Repeated Words in Quran

< >
Total Found : 2
زُيِّنَ
X
മനോഹരമായി തോന്നിയിരിക്കുന്നു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
الْحَيَاةُ الدُّنْيَا
X
ഐഹികജീവിതം
وَيَسْخَرُونَ
X
അവര്‍ പരിഹസിക്കുന്നു
مِنَ الَّذِينَ آمَنُواۘ
X
സത്യവിശ്വാസികളെ
وَالَّذِينَ اتَّقَوْا
X
സൂക്ഷ്മത പാലിച്ചവര്‍
فَوْقَهُمْ
X
അപ്പോള്‍ അവര്‍ക്ക് മീതെയാണ്
يَوْمَ الْقِيَامَةِۗ
X
അന്ത്യനാളില്‍
وَاللَّهُ
X
അല്ലാഹു
يَرْزُقُ
X
വിഭവങ്ങള്‍ നല്‍കുന്നു
مَن يَشَاءُ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿2:212﴾ قُلْ
X
പറയുക
أَؤُنَبِّئُكُم
X
ഞാന്‍ അറിയിച്ചു തരട്ടെയോ
بِخَيْرٍ
X
ശ്രേഷ്ഠമായത്
مِّن ذَٰلِكُمْۚ
X
ഇതിനേക്കാള്‍
لِلَّذِينَ اتَّقَوْا
X
സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുക്കല്‍
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍, നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അവയില്‍
وَأَزْوَاجٌ
X
ഇണകളും
مُّطَهَّرَةٌ
X
പരിശുദ്ധരായ
وَرِضْوَانٌ
X
പ്രീതിയും
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാണ്
بِالْعِبَادِ
X
അടിമകളെ
﴿3:15﴾ الَّذِينَ اسْتَجَابُوا
X
(വിളിക്ക്) ഉത്തരം നല്‍കിയവര്‍
لِلَّهِ
X
അല്ലാഹുവിന്റെ
وَالرَّسُولِ
X
(അവന്റെ) ദൂതന്റെയും
مِن بَعْدِ
X
ശേഷം (ശേഷവും)
مَا أَصَابَهُمُ
X
അവര്‍ക്ക് പറ്റിയതിന്
الْقَرْحُۚ
X
പരിക്ക്
لِلَّذِينَ أَحْسَنُوا
X
സല്‍കര്‍മങ്ങള്‍ ചെയ്തവര്‍ക്ക്
مِنْهُمْ
X
അവരിലെ
وَاتَّقَوْا
X
സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿3:172﴾ إِنَّمَا التَّوْبَةُ
X
നിശ്ചയം പശ്ചാതാപം
عَلَى اللَّهِ
X
അല്ലാഹുവിന്റെ മേല്‍
لِلَّذِينَ يَعْمَلُونَ
X
ചെയ്യുന്നവര്‍ക്ക്(മാത്രമുള്ളതാണ്)
السُّوءَ
X
തെറ്റ്, തിന്മ
بِجَهَالَةٍ
X
അറിവില്ലായ്മ(അവിവേകം) കാരണം
ثُمَّ
X
ശേഷം, പിന്നെ
يَتُوبُونَ
X
അവര്‍ പശ്ചാതപിക്കുന്നു
مِن قَرِيبٍ
X
അടുത്ത് തന്നെ (ഒട്ടും വൈകാതെ)
فَأُولَٰئِكَ
X
അവര്‍
يَتُوبُ
X
പശ്ചാതാപം സ്വീകരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَيْهِمْۗ
X
അവരുടെ മേല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:17﴾ وَلَيْسَتِ
X
അല്ല
التَّوْبَةُ
X
പശ്ചാത്താപം
لِلَّذِينَ يَعْمَلُونَ
X
ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക്
السَّيِّئَاتِ
X
തെറ്റുകള്‍
حَتَّىٰ إِذَا حَضَرَ
X
അങ്ങനെ ആസന്നമായാല്‍
أَحَدَهُمُ
X
അവരില്‍ ഒരുവന്
الْمَوْتُ
X
മരണം
قَالَ
X
അവന്‍ പറഞ്ഞു (പറയും)
إِنِّي
X
നിശ്ചയം ഞാന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു
الْآنَ
X
ഇപ്പോള്‍
وَلَا الَّذِينَ يَمُوتُونَ
X
മരിക്കുന്നവര്‍ക്കുമുള്ളതല്ല
وَهُمْ كُفَّارٌۚ
X
സത്യനിഷേധികളായി
أُولَٰئِكَ
X
അവര്‍
أَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
﴿4:18﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരെ
نَصِيبًا
X
ഒരു വിഹിതം
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്ന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِالْجِبْتِ
X
മിഥ്യയില്‍ (ക്ഷുദ്രവിദ്യയില്‍)
وَالطَّاغُوتِ
X
ദുശ്ശക്തികളിലും
وَيَقُولُونَ
X
അവര്‍ പറയുന്നു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
هَٰؤُلَاءِ
X
ഇവര്‍
أَهْدَىٰ
X
ഏറെ നേര്‍വഴി പ്രാപിച്ചവര്‍
مِنَ الَّذِينَ آمَنُوا
X
സത്യവിശ്വാസികളേക്കാള്‍
سَبِيلًا
X
വഴിയാല്‍
﴿4:51﴾ إِنَّا
X
തീര്‍ച്ചയായും നാം
أَنزَلْنَا
X
നാം അവതരിപ്പിച്ചു
التَّوْرَاةَ
X
തൗറാത്ത്
فِيهَا
X
അതിലുണ്ട്
هُدًى
X
സന്മാര്‍ഗം
وَنُورٌۚ
X
വെളിച്ചവും
يَحْكُمُ
X
വിധിനടത്തുന്നു
بِهَا
X
അതനുസരിച്ച്
النَّبِيُّونَ
X
പ്രവാചകന്മാര്‍
الَّذِينَ أَسْلَمُوا
X
(അല്ലാഹുവിന്) അടിപ്പെട്ട് ജീവിച്ചവരായ
لِلَّذِينَ هَادُوا
X
യഹൂദര്‍ക്ക്
وَالرَّبَّانِيُّونَ
X
പുണ്യപുരുഷന്മാരും
وَالْأَحْبَارُ
X
പണ്ഡിതന്മാരും
بِمَا اسْتُحْفِظُوا
X
അവരെ സംരക്ഷണബാധ്യത ഏല്‍പിക്കപ്പെട്ടിരുന്നതിനാല്‍
مِن كِتَابِ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
عَلَيْهِ
X
അതിന്
شُهَدَاءَۚ
X
സാക്ഷികള്‍
فَلَا تَخْشَوُا
X
അതിനാല്‍ നിങ്ങള്‍ പേടിക്കരുത്
النَّاسَ
X
ജനങ്ങളെ
وَاخْشَوْنِ
X
എന്നെ പേടിക്കുക
وَلَا تَشْتَرُوا
X
നിങ്ങള്‍ വില്‍ക്കരുത്
بِآيَاتِي
X
എന്റെ വചനങ്ങള്‍
ثَمَنًا
X
വിലയ്ക്ക്
قَلِيلًاۚ
X
നിസ്സാരമായ
وَمَن
X
ആര്‍
لَّمْ يَحْكُم
X
വിധി നടത്തിയിട്ടില്ലയോ
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْكَافِرُونَ
X
അവിശ്വാസികള്‍
﴿5:44﴾ وَيَوْمَ
X
ദിനം
نَحْشُرُهُمْ
X
അവരെ നാം ഒരുമിച്ചുകൂട്ടുന്നു(കുട്ടുന്ന)
جَمِيعًا
X
(അവരെ) മുഴുവന്‍
ثُمَّ
X
പിന്നീട്
نَقُولُ
X
നാം പറയും (ചോദിക്കും)
لِلَّذِينَ أَشْرَكُوا
X
ബഹുദൈവവിശ്വാസികളോട്
أَيْنَ
X
എവിടെ?
شُرَكَاؤُكُمُ
X
നിങ്ങളുടെ പങ്കാളികള്‍
الَّذِينَ كُنتُمْ تَزْعُمُونَ
X
(നിങ്ങളുടെ ദൈവങ്ങളെന്ന്)നിങ്ങള്‍ വാദിച്ചിരുന്നവര്‍
﴿6:22﴾ إِنِّي
X
തീര്‍ച്ചയായും ഞാന്‍
وَجَّهْتُ
X
ഞാന്‍ തിരിച്ചിരിക്കുന്നു
وَجْهِيَ
X
എന്റെ മുഖം
لِلَّذِي
X
ഒരുവനിലേക്ക്
فَطَرَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
حَنِيفًاۖ
X
നേര്‍വഴിയില്‍ അടിയുറച്ചവനായിക്കൊണ്ട്
وَمَا أَنَا
X
ഞാന്‍ അല്ല
مِنَ الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍പെട്ടവന്‍
﴿6:79﴾ يَا بَنِي آدَمَ
X
ആദം സന്തതികളേ
لَا يَفْتِنَنَّكُمُ
X
നിങ്ങളെ കുഴപ്പത്തില്‍ പെടുത്താതിരിക്കട്ടെ
الشَّيْطَانُ
X
പിശാച്
كَمَا أَخْرَجَ
X
അവന്‍ പുറത്താക്കിയ പോലെ
أَبَوَيْكُم
X
നിങ്ങളുടെ മാതാപിതാക്കളെ
مِّنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍ നിന്ന്
يَنزِعُ
X
അവന്‍ അഴിച്ചു മാറ്റുന്നു
عَنْهُمَا
X
അവരിരുവരില്‍ നിന്നും
لِبَاسَهُمَا
X
അവരിരുവരുടെയും വസ്ത്രം
لِيُرِيَهُمَا
X
അവരിരുവര്‍ക്കും കാണിച്ചു കൊടുക്കാനായി
سَوْآتِهِمَاۗ
X
അവരിരുവരുടെയും ഗുഹ്യസ്ഥാനങ്ങള്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
يَرَاكُمْ
X
അവന്‍ നിങ്ങളെ കാണുന്നു
هُوَ
X
അവന്‍
وَقَبِيلُهُ
X
അവന്റെ കൂട്ടുകാരും
مِنْ حَيْثُ
X
വിധത്തില്‍
لَا تَرَوْنَهُمْۗ
X
നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റുന്നില്ല
إِنَّا
X
തീര്‍ച്ചയായും നാം
جَعَلْنَا
X
നാം ആക്കിയിരിക്കുന്നു
الشَّيَاطِينَ
X
പിശാചുക്കളെ
أَوْلِيَاءَ
X
രക്ഷാധികാരികള്‍
لِلَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെ
﴿7:27﴾ قُلْ
X
നീ ചോദിക്കുക
مَنْ
X
ആര്
حَرَّمَ
X
നിഷിദ്ധമാക്കി
زِينَةَ اللَّهِ
X
അല്ലാഹുവിന്റെ അലങ്കാരത്തെ
الَّتِي أَخْرَجَ
X
അവന്‍ ഉണ്ടാക്കിയതായ
لِعِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
وَالطَّيِّبَاتِ
X
ഉത്തമമായവയെയും
مِنَ الرِّزْقِۚ
X
ആഹാര പദാര്‍ഥങ്ങളില്‍ നിന്ന്
قُلْ
X
നീ പറയുക
هِيَ
X
അവ
لِلَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്കുള്ളതാണ്
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَا
X
ഇഹലോകം
خَالِصَةً
X
അവര്‍ക്ക് മാത്രമുള്ളതാണ്
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ആളുകള്‍ക്കു വേണ്ടി
يَعْلَمُونَ
X
അവര്‍ മനസ്സിലാക്കുന്നു
﴿7:32﴾ قَالَ الْمَلَأُ
X
പ്രമാണിമാര്‍ ചോദിച്ചു
الَّذِينَ اسْتَكْبَرُوا
X
അഹന്ത നടിച്ചിരുന്നവരായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
لِلَّذِينَ اسْتُضْعِفُوا
X
ദുര്‍ബലരോട്
لِمَنْ آمَنَ
X
(അഥവാ) വിശ്വസിച്ചവരോട്
مِنْهُمْ
X
അവരില്‍ നിന്ന്
أَتَعْلَمُونَ
X
നിങ്ങള്‍ക്കറിയുമോ
أَنَّ صَالِحًا
X
നിശ്ചയം സ്വാലിഹ് (ആണെന്ന്)
مُّرْسَلٌ
X
നിയോഗിക്കപ്പെട്ടവന്‍
مِّن رَّبِّهِۚ
X
തന്റെ നാഥനില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
بِمَا
X
യാതൊന്നില്‍
أُرْسِلَ
X
അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
X
അതുമായി
مُؤْمِنُونَ
X
വിശ്വസിക്കുന്നവരാണ്
﴿7:75﴾ أَوَلَمْ يَهْدِ
X
(അവരെ) നേര്‍വഴിക്കു നയിക്കുന്നില്ലേ
لِلَّذِينَ يَرِثُونَ
X
അനന്തരാവകാശികളായിത്തീരുന്നവര്‍ക്ക്
الْأَرْضَ
X
ഭൂമിയുടെ
مِن بَعْدِ أَهْلِهَا
X
അതിന്റെ അവകാശികള്‍ക്കു ശേഷം
أَن لَّوْ نَشَاءُ
X
നാം ഇച്ഛിക്കുന്നുവെങ്കില്‍
أَصَبْنَاهُم
X
നാം അവരെ ശിക്ഷ ബാധിപ്പിക്കുന്നതാണ് (എന്ന ബോധം)
بِذُنُوبِهِمْۚ
X
അവരുടെ പാപങ്ങളുടെ പേരില്‍
وَنَطْبَعُ
X
നാം മുദ്ര വെക്കുകയും ചെയ്യും
عَلَىٰ قُلُوبِهِمْ
X
അവരുടെ മനസ്സുകളില്‍
فَهُمْ
X
അതോടെ അവര്‍
لَا يَسْمَعُونَ
X
അവര്‍ കേള്‍ക്കുകയില്ല
﴿7:100﴾ وَاكْتُبْ
X
നീ വിധിക്കേണമേ
لَنَا
X
ഞങ്ങള്‍ക്ക്
فِي هَٰذِهِ الدُّنْيَا
X
ഈ ലോകത്ത്
حَسَنَةً
X
നന്മ
وَفِي الْآخِرَةِ
X
പരലോകത്തും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
هُدْنَا
X
ഞങ്ങള്‍ (പശ്ചാത്തപിച്ചു)മടങ്ങിയിരിക്കുന്നു
إِلَيْكَۚ
X
നിന്നിലേക്ക്
قَالَ
X
അവന്‍ പറഞ്ഞു
عَذَابِي
X
എന്റെ ശിക്ഷ
أُصِيبُ بِهِ
X
അതിനെ ഞാന്‍ ഏല്‍പിക്കും
مَنْ أَشَاءُۖ
X
ഞാനുദ്ദേശിക്കുന്ന ആളുകള്‍ക്ക്
وَرَحْمَتِي
X
എന്റെ കാരുണ്യം
وَسِعَتْ
X
അത് ചൂഴ്ന്നു നില്‍ക്കുന്നു
كُلَّ شَيْءٍۚ
X
എല്ലാ വസ്തുവിനെയും
فَسَأَكْتُبُهَا
X
ഞാന്‍ അത് രേഖപ്പെടുത്തും
لِلَّذِينَ يَتَّقُونَ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَيُؤْتُونَ
X
അവര്‍ നല്‍കുകയും ചെയ്യുന്നു
الزَّكَاةَ
X
സകാത്ത്
وَالَّذِينَ
X
ഒരു കൂട്ടര്‍
هُم
X
അവര്‍
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:156﴾ وَيَوْمَ
X
ദിനം
نَحْشُرُهُمْ
X
അവരെ നാം ഒരുമിച്ചുകൂട്ടുന്ന
جَمِيعًا
X
എല്ലാവരെയും
ثُمَّ
X
പിന്നെ
نَقُولُ
X
നാം പറയും
لِلَّذِينَ أَشْرَكُوا
X
ബഹുദൈവാരാധന നടത്തിയവരോട്
مَكَانَكُمْ
X
നിങ്ങളുടെ സ്ഥാനത്ത് തന്നെ നില്‍ക്കുവിന്‍
أَنتُمْ
X
നിങ്ങള്‍
وَشُرَكَاؤُكُمْۚ
X
നിങ്ങളുടെ പങ്കാളികളും
فَزَيَّلْنَا
X
അങ്ങനെ നാം വേര്‍പെടുത്തും
بَيْنَهُمْۖ
X
അവര്‍ക്കിടയില്‍
وَقَالَ
X
പറയും
شُرَكَاؤُهُم
X
അവര്‍ പങ്കുചേര്‍ത്തിരുന്നവര്‍
مَّا كُنتُمْ
X
നിങ്ങളായിരുന്നില്ല
إِيَّانَا
X
ഞങ്ങളെ
تَعْبُدُونَ
X
ആരാധിച്ചിരുന്നവര്‍
﴿10:28﴾ ثُمَّ
X
പിന്നെ
قِيلَ
X
പറയപ്പെടും
لِلَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവരോട്
ذُوقُوا
X
നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
عَذَابَ الْخُلْدِ
X
ശാശ്വത ശിക്ഷ
هَلْ تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا بِمَا كُنتُمْ تَكْسِبُونَ
X
നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നതിനല്ലാതെ
﴿10:52﴾ وَلَا أَقُولُ
X
ഞാന്‍ പറയുന്നില്ല
لَكُمْ
X
നിങ്ങളോട്
عِندِي
X
എന്റെ വശമുണ്ടെന്ന്
خَزَائِنُ اللَّهِ
X
അല്ലാഹുവിന്റെ ഖജനാവുകള്‍
وَلَا أَعْلَمُ
X
ഞാന്‍ അറിയുന്നുമില്ല
الْغَيْبَ
X
അഭൗതിക കാര്യങ്ങള്‍
وَلَا أَقُولُ
X
ഞാന്‍ പറയുന്നുമില്ല
إِنِّي
X
നിശ്ചയം ഞാന്‍ ആണെന്ന്
مَلَكٌ
X
മലക്ക്
وَلَا أَقُولُ
X
ഞാന്‍ പറയുന്നുമില്ല
لِلَّذِينَ
X
ഒരുവിഭാഗക്കാരോട്
تَزْدَرِي
X
നിസ്സാരമായി കാണുന്നു
أَعْيُنُكُمْ
X
നിങ്ങളുടെ കണ്ണുകള്‍
لَن يُؤْتِيَهُمُ
X
അവര്‍ക്കു നല്‍കുകയില്ലെന്ന്
اللَّهُ
X
അല്ലാഹു
خَيْرًاۖ
X
ഒരു നന്മയും
اللَّهُ
X
അല്ലാഹുവാണ്
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവന്‍
بِمَا فِي أَنفُسِهِمْۖ
X
അവരുടെ മനസ്സുകളിലുള്ളത്
إِنِّي
X
നിശ്ചയമായും ഞാന്‍
إِذًا
X
എങ്കില്‍ (അങ്ങനെ പറയുകയാണെങ്കില്‍)
لَّمِنَ الظَّالِمِينَ
X
അക്രമികളില്‍പെട്ടവനാകുന്നു
﴿11:31﴾ وَقَالَ
X
അവന്‍ (യൂസുഫ്) പറഞ്ഞു
لِلَّذِي
X
ഒരുവനോട്
ظَنَّ
X
അവന്‍ കരുതി
أَنَّهُ
X
ഉറപ്പായും അയാളാണെന്ന്
نَاجٍ
X
രക്ഷപ്പെടുന്നവന്‍
مِّنْهُمَا
X
അവരിരുവരില്‍
اذْكُرْنِي
X
നീ എന്നെപ്പറ്റി പറയുക
عِندَ رَبِّكَ
X
നിന്റെ യജമാനന്റെ അടുക്കല്‍
فَأَنسَاهُ
X
എങ്കിലും അയാളെ മറപ്പിച്ചു
الشَّيْطَانُ
X
പിശാച്
ذِكْرَ
X
പറയാന്‍
رَبِّهِ
X
തന്റെ യജമാനനോട്
فَلَبِثَ
X
അതിനാല്‍ അദ്ദേഹം താമസിച്ചു
فِي السِّجْنِ
X
ജയിലില്‍
بِضْعَ
X
ഏതാനും
سِنِينَ
X
വര്‍ഷങ്ങള്‍
﴿12:42﴾ لِلَّذِينَ اسْتَجَابُوا
X
ക്ഷണം സ്വീകരിച്ചവര്‍ക്കുണ്ട്
لِرَبِّهِمُ
X
തങ്ങളുടെ നാഥന്റെ
الْحُسْنَىٰۚ
X
എല്ലാ നന്മയും
وَالَّذِينَ لَمْ يَسْتَجِيبُوا
X
ക്ഷണം സ്വീകരിക്കാത്തവര്‍
لَهُ
X
അവന്റെ
لَوْ أَنَّ لَهُم
X
അവര്‍ക്കുണ്ടായാല്‍
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ള
جَمِيعًا
X
സകലതും
وَمِثْلَهُ
X
അത്ര വേറെയും
مَعَهُ
X
അതോടൊപ്പം
لَافْتَدَوْا
X
അവര്‍ പിഴയായി ഒടുക്കുമായിരുന്നു
بِهِۚ
X
അതൊക്കെ
أُولَٰئِكَ
X
ഇക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കാണ്
سُوءُ الْحِسَابِ
X
കടുത്തവിചാരണ
وَمَأْوَاهُمْ
X
അവരുടെ താവളം
جَهَنَّمُۖ
X
നരകം
وَبِئْسَ
X
എത്ര ചീത്ത
الْمِهَادُ
X
സങ്കേതം
﴿13:18﴾ وَلَقَدِ
X
തീര്‍ച്ചയായും
اسْتُهْزِئَ
X
പരിഹസിക്കപ്പെട്ടു
بِرُسُلٍ
X
ദൈവദൂതന്‍മാര്‍
مِّن قَبْلِكَ
X
നിനക്കുമുമ്പ്
فَأَمْلَيْتُ
X
അപ്പോള്‍ നാം അവസരം നീട്ടിക്കൊടുത്തു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
ثُمَّ
X
പിന്നെ
أَخَذْتُهُمْۖ
X
ഞാന്‍ അവരെ പിടികൂടി
فَكَيْفَ
X
അപ്പോള്‍ എങ്ങനെ
كَانَ
X
ആയിരുന്നു
عِقَابِ
X
എന്റെ ശിക്ഷ
﴿13:32﴾ أَفَمَنْ
X
അപ്പോള്‍ യാതൊരുവനോ
هُوَ
X
അവന്‍
قَائِمٌ
X
നിരീക്ഷിക്കുന്നവനാണ്
عَلَىٰ كُلِّ نَفْسٍ
X
ആത്മാവിനെയും
بِمَا كَسَبَتْۗ
X
അത് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്
وَجَعَلُوا
X
അവര്‍ ആക്കിയിരിക്കുന്നു
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കുകാരെ
قُلْ
X
നീ പറയുക
سَمُّوهُمْۚ
X
നിങ്ങള്‍ അവരുടെ പേരുകള്‍ പറയുക
أَمْ
X
അതോ
تُنَبِّئُونَهُ
X
നിങ്ങള്‍ അവനെ വിവരം അറിയിക്കുന്നു
بِمَا لَا يَعْلَمُ
X
അവന്‍ അറിയാത്തത്
فِي الْأَرْضِ
X
ഭൂമിയില്‍
أَم
X
അതോ (നിങ്ങള്‍ പറയുകയാണോ)
بِظَاهِرٍ
X
പ്രകടമായത്
مِّنَ الْقَوْلِۗ
X
വാക്കില്‍ നിന്ന്
بَلْ
X
എന്നാല്‍
زُيِّنَ
X
കൗതുകമാക്കപ്പെട്ടു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
مَكْرُهُمْ
X
അവരുടെ കുതന്ത്രം
وَصُدُّوا
X
അവര്‍ തടയപ്പെടുകയും ചെയ്തു
عَنِ السَّبِيلِۗ
X
വഴിയില്‍ നിന്ന്, സന്മാര്‍ഗ്ഗത്തില്‍ നിന്ന്
وَمَن
X
ആരെയെങ്കിലും
يُضْلِلِ
X
വഴിപിഴപ്പിക്കുന്നു
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
അപ്പോള്‍ അവന് ഉണ്ടാവില്ല
مِنْ هَادٍ
X
ഒരു വഴികാട്ടിയും
﴿13:33﴾ وَبَرَزُوا
X
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
X
അല്ലാഹുവിങ്കല്‍
جَمِيعًا
X
എല്ലാവരും
فَقَالَ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
അഹങ്കരിച്ചവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളുടെ
تَبَعًا
X
അനുയായികള്‍
فَهَلْ أَنتُم
X
നിങ്ങളാണോ
مُّغْنُونَ عَنَّا
X
ഞങ്ങള്‍ക്ക് ഒഴിവാക്കിത്തരുന്നവര്‍ (ഞങ്ങളെ ധന്യരാക്കുന്നവര്‍)
مِنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷയില്‍ (നിന്ന്)
مِن شَيْءٍۚ
X
വല്ലതും
قَالُوا
X
അവര്‍ പറഞ്ഞു
لَوْ هَدَانَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَيْنَاكُمْۖ
X
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു
سَوَاءٌ
X
സമമാണ്
عَلَيْنَا
X
ഞങ്ങള്‍ക്ക്
أَجَزِعْنَا
X
ഞങ്ങള്‍ വെപ്രാളപ്പെട്ടാലും
أَمْ صَبَرْنَا
X
ഞങ്ങള്‍ ക്ഷമിച്ചാലും
مَا لَنَا
X
ഞങ്ങള്‍ക്കില്ല
مِن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿14:21﴾ وَقِيلَ
X
ചോദിക്കപ്പെടും
لِلَّذِينَ اتَّقَوْا
X
സൂക്ഷ്മത പാലിച്ചവരോട്
مَاذَا
X
എന്താണ്
أَنزَلَ
X
ഇറക്കി(യത്)
رَبُّكُمْۚ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറയും
خَيْرًاۗ
X
ഉത്തമമായത്
لِّلَّذِينَ أَحْسَنُوا
X
സുകൃതം ചെയ്തവര്‍ക്കുണ്ട്
فِي هَٰذِهِ الدُّنْيَا
X
ഇഹലോകത്ത്
حَسَنَةٌۚ
X
നന്മ
وَلَدَارُ
X
ഭവനം തന്നെ
الْآخِرَةِ
X
പരലോകത്തിലെ
خَيْرٌۚ
X
ഉത്തമം
وَلَنِعْمَ
X
എത്ര മഹത്തരം
دَارُ
X
ഭവനം
الْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവരുടെ
﴿16:30﴾ لِلَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍ക്കാകുന്നു
بِالْآخِرَةِ
X
അന്ത്യദിനത്തില്‍
مَثَلُ السَّوْءِۖ
X
ഹീനമായ അവസ്ഥ
وَلِلَّهِ
X
അല്ലാഹുവിനാകുന്നു
الْمَثَلُ الْأَعْلَىٰۚ
X
അത്യുന്നതാവസ്ഥ
وَهُوَ
X
അവന്‍
الْعَزِيزُ
X
അജയ്യനും
الْحَكِيمُ
X
യുക്തിമാനുമാകുന്നു
﴿16:60﴾ وَيَوْمَ
X
ദിവസം
نَبْعَثُ
X
നാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന
مِن كُلِّ أُمَّةٍ
X
എല്ലാ സമുദായത്തില്‍ നിന്നും
شَهِيدًا
X
സാക്ഷിയെ
ثُمَّ
X
പിന്നെ
لَا يُؤْذَنُ
X
(ഒഴികഴിവ് പറയാന്‍) അനുമതി നല്‍കപ്പെടുന്നതല്ല
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
وَلَا هُمْ يُسْتَعْتَبُونَ
X
അവരോട് ഖേദിച്ചുമടങ്ങാന്‍ ആവശ്യപ്പെടുന്നതുമല്ല
﴿16:84﴾ ثُمَّ
X
പിന്നെ
إِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
لِلَّذِينَ هَاجَرُوا
X
പലായനം ചെയ്തവരോട്
مِن بَعْدِ
X
ശേഷം
مَا فُتِنُوا
X
അവര്‍ പീഡിപ്പിക്കപ്പെട്ടതിന്റെ
ثُمَّ
X
പിന്നീട്
جَاهَدُوا
X
അവര്‍ സമരം ചെയ്തു
وَصَبَرُوا
X
അവര്‍ ക്ഷമ പാലിക്കുകയും ചെയ്തു
إِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
مِن بَعْدِهَا
X
അതിന്ന് ശേഷം
لَغَفُورٌ
X
ഏറെ പൊറുക്കുന്നവന്‍ തന്നെ
رَّحِيمٌ
X
കരുണാനിധിയും
﴿16:110﴾ ثُمَّ
X
പിന്നെ
إِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
لِلَّذِينَ عَمِلُوا
X
പ്രവര്‍ത്തിച്ചവര്‍ക്ക്
السُّوءَ
X
തിന്മ
بِجَهَالَةٍ
X
അജ്ഞത നിമിത്തം
ثُمَّ
X
പിന്നെ
تَابُوا
X
പശ്ചാതപിച്ചു മടങ്ങി
مِن بَعْدِ ذَٰلِكَ
X
അതിന് ശേഷം
وَأَصْلَحُوا
X
ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
إِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
مِن بَعْدِهَا
X
അതിന് ശേഷവും
لَغَفُورٌ
X
ഏറെ പൊറുക്കുന്നവന്‍ തന്നെ
رَّحِيمٌ
X
കരുണാനിധിയും
﴿16:119﴾ وَإِذَا تُتْلَىٰ
X
ഓതിക്കേള്‍പിക്കപ്പട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُنَا
X
നമ്മുടെ സൂക്തങ്ങള്‍
بَيِّنَاتٍ
X
വ്യക്തമായ നിലയില്‍
قَالَ
X
പറയുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവരോട്
أَيُّ
X
ഏതാണ്
الْفَرِيقَيْنِ
X
രണ്ട് വിഭാഗങ്ങളിലെ
خَيْرٌ مَّقَامًا
X
ഉത്തമമായ പദവിയില്‍
وَأَحْسَنُ نَدِيًّا
X
ഏറ്റവും നല്ല സംഘ(ബലവും)
﴿19:73﴾ أُذِنَ
X
(തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു
لِلَّذِينَ
X
ഒരുകൂട്ടര്‍ക്ക്
يُقَاتَلُونَ
X
അവര്‍ യുദ്ധത്തിനിരയാകുന്നു
بِأَنَّهُمْ ظُلِمُواۚ
X
അവര്‍ അക്രമിക്കപ്പെട്ടു എന്നതിനാല്‍
وَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ نَصْرِهِمْ
X
അവരുടെ സഹായത്തിന്‌ (അവരെ സഹായിക്കാന്‍)
لَقَدِيرٌ
X
കഴിവുറ്റവന്‍ തന്നെ
﴿22:39﴾ تِلْكَ الدَّارُ الْآخِرَةُ
X
ആ പരലോക ഭവനം
نَجْعَلُهَا
X
അത് നാം ഏര്‍പ്പെടുത്തും
لِلَّذِينَ
X
ഒരു വിഭാഗത്തിന്
لَا يُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുന്നില്ല
عُلُوًّا
X
ഔന്നത്യം
فِي الْأَرْضِ
X
ഭൂമിയില്‍
وَلَا فَسَادًاۚ
X
കുഴപ്പവും ഇല്ല
وَالْعَاقِبَةُ
X
അന്തിമവിജയം
لِلْمُتَّقِينَ
X
സൂക്ഷ്മതയുള്ളവര്‍ക്കാണ്
﴿28:83﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لِلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
اتَّبِعُوا
X
നിങ്ങള്‍ പിന്തുടരുവിന്‍ (എന്ന്)
سَبِيلَنَا
X
ഞങ്ങളുടെ മാര്‍ഗം
وَلْنَحْمِلْ
X
ഞങ്ങള്‍ ഏറ്റു കൊള്ളാം
خَطَايَاكُمْ
X
നിങ്ങളുടെ പാപങ്ങള്‍
وَمَا هُم
X
അവരല്ല
بِحَامِلِينَ
X
വഹിക്കുന്നവര്‍
مِنْ خَطَايَاهُم
X
ഇവരുടെ പാപത്തില്‍ നിന്ന്
مِّن شَيْءٍۖ
X
ഒന്നും തന്നെ
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവര്‍ തന്നെയാണ്
﴿29:12﴾ وَإِذْ تَقُولُ
X
നീ പറഞ്ഞ സന്ദര്‍ഭം
لِلَّذِي أَنْعَمَ اللَّهُ عَلَيْهِ
X
അല്ലാഹു ഔദാര്യം ചെയ്തുകൊടുത്തയാളോട്
وَأَنْعَمْتَ عَلَيْهِ
X
നീയും ഔദാര്യം ചെയ്ത് കൊടുത്തയാളോട്
أَمْسِكْ عَلَيْكَ
X
നിന്റെ അടുത്തുതന്നെ നിര്‍ത്തിപ്പോരുക
زَوْجَكَ
X
നിന്റെ ഭാര്യയെ
وَاتَّقِ اللَّهَ
X
അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
وَتُخْفِي
X
നീ ഒളിപ്പിക്കുന്നു
فِي نَفْسِكَ
X
നിന്റെ മനസ്സില്‍
مَا اللَّهُ مُبْدِيهِ
X
അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം
وَتَخْشَى
X
നീ പേടിക്കുകയും ചെയ്യുന്നു
النَّاسَ
X
ജനങ്ങളെ
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن تَخْشَاهُۖ
X
നീ പേടിക്കാന്‍
فَلَمَّا قَضَىٰ
X
നിറവേറ്റി കഴിഞ്ഞപ്പോള്‍
زَيْدٌ
X
സൈദ്
مِّنْهَا
X
അവളില്‍ നിന്ന്
وَطَرًا
X
ആവശ്യം
زَوَّجْنَاكَهَا
X
നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു
لِكَيْ لَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണത്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
حَرَجٌ
X
വിഷമം
فِي أَزْوَاجِ
X
ഭാര്യമാരില്‍
أَدْعِيَائِهِمْ
X
തങ്ങളുടെ ദത്തുപുത്രന്‍മാരുടെ
إِذَا قَضَوْا
X
അവര്‍ നിറവേറ്റികഴിഞ്ഞാല്‍
مِنْهُنَّ
X
അവരില്‍ നിന്ന്
وَطَرًاۚ
X
ആവശ്യം
وَكَانَ أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
مَفْعُولًا
X
നടപ്പാക്കപ്പെടുന്നതാകുന്നു
﴿33:37﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لَن نُّؤْمِنَ
X
ഞങ്ങളൊരിക്കലും വിശ്വസിക്കുകയില്ല
بِهَٰذَا الْقُرْآنِ
X
ഈ ഖുര്‍ആനില്‍
وَلَا بِالَّذِي بَيْنَ يَدَيْهِۗ
X
അതിനു മുമ്പുള്ളതിലും
وَلَوْ تَرَىٰ
X
നീ കാണുകയാണെങ്കില്‍
إِذِ الظَّالِمُونَ
X
അക്രമികളാകുന്ന സന്ദര്‍ഭം
مَوْقُوفُونَ
X
നിര്‍ത്തപ്പെടുന്നവര്‍
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
يَرْجِعُ
X
തിരിച്ചു വിടുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
إِلَىٰ بَعْضٍ
X
ചിലരിലേക്ക്
الْقَوْلَ
X
വാക്ക്
يَقُولُ
X
പറയും
الَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടവര്‍
لِلَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവരോട്
لَوْلَا أَنتُمْ
X
നിങ്ങളില്ലായിരുന്നെങ്കില്‍
لَكُنَّا
X
ഞങ്ങളായിരുന്നേനെ
مُؤْمِنِينَ
X
വിശ്വാസികള്‍
﴿34:31﴾ قَالَ
X
പറയും
الَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവര്‍
لِلَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നവരോട്
أَنَحْنُ
X
ഞങ്ങളാണോ
صَدَدْنَاكُمْ
X
നിങ്ങളെ തടഞ്ഞുനിറുത്തിയത്
عَنِ الْهُدَىٰ
X
നേര്‍വഴിയില്‍ നിന്ന്
بَعْدَ إِذْ جَاءَكُمۖ
X
അത് നിങ്ങള്‍ക്ക് വന്നെത്തിയ ശേഷം
بَلْ
X
അല്ല
كُنتُم
X
നിങ്ങളായിരുന്നു
مُّجْرِمِينَ
X
കുറ്റവാളികള്‍
﴿34:32﴾ وَقَالَ
X
പറയും
الَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നവര്‍
لِلَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവരോട്
بَلْ
X
അല്ല
مَكْرُ
X
കുതന്ത്രമാണ്
اللَّيْلِ
X
രാത്രിയിലെ
وَالنَّهَارِ
X
പകലിലേയും
إِذْ تَأْمُرُونَنَا
X
നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചുകൊണ്ടിരുന്നപ്പോള്‍
أَن نَّكْفُرَ
X
ഞങ്ങള്‍ നിഷേധിക്കാന്‍
بِاللَّهِ
X
അല്ലാഹുവെ
وَنَجْعَلَ
X
ഞങ്ങള്‍ സങ്കല്‍പിക്കാനും
لَهُ
X
അവന്
أَندَادًاۚ
X
സമന്‍മാരെ
وَأَسَرُّوا
X
അവര്‍ ഉള്ളിലൊളിപ്പിക്കും
النَّدَامَةَ
X
ഖേദം
لَمَّا رَأَوُا
X
അവര്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
وَجَعَلْنَا
X
നാം വെക്കും
الْأَغْلَالَ
X
ചങ്ങലകള്‍
فِي أَعْنَاقِ
X
കഴുത്തുകളില്‍
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളുടെ
هَلْ يُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ
﴿34:33﴾ فَالْيَوْمَ
X
അതിനാല്‍ ഇന്ന്
لَا يَمْلِكُ
X
ഉടമപ്പെടുത്തുകയില്ല
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
ചിലര്‍ക്ക്
نَّفْعًا
X
ഒരു ഉപകാരവും
وَلَا ضَرًّا
X
ഉപദ്രവവും
وَنَقُولُ
X
നാം പറയും
لِلَّذِينَ ظَلَمُوا
X
അക്രമം കാണിച്ചവരോട്
ذُوقُوا
X
നിങ്ങള്‍ രുചിച്ചുകൊള്ളുക
عَذَابَ النَّارِ
X
നരക ശിക്ഷ
الَّتِي
X
യാതൊന്ന്
كُنتُم
X
നിങ്ങളായിരുന്നു
بِهَا
X
അതിനെ
تُكَذِّبُونَ
X
നിങ്ങള്‍ തള്ളിപ്പറയുന്നു
﴿34:42﴾ وَإِذَا قِيلَ لَهُمْ
X
അവരോടാവശ്യപ്പെട്ടാല്‍
أَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുക
مِمَّا رَزَقَكُمُ
X
നിങ്ങള്‍ക്ക് നല്‍കിയതില്‍നിന്ന്
اللَّهُ
X
അല്ലാഹു
قَالَ
X
പറയും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لِلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
أَنُطْعِمُ
X
ഞങ്ങള്‍ അന്നം നല്‍കുകയോ
مَن
X
ഒരാള്‍ക്ക്
لَّوْ يَشَاءُ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍
أَطْعَمَهُ
X
അവന് അന്നം നല്‍കുമായിരുന്നു
إِنْ أَنتُمْ
X
നിങ്ങളല്ല
إِلَّا فِي ضَلَالٍ
X
വഴികേടിലല്ലാതെ
مُّبِينٍ
X
വ്യക്തമായ
﴿36:47﴾ قُلْ
X
നീ പറയുക
يَا عِبَادِ
X
എന്റെ ദാസരേ
الَّذِينَ آمَنُوا
X
വിശ്വസിച്ചവരായ
اتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
رَبَّكُمْۚ
X
നിങ്ങളുടെ നാഥനെ
لِلَّذِينَ أَحْسَنُوا
X
നന്മ ചെയ്തവര്‍ക്കുണ്ട്
فِي هَٰذِهِ الدُّنْيَا
X
ഈ ലോകത്ത്
حَسَنَةٌۗ
X
ഗുണം
وَأَرْضُ
X
ഭൂമി
اللَّهِ
X
അല്ലാഹുവിന്റെ
وَاسِعَةٌۗ
X
വിശാലമാണ്
إِنَّمَا يُوَفَّى
X
തീര്‍ച്ചയായും പൂര്‍ത്തീകരിച്ചു നല്‍കപ്പെടുന്നു
الصَّابِرُونَ
X
ക്ഷമ പാലിക്കുന്നവര്‍ക്ക്
أَجْرَهُم
X
അവരുടെ പ്രതിഫലം
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿39:10﴾ وَلَوْ أَنَّ لِلَّذِينَ ظَلَمُوا
X
അതിക്രമം കാണിച്ചവരുടെ വശമുണ്ടെങ്കില്‍
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവന്‍
وَمِثْلَهُ
X
അതിനു തുല്യമായതും
مَعَهُ
X
അതോടൊപ്പം
لَافْتَدَوْا
X
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِ
X
അതത്രയും
مِن سُوءِ الْعَذَابِ
X
കടുത്ത ശിക്ഷയില്‍ നിന്ന് (രക്ഷപ്പെടാന്‍)
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَبَدَا لَهُم
X
വെളിപ്പെടുകയും ചെയ്തു
مِّنَ
X
അവര്‍ക്ക്
اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَمْ يَكُونُوا يَحْتَسِبُونَ
X
അവര്‍ കണക്കിലെടുക്കാതിരുന്നത്
﴿39:47﴾ الَّذِينَ يَحْمِلُونَ
X
വഹിക്കുന്നവര്‍
الْعَرْشَ
X
സിംഹാസനത്തെ
وَمَنْ حَوْلَهُ
X
അതിനു ചുറ്റുള്ളവരും
يُسَبِّحُونَ
X
അവര്‍ കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു
بِحَمْدِ رَبِّهِمْ
X
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَيُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِهِ
X
അവനില്‍
وَيَسْتَغْفِرُونَ
X
അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്കുവേണ്ടി
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَسِعْتَ
X
നീ ഉള്‍ക്കൊണ്ടിരിക്കുന്നു
كُلَّ شَيْءٍ
X
സകല വസ്തുക്കളെയും
رَّحْمَةً
X
അനുഗ്രഹത്താല്‍
وَعِلْمًا
X
അറിവാലും
فَاغْفِرْ
X
അതിനാല്‍ നീ പൊറുത്തുകൊടുക്കേണമേ
لِلَّذِينَ تَابُوا
X
പശ്ചാത്തപിച്ചവര്‍ക്ക്
وَاتَّبَعُوا
X
അവര്‍ പിന്തുടരുകയും ചെയ്തു
سَبِيلَكَ
X
നിന്റെ മാര്‍ഗം
وَقِهِمْ
X
നീ അവരെ രക്ഷിക്കേണമേ
عَذَابَ
X
ശിക്ഷയില്‍ നിന്ന്
الْجَحِيمِ
X
നരകത്തിലെ
﴿40:7﴾ وَإِذْ يَتَحَاجُّونَ
X
അവര്‍ പരസ്പരം ന്യായവാദം നടത്തുന്ന സന്ദര്‍ഭം
فِي النَّارِ
X
നരകത്തില്‍
فَيَقُولُ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
കേമന്‍മാരായി നടിച്ചിരുന്നവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളെ
تَبَعًا
X
പിന്‍പറ്റി കഴിയുന്നവര്‍
فَهَلْ أَنتُم
X
അതിനാല്‍ നിങ്ങളാണോ
مُّغْنُونَ
X
ഒഴിവാക്കിത്തരുന്നവര്‍
عَنَّا
X
ഞങ്ങളില്‍നിന്ന്
نَصِيبًا
X
വല്ല വിഹിതവും
مِّنَ النَّارِ
X
നരക ശിക്ഷയില്‍നിന്ന്
﴿40:47﴾ وَلَوْ جَعَلْنَاهُ
X
ഇതിനെ നാം ആക്കിയിരുന്നെങ്കില്‍
قُرْآنًا
X
ഖുര്‍ആന്‍
أَعْجَمِيًّا
X
അനറബി ഭാഷയിലുള്ള
لَّقَالُوا
X
അവര്‍ പറയുമായിരുന്നു
لَوْلَا فُصِّلَتْ
X
എന്തു കൊണ്ടു വിശദമാക്കപ്പെട്ടില്ല
آيَاتُهُۖ
X
ഇതിലെ വചനങ്ങള്‍
أَأَعْجَمِيٌّ
X
ഒരനറബി ഗ്രന്ഥമോ
وَعَرَبِيٌّۗ
X
അറബി പ്രവാചകനും?
قُلْ
X
നീ പറയുക
هُوَ
X
ഇത്
لِلَّذِينَ آمَنُوا
X
സത്യവിശ്വാസം കൈകൊണ്ടവര്‍ക്ക്
هُدًى
X
സന്‍മാര്‍ഗ ദര്‍ശനമാണ്
وَشِفَاءٌۖ
X
രോഗശാന്തിയും
وَالَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
فِي آذَانِهِمْ
X
അവരുടെ കാതുകളിലുണ്ട്
وَقْرٌ
X
അടപ്പ്
وَهُوَ
X
അത് (ഖുര്‍ആന്‍)
عَلَيْهِمْ
X
അവര്‍ക്ക്
عَمًىۚ
X
അന്ധതയാകുന്നു
أُولَٰئِكَ
X
അവര്‍
يُنَادَوْنَ
X
അവര്‍ വിളിക്കപ്പെടുന്നു
مِن مَّكَانٍ
X
സ്ഥലത്തുനിന്ന്
بَعِيدٍ
X
വിദൂരമായ
﴿41:44﴾ فَمَا أُوتِيتُم مِّن شَيْءٍ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള ഏതൊരു വസ്തുവും
فَمَتَاعُ
X
താല്‍ക്കാലിക വിഭവമാണ്
الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തിലെ
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്തുള്ളതാണ്
خَيْرٌ
X
ഉത്തമം
وَأَبْقَىٰ
X
ഏറെ അവശേഷിക്കുന്നതും
لِلَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക്
وَعَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കുന്നു
﴿42:36﴾ قُل
X
പറയുക
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
يَغْفِرُوا
X
അവര്‍ മാപ്പുകൊടുക്കട്ടെ
لِلَّذِينَ لَا يَرْجُونَ
X
പ്രതീക്ഷിക്കാത്തവര്‍(സത്യനിഷേധികള്‍)ക്ക്
أَيَّامَ اللَّهِ
X
അല്ലാഹുവിന്റെ (ശിക്ഷയുടെ)നാളുകളെ
لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കാന്‍ വേണ്ടി
قَوْمًا
X
ഓരോ ജനതക്കും
بِمَا كَانُوا يَكْسِبُونَ
X
അവര്‍ നേടിയെടുത്തതിന്റെ
﴿45:14﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവരെപ്പറ്റി
لَوْ كَانَ
X
ഇതായിരുന്നുവെങ്കില്‍
خَيْرًا
X
നല്ലത്
مَّا سَبَقُونَا
X
ഇവര്‍ ഞങ്ങളെ മുന്‍കടക്കുമായിരുന്നില്ല
إِلَيْهِۚ
X
അതിലേക്ക്
وَإِذْ لَمْ يَهْتَدُوا
X
അവര്‍ നേര്‍വഴിയിലായിട്ടില്ലെന്നതിനാല്‍
بِهِ
X
ഇതുമുഖേന
فَسَيَقُولُونَ
X
അവര്‍ പറഞ്ഞേക്കും
هَٰذَا
X
ഇത്
إِفْكٌ
X
കെട്ടുകഥ
قَدِيمٌ
X
പഴഞ്ചന്‍
﴿46:11﴾ وَمِنْهُم
X
അവരിലുണ്ട്
مَّن
X
ചിലര്‍
يَسْتَمِعُ
X
അവര്‍ ശ്രദ്ധയോടെ ശ്രവിക്കും
إِلَيْكَ
X
നിന്നെ, നിന്നിലേക്ക്
حَتَّىٰ
X
എന്നാല്‍
إِذَا خَرَجُوا
X
അവര്‍ പുറത്തുപോയാല്‍
مِنْ عِندِكَ
X
നിന്റെ അടുത്ത് നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു (ചോദിക്കുന്നു)
لِلَّذِينَ
X
യാതൊരുവരോട്
أُوتُوا
X
അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു
الْعِلْمَ
X
വിജ്ഞാനം
مَاذَا
X
എന്ത്?
قَالَ
X
അദ്ദേഹം പറഞ്ഞു
آنِفًاۚ
X
ഇപ്പോള്‍
أُولَٰئِكَ
X
അവര്‍
الَّذِينَ
X
യാതൊരുവരാകുന്നു
طَبَعَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങള്‍ക്ക്
وَاتَّبَعُوا
X
അവര്‍ പിന്‍പറ്റിയിരിക്കുന്നു
أَهْوَاءَهُمْ
X
തങ്ങളുടെ തന്നിഷ്ടങ്ങളെ
﴿47:16﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയം അവര്‍
قَالُوا
X
അവര്‍ പറഞ്ഞു(പറഞ്ഞതിനാലാണ്)
لِلَّذِينَ كَرِهُوا
X
വെറുത്തവരോട്
مَا نَزَّلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
سَنُطِيعُكُمْ
X
ഞങ്ങള്‍ നിങ്ങളെ അനുസരിച്ചു കൊള്ളാം (എന്ന്)
فِي بَعْضِ الْأَمْرِۖ
X
ചില കാര്യങ്ങളില്‍
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
إِسْرَارَهُمْ
X
അവര്‍ രഹസ്യമാക്കിവെക്കുന്നത്
﴿47:26﴾ فَإِنَّ
X
ഉറപ്പായും
لِلَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍ക്കുണ്ട്
ذَنُوبًا
X
ഒരു വിഹിതം
مِّثْلَ
X
തുല്യമായ
ذَنُوبِ
X
വിഹിതത്തിന്
أَصْحَابِهِمْ
X
അവരുടെ കൂട്ടുകാരുടെ
فَلَا يَسْتَعْجِلُونِ
X
അതിനാല്‍ അവര്‍ എന്നോട് തിടുക്കം കൂട്ടാതിരിക്കട്ടെ
﴿51:59﴾ وَإِنَّ لِلَّذِينَ ظَلَمُوا
X
നിശ്ചയം, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കുണ്ട്
عَذَابًا
X
ശിക്ഷ
دُونَ ذَٰلِكَ
X
അതുകൂടാതെ
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿52:47﴾ يَوْمَ يَقُولُ
X
പറയുന്ന ദിനം
الْمُنَافِقُونَ
X
കപടവിശ്വാസികള്‍
وَالْمُنَافِقَاتُ
X
കപടവിശ്വാസിനികള്‍
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവരോട്
انظُرُونَا
X
നിങ്ങള്‍ ഞങ്ങളെ കാത്ത് നില്‍ക്കണേ
نَقْتَبِسْ
X
ഞങ്ങള്‍ എടുക്കട്ടെ
مِن نُّورِكُمْ
X
നിങ്ങളുടെ വെളിച്ചത്തില്‍നിന്ന്
قِيلَ
X
പറയപ്പെടും
ارْجِعُوا
X
നിങ്ങള്‍ തിരിച്ചുപോവുക
وَرَاءَكُمْ
X
നിങ്ങളുടെ പിറകിലേക്ക്
فَالْتَمِسُوا
X
എന്നിട്ട് അന്വേഷിച്ചുകൊള്ളുക
نُورًا
X
വെളിച്ചം
فَضُرِبَ
X
അപ്പോള്‍ സ്ഥാപിക്കപ്പെടും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِسُورٍ
X
ഒരു ഭിത്തി
لَّهُ
X
അതിനുണ്ട്
بَابٌ
X
ഒരു കവാടം
بَاطِنُهُ
X
അതിന്റെ ഉള്‍ഭാഗം
فِيهِ
X
അതിലുണ്ട്
الرَّحْمَةُ
X
കാരുണ്യം
وَظَاهِرُهُ
X
അതിന്റെ പുറഭാഗം
مِن قِبَلِهِ
X
അതിന്റെ ഭാഗത്തുണ്ട്
الْعَذَابُ
X
ശിക്ഷ
﴿57:13﴾ أَلَمْ يَأْنِ
X
സമയമായില്ലേ?
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
أَن تَخْشَعَ
X
വിധേയമാകാന്‍
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
لِذِكْرِ اللَّهِ
X
അല്ലാഹുവിന്റെ സ്മരണക്ക്
وَمَا نَزَلَ
X
അവതരിച്ചു കിട്ടിയതിനും
مِنَ الْحَقِّ
X
സത്യത്തില്‍നിന്ന്
وَلَا يَكُونُوا
X
അവരാകാതിരിക്കാനും
كَالَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരെപ്പോലെ
الْكِتَابَ
X
വേദഗ്രന്ഥം
مِن قَبْلُ
X
മുമ്പ്
فَطَالَ
X
അങ്ങനെ ദീര്‍ഘിച്ചുപോയി
عَلَيْهِمُ
X
അവര്‍ക്ക്
الْأَمَدُ
X
കാലം
فَقَسَتْ
X
അതിനാല്‍ കടുത്തുപോയി
قُلُوبُهُمْۖ
X
അവരുടെ ഹൃദയങ്ങള്‍
وَكَثِيرٌ
X
ഏറെ പേരും
مِّنْهُمْ
X
അവരില്‍
فَاسِقُونَ
X
അധര്‍മകാരികളാണ്
﴿57:16﴾ سَابِقُوا
X
നിങ്ങള്‍ മത്സരിച്ചു മുന്നേറുക
إِلَىٰ مَغْفِرَةٍ
X
പാപമോചനത്തിലേക്ക്
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
وَجَنَّةٍ
X
സ്വര്‍ഗത്തിലേക്കും
عَرْضُهَا
X
അതിന്റെ വിശാലത
كَعَرْضِ
X
വിശാലത പോലെയാണ്
السَّمَاءِ
X
ആകാശത്തിന്റെ
وَالْأَرْضِ
X
ഭൂമിയുടെയും
أُعِدَّتْ
X
അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്കായി
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۚ
X
അവന്റെ ദൂതന്മാരിലും
ذَٰلِكَ
X
അത്
فَضْلُ
X
ഔദാര്യമാണ്
اللَّهِ
X
അല്ലാഹുവിന്റെ
يُؤْتِيهِ
X
അവനത് നല്‍കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو الْفَضْلِ
X
ഔദാര്യമുടയവനാണ്
الْعَظِيمِ
X
മഹത്തായ
﴿57:21﴾ وَلِلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്കുണ്ട്
بِرَبِّهِمْ
X
തങ്ങളുടെ നാഥനെ
عَذَابُ جَهَنَّمَۖ
X
നരകശിക്ഷ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
മടങ്ങിച്ചെല്ലാനുള്ള ആ ഇടം
﴿67:6﴾