Repeated Words in Quran

< >
Total Found : 4
وَمَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിച്ച
مِّن نَّفَقَةٍ
X
ഏത് ദാനവും
أَوْ نَذَرْتُم
X
നിങ്ങള്‍ നേര്‍ന്ന
مِّن نَّذْرٍ
X
ഏത് നേര്‍ച്ചയും
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَعْلَمُهُۗ
X
അതറിയുന്നു
وَمَا لِلظَّالِمِينَ
X
അക്രമികള്‍ക്കില്ല തന്നെ
مِنْ أَنصَارٍ
X
ഒരു സഹായിയും
﴿2:270﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
നിശ്ചയം നീ
مَن تُدْخِلِ
X
ആരെയെങ്കിലും നീ പ്രവേശിപ്പിച്ചാല്‍
النَّارَ
X
തീയില്‍, നരകത്തില്‍
فَقَدْ أَخْزَيْتَهُۖ
X
നീ അവനെ നിന്ദിച്ചത് തന്നെ
وَمَا لِلظَّالِمِينَ
X
അക്രമികള്‍ക്ക് ഉണ്ടാവുകയില്ല
مِنْ أَنصَارٍ
X
സഹായികളായി(ആരും)
﴿3:192﴾ لَقَدْ كَفَرَ
X
ഉറപ്പായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവന്‍
الْمَسِيحُ ابْنُ مَرْيَمَۖ
X
മര്‍യമിന്റെ മകന്‍ മസീഹ് ആണെന്ന്
وَقَالَ
X
എന്നാല്‍ പറഞ്ഞു
الْمَسِيحُ
X
മസീഹ്
يَا بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളേ
اعْبُدُوا
X
നിങ്ങള്‍ വഴിപ്പെടുക
اللَّهَ
X
അല്ലാഹുവിന്
رَبِّي
X
എന്റെ നാഥനായ
وَرَبَّكُمْۖ
X
നിങ്ങളുടെയും നാഥനായ
إِنَّهُ
X
നിശ്ചയം ആരെങ്കിലും
مَن يُشْرِكْ
X
അവന്‍ പങ്ക്ചേര്‍ക്കുന്നു(വെങ്കില്‍)
بِاللَّهِ
X
അല്ലാഹുവില്‍
فَقَدْ حَرَّمَ اللَّهُ
X
തീര്‍ച്ചയായും അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു
عَلَيْهِ
X
അവന്
الْجَنَّةَ
X
സ്വര്‍ഗം
وَمَأْوَاهُ
X
അവന്റെ വാസസ്ഥലം
النَّارُۖ
X
നരകമാണ്
وَمَا لِلظَّالِمِينَ
X
അക്രമികള്‍ക്ക് ഇല്ല
مِنْ أَنصَارٍ
X
സഹായികളാരും
﴿5:72﴾ وَقُلِ
X
നീ പറയുക
الْحَقُّ
X
ഈ സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ളതാകുന്നു
فَمَن
X
അതുകൊണ്ട് ആര്
شَاءَ
X
ഉദ്ദേശിക്കുന്നു(വോ)
فَلْيُؤْمِن
X
അവന്‍ വിശ്വസിക്കട്ടെ
وَمَن شَاءَ
X
ആര് ഉദ്ദേശിക്കുന്നുവോ
فَلْيَكْفُرْۚ
X
അവന്‍ നിഷേധിച്ചു കൊള്ളട്ടെ
إِنَّا
X
നിശ്ചയം നാം
أَعْتَدْنَا
X
നാം ഒരുക്കി വെച്ചിരിക്കുന്നു
لِلظَّالِمِينَ
X
അക്രമികള്‍ക്ക്
نَارًا
X
നരകാഗ്നിയെ
أَحَاطَ
X
വലയം ചെയ്തിരിക്കുന്നു
بِهِمْ
X
അവരെ
سُرَادِقُهَاۚ
X
അതിന്റെ ജ്വാലകള്‍
وَإِن يَسْتَغِيثُوا
X
അവര്‍ സഹായമഭ്യര്‍ഥിച്ചാല്‍
يُغَاثُوا
X
അവര്‍ സഹായിക്കപ്പെടും
بِمَاءٍ
X
വെള്ളം (നല്‍കി) കൊണ്ട്
كَالْمُهْلِ
X
ഉരുകിയ ലോഹം പോലുള്ള
يَشْوِي
X
അത് ചുട്ടു കരിക്കും
الْوُجُوهَۚ
X
മുഖങ്ങളെ
بِئْسَ
X
എത്ര ചീത്ത
الشَّرَابُ
X
ആ പാനീയം
وَسَاءَتْ
X
അത് (നരകം) ദുഷിച്ചതാണ്
مُرْتَفَقًا
X
വിശ്രമ കേന്ദ്രം (എന്ന നിലയില്‍)
﴿18:29﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
لِلْمَلَائِكَةِ
X
മലക്കുകളോട്
اسْجُدُوا
X
നിങ്ങള്‍ സുജൂദ് ചെയ്യുവിന്‍
لِآدَمَ
X
ആദമിന്ന്
فَسَجَدُوا
X
അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു
إِلَّا إِبْلِيسَ
X
ഇബ്‌ലീസ് ഒഴികെ
كَانَ
X
അവനായിരുന്നു
مِنَ الْجِنِّ
X
ജിന്നുകളില്‍ പെട്ടവന്‍
فَفَسَقَ
X
അങ്ങനെ അവന്‍ ധിക്കരിച്ചു
عَنْ أَمْرِ
X
കല്‍പനയെ
رَبِّهِۗ
X
തന്റെ നാഥന്റെ
أَفَتَتَّخِذُونَهُ
X
എന്നിരിക്കെ, അവനെ നിങ്ങള്‍ സ്വീകരിക്കുകയോ
وَذُرِّيَّتَهُ
X
അവന്റെ സന്തതികളെയും
أَوْلِيَاءَ
X
രക്ഷാധികാരികളായി
مِن دُونِي
X
എന്നെ കൂടാതെ
وَهُمْ
X
അവരാകട്ടെ
لَكُمْ
X
നിങ്ങള്‍ക്ക്
عَدُوٌّۚ
X
ശത്രുവാകുന്നു
بِئْسَ
X
എത്ര ചീത്ത
لِلظَّالِمِينَ
X
അക്രമികള്‍ക്ക്
بَدَلًا
X
പകരമായി ലഭിച്ചത്
﴿18:50﴾ وَيَعْبُدُونَ
X
അവര്‍ ആരാധിക്കുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
مَا لَمْ يُنَزِّلْ بِهِ
X
അവന്‍ അവതരിപ്പിച്ചിട്ടില്ലാത്തവയെ
سُلْطَانًا
X
ഒരു പ്രമാണവും
وَمَا لَيْسَ
X
ഇല്ലാത്തവയെയും
لَهُم
X
അവര്‍ക്ക്
بِهِ
X
അത് സംബന്ധിച്ച്
عِلْمٌۗ
X
ഒരറിവും
وَمَا لِلظَّالِمِينَ
X
അക്രമികള്‍ക്കില്ല
مِن نَّصِيرٍ
X
ഒരു സഹായിയും
﴿22:71﴾ وَقَوْمَ نُوحٍ
X
നൂഹിന്റെ ജനതയെയും
لَّمَّا كَذَّبُوا
X
അവര്‍ കള്ളമാക്കി തള്ളിയപ്പോള്‍
الرُّسُلَ
X
ദൂതന്മാരെ
أَغْرَقْنَاهُمْ
X
നാം അവരെ മുക്കിക്കൊന്നു
وَجَعَلْنَاهُمْ
X
നാം അവരെ ആക്കുകയും ചെയ്തു
لِلنَّاسِ
X
ജനങ്ങള്‍ക്ക്
آيَةًۖ
X
ഒരു ദൃഷ്ടാന്തം
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിട്ടുണ്ട്
لِلظَّالِمِينَ
X
അക്രമകാരികള്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
وَهُمْ
X
അവര്‍
يَصْطَرِخُونَ
X
അവര്‍ അലമുറയിടും
فِيهَا
X
അവിടെവെച്ച്
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَخْرِجْنَا
X
ഞങ്ങളെയൊന്ന് പുറത്തയക്കണമേ
نَعْمَلْ
X
ഞങ്ങള്‍ ചെയ്തുകൊള്ളാം
صَالِحًا
X
സല്‍കര്‍മ്മം
غَيْرَ
X
അല്ലാത്തത്
الَّذِي
X
യാതൊന്ന്
كُنَّا
X
ഞങ്ങളായിരുന്നു
نَعْمَلُۚ
X
ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു
أَوَلَمْ نُعَمِّرْكُم
X
(അല്ലാഹു പറയും) നാം നിങ്ങള്‍ക്ക് ആയുസ്സ് നല്‍കിയിരുന്നില്ലേ
مَّا يَتَذَكَّرُ فِيهِ
X
അതില്‍ പാഠമുള്‍ക്കൊള്ളാന്‍മാത്രം
مَن تَذَكَّرَ
X
അതുള്‍ക്കൊള്ളുന്നവര്‍ക്ക്
وَجَاءَكُمُ
X
നിങ്ങള്‍ക്ക് വന്നിട്ടുണ്ടായിരുന്നുവല്ലോ
النَّذِيرُۖ
X
മുന്നറിയിപ്പുകാരന്‍
فَذُوقُوا
X
അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
فَمَا لِلظَّالِمِينَ
X
അക്രമികള്‍ക്കില്ല
مِن نَّصِيرٍ
X
ഒരുസഹായിയും
﴿35:37﴾ أَفَمَن يَتَّقِي
X
എന്നാല്‍ തടുക്കേണ്ടി വരുന്നവനോ
بِوَجْهِهِ
X
സ്വന്തം മുഖംകൊണ്ട്
سُوءَ الْعَذَابِ
X
കഠിനമായ ശിക്ഷയെ
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَقِيلَ
X
പറയപ്പെടും
لِلظَّالِمِينَ
X
അതിക്രമികളോട്
ذُوقُوا
X
നിങ്ങള്‍ ആസ്വദിക്കുക
مَا كُنتُمْ تَكْسِبُونَ
X
നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നത്
﴿39:24﴾ وَأَنذِرْهُمْ
X
നീ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക
يَوْمَ الْآزِفَةِ
X
ആസന്നമായ സംഭവത്തിന്റെ ദിവസത്തെ
إِذِ الْقُلُوبُ
X
ഹൃദയങ്ങളാകുന്ന സന്ദര്‍ഭം
لَدَى الْحَنَاجِرِ
X
തൊണ്ടക്കുഴികളുടെ അടുത്ത്
كَاظِمِينَۚ
X
ദുഃഖം കടിച്ചിറക്കുന്നവരായി
مَا لِلظَّالِمِينَ
X
അക്രമികള്‍ക്കില്ല
مِنْ حَمِيمٍ
X
ഒരു ഉറ്റ ചങ്ങാതിയും
وَلَا شَفِيعٍ
X
ശിപാര്‍ശകനുമില്ല
يُطَاعُ
X
അനുസരിക്കപ്പെടുന്ന (സ്വീകാര്യനായ)
﴿40:18﴾