Repeated Words in Quran

< >
Total Found : 9
وَأَتِمُّوا
X
നിങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുക
الْحَجَّ
X
ഹജ്ജ്
وَالْعُمْرَةَ
X
ഉംറയും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنْ أُحْصِرْتُمْ
X
ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۖ
X
ബലിയില്‍ നിന്ന്
وَلَا تَحْلِقُوا
X
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْهَدْيُ
X
ബലിമൃഗം
مَحِلَّهُۚ
X
അതിന്റെ സ്ഥാനത്ത്
فَمَن كَانَ مِنكُم
X
നിങ്ങളില്‍ നിന്നാരെങ്കിലും ആയാല്‍
مَّرِيضًا
X
രോഗി
أَوْ بِهِ أَذًى
X
അല്ലെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളോ
مِّن رَّأْسِهِ
X
അവന്റെ തലയില്‍
فَفِدْيَةٌ
X
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن صِيَامٍ
X
ഒന്നുകില്‍ നോമ്പായി
أَوْ صَدَقَةٍ
X
അല്ലെങ്കില്‍ ദാനം
أَوْ نُسُكٍۚ
X
അല്ലെങ്കില്‍ ബലി
فَإِذَا أَمِنتُمْ
X
ഇനി നിങ്ങള്‍ നിര്‍ഭയരായാല്‍
فَمَن تَمَتَّعَ
X
സൗകര്യം ഉപയോഗിക്കുന്നവര്‍
بِالْعُمْرَةِ إِلَى الْحَجِّ
X
ഉംറക്ക് ശേഷം ഹജ്ജ് വരെ
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۚ
X
ബലിയില്‍ നിന്ന്
فَمَن لَّمْ يَجِدْ
X
അത് സാധ്യമാകാത്തവര്‍
فَصِيَامُ
X
നോമ്പ് നിര്‍വഹിക്കുക
ثَلَاثَةِ أَيَّامٍ
X
മൂന്ന് ദിവസം
فِي الْحَجِّ
X
ഹജ്ജ് വേളയില്‍
وَسَبْعَةٍ
X
ഏഴ് എണ്ണം
إِذَا رَجَعْتُمْۗ
X
നിങ്ങള്‍ മടങ്ങിക്കഴിഞ്ഞാല്‍
تِلْكَ
X
അത്
عَشَرَةٌ كَامِلَةٌۗ
X
പൂര്‍ണമായി പത്തുദിവസം
ذَٰلِكَ
X
അത്
لِمَن لَّمْ يَكُنْ
X
അല്ലാത്തവര്‍ക്ക്
أَهْلُهُ
X
അവന്റെ കുടുംബം
حَاضِرِي الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിനടുത്ത് താമസിക്കുന്നവര്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
شَدِيدُ
X
കഠിനന്‍
الْعِقَابِ
X
ശിക്ഷയുടെ കാര്യത്തില്‍
﴿2:196﴾ وَقَاتِلُوهُمْ
X
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക
حَتَّىٰ لَا تَكُونَ
X
ഇല്ലാതാവുന്നതുവരെ
فِتْنَةٌ
X
കുഴപ്പം
وَيَكُونَ
X
ആവുന്നതു വരെയും
الدِّينُ
X
വിധേയത്വം
كُلُّهُ
X
അത് മുഴുവനും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنِ انتَهَوْا
X
ഇനി അവര്‍ വിരമിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതിനെ
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿8:39﴾ مَا تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നില്ല
مِن دُونِهِ
X
അവനെക്കുടാതെ
إِلَّا أَسْمَاءً
X
ചില പേരുകളല്ലാതെ
سَمَّيْتُمُوهَا
X
അവയെ നിങ്ങള്‍ നാമകരണം ചെയ്തിരിക്കുന്നു
أَنتُمْ
X
നിങ്ങള്‍
وَآبَاؤُكُم
X
നിങ്ങളുടെ പിതാക്കളും
مَّا أَنزَلَ
X
അവതരിപ്പിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
بِهَا
X
അതിന്ന്, അവയെപ്പറ്റി
مِن سُلْطَانٍۚ
X
ഒരു പ്രമാണവും
إِنِ الْحُكْمُ
X
ശാസനാധികാരമില്ല
إِلَّا لِلَّهِۚ
X
അല്ലാഹുവിനല്ലാതെ
أَمَرَ
X
അവന്‍ ആജ്ഞാപിച്ചിരിക്കുന്നു
أَلَّا تَعْبُدُوا
X
നിങ്ങള്‍ അടിമപ്പെടരുതെന്ന്
إِلَّا إِيَّاهُۚ
X
അവന്നല്ലാതെ
ذَٰلِكَ
X
അതാണ്
الدِّينُ
X
ജീവിതക്രമം
الْقَيِّمُ
X
ഏറ്റം ശരിയായ
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികജനവും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:40﴾ ضَرَبَ اللَّهُ
X
അല്ലാഹു വിവരിച്ചിരിക്കുന്നു
مَثَلًا
X
ഒരുപമ
عَبْدًا
X
ഒരടിമയെ
مَّمْلُوكًا
X
(മറ്റൊരാളുടെ) ഉടമസ്ഥതയിലുള്ള
لَّا يَقْدِرُ
X
അയാള്‍ക്ക് കഴിയുകയില്ല
عَلَىٰ شَيْءٍ
X
ഒന്നിനും, യാതൊന്നും
وَمَن
X
ഒരുത്തനെയും
رَّزَقْنَاهُ
X
നാം അവന് നല്‍കി
مِنَّا
X
നമ്മില്‍ നിന്നും
رِزْقًا
X
വിഭവം
حَسَنًا
X
നല്ല
فَهُوَ
X
എന്നിട്ടവന്‍
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
مِنْهُ
X
അതില്‍ നിന്ന്
سِرًّا
X
രഹസ്യമായും
وَجَهْرًاۖ
X
പരസ്യമായും
هَلْ يَسْتَوُونَۚ
X
അവര്‍ തുല്യരാവുമോ
الْحَمْدُ
X
സര്‍വ സ്തുതിയും അല്ലാഹുവിനാകുന്നു
لِلَّهِۚ
X
എന്നാല്‍
بَلْ أَكْثَرُهُمْ
X
അവരില്‍ അധികപേരും
لَا يَعْلَمُونَ
X
മനസിലാക്കുന്നില്ല
﴿16:75﴾ سَيَقُولُونَ
X
അവര്‍ പറയും
لِلَّهِۚ
X
അല്ലാഹുവിന്റേതാണ്
قُلْ
X
നീ ചോദിക്കൂ
أَفَلَا تَذَكَّرُونَ
X
(എന്നിട്ടും) നിങ്ങള്‍ ബോധവാന്‍മാരാകുന്നില്ലേ
﴿23:85﴾ سَيَقُولُونَ
X
അവര്‍ പറയും
لِلَّهِۚ
X
അല്ലാഹുവിനാണ്
قُلْ
X
നീ ചോദിക്കൂ
أَفَلَا تَتَّقُونَ
X
എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ
﴿23:87﴾ سَيَقُولُونَ
X
അവര്‍ പറയും
لِلَّهِۚ
X
അല്ലാഹുവിനാണ്
قُلْ
X
നീ ചോദിക്കൂ
فَأَنَّىٰ تُسْحَرُونَ
X
പിന്നെ നിങ്ങളെങ്ങനെ മായാവലയത്തില്‍പെടുന്നു
﴿23:89﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّن نَّزَّلَ
X
ആരാണ് ഇറക്കിയത്
مِنَ السَّمَاءِ
X
മാനത്തു നിന്ന്
مَاءً
X
വെള്ളം
فَأَحْيَا
X
എന്നിട്ട് ജീവസ്സുറ്റതാക്കിയതും
بِهِ
X
അതുമൂലം
الْأَرْضَ
X
ഭൂമിയെ
مِن بَعْدِ مَوْتِهَا
X
അതിന്റെ നിര്‍ജീവതക്കു ശേഷം
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹുവാണെന്ന്
قُلِ
X
നീ പറയുക
الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِۚ
X
അല്ലാഹുവിന്നാണ്
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധിക പേരും
لَا يَعْقِلُونَ
X
അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ല
﴿29:63﴾ وَلَقَدْ آتَيْنَا
X
നിശ്ചയം നാം നല്‍കിയിട്ടുണ്ട്
لُقْمَانَ
X
ലുഖ്മാന്
الْحِكْمَةَ
X
തത്വജ്ഞാനം
أَنِ اشْكُرْ
X
നീ നന്ദി കാണിക്കണമെന്ന്
لِلَّهِۚ
X
അല്ലാഹുവിനോട്
وَمَن يَشْكُرْ
X
ആര്‍ നന്ദി കാണിക്കുന്നുവോ
فَإِنَّمَا يَشْكُرُ
X
തീര്‍ച്ചയായും അവന്‍ നന്ദികാണിക്കുന്നു
لِنَفْسِهِۖ
X
തനിക്കു വേണ്ടി, (സ്വന്തം നന്‍മക്ക് വേണ്ടി)
وَمَن كَفَرَ
X
ആര്‍ നന്ദികേട് കാണിക്കുന്നുവോ
فَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
غَنِيٌّ
X
ധന്യനാണ്, അനാശ്രയനാണ്
حَمِيدٌ
X
സ്തുത്യര്‍ഹന്‍
﴿31:12﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ
X
ആര്
خَلَقَ
X
സൃഷ്ടിച്ചു (എന്ന്)
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹു(വാണെന്ന്)
قُلِ
X
പറയുക
الْحَمْدُ لِلَّهِۚ
X
അല്ലാഹുവിന്ന് സ്തുതി
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധികപേരും
لَا يَعْلَمُونَ
X
(അവര്‍) അറിയുന്നില്ല, മനസ്സിലാക്കുന്നില്ല
﴿31:25﴾ ضَرَبَ اللَّهُ
X
അല്ലാഹു വിവരിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
رَّجُلًا
X
ഒരു മനുഷ്യനെ
فِيهِ
X
അവനില്‍ (ഉടമസ്ഥാവകാശമുള്ളവരായി) ഉണ്ട്
شُرَكَاءُ
X
പങ്കാളികള്‍
مُتَشَاكِسُونَ
X
പരസ്പരം കലഹിക്കുന്നവരായ
وَرَجُلًا
X
മറ്റൊരു മനുഷ്യനെയും
سَلَمًا
X
കീഴ്പെട്ടു കഴിയുന്ന
لِّرَجُلٍ
X
ഒരാള്‍ക്ക് (ഒരു യജമാനനു) മാത്രം
هَلْ يَسْتَوِيَانِ
X
ഈ രണ്ടു പേരും ഒരു പോലെയാകുമോ
مَثَلًاۚ
X
ഉപമയില്‍
الْحَمْدُ لِلَّهِۚ
X
അല്ലാഹുവിന് സ്തുതി
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ ഏറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿39:29﴾ فَإِذَا بَلَغْنَ
X
അങ്ങനെ അവര്‍ എത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ പിടിച്ചുനിര്‍ത്തുക
بِمَعْرُوفٍ
X
നല്ല നിലയില്‍
أَوْ
X
അല്ലെങ്കില്‍
فَارِقُوهُنَّ
X
നിങ്ങള്‍ അവരുമായി വേര്‍പിരിയുക
بِمَعْرُوفٍ
X
നല്ല നിലയില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിയാക്കുകയും ചെയ്യുക
ذَوَيْ عَدْلٍ
X
നീതിമാന്മാരായ രണ്ടുപേരെ
مِّنكُمْ
X
നിങ്ങളില്‍നിന്ന്
وَأَقِيمُوا
X
നിങ്ങള്‍ നേരാംവിധം നിലനിര്‍ത്തുകയും ചെയ്യുക
الشَّهَادَةَ
X
സാക്ഷ്യം
لِلَّهِۚ
X
അല്ലാഹുവിനുവേണ്ടി
ذَٰلِكُمْ
X
അത്
يُوعَظُ
X
ഉപദേശിക്കപ്പെടുന്നു
بِهِ
X
അതുകൊണ്ട്
مَن
X
ഒരുത്തരെ
كَانَ يُؤْمِنُ
X
അവര്‍ വിശ്വസിക്കുന്നവരായിരുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
X
അന്ത്യദിനത്തിലും
وَمَن
X
ആര്‍
يَتَّقِ
X
ഭക്തി പുലര്‍ത്തുന്നു
اللَّهَ
X
അല്ലാഹുവിനെ
يَجْعَل
X
അവന്‍ (അല്ലാഹു) ഉണ്ടാക്കും
لَّهُ
X
അവന്ന്
مَخْرَجًا
X
ഒരു മോചനമാര്‍ഗം
﴿65:2﴾