമെന്ന്
عِبَادِي
X
എന്റെ ദാസന്‍മാരെ
مِن دُونِي
X
എനിക്ക് പുറമെ
أَوْلِيَاءَۚ
X
രക്ഷാധികാരികള്‍
إِنَّا
X
നിശ്ചയമായും നാം
أَعْتَدْنَا
X
നാം ഒരുക്കിവെച്ചിട്ടുണ്ട്
جَهَنَّمَ
X
നരകം
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
نُزُلًا
X
വിരുന്നായി
﴿18:102﴾ وَأَصْحَابُ مَدْيَنَۖ
X
മദ്‌യന്‍ നിവാസികളും
وَكُذِّبَ
X
തള്ളിപറയപ്പെട്ടു
مُوسَىٰ
X
മൂസ
فَأَمْلَيْتُ
X
ഞാന്‍ അവസരം നല്‍കി
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
ثُمَّ
X
പിന്നെ
أَخَذْتُهُمْۖ
X
ഞാനവരെ പിടികൂടി
فَكَيْفَ كَانَ
X
അപ്പോള്‍ എങ്ങനെയുണ്ടായിരുന്നു
نَكِيرِ
X
എന്റെ പ്രതിഷേധം
﴿22:44﴾ لِّيَسْأَلَ
X
ചോദിക്കാനാണിത്
الصَّادِقِينَ
X
സത്യവാദികളോട്
عَن صِدْقِهِمْۚ
X
അവരുടെ സത്യതയെക്കുറിച്ച്
وَأَعَدَّ
X
അവന്‍ ഒരുക്കിവെച്ചിട്ടുണ്ട്
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿33:8﴾ أَفَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിച്ചിട്ടില്ലേ?
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
എന്നിട്ട് നോക്കുകയും ചെയ്തിട്ടില്ലേ?
كَيْفَ
X
എങ്ങനെ
كَانَ
X
ആയിരുന്നു
عَاقِبَةُ
X
പര്യവസാനം
الَّذِينَ مِن قَبْلِهِمْۚ
X
തങ്ങള്‍ക്ക് മുമ്പുള്ളവരുടെ
دَمَّرَ اللَّهُ
X
അല്ലാഹു നശിപ്പിച്ചു
عَلَيْهِمْۖ
X
അവരെ
وَلِلْكَافِرِينَ
X
ഈ സത്യനിഷേധികള്‍ക്കുമുണ്ട്
أَمْثَالُهَا
X
അതിനു തുല്യമായവ (തുല്യമായ ശിക്ഷകള്‍)
﴿47:10﴾ وَمَن لَّمْ يُؤْمِن
X
ആര്‍ വിശ്വസിക്കാതിരുന്നുവോ
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
فَإِنَّا
X
നിശ്ചയം നാം
أَعْتَدْنَا
X
നാം ഒരുക്കിയിരിക്കുന്നു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
سَعِيرًا
X
കത്തിക്കാളുന്ന നരകം
﴿48:13﴾ فَمَن
X
ഇനി ആരെങ്കിലും
لَّمْ يَجِدْ
X
അവന്ന് കിട്ടിയില്ല
فَصِيَامُ
X
എങ്കില്‍ നോമ്പനുഷ്ഠിക്കണം
شَهْرَيْنِ
X
രണ്ടുമാസം
مُتَتَابِعَيْنِ
X
തുടര്‍ച്ചയായി
مِن قَبْلِ
X
മുമ്പ്
أَن يَتَمَاسَّاۖ
X
ഇരുവരും പരസ്പരം സ്പര്‍ശിക്കുന്നതിന്
فَمَن
X
ഇനിയാരെങ്കിലും
لَّمْ يَسْتَطِعْ
X
അവന്ന് സാധിച്ചില്ല
فَإِطْعَامُ
X
എങ്കില്‍ ആഹാരം നല്‍കണം
سِتِّينَ
X
അറുപത്
مِسْكِينًاۚ
X
അഗതികള്‍ക്ക്
ذَٰلِكَ
X
അത്
لِتُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കാനാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِۚ
X
അവന്റെ ദൂതനിലും
وَتِلْكَ
X
അവ
حُدُودُ
X
നിയമപരിധികളാകുന്നു
اللَّهِۗ
X
അല്ലാഹുവിന്റെ
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿58:4﴾ إِنَّ الَّذِينَ يُحَادُّونَ
X
നിശ്ചയം, വിരോധം പുലര്‍ത്തുന്നവര്‍
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
كُبِتُوا
X
അവര്‍ നിന്ദിക്കപ്പെട്ടിരിക്കുന്നു
كَمَا كُبِتَ
X
നിന്ദിക്കപ്പെട്ടപോലെ
الَّذِينَ مِن قَبْلِهِمْۚ
X
അവരുടെ മുമ്പുള്ളവര്‍
وَقَدْ أَنزَلْنَا
X
നിശ്ചയം നാം അവതരിപ്പിച്ചിട്ടുണ്ട്
آيَاتٍ
X
തെളിവുകള്‍
بَيِّنَاتٍۚ
X
വ്യക്തമായ
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
അപമാനകരമായ
﴿58:5﴾ إِنَّا
X
ഉറപ്പായും നാം
أَعْتَدْنَا
X
നാം ഒരുക്കിയിരിക്കുന്നു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
سَلَاسِلَ
X
ചങ്ങലകള്‍
وَأَغْلَالًا
X
വിലങ്ങുകളും
وَسَعِيرًا
X
നരകവും
﴿76:4﴾