Repeated Words in Quran

< >
Total Found : 73
الْحَمْدُ
X
സ്തുതിയൊക്കെയും
لِلَّهِ
X
അല്ലാഹുവിനാണ്
رَبِّ
X
നാഥനായ, സംരക്ഷകനായ
الْعَالَمِينَ
X
സര്‍വലോകങ്ങളുടെയും
﴿1:2﴾ الَّذِي جَعَلَ
X
ആക്കിയവന്‍
لَكُمُ
X
നിങ്ങള്‍ക്ക്
الْأَرْضَ
X
ഭൂമിയെ
فِرَاشًا
X
വിരിപ്പ്
وَالسَّمَاءَ
X
ആകാശത്തെ
بِنَاءً
X
കെട്ടിടം, മേലാപ്പ്
وَأَنزَلَ
X
അവന്‍ ഇറക്കുകയും ചെയ്തു
مِنَ السَّمَاءِ
X
മാനത്ത്നിന്ന്
مَاءً
X
വെള്ളം
فَأَخْرَجَ
X
എന്നിട്ടവന്‍ ഉല്‍പാദിപ്പിച്ചു
بِهِ
X
അതുവഴി
مِنَ الثَّمَرَاتِ
X
കായ്കനികളാല്‍
رِزْقًا لَّكُمْۖ
X
നിങ്ങള്‍ക്ക് ആഹാരം
فَلَا تَجْعَلُوا
X
അതിനാല്‍ നിങ്ങള്‍ ഉണ്ടാക്കരുത്
لِلَّهِ
X
അല്ലാഹുവിന്ന്
أَندَادًا
X
സമന്മാരെ
وَأَنتُمْ
X
നിങ്ങള്‍ ആണെന്നിരിക്കെ
تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നു
﴿2:22﴾ بَلَىٰ
X
അതെ, അങ്ങനെയൊന്നുമല്ല
مَنْ أَسْلَمَ
X
ആര്‍ സമര്‍പ്പിച്ചുവോ
وَجْهَهُ
X
തന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَهُوَ
X
അവന്‍ ആയിക്കൊണ്ട്
مُحْسِنٌ
X
സുകൃതവാന്‍
فَلَهُ
X
അവന്നുണ്ട്
أَجْرُهُ
X
അതിനുള്ള പ്രതിഫലം
عِندَ رَبِّهِ
X
തന്റെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
X
ഒരു ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നതുമല്ല
﴿2:112﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
الْمَشْرِقُ
X
കിഴക്ക്
وَالْمَغْرِبُۚ
X
പടിഞ്ഞാറും
فَأَيْنَمَا
X
അതിനാല്‍ എങ്ങോട്ട്
تُوَلُّوا
X
നിങ്ങള്‍ തിരിഞ്ഞാലും
فَثَمَّ
X
അവിടെയുണ്ട്
وَجْهُ اللَّهِۚ
X
അല്ലാഹുവിന്റെ മുഖം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു (ആകുന്നു)
وَاسِعٌ
X
(ഔദാര്യത്തില്‍) വിശാലത പുലര്‍ത്തുന്നവന്‍
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:115﴾ الَّذِينَ
X
ഒരു കൂട്ടരാണവര്‍
إِذَا أَصَابَتْهُم
X
അവരെ ബാധിച്ചാല്‍
مُّصِيبَةٌ
X
വിപത്ത്
قَالُوا
X
അവര്‍ പറയും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِلَيْهِ
X
അവനിലേക്ക്
رَاجِعُونَ
X
മടങ്ങിചെല്ലുന്നവരുമാണ്
﴿2:156﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَتَّخِذُ
X
സ്വീകരിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹു അല്ലാത്തവരെ
أَندَادًا
X
സമന്മാരായി
يُحِبُّونَهُمْ
X
അവര്‍ അവയെ സ്നേഹിക്കുന്നു
كَحُبِّ اللَّهِۖ
X
അല്ലാഹുവിനെ സ്നേഹിക്കും പോലെ
وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
أَشَدُّ
X
അതിശക്തമായ
حُبًّا
X
സ്നേഹം
لِّلَّهِۗ
X
അല്ലാഹുവോട്
وَلَوْ يَرَى
X
കാണുകയാണങ്കില്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
إِذْ يَرَوْنَ
X
കണ്ടുമുട്ടുന്ന സന്ദര്‍ഭം
الْعَذَابَ
X
ശിക്ഷയെ
أَنَّ الْقُوَّةَ
X
തീര്‍ച്ചയായും ശക്തി
لِلَّهِ
X
അല്ലാഹുവിന്നാണ്
جَمِيعًا
X
എല്ലാം
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു ആണെന്നും
شَدِيدُ
X
കഠിനമായവന്‍
الْعَذَابِ
X
ശിക്ഷയില്‍
﴿2:165﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُلُوا
X
നിങ്ങള്‍ ഭക്ഷിക്കുക
مِن طَيِّبَاتِ
X
നല്ലതില്‍ നിന്ന്
مَا رَزَقْنَاكُمْ
X
നാം നിങ്ങള്‍ക്ക് നല്‍കിയ
وَاشْكُرُوا
X
നിങ്ങള്‍ നന്ദികാണിക്കുക
لِلَّهِ
X
അല്ലാഹുവിനോട്
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
إِيَّاهُ
X
അവന് മാത്രം
تَعْبُدُونَ
X
വഴിപ്പെടുന്നു
﴿2:172﴾ وَقَاتِلُوهُمْ
X
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക
حَتَّىٰ لَا تَكُونَ
X
ഇല്ലാതാകും വരെ
فِتْنَةٌ
X
മര്‍ദ്ദനം, കുഴപ്പം
وَيَكُونَ
X
ആയിത്തീരുകയും ചെയ്യുന്നത്
الدِّينُ
X
ദീന്‍
لِلَّهِۖ
X
അല്ലാഹുവിന്
فَإِنِ انتَهَوْا
X
അവര്‍ വിരമിച്ചാല്‍
فَلَا عُدْوَانَ
X
എന്നാല്‍ ശത്രുതയില്ല
إِلَّا عَلَى الظَّالِمِينَ
X
അക്രമികളോടല്ലാതെ
﴿2:193﴾ وَأَتِمُّوا
X
നിങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുക
الْحَجَّ
X
ഹജ്ജ്
وَالْعُمْرَةَ
X
ഉംറയും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنْ أُحْصِرْتُمْ
X
ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۖ
X
ബലിയില്‍ നിന്ന്
وَلَا تَحْلِقُوا
X
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْهَدْيُ
X
ബലിമൃഗം
مَحِلَّهُۚ
X
അതിന്റെ സ്ഥാനത്ത്
فَمَن كَانَ مِنكُم
X
നിങ്ങളില്‍ നിന്നാരെങ്കിലും ആയാല്‍
مَّرِيضًا
X
രോഗി
أَوْ بِهِ أَذًى
X
അല്ലെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളോ
مِّن رَّأْسِهِ
X
അവന്റെ തലയില്‍
فَفِدْيَةٌ
X
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن صِيَامٍ
X
ഒന്നുകില്‍ നോമ്പായി
أَوْ صَدَقَةٍ
X
അല്ലെങ്കില്‍ ദാനം
أَوْ نُسُكٍۚ
X
അല്ലെങ്കില്‍ ബലി
فَإِذَا أَمِنتُمْ
X
ഇനി നിങ്ങള്‍ നിര്‍ഭയരായാല്‍
فَمَن تَمَتَّعَ
X
സൗകര്യം ഉപയോഗിക്കുന്നവര്‍
بِالْعُمْرَةِ إِلَى الْحَجِّ
X
ഉംറക്ക് ശേഷം ഹജ്ജ് വരെ
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۚ
X
ബലിയില്‍ നിന്ന്
فَمَن لَّمْ يَجِدْ
X
അത് സാധ്യമാകാത്തവര്‍
فَصِيَامُ
X
നോമ്പ് നിര്‍വഹിക്കുക
ثَلَاثَةِ أَيَّامٍ
X
മൂന്ന് ദിവസം
فِي الْحَجِّ
X
ഹജ്ജ് വേളയില്‍
وَسَبْعَةٍ
X
ഏഴ് എണ്ണം
إِذَا رَجَعْتُمْۗ
X
നിങ്ങള്‍ മടങ്ങിക്കഴിഞ്ഞാല്‍
تِلْكَ
X
അത്
عَشَرَةٌ كَامِلَةٌۗ
X
പൂര്‍ണമായി പത്തുദിവസം
ذَٰلِكَ
X
അത്
لِمَن لَّمْ يَكُنْ
X
അല്ലാത്തവര്‍ക്ക്
أَهْلُهُ
X
അവന്റെ കുടുംബം
حَاضِرِي الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിനടുത്ത് താമസിക്കുന്നവര്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
شَدِيدُ
X
കഠിനന്‍
الْعِقَابِ
X
ശിക്ഷയുടെ കാര്യത്തില്‍
﴿2:196﴾ حَافِظُوا
X
നിങ്ങള്‍ നിഷ്ഠപുലര്‍ത്തുവിന്‍
عَلَى الصَّلَوَاتِ
X
നമസ്കാരങ്ങളില്‍
وَالصَّلَاةِ الْوُسْطَىٰ
X
മധ്യനമസ്കാരത്തില്‍
وَقُومُوا
X
നിങ്ങള്‍ നമസ്കരിക്കുക
لِلَّهِ
X
അല്ലാഹുവിന്ന്
قَانِتِينَ
X
ഭക്തിയുള്ളവരായി
﴿2:238﴾ فَإِنْ حَاجُّوكَ
X
ഇനിയും അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
أَسْلَمْتُ
X
ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
وَجْهِيَ
X
എന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَمَنِ اتَّبَعَنِۗ
X
എന്നെ പിന്തുടര്‍ന്നവരും
وَقُل
X
നീ ചോദിക്കുക
لِّلَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരോട്
الْكِتَابَ
X
വേദഗ്രന്ഥം
وَالْأُمِّيِّينَ
X
അക്ഷരജ്ഞാനമില്ലാത്തവരോടും
أَأَسْلَمْتُمْۚ
X
നിങ്ങള്‍(ദൈവത്തിന്) കീഴ്പ്പെട്ടുവോ
فَإِنْ أَسْلَمُوا
X
അവര്‍ കീഴ്പ്പെട്ടാല്‍
فَقَدِ اهْتَدَواۖ
X
ഉറപ്പായും അവര്‍ നേര്‍വഴിയിലായി
وَّإِن تَوَلَّوْا
X
അവര്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
X
തീര്‍ച്ചയായും താങ്കളുടെ മേലുള്ള(ബാധ്യത)
الْبَلَاغُۗ
X
സന്‍മാര്‍ഗം എത്തിക്കല്‍(മാത്രമാകുന്നു)
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു
بِالْعِبَادِ
X
അടിമകളെ
﴿3:20﴾ فِيهِ
X
അതിലുണ്ട്
آيَاتٌ
X
ദൃഷ്ടാന്തങ്ങള്‍
بَيِّنَاتٌ
X
വ്യക്തമായ
مَّقَامُ
X
പ്രാര്‍ഥനാസ്ഥാനം
إِبْرَاهِيمَۖ
X
ഇബ്റാഹീമിന്റെ
وَمَن دَخَلَهُ
X
ആര്‍ അതില്‍ പ്രവേശിച്ചുവോ
كَانَ آمِنًاۗ
X
അവന്‍ നിര്‍ഭയനായിരിക്കും
وَلِلَّهِ
X
അല്ലാഹുവിനോട് ബാധ്യതയുണ്ട്
عَلَى النَّاسِ
X
മനുഷ്യര്‍ക്ക്
حِجُّ الْبَيْتِ
X
ഹജ്ജ് നിര്‍വഹിക്കല്‍(ആ മന്ദിരത്തിലേക്ക് തീര്‍ഥാടനം ചെയ്യല്‍)
مَنِ اسْتَطَاعَ
X
കഴിവുള്ളവര്‍ക്ക്
إِلَيْهِ
X
അതിലേക്ക്
سَبِيلًاۚ
X
മാര്‍ഗത്താല്‍
وَمَن كَفَرَ
X
ആര്‍ നിഷേധിച്ചുവോ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَنِيٌّ
X
ആശ്രയം വേണ്ടാത്തവനാണ്
عَنِ الْعَالَمِينَ
X
ലോകരില്‍ ആരുടെയും
﴿3:97﴾ وَلِلَّهِ
X
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
وَإِلَى اللَّهِ
X
അല്ലാഹുവിലേക്ക്
تُرْجَعُ
X
മടക്കപ്പെടുന്നു
الْأُمُورُ
X
കാര്യങ്ങള്‍
﴿3:109﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
يَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഇഛിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
رَّحِيمٌ
X
പരമദയാലുവും
﴿3:129﴾ ثُمَّ
X
പിന്നെ
أَنزَلَ
X
അവന്‍ ഇറക്കി
عَلَيْكُم
X
നിങ്ങള്‍ക്ക് മേല്‍
مِّن بَعْدِ
X
ശേഷം
الْغَمِّ
X
ദുഃഖത്തിന്
أَمَنَةً
X
ശാന്തി
نُّعَاسًا
X
നിദ്രാമയക്കമായി
يَغْشَىٰ
X
അത് പൊതിയുന്നു
طَائِفَةً
X
ഒരു വിഭാഗത്തെ
مِّنكُمْۖ
X
നിങ്ങളില്‍ നിന്നുള്ള
وَطَائِفَةٌ
X
(മറ്റൊരു) വിഭാഗം
قَدْ
X
തീര്‍ച്ചയായും
أَهَمَّتْهُمْ
X
അവരെ അസ്വസ്ഥരാക്കി
أَنفُسُهُمْ
X
അവരുടെ ദേഹങ്ങള്‍, അവരുടെ താല്‍പര്യങ്ങള്‍
يَظُنُّونَ
X
അവര്‍ ധരിച്ച് വെക്കുന്നു
بِاللَّهِ
X
അല്ലാഹുവിനെ സംബന്ധിച്ച്
غَيْرَ الْحَقِّ
X
സത്യമല്ലാത്ത, സത്യവിരുദ്ധമായ
ظَنَّ الْجَاهِلِيَّةِۖ
X
അനിസ്ലാമിക(മൂഢ) ധാരണ
يَقُولُونَ
X
അവര്‍ പറയുന്നു(ചോദിക്കുന്നു)
هَل لَّنَا
X
ഞങ്ങള്‍ക്ക് ഉണ്ടോ
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
مِن شَيْءٍۗ
X
വല്ലതും (വല്ല പങ്കും)
قُلْ
X
നീ പറയുക
إِنَّ الْأَمْرَ
X
നിശ്ചയം കാര്യം
كُلَّهُ
X
അതെല്ലാം
لِلَّهِۗ
X
അല്ലാഹുവിനുള്ളതാണ്
يُخْفُونَ
X
അവര്‍ ഒളിച്ചുവെക്കുന്നു
فِي أَنفُسِهِم
X
അവരുടെ മനസ്സുകളില്‍
مَّا لَا يُبْدُونَ
X
അവര്‍ വെളിപ്പെടുത്താത്തത്
لَكَۖ
X
നിന്നോട്
يَقُولُونَ
X
അവര്‍ പറയുന്നു
لَوْ كَانَ
X
ഉണ്ടായിരുന്നെങ്കില്‍
لَنَا
X
നമുക്ക്
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
شَيْءٌ
X
വല്ലതും (വല്ല പങ്കും)
مَّا قُتِلْنَا
X
നാം കൊല്ലപ്പെടുമായിരുന്നില്ല
هَاهُنَاۗ
X
ഇവിടെ
قُل
X
താങ്കള്‍ പറയുക
لَّوْ كُنتُمْ
X
നിങ്ങള്‍ ആയിരുന്നാലും
فِي بُيُوتِكُمْ
X
നിങ്ങളുടെ വീടുകളില്‍
لَبَرَزَ
X
(സ്വയം) പുറപ്പെട്ടുവരുമായിരുന്നു
الَّذِينَ كُتِبَ عَلَيْهِمُ
X
വിധിക്കപ്പെട്ടവര്‍
الْقَتْلُ
X
വധം
إِلَىٰ مَضَاجِعِهِمْۖ
X
അവരുടെ മരണ സ്ഥലങ്ങളിലേക്ക്
وَلِيَبْتَلِيَ اللَّهُ
X
അല്ലാഹു പരീക്ഷിക്കാനും
مَا فِي صُدُورِكُمْ
X
നിങ്ങളുടെ നെഞ്ചുകളിലുള്ളത്
وَلِيُمَحِّصَ
X
ശുദ്ധീകരിക്കാനും
مَا فِي قُلُوبِكُمْۗ
X
നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചുകളിലുള്ളത്
﴿3:154﴾ الَّذِينَ اسْتَجَابُوا
X
(വിളിക്ക്) ഉത്തരം നല്‍കിയവര്‍
لِلَّهِ
X
അല്ലാഹുവിന്റെ
وَالرَّسُولِ
X
(അവന്റെ) ദൂതന്റെയും
مِن بَعْدِ
X
ശേഷം (ശേഷവും)
مَا أَصَابَهُمُ
X
അവര്‍ക്ക് പറ്റിയതിന്
الْقَرْحُۚ
X
പരിക്ക്
لِلَّذِينَ أَحْسَنُوا
X
സല്‍കര്‍മങ്ങള്‍ ചെയ്തവര്‍ക്ക്
مِنْهُمْ
X
അവരിലെ
وَاتَّقَوْا
X
സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿3:172﴾ وَلَا يَحْسَبَنَّ
X
ഒരിക്കലും കരുതേണ്ടതില്ല
الَّذِينَ يَبْخَلُونَ
X
പിശുക്കു കാണിക്കുന്നവര്‍
بِمَا آتَاهُمُ اللَّهُ
X
അല്ലാഹു തങ്ങള്‍ക്ക് നല്‍കിയതില്‍
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
هُوَ خَيْرًا
X
അത് ഗുണമാണെന്ന്
لَّهُمۖ
X
അവര്‍ക്ക്
بَلْ هُوَ
X
മറിച്ച്, അത്
شَرٌّ
X
ദോഷമാണ്
لَّهُمْۖ
X
അവര്‍ക്ക്
سَيُطَوَّقُونَ
X
അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും
مَا بَخِلُوا بِهِ
X
അവര്‍ പിശുക്കുകാണിച്ചുണ്ടാക്കിയ(ധനത്താല്‍)
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَلِلَّهِ
X
അല്ലാഹുവിനാണ്
مِيرَاثُ
X
(അന്തിമമായ) അവകാശം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെകുറിച്ച്
خَبِيرٌ
X
നന്നായി അറിയുന്നവന്‍(ആകുന്നു)
﴿3:180﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവന്‍ (ആകുന്നു)
﴿3:189﴾ وَإِنَّ مِنْ أَهْلِ الْكِتَابِ
X
നിശ്ചയം വേദക്കാരിലുണ്ട്
لَمَن يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَمَا أُنزِلَ إِلَيْكُمْ
X
നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
وَمَا أُنزِلَ إِلَيْهِمْ
X
അവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
خَاشِعِينَ لِلَّهِ
X
അല്ലാഹുവിനോട് ഭയമുള്ളവരായി
لَا يَشْتَرُونَ
X
അവര്‍ വില്‍ക്കുകയില്ല
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
ثَمَنًا
X
വിലക്ക്
قَلِيلًاۗ
X
തുഛമായ
أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْۗ
X
അവരുടെ (തങ്ങളുടെ) നാഥന്റെ അടുക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَرِيعُ الْحِسَابِ
X
അതിവേഗം കണക്കുനോക്കുന്നവനാണ്
﴿3:199﴾ وَمَنْ أَحْسَنُ
X
ഏറെ ഉത്തമനായി ആരുണ്ട്
دِينًا
X
ജീവിത രീതി(യാല്‍) സ്വീകരിച്ച
مِّمَّنْ أَسْلَمَ
X
സമര്‍പ്പിച്ചവനേക്കാള്‍
وَجْهَهُ
X
തന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَهُوَ مُحْسِنٌ
X
അവന്‍ നന്മപ്രവര്‍ത്തിക്കുന്നവനായി
وَاتَّبَعَ
X
അവന്‍ പിന്തുടരുകയും ചെയ്തു
مِلَّةَ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം
حَنِيفًاۗ
X
നിഷ്കളങ്കനായി
وَاتَّخَذَ
X
സ്വീകരിച്ചിരിക്കുന്നു, ആക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
إِبْرَاهِيمَ
X
ഇബ്റാഹീമിനെ
خَلِيلًا
X
ഉറ്റമിത്രമായി
﴿4:125﴾ وَلِلَّهِ
X
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത് (ഒക്കെയും)
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും (ഒക്കെയും)
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെയും
مُّحِيطًا
X
വലയം ചെയ്തിട്ടുള്ളവന്‍ (സൂക്ഷമമായി അറിയുന്നവന്‍)
﴿4:126﴾ وَلِلَّهِ
X
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَلَقَدْ وَصَّيْنَا
X
തീര്‍ച്ചയായും നാം ഉപദേശിച്ചിട്ടുണ്ട്
الَّذِينَ أُوتُوا الْكِتَابَ
X
വേദം നല്‍കപ്പെട്ടവരോട്
مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പ്
وَإِيَّاكُمْ
X
നിങ്ങളോടും
أَنِ اتَّقُوا اللَّهَۚ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്
وَإِن تَكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുന്നുവെങ്കില്‍
فَإِنَّ لِلَّهِ
X
അപ്പോള്‍ അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَنِيًّا
X
പരാശ്രയമില്ലാത്തവന്‍
حَمِيدًا
X
സ്തുത്യര്‍ഹന്‍
﴿4:131﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَفَىٰ
X
എത്രയും മതിയായിരിക്കുന്നു
بِاللَّهِ
X
അല്ലാഹു
وَكِيلًا
X
കൈകാര്യകര്‍ത്താവായി
﴿4:132﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُونُوا
X
നിങ്ങള്‍ ആയിരിക്കുവിന്‍
قَوَّامِينَ
X
സദാ നിലകൊള്ളുന്നവര്‍
بِالْقِسْطِ
X
നീതിയില്‍
شُهَدَاءَ
X
സാക്ഷ്യം വഹിക്കുന്നവര്‍
لِلَّهِ
X
അല്ലാഹുവിന് വേണ്ടി
وَلَوْ عَلَىٰ أَنفُسِكُمْ
X
അത് നിങ്ങള്‍ക്ക് തന്നെ എതിരായിരുന്നാലും
أَوِ الْوَالِدَيْنِ
X
അല്ലെങ്കില്‍ (നിങ്ങളുടെ) മാതാപിതാക്കള്‍ക്ക്
وَالْأَقْرَبِينَۚ
X
അടുത്തബന്ധുക്കള്‍ക്കും
إِن يَكُنْ
X
അവന്‍ ആയിരുന്നാല്‍
غَنِيًّا
X
ധനികന്‍
أَوْ فَقِيرًا
X
അല്ലെങ്കില്‍ ദരിദ്രന്‍
فَاللَّهُ
X
അപ്പോള്‍ അല്ലാഹുവാണ്
أَوْلَىٰ
X
കൂടുതല്‍ അടുപ്പമുള്ളവന്‍
بِهِمَاۖ
X
ഇരുകൂട്ടരോടും
فَلَا تَتَّبِعُوا
X
അതിനാല്‍ നിങ്ങള്‍ പിന്‍പറ്റരുത്
الْهَوَىٰ
X
സ്വേഛയെ
أَن تَعْدِلُواۚ
X
നിങ്ങള്‍ നീതി നടത്താതിരിക്കാന്‍
وَإِن تَلْوُوا
X
നിങ്ങള്‍ വള(ച്ചൊടി)ക്കുകയോ
أَوْ تُعْرِضُوا
X
അല്ലെങ്കില്‍ ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍
فَإِنَّ اللَّهَ كَانَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:135﴾ الَّذِينَ يَتَّخِذُونَ
X
സ്വീകരിക്കുന്നവര്‍
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
കൈകാര്യകര്‍ത്താക്കളായി
مِن دُونِ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളെ കൂടാതെ
أَيَبْتَغُونَ
X
അവര്‍ തേടുന്നുവോ
عِندَهُمُ
X
അവരുടെ അടുക്കല്‍
الْعِزَّةَ
X
അന്തസ്സ്, പ്രതാപം
فَإِنَّ الْعِزَّةَ
X
എന്നാല്‍ തീര്‍ച്ചയായും അന്തസ്സ്
لِلَّهِ
X
അല്ലാഹുവിന്നാകുന്നു
جَمِيعًا
X
മുഴുവന്‍, പൂര്‍ണമായും
﴿4:139﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങള്‍ ആക്കരുത്
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
കൈകാര്യകര്‍ത്താക്കള്‍
مِن دُونِ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളെക്കൂടാതെ
أَتُرِيدُونَ
X
നിങ്ങള്‍ ആഗ്രഹിക്കുന്നുവോ
أَن تَجْعَلُوا
X
നിങ്ങള്‍ ഉണ്ടാക്കുവാന്‍
لِلَّهِ
X
അല്ലാഹുവിന്
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
سُلْطَانًا
X
ന്യായം
مُّبِينًا
X
വ്യക്തമായ
﴿4:144﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാതപിച്ചവരൊഴികെ
وَأَصْلَحُوا
X
സ്വയം സംസ്കരിച്ചവരും
وَاعْتَصَمُوا بِاللَّهِ
X
അല്ലാഹുവിനെ മുറുകെപിടിച്ചവരും
وَأَخْلَصُوا
X
നിഷ്കളങ്കമാക്കിയവരും
دِينَهُمْ
X
അവരുടെ അനുസരണം, സമര്‍പ്പണം
لِلَّهِ
X
അല്ലാഹുവിന്
فَأُولَٰئِكَ
X
അവര്‍
مَعَ الْمُؤْمِنِينَۖ
X
സത്യവിശ്വാസികളോടൊപ്പമാണ്
وَسَوْفَ
X
പിന്നീട്
يُؤْتِ
X
നല്‍കും
اللَّهُ
X
അല്ലാഹു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:146﴾ يَا أَيُّهَا النَّاسُ
X
ജനങ്ങളേ
قَدْ جَاءَكُمُ
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിരിക്കുന്നു
الرَّسُولُ
X
ദൈവദൂതന്‍
بِالْحَقِّ
X
സത്യസന്ദേശവുമായി
مِن رَّبِّكُمْ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
خَيْرًا لَّكُمْۚ
X
(അതാണ്) നിങ്ങള്‍ക്ക് ഉത്തമം
وَإِن تَكْفُرُوا
X
നിങ്ങള്‍ നഷേധിക്കുകയാണെങ്കില്‍
فَإِنَّ لِلَّهِ
X
എന്നാല്‍ നിശ്ചയമായും അല്ലാഹുവിന്നുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:170﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُونُوا
X
നിങ്ങള്‍ ആവുക
قَوَّامِينَ
X
നേരാംവിധം നിലകൊള്ളുന്നവര്‍
لِلَّهِ
X
അല്ലാഹുവിനുവേണ്ടി
شُهَدَاءَ
X
സാക്ഷ്യംവഹിക്കുന്നവര്‍
بِالْقِسْطِۖ
X
നീതിക്ക്
وَلَا يَجْرِمَنَّكُمْ
X
നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ
شَنَآنُ
X
വിരോധം
قَوْمٍ
X
ഒരു ജനതയുടെ
عَلَىٰ أَلَّا تَعْدِلُواۚ
X
നിങ്ങള്‍ നീതിപാലിക്കാതിരിക്കാന്‍
اعْدِلُوا
X
നിങ്ങള്‍ നീതിപാലിക്കുക
هُوَ
X
അത്
أَقْرَبُ لِلتَّقْوَىٰۖ
X
ദൈവഭക്തിയോട് ഏറ്റം അടുത്തതാണ്
وَاتَّقُوا اللَّهَۚ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതെല്ലാം
﴿5:8﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
هُوَ
X
അവന്‍
الْمَسِيحُ ابْنُ مَرْيَمَۚ
X
മര്‍യമിന്റെ മകനായ മസീഹ് ആണെന്ന്
قُلْ
X
നീ പറയുക(ചോദിക്കുക)
فَمَن
X
ആര്?
يَمْلِكُ
X
തടുക്കും
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് (ഉള്ള ശിക്ഷയില്‍നിന്ന്)
شَيْئًا
X
വല്ലതിനെയും
إِنْ أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
أَن يُهْلِكَ
X
അവന്‍ നശിപ്പിക്കാന്‍
الْمَسِيحَ ابْنَ مَرْيَمَ
X
മര്‍യമിന്റെ മകനായ മസീഹിനെ
وَأُمَّهُ
X
അദ്ദേഹത്തിന്റെ മാതാവിനെയും
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരെയും
جَمِيعًاۗ
X
മുഴുവനുമായി
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ السَّمَاوَاتِ
X
ആകാശങ്ങളുടെ ആധിപത്യം
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۚ
X
അവരണ്ടിന്നുമിടയിലുള്ളവയുടെയും
يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇച്ഛിക്കുന്നത്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:17﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും
نَحْنُ
X
ഞങ്ങള്‍
أَبْنَاءُ اللَّهِ
X
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
X
അവന് പ്രിയപ്പെട്ടവരും
قُلْ
X
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
X
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
X
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
X
അല്ല
أَنتُم
X
നിങ്ങള്‍
بَشَرٌ
X
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
X
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
X
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
X
അവനിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿5:18﴾ لِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا فِيهِنَّۚ
X
അവയിലുള്ളവയുടെയും
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാകുന്നു.
﴿5:120﴾ الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിനാകുന്നു
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു (ഉണ്ടാക്കിയവനും)
الظُّلُمَاتِ
X
ഇരുട്ടുകള്‍
وَالنُّورَۖ
X
വെളിച്ചവും
ثُمَّ
X
എന്നിട്ടും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
بِرَبِّهِمْ
X
തങ്ങളുടെ നാഥന്
يَعْدِلُونَ
X
അവര്‍ തുല്യരെ കല്‍പിക്കുന്നു
﴿6:1﴾ فَقُطِعَ
X
അങ്ങനെ മുറിക്ക(നശിപ്പിക്ക)പ്പെട്ടു
دَابِرُ
X
അവസാനത്തെ ആള്‍ (വരെ)
الْقَوْمِ
X
ജനതയുടെ
الَّذِينَ ظَلَمُواۚ
X
അക്രമം പ്രവര്‍ത്തിച്ചവരായ
وَالْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാകുന്നു
رَبِّ الْعَالَمِينَ
X
സര്‍വലോകങ്ങളുടെയും രക്ഷിതാവായ
﴿6:45﴾ قُلْ
X
നീ പറയുക
إِنِّي
X
ഉറപ്പായും ഞാന്‍
عَلَىٰ بَيِّنَةٍ
X
വ്യക്തമായ പ്രമാണത്തിന്മേലാണ്
مِّن رَّبِّي
X
എന്റെ നാഥനില്‍നിന്നുള്ള
وَكَذَّبْتُم
X
നിങ്ങളാകട്ടെ തള്ളിക്കളഞ്ഞു
بِهِۚ
X
അതിനെ
مَا
X
ഇല്ല
عِندِي
X
എന്റെ വശം
مَا
X
ഒന്ന്(ഒരു കാര്യം)
تَسْتَعْجِلُونَ
X
നിങ്ങള്‍ തിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്നു
بِهِۚ
X
അതിനുവേണ്ടി
إِنِ
X
ഇല്ല
الْحُكْمُ
X
വിധിതീര്‍പ്പിനുള്ള അധികാരം
إِلَّا لِلَّهِۖ
X
അല്ലാഹുവിന് അല്ലാതെ
يَقُصُّ
X
അവന്‍ വിവരിച്ചുതരുന്നു
الْحَقَّۖ
X
സത്യം
وَهُوَ
X
അവന്‍
خَيْرُ
X
അത്യുത്തമനാണ്
الْفَاصِلِينَ
X
തീര്‍പ്പ് കല്‍പിക്കുന്നവരില്‍
﴿6:57﴾ وَجَعَلُوا
X
അവരാക്കി
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കാളികള്‍
الْجِنَّ
X
ജിന്നുകളെ
وَخَلَقَهُمْۖ
X
അവരെ സൃഷ്ടിച്ചിരിക്കുന്നു
وَخَرَقُوا
X
അവര്‍ സങ്കല്‍പിച്ചു
لَهُ
X
അവന്
بَنِينَ
X
പുത്രന്മാരെയും
وَبَنَاتٍ
X
പുത്രിമാരെയും
بِغَيْرِ
X
ഇല്ലാതെ
عِلْمٍۚ
X
വിവരം
سُبْحَانَهُ
X
അവന്‍ പരിശുദ്ധനാണ്
وَتَعَالَىٰ
X
അവന്‍ ഉന്നതനുമായിരിക്കുന്നു(ഉന്നതനുമാണ്)
عَمَّا يَصِفُونَ
X
അവര്‍ വര്‍ണിച്ചുകൊണ്ടിരിക്കുന്നതില്‍നിന്നെല്ലാം
﴿6:100﴾ وَجَعَلُوا
X
അവര്‍ നിശ്ചയിച്ചുകൊടുത്തു
لِلَّهِ
X
അല്ലാഹുവിന്
مِمَّا ذَرَأَ
X
അവന്‍ സൃഷ്ടിച്ചതില്‍നിന്ന്
مِنَ الْحَرْثِ
X
കൃഷിയില്‍നിന്ന്
وَالْأَنْعَامِ
X
കാലികളില്‍നിന്നും
نَصِيبًا
X
ഒരു വിഹിതം
فَقَالُوا
X
എന്നിട്ടവര്‍ പറഞ്ഞു(പറയുന്നു)
هَٰذَا
X
ഇത്
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
بِزَعْمِهِمْ
X
അവരുടെ ജല്‍പനമനുസരിച്ച്
وَهَٰذَا
X
ഇത് (മറ്റേത്)
لِشُرَكَائِنَاۖ
X
ഞങ്ങളുടെ പങ്കാളികള്‍ക്കും(പങ്കാളികളാക്കിവച്ച ദൈവങ്ങള്‍ക്ക്)
فَمَا كَانَ
X
എന്നാല്‍ ഉള്ളത്
لِشُرَكَائِهِمْ
X
അവരുടെ പങ്കാളികള്‍ക്ക്
فَلَا يَصِلُ
X
അത് എത്തിച്ചേരുകയില്ല
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്
وَمَا كَانَ
X
ഉള്ളത്
لِلَّهِ
X
അല്ലാഹുവിന്
فَهُوَ
X
അത്
يَصِلُ
X
അത് എത്തിച്ചേരും
إِلَىٰ شُرَكَائِهِمْۗ
X
അവരുടെ പങ്കാളികള്‍ക്ക്
سَاءَ
X
ചീത്തയായിരിക്കുന്നു
مَا يَحْكُمُونَ
X
അവര്‍ തീരുമാനിക്കുന്നത്
﴿6:136﴾ قُلْ
X
നീ പറയുക
فَلِلَّهِ
X
അല്ലാഹുവിന്റെ പക്കലാകുന്നു
الْحُجَّةُ
X
തെളിവ്
الْبَالِغَةُۖ
X
യാഥാര്‍ത്ഥ്യത്തിലെത്തുന്ന
فَلَوْ
X
എങ്കില്‍
شَاءَ
X
അവന്‍ ഇച്ഛിച്ചു
لَهَدَاكُمْ
X
നിങ്ങളെ അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു
أَجْمَعِينَ
X
എല്ലാവരെയും
﴿6:149﴾ قُلْ
X
നീ പറയുക
إِنَّ صَلَاتِي
X
നിശ്ചയമായും എന്റെ നമസ്കാരം
وَنُسُكِي
X
എന്റെ ആരാധനാ കര്‍മങ്ങളും
وَمَحْيَايَ
X
എന്റെ ജീവിതവും
وَمَمَاتِي
X
എന്റെ മരണവും
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
رَبِّ
X
നാഥനായ
الْعَالَمِينَ
X
സര്‍വലോകങ്ങളുടെയും
﴿6:162﴾ وَنَزَعْنَا
X
നാം തുടച്ചു മാറ്റും
مَا
X
ഒന്നിനെ
فِي صُدُورِهِم
X
അവരുടെ മനസ്സുകളിലുള്ള
مِّنْ غِلٍّ
X
പകയില്‍ നിന്ന്
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കും
مِن تَحْتِهِمُ
X
അവരുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
അരുവികള്‍
وَقَالُوا
X
അവര്‍ പറയുകയും ചെയ്യും
الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിന്ന്
الَّذِي هَدَانَا
X
ഞങ്ങളെ മാര്‍ഗദര്‍ശനം ചെയ്ത
لِهَٰذَا
X
ഇതിലേക്ക്
وَمَا كُنَّا
X
ഞങ്ങള്‍ ആകുമായിരുന്നില്ല
لِنَهْتَدِيَ
X
ഞങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കേണ്ടതിന്
لَوْلَا أَنْ
X
ഇല്ലായിരുന്നുവെങ്കില്‍
هَدَانَا اللَّهُۖ
X
അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കി
لَقَدْ جَاءَتْ
X
തീര്‍ച്ചയായും വന്നു
رُسُلُ
X
ദൂതന്‍മാര്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
بِالْحَقِّۖ
X
സത്യവുമായി
وَنُودُوا أَن
X
അപ്പോള്‍ അവരോട് വിളിച്ചു പറയപ്പെട്ടു
تِلْكُمُ
X
അതാ
الْجَنَّةُ
X
സ്വര്‍ഗം
أُورِثْتُمُوهَا
X
നിങ്ങള്‍ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി
﴿7:43﴾ قَالَ مُوسَىٰ
X
മൂസാ പറഞ്ഞു
لِقَوْمِهِ
X
തന്റെ ജനതയോട്
اسْتَعِينُوا
X
നിങ്ങള്‍ സഹായം തേടുക
بِاللَّهِ
X
അല്ലാഹുവോട്
وَاصْبِرُواۖ
X
നിങ്ങള്‍ ക്ഷമിക്കുകയും ചെയ്യുക
إِنَّ الْأَرْضَ
X
തീര്‍ച്ചയായും ഭൂമി
لِلَّهِ
X
അല്ലാഹുവിന്റെതാണ്
يُورِثُهَا
X
അവന്‍ അതിന്റെ അവകാശിയാക്കും
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
مِنْ عِبَادِهِۖ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
وَالْعَاقِبَةُ
X
അന്തിമ വിജയം
لِلْمُتَّقِينَ
X
ഭക്തന്‍മാര്‍ക്കാണ്
﴿7:128﴾ وَلِلَّهِ
X
അല്ലാഹുവിനുണ്ട്
الْأَسْمَاءُ
X
നാമങ്ങള്‍
الْحُسْنَىٰ
X
അത്യുല്‍കൃഷ്ടമായ
فَادْعُوهُ
X
അതിനാല്‍ നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ഥിക്കുക
بِهَاۖ
X
അവ കൊണ്ട്
وَذَرُوا
X
നിങ്ങള്‍ വിട്ടുകളയുക
الَّذِينَ يُلْحِدُونَ
X
കൃത്രിമം കാണിക്കുന്നവരെ
فِي أَسْمَائِهِۚ
X
അവന്റെ നാമങ്ങളില്‍
سَيُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടും
مَا كَانُوا
X
അവര്‍ ആയിരുന്നതിന്റെ
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿7:180﴾ يَسْأَلُونَكَ
X
നിന്നോട് അവര്‍ ചോദിക്കുന്നു
عَنِ الْأَنفَالِۖ
X
യുദ്ധമുതലുകളെ കുറിച്ച്
قُلِ
X
നീ പറയുക
الْأَنفَالُ
X
യുദ്ധമുതലുകള്‍
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
وَالرَّسُولِۖ
X
അവന്റെ ദൂതനും
فَاتَّقُوا
X
അതിനാല്‍ നിങ്ങള്‍ ഭക്തിയുള്ളവരാവുക
اللَّهَ
X
അല്ലാഹുവിനോട്
وَأَصْلِحُوا
X
നിങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക
ذَاتَ بَيْنِكُمْۖ
X
നിങ്ങളുടെ പരസ്പര ബന്ധം
وَأَطِيعُوا
X
നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
സത്യവിശ്വാസികള്‍
﴿8:1﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اسْتَجِيبُوا
X
നിങ്ങള്‍ ഉത്തരം നല്‍കുക
لِلَّهِ
X
അല്ലാഹുവിന്
وَلِلرَّسُولِ
X
ദൂതനും
إِذَا دَعَاكُمْ
X
അവന്‍ നിങ്ങളെ വിളിക്കുമ്പോള്‍
لِمَا
X
ഒന്നിലേക്ക്
يُحْيِيكُمْۖ
X
അത് നിങ്ങളെ ജീവസ്സുറ്റവരാക്കും
وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَحُولُ
X
മറയിടും
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്നും
وَقَلْبِهِ
X
അവന്റെ മനസ്സിന്നും
وَأَنَّهُ
X
തീര്‍ച്ചയായും അവന്‍
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿8:24﴾ وَقَاتِلُوهُمْ
X
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക
حَتَّىٰ لَا تَكُونَ
X
ഇല്ലാതാവുന്നതുവരെ
فِتْنَةٌ
X
കുഴപ്പം
وَيَكُونَ
X
ആവുന്നതു വരെയും
الدِّينُ
X
വിധേയത്വം
كُلُّهُ
X
അത് മുഴുവനും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنِ انتَهَوْا
X
ഇനി അവര്‍ വിരമിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതിനെ
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿8:39﴾ وَاعْلَمُوا
X
നിങ്ങളറിയുക
أَنَّمَا غَنِمْتُم
X
യുദ്ധമുതലായി നിങ്ങള്‍ നേടിയെടുത്തത്
مِّن شَيْءٍ
X
ഏത് വസ്തുവും
فَأَنَّ لِلَّهِ
X
തീര്‍ച്ചയായും അല്ലാഹുവിനുള്ളതാണ്
خُمُسَهُ
X
അതിന്റെ അഞ്ചിലൊന്ന്
وَلِلرَّسُولِ
X
ദൂതനും
وَلِذِي
X
ഉള്ളവര്‍ക്കും
الْقُرْبَىٰ
X
കുടുംബ ബന്ധം
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِ
X
യാത്രക്കാര്‍ക്കും
إِن كُنتُمْ
X
നിങ്ങളെങ്കില്‍
آمَنتُم
X
നിങ്ങള്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أَنزَلْنَا
X
നാം ഇറക്കിക്കൊടുത്തതിലും
عَلَىٰ عَبْدِنَا
X
നമ്മുടെ ദാസന്
يَوْمَ
X
നാളില്‍
الْفُرْقَانِ
X
സത്യാസത്യവിവേചനത്തിന്റെ
يَوْمَ
X
ദിവസത്തില്‍
الْتَقَى
X
ഏറ്റുമുട്ടി
الْجَمْعَانِۗ
X
ഇരു സംഘങ്ങള്‍
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿8:41﴾ لَّيْسَ عَلَى الضُّعَفَاءِ
X
ദുര്‍ബലര്‍ക്കില്ല
وَلَا عَلَى الْمَرْضَىٰ
X
രോഗികള്‍ക്കും
وَلَا عَلَى الَّذِينَ لَا يَجِدُونَ
X
ഒന്നും കണ്ടെത്താത്തവര്‍ക്കും
مَا يُنفِقُونَ
X
ചെലവുചെയ്യാന്‍
حَرَجٌ
X
(മാറിനില്‍ക്കുന്നതില്‍) കുറ്റം
إِذَا نَصَحُوا
X
അവര്‍ ഗുണകാംക്ഷ പുലര്‍ത്തുന്നുവെങ്കില്‍
لِلَّهِ
X
അല്ലാഹുവോട്
وَرَسُولِهِۚ
X
അവന്റെ ദൂതനോടും
مَا عَلَى الْمُحْسِنِينَ
X
(ഇത്തരം) സദ്‌വൃത്തരുടെ കാര്യത്തില്‍ ഇല്ല
مِن سَبِيلٍۚ
X
ഒരു മാര്‍ഗവും
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമകാരുണികനുമാണ്
﴿9:91﴾ دَعْوَاهُمْ
X
അവരുടെ പ്രാര്‍ത്ഥന
فِيهَا
X
അവിടെ
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
اللَّهُمَّ
X
അല്ലാഹുവേ
وَتَحِيَّتُهُمْ
X
അവരുടെ അഭിവാദ്യം
فِيهَا
X
അവിടെ
سَلَامٌۚ
X
സമാധാനം (എന്നായിരിക്കും)
وَآخِرُ دَعْوَاهُمْ
X
അവരുടെ പ്രാര്‍ത്ഥനയുടെ സമാപനം
أَنِ الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിനാണ്
رَبِّ الْعَالَمِينَ
X
ലോക നാഥനായ (എന്നായിരിക്കും)
﴿10:10﴾ وَيَقُولُونَ
X
അവര്‍ ചോദിക്കുന്നു
لَوْلَا أُنزِلَ
X
അവതരിപ്പിക്കപ്പെടാത്തതെന്ത്
عَلَيْهِ
X
അദ്ദേഹത്തിന്
آيَةٌ
X
ഒരു ദൃഷ്ടാന്തം
مِّن رَّبِّهِۖ
X
തന്റെ നാഥനില്‍ നിന്ന്
فَقُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
الْغَيْبُ
X
അദൃശ്യമായ അറിവ്
لِلَّهِ
X
അല്ലാഹുവിന്ന്
فَانتَظِرُوا
X
അതിനാല്‍ നിങ്ങള്‍ കാത്തിരിക്കുക
إِنِّي
X
നിശ്ചയമായും ഞാന്‍
مَعَكُم
X
നിങ്ങളോടൊപ്പം
مِّنَ الْمُنتَظِرِينَ
X
കാത്തിരിക്കുന്നവരിലാണ്
﴿10:20﴾ أَلَا
X
ശ്രദ്ധിക്കുക
إِنَّ لِلَّهِ
X
നിശ്ചയം, അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۗ
X
ഭൂമിയിലുള്ളതും
أَلَا
X
ശ്രദ്ധിക്കുവിന്‍
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യമാണ്
وَلَٰكِنَّ
X
എങ്കിലും
أَكْثَرَهُمْ
X
അവരില്‍ ഏറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿10:55﴾ وَلَا يَحْزُنكَ
X
നിന്നെ ദുഃഖിപ്പിക്കേണ്ടതില്ല
قَوْلُهُمْۘ
X
അവരുടെ വാക്ക്
إِنَّ الْعِزَّةَ
X
നിശ്ചയം പ്രതാപം
لِلَّهِ
X
അല്ലാഹുവിന്നാണ്
جَمِيعًاۚ
X
എല്ലാം
هُوَ
X
അവന്‍
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿10:65﴾ أَلَا
X
ശ്രദ്ധിക്കുവിന്‍
إِنَّ لِلَّهِ
X
നിശ്ചയം അല്ലാഹുവിനുള്ളതാണ്
مَن فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِۗ
X
ഭൂമിയിലുള്ളവരും
وَمَا يَتَّبِعُ
X
എന്തിനെയാണ് പിന്തുടരുന്നത്
الَّذِينَ يَدْعُونَ
X
പ്രാര്‍ത്ഥിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
شُرَكَاءَۚ
X
പങ്കാളികളോട്
إِن يَتَّبِعُونَ
X
അവര്‍ പിന്തുടരുന്നില്ല
إِلَّا الظَّنَّ
X
ഭാവനയെയല്ലാതെ
وَإِنْ هُمْ
X
അവരല്ല
إِلَّا يَخْرُصُونَ
X
അവര്‍ അനുമാനിച്ചു പറയുകയല്ലാതെ
﴿10:66﴾ وَلِلَّهِ
X
അല്ലാഹുവിനുള്ളതാണ്
غَيْبُ
X
മറഞ്ഞിരിക്കുന്നത്
السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِ
X
ഭൂമിയിലും
وَإِلَيْهِ
X
അവങ്കലേക്ക് തന്നെ
يُرْجَعُ
X
മടക്കപ്പെടും
الْأَمْرُ كُلُّهُ
X
എല്ലാ സംഗതികളും
فَاعْبُدْهُ
X
അതിനാല്‍ നീ അവന് വഴിപ്പെടുക
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുകയും ചെയ്യുക
عَلَيْهِۚ
X
അവനില്‍
وَمَا رَبُّكَ
X
നിന്റെ നാഥനല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി
﴿11:123﴾ فَلَمَّا سَمِعَتْ
X
അവള്‍ കേട്ടപ്പോള്‍
بِمَكْرِهِنَّ
X
അവരുടെ തന്ത്രത്തെപ്പറ്റി
أَرْسَلَتْ
X
അവള്‍ (ആളെ)അയച്ചു
إِلَيْهِنَّ
X
അവരുടെ അടുത്തേക്ക്
وَأَعْتَدَتْ
X
അവള്‍ ഒരുക്കുകയും ചെയ്തു
لَهُنَّ
X
അവര്‍ക്ക്
مُتَّكَأً
X
ചാരിയിരിക്കാനുള്ള ഇരിപ്പിടം
وَآتَتْ
X
അവള്‍ നല്‍കുകയും ചെയ്തു
كُلَّ وَاحِدَةٍ
X
ഓരോരുത്തര്‍ക്കും
مِّنْهُنَّ
X
അവരില്‍
سِكِّينًا
X
ഓരോ കത്തി
وَقَالَتِ
X
അവള്‍ (യുസുഫിനോട്)പറഞ്ഞു
اخْرُجْ
X
നീ പുറപ്പെടുക
عَلَيْهِنَّۖ
X
അവരുടെ അടുത്തേക്ക്
فَلَمَّا رَأَيْنَهُ
X
അവര്‍ അവനെ കണ്ടപ്പോള്‍
أَكْبَرْنَهُ
X
അവര്‍ അവനെ വിസ്മയകരമായി കണ്ടു
وَقَطَّعْنَ
X
അവര്‍ മുറിപ്പെടുത്തുകയും ചെയ്തു
أَيْدِيَهُنَّ
X
തങ്ങളുടെ കൈകള്‍
وَقُلْنَ
X
അവര്‍ പറഞ്ഞു
حَاشَ لِلَّهِ
X
അല്ലാഹു എത്ര മഹാന്‍
مَا هَٰذَا
X
ഇദ്ദേഹമല്ല
بَشَرًا
X
മനുഷ്യന്‍
إِنْ هَٰذَا
X
ഇതല്ല
إِلَّا مَلَكٌ
X
മലക്കല്ലാതെ
كَرِيمٌ
X
ആദരണീയനായ
﴿12:31﴾ مَا تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നില്ല
مِن دُونِهِ
X
അവനെക്കുടാതെ
إِلَّا أَسْمَاءً
X
ചില പേരുകളല്ലാതെ
سَمَّيْتُمُوهَا
X
അവയെ നിങ്ങള്‍ നാമകരണം ചെയ്തിരിക്കുന്നു
أَنتُمْ
X
നിങ്ങള്‍
وَآبَاؤُكُم
X
നിങ്ങളുടെ പിതാക്കളും
مَّا أَنزَلَ
X
അവതരിപ്പിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
بِهَا
X
അതിന്ന്, അവയെപ്പറ്റി
مِن سُلْطَانٍۚ
X
ഒരു പ്രമാണവും
إِنِ الْحُكْمُ
X
ശാസനാധികാരമില്ല
إِلَّا لِلَّهِۚ
X
അല്ലാഹുവിനല്ലാതെ
أَمَرَ
X
അവന്‍ ആജ്ഞാപിച്ചിരിക്കുന്നു
أَلَّا تَعْبُدُوا
X
നിങ്ങള്‍ അടിമപ്പെടരുതെന്ന്
إِلَّا إِيَّاهُۚ
X
അവന്നല്ലാതെ
ذَٰلِكَ
X
അതാണ്
الدِّينُ
X
ജീവിതക്രമം
الْقَيِّمُ
X
ഏറ്റം ശരിയായ
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികജനവും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:40﴾ قَالَ
X
രാജാവ്(സ്ത്രീകളോട്)ചോദിച്ചു
مَا خَطْبُكُنَّ
X
നിങ്ങളുടെ അനുഭവമെന്ത്
إِذْ رَاوَدتُّنَّ
X
നിങ്ങള്‍ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍
يُوسُفَ
X
യൂസുഫിനെ
عَن نَّفْسِهِۚ
X
തന്റെ ദേഹത്തിനുവേണ്ടി
قُلْنَ
X
അവര്‍ പറഞ്ഞു
حَاشَ لِلَّهِ
X
അല്ലാഹു എത്രപരിശുദ്ധന്‍
مَا عَلِمْنَا
X
ഞങ്ങള്‍ അറിഞ്ഞിട്ടില്ല
عَلَيْهِ
X
അദ്ദേഹത്തെപ്പറ്റി
مِن سُوءٍۚ
X
മോശമായ ഒന്നും
قَالَتِ
X
പറഞ്ഞു
امْرَأَتُ
X
പത്നി
الْعَزِيزِ
X
പ്രഭുവിന്റെ
الْآنَ
X
ഇപ്പോള്‍
حَصْحَصَ
X
വെളിപ്പെട്ടിരിക്കുന്നു
الْحَقُّ
X
സത്യം
أَنَا
X
ഞാന്‍
رَاوَدتُّهُ
X
ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു
عَن نَّفْسِهِ
X
അദ്ദേഹത്തിന്റെ ദേഹത്തിന്ന് വേണ്ടി
وَإِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
لَمِنَ الصَّادِقِينَ
X
സത്യവാന്മാരില്‍പെട്ടവനാണ്
﴿12:51﴾ وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا بَنِيَّ
X
എന്റെ മക്കളേ
لَا تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കരുത്
مِن بَابٍ وَاحِدٍ
X
ഒരേ വാതിലിലൂടെ
وَادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുക
مِنْ أَبْوَابٍ
X
വാതിലുകളിലൂടെ
مُّتَفَرِّقَةٍۖ
X
വിവിധ
وَمَا أُغْنِي
X
ഞാന്‍ തടുത്ത് നിര്‍ത്തുകയില്ല
عَنكُم
X
നിങ്ങളില്‍നിന്ന്
مِّنَ اللَّهِ
X
ദൈവവിധിയില്‍നിന്ന്
مِن شَيْءٍۖ
X
യാതൊന്നും
إِنِ الْحُكْمُ
X
തീരുമാനാധികാരമില്ല
إِلَّا لِلَّهِۖ
X
അല്ലാഹുവിനല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُۖ
X
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَعَلَيْهِ
X
അവനില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿12:67﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
يَسْجُدُ
X
സാഷ്ടാംഗം ചെയ്തുകൊണ്ടിരിക്കുന്നത്
مَن
X
ഉള്ളവയൊക്കെ
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِ
X
ഭൂമിയിലും
طَوْعًا
X
ഇഷ്ടത്തോടെ
وَكَرْهًا
X
നിര്‍ബന്ധിതമായും
وَظِلَالُهُم
X
അവരുടെ നിഴലുകളും
بِالْغُدُوِّ
X
രാവിലെ
وَالْآصَالِ۩
X
വൈകുന്നേരവും
﴿13:15﴾ قُلْ
X
ചോദിക്കുക
مَن
X
ആരാണ്
رَّبُّ
X
നാഥന്‍
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
قُلِ
X
പറയുക
اللَّهُۚ
X
അല്ലാഹുവാണ്
قُلْ
X
ചോദിക്കുക
أَفَاتَّخَذْتُم
X
നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ
مِّن دُونِهِ
X
അവനെകൂടാതെ
أَوْلِيَاءَ
X
രക്ഷാധികാരികളെ
لَا يَمْلِكُونَ
X
അവര്‍ ഉടമപ്പെടുത്തുന്നില്ല
لِأَنفُسِهِمْ
X
തങ്ങള്‍ക്കുപോലും
نَفْعًا
X
ഉപകാരം
وَلَا ضَرًّاۚ
X
ഉപദ്രവവും ഇല്ല
قُلْ
X
ചോദിക്കുക
هَلْ يَسْتَوِي
X
സമമാണോ
الْأَعْمَىٰ
X
അന്ധനും
وَالْبَصِيرُ
X
കാഴ്ചയുള്ളവനും
أَمْ
X
അതല്ല
هَلْ تَسْتَوِي
X
സമമാകുമോ
الظُّلُمَاتُ
X
ഇരുട്ടുകള്‍
وَالنُّورُۗ
X
വെളിച്ചവും
أَمْ
X
അതല്ല
جَعَلُوا
X
അവര്‍ ഉണ്ടാക്കി(യോ)
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കാളികളെ
خَلَقُوا
X
അവര്‍ സൃഷ്ടിച്ചു
كَخَلْقِهِ
X
അല്ലാഹു സൃഷ്ടിച്ചതുപോലെ
فَتَشَابَهَ
X
അങ്ങനെ തിരിച്ചറിയാതായി
الْخَلْقُ
X
സൃഷ്ടി
عَلَيْهِمْۚ
X
അവര്‍ക്ക്
قُلِ
X
പറയുക
اللَّهُ
X
അല്ലാഹുവാണ്
خَالِقُ
X
സ്രഷ്ടാവ്
كُلِّ شَيْءٍ
X
എല്ലാ വസ്തുക്കളുടെയും
وَهُوَ
X
അവന്‍
الْوَاحِدُ
X
ഏകനാണ്
الْقَهَّارُ
X
എല്ലാറ്റിനെയും അതിജീവിക്കുന്നവനുമാണ്
﴿13:16﴾ أَفَمَنْ
X
അപ്പോള്‍ യാതൊരുവനോ
هُوَ
X
അവന്‍
قَائِمٌ
X
നിരീക്ഷിക്കുന്നവനാണ്
عَلَىٰ كُلِّ نَفْسٍ
X
ആത്മാവിനെയും
بِمَا كَسَبَتْۗ
X
അത് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്
وَجَعَلُوا
X
അവര്‍ ആക്കിയിരിക്കുന്നു
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കുകാരെ
قُلْ
X
നീ പറയുക
سَمُّوهُمْۚ
X
നിങ്ങള്‍ അവരുടെ പേരുകള്‍ പറയുക
أَمْ
X
അതോ
تُنَبِّئُونَهُ
X
നിങ്ങള്‍ അവനെ വിവരം അറിയിക്കുന്നു
بِمَا لَا يَعْلَمُ
X
അവന്‍ അറിയാത്തത്
فِي الْأَرْضِ
X
ഭൂമിയില്‍
أَم
X
അതോ (നിങ്ങള്‍ പറയുകയാണോ)
بِظَاهِرٍ
X
പ്രകടമായത്
مِّنَ الْقَوْلِۗ
X
വാക്കില്‍ നിന്ന്
بَلْ
X
എന്നാല്‍
زُيِّنَ
X
കൗതുകമാക്കപ്പെട്ടു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
مَكْرُهُمْ
X
അവരുടെ കുതന്ത്രം
وَصُدُّوا
X
അവര്‍ തടയപ്പെടുകയും ചെയ്തു
عَنِ السَّبِيلِۗ
X
വഴിയില്‍ നിന്ന്, സന്മാര്‍ഗ്ഗത്തില്‍ നിന്ന്
وَمَن
X
ആരെയെങ്കിലും
يُضْلِلِ
X
വഴിപിഴപ്പിക്കുന്നു
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
അപ്പോള്‍ അവന് ഉണ്ടാവില്ല
مِنْ هَادٍ
X
ഒരു വഴികാട്ടിയും
﴿13:33﴾ وَقَدْ
X
തീര്‍ച്ചയായും
مَكَرَ
X
തന്ത്രം പ്രയോഗിച്ചു
الَّذِينَ
X
ഒരു കൂട്ടര്‍
مِن قَبْلِهِمْ
X
അവര്‍ക്കുമുമ്പുള്ളവരായ
فَلِلَّهِ
X
അല്ലാഹുവിന്റേതാകുന്നു
الْمَكْرُ
X
തന്ത്രം
جَمِيعًاۖ
X
എല്ലാം
يَعْلَمُ
X
അവന്‍ അറിയുന്നു
مَا تَكْسِبُ
X
സമ്പാദിക്കുന്നത്
كُلُّ
X
എല്ലാ
نَفْسٍۗ
X
ആത്മാവ്(മനുഷ്യന്‍)
وَسَيَعْلَمُ
X
തീര്‍ച്ചയായും അറിയും
الْكُفَّارُ
X
സത്യനിഷേധികള്‍
لِمَنْ
X
ആര്‍ക്കാണ്
عُقْبَى الدَّارِ
X
ശോഭനമായ പര്യവസാനം
﴿13:42﴾ وَبَرَزُوا
X
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
X
അല്ലാഹുവിങ്കല്‍
جَمِيعًا
X
എല്ലാവരും
فَقَالَ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
അഹങ്കരിച്ചവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളുടെ
تَبَعًا
X
അനുയായികള്‍
فَهَلْ أَنتُم
X
നിങ്ങളാണോ
مُّغْنُونَ عَنَّا
X
ഞങ്ങള്‍ക്ക് ഒഴിവാക്കിത്തരുന്നവര്‍ (ഞങ്ങളെ ധന്യരാക്കുന്നവര്‍)
مِنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷയില്‍ (നിന്ന്)
مِن شَيْءٍۚ
X
വല്ലതും
قَالُوا
X
അവര്‍ പറഞ്ഞു
لَوْ هَدَانَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَيْنَاكُمْۖ
X
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു
سَوَاءٌ
X
സമമാണ്
عَلَيْنَا
X
ഞങ്ങള്‍ക്ക്
أَجَزِعْنَا
X
ഞങ്ങള്‍ വെപ്രാളപ്പെട്ടാലും
أَمْ صَبَرْنَا
X
ഞങ്ങള്‍ ക്ഷമിച്ചാലും
مَا لَنَا
X
ഞങ്ങള്‍ക്കില്ല
مِن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿14:21﴾ وَجَعَلُوا
X
അവര്‍ ആക്കി
لِلَّهِ
X
അല്ലാഹുവിന്
أَندَادًا
X
സമന്മാരെ
لِّيُضِلُّوا
X
അവര്‍ വഴി തെറ്റിക്കാന്‍
عَن سَبِيلِهِۗ
X
അവന്റെ മാര്‍ഗത്തില്‍ നിന്ന്
قُلْ
X
നീ പറയുക
تَمَتَّعُوا
X
നിങ്ങള്‍ സുഖിച്ചോളൂ
فَإِنَّ مَصِيرَكُمْ
X
തീര്‍ച്ചയായും നിങ്ങളുടെ മടക്കം
إِلَى النَّارِ
X
നരകത്തിലേക്കാണ്
﴿14:30﴾ الْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാകുന്നു
الَّذِي
X
എങ്ങനെയുള്ള
وَهَبَ لِي
X
അവന്‍ പ്രദാനം ചെയ്തു
عَلَى
X
എനിക്ക്
الْكِبَرِ
X
വയസ്സുകാലത്ത്
إِسْمَاعِيلَ
X
ഇസ്മാഈലിനെ
وَإِسْحَاقَۚ
X
ഇസ്ഹാഖിനെയും
إِنَّ رَبِّي
X
തീര്‍ച്ചയായും എന്റെ നാഥന്‍
لَسَمِيعُ
X
കേള്‍ക്കുന്നവനാണ്
الدُّعَاءِ
X
പ്രാര്‍ത്ഥന
﴿14:39﴾ يَوْمَ
X
ഒരു നാള്‍
تُبَدَّلُ
X
മാറ്റപ്പെടും
الْأَرْضُ
X
ഭൂമി
غَيْرَ الْأَرْضِ
X
ഭൂമിയല്ലാതായി
وَالسَّمَاوَاتُۖ
X
ആകാശങ്ങളും
وَبَرَزُوا
X
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
X
അല്ലാഹുവിന്ന്
الْوَاحِدِ
X
ഏകനായ
الْقَهَّارِ
X
എല്ലാം അടക്കിഭരിക്കുന്നവനായ
﴿14:48﴾ وَلِلَّهِ
X
അല്ലാഹുവിന്ന്
يَسْجُدُ
X
സുജൂദ് ചെയ്യുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
مِن دَابَّةٍ
X
ജീവിയായിട്ട്
﴿16:49﴾