Repeated Words in Quran

< >
Total Found : 16
وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
لَيْسَتِ
X
അല്ല
النَّصَارَىٰ
X
ക്രിസ്ത്യാനികള്‍
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَقَالَتِ النَّصَارَىٰ
X
ക്രിസ്ത്യാനികള്‍ പറഞ്ഞു
لَيْسَتِ الْيَهُودُ
X
യഹൂദരല്ല
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَهُمْ
X
അവരാകട്ടെ
يَتْلُونَ
X
ഓതുന്നു
الْكِتَابَۗ
X
വേദഗ്രന്ഥം
كَذَٰلِكَ
X
അപ്രകാരം
قَالَ
X
പറഞ്ഞിട്ടുണ്ട്
الَّذِينَ لَا يَعْلَمُونَ
X
വിവരമില്ലാത്തവര്‍
مِثْلَ
X
പോലെ
قَوْلِهِمْۚ
X
അവരുടെ വാക്ക്
فَاللَّهُ
X
അതിനാല്‍ അല്ലാഹു
يَحْكُمُ
X
അവര്‍ വിധികല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا كَانُوا فِيهِ
X
അവര്‍ ആയിരുന്ന കാര്യങ്ങളില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿2:113﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْأَهِلَّةِۖ
X
ചന്ദ്രക്കലകളെക്കുറിച്ച്
قُلْ
X
പറയുക
هِيَ
X
അത്
مَوَاقِيتُ
X
കാലനിര്‍ണയത്തിനുള്ളതാണ്
لِلنَّاسِ
X
ജനങ്ങള്‍ക്ക്
وَالْحَجِّۗ
X
ഹജ്ജിനും
وَلَيْسَ
X
അല്ല
الْبِرُّ
X
നന്മ
بِأَن تَأْتُوا
X
നിങ്ങള്‍ പ്രവേശിക്കുന്നത്
الْبُيُوتَ
X
വീടുകളില്‍
مِن ظُهُورِهَا
X
അവയുടെ പിന്‍വശത്തുകൂടി
وَلَٰكِنَّ
X
എന്നാല്‍
الْبِرَّ
X
പുണ്യവാന്‍
مَنِ اتَّقَىٰۗ
X
അല്ലാഹുവിനെ സൂക്ഷിക്കുന്നവനാണ്
وَأْتُوا الْبُيُوتَ
X
നിങ്ങള്‍ വീടുകളില്‍ പ്രവേശിക്കുക
مِنْ أَبْوَابِهَاۚ
X
അവയുടെ മുന്‍വാതിലിലൂടെ
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
لَعَلَّكُمْ تُفْلِحُونَ
X
നിങ്ങള്‍ വിജയം വരിച്ചേക്കും
﴿2:189﴾ لَيْسَ عَلَيْكُمْ
X
നിങ്ങളുടെ മേലില്ല
جُنَاحٌ
X
കുറ്റം
أَن تَبْتَغُوا
X
തേടുന്നതില്‍
فَضْلًا
X
അനുഗ്രഹം
مِّن رَّبِّكُمْۚ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَإِذَا أَفَضْتُم
X
നിങ്ങള്‍ മടങ്ങിയാല്‍
مِّنْ عَرَفَاتٍ
X
അറഫയില്‍ നിന്ന്
فَاذْكُرُوا اللَّهَ
X
അല്ലാഹുവിനെ സ്മരിക്കുക
عِندَ
X
അടുത്ത്
الْمَشْعَرِ الْحَرَامِۖ
X
മശ്അറുല്‍ ഹറാമിന്റെ
وَاذْكُرُوهُ
X
നിങ്ങള്‍ അവനെ സ്മരിക്കുക
كَمَا هَدَاكُمْ
X
നിങ്ങള്‍ക്കു വഴികാണിച്ചുതന്നത് പോലെ
وَإِن كُنتُم
X
നിങ്ങള്‍ ആയിരുന്നെങ്കിലും
مِّن قَبْلِهِ
X
അതിനുമുമ്പ്
لَمِنَ الضَّالِّينَ
X
വഴിപിഴച്ചവരില്‍ പെട്ടവര്‍
﴿2:198﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ لَّا يَتَّخِذِ
X
ആക്കിവെക്കരുത്, സ്വീകരിക്കരുത്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
രക്ഷാധികാരികള്‍
مِن دُونِ
X
കൂടാതെ
الْمُؤْمِنِينَۖ
X
സത്യവിശ്വാസികളെ
وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നുവെങ്കില്‍
ذَٰلِكَ
X
അങ്ങനെ
فَلَيْسَ
X
അവന് ഇല്ല
مِنَ اللَّهِ
X
അല്ലാഹുവുമായി
فِي شَيْءٍ
X
ഒരു ബന്ധവും
إِلَّا أَن تَتَّقُوا
X
നിങ്ങള്‍ കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍
مِنْهُمْ
X
അവരുമായി
تُقَاةًۗ
X
കരുതല്‍ നടപടിയായി
وَيُحَذِّرُكُمُ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
X
അല്ലാഹു
نَفْسَهُۗ
X
അവനെപ്പറ്റി
وَإِلَى اللَّهِ
X
അല്ലാഹുവിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿3:28﴾ فَلَمَّا وَضَعَتْهَا
X
അങ്ങനെ അവള്‍ അതിനെ(ആ കുഞ്ഞിനെ) പ്രസവിച്ചപ്പോള്‍
قَالَتْ
X
അവള്‍ പറഞ്ഞു
رَبِّ
X
എന്റെ നാഥാ
إِنِّي وَضَعْتُهَا
X
നിശ്ചയമായും ഞാന്‍ അതിനെ പ്രസവിച്ചിരിക്കുന്നു
أُنثَىٰ
X
പെണ്‍കുഞ്ഞായി
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
بِمَا وَضَعَتْ
X
അവള്‍ പ്രസവിച്ചത് എന്തെന്ന്
وَلَيْسَ الذَّكَرُ
X
ആണല്ല
كَالْأُنثَىٰۖ
X
പെണ്ണിനെപ്പോലെ
وَإِنِّي سَمَّيْتُهَا
X
നിശ്ചയം അതിന്(ആ കുഞ്ഞിന്) ഞാന്‍ പേരിട്ടിരിക്കുന്നു
مَرْيَمَ
X
മര്‍യം എന്ന്
وَإِنِّي أُعِيذُهَا بِكَ
X
അവളെ രക്ഷിക്കാന്‍ വേണ്ടി ഞാന്‍ നിന്നില്‍ അഭയം തേടുന്നു
وَذُرِّيَّتَهَا
X
അവളുടെ സന്താനപരമ്പരകളെയും
مِنَ الشَّيْطَانِ
X
പിശാചില്‍ നിന്ന്
الرَّجِيمِ
X
ശപിക്കപ്പെട്ട
﴿3:36﴾ هَا أَنتُمْ
X
ഓ, നിങ്ങളിതാ
هَٰؤُلَاءِ حَاجَجْتُمْ
X
നിങ്ങള്‍ തര്‍ക്കിച്ചു
فِيمَا
X
ഒരു കാര്യത്തില്‍
لَكُم
X
നിങ്ങള്‍ക്കുണ്ട്
بِهِ
X
അതിനെപ്പറ്റി
عِلْمٌ
X
അറിവ്
فَلِمَ
X
ഇനി എന്തിന്
تُحَاجُّونَ
X
നിങ്ങള്‍ തര്‍ക്കിക്കുന്നു
فِيمَا
X
ഒരു കാര്യത്തില്‍
لَيْسَ
X
ഇല്ല
لَكُم
X
നിങ്ങള്‍ക്ക്
بِهِ
X
അതിനെപ്പറ്റി
عِلْمٌۚ
X
അറിവ്
وَاللَّهُ
X
അല്ലാഹു
يَعْلَمُ
X
അറിയുന്നു
وَأَنتُمْ
X
നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നില്ല
﴿3:66﴾ وَمِنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
مَنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِقِنطَارٍ
X
ഒരു (സ്വര്‍ണ)കൂമ്പാരം
يُؤَدِّهِ
X
അത് അവന്‍ തിരിച്ചുതരും
إِلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِدِينَارٍ
X
ഒരു ദീനാര്‍
لَّا يُؤَدِّهِ
X
അത് അവന്‍ തിരിച്ചുനല്‍കുകയില്ല
إِلَيْكَ
X
നിനക്ക്
إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ
X
നീ അവനെ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞതുകൊണ്ടാണ്
لَيْسَ
X
ഇല്ല
عَلَيْنَا
X
നമ്മുടെ മേല്‍
فِي الْأُمِّيِّينَ
X
നിരക്ഷരരുടെ കാര്യത്തില്‍
سَبِيلٌ
X
ഒരു മാര്‍ഗവും(ഒരു കുറ്റവും)
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:75﴾ لَيْسَ لَكَ
X
നിനക്കില്ല
مِنَ الْأَمْرِ
X
തീരുമാനമെടുക്കുന്നതില്‍, കല്‍പനയില്‍
شَيْءٌ
X
ഒന്നും (ഒരു പങ്കും)
أَوْ يَتُوبَ عَلَيْهِمْ
X
ഒരു പക്ഷേ അവന്‍(അല്ലാഹു)അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം
أَوْ يُعَذِّبَهُمْ
X
അല്ലെങ്കില്‍ അവരെ ശിക്ഷിച്ചേക്കാം
فَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
ظَالِمُونَ
X
അക്രമികളാകുന്നു
﴿3:128﴾ وَلِيَعْلَمَ
X
അവന്‍ തിരിച്ചറിയാനും
الَّذِينَ نَافَقُواۚ
X
കപടവിശ്വാസം കാണിച്ചവരെ
وَقِيلَ
X
പറയപ്പെട്ടു
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരൂ
قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യൂ
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَوِ ادْفَعُواۖ
X
അല്ലെങ്കില്‍ ചെറുത്തുനില്‍ക്കൂ, പ്രതിരോധിക്കൂ
قَالُوا
X
അവര്‍ പറഞ്ഞു
لَوْ نَعْلَمُ
X
ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍
قِتَالًا
X
യുദ്ധം (ഉണ്ടാകുമെന്ന്)
لَّاتَّبَعْنَاكُمْۗ
X
ഞങ്ങള്‍ നിങ്ങളെ പിന്തുടരുമായിരുന്നു
هُمْ
X
അവര്‍
لِلْكُفْرِ
X
സത്യനിഷേധത്തോട്
يَوْمَئِذٍ
X
അന്ന്
أَقْرَبُ
X
കൂടുതല്‍ അടുപ്പം
مِنْهُمْ
X
അവര്‍ക്ക്
لِلْإِيمَانِۚ
X
സത്യവിശ്വാസത്തേക്കാള്‍
يَقُولُونَ
X
അവര്‍ പറയുന്നു
بِأَفْوَاهِهِم
X
അവരുടെ വായകള്‍കൊണ്ട്
مَّا لَيْسَ
X
ഇല്ലാത്തത്
فِي قُلُوبِهِمْۗ
X
അവരുടെ മനസ്സുകളില്‍
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവന്‍ (ആകുന്നു)
بِمَا يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നത്
﴿3:167﴾ ذَٰلِكَ
X
അത്
بِمَا قَدَّمَتْ
X
നേരത്തെ ചെയ്തുവെച്ചതു കൊണ്ടാണ്
أَيْدِيكُمْ
X
നിങ്ങളുടെ കൈകള്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَيْسَ
X
അല്ല
بِظَلَّامٍ
X
അക്രമം (അനീതി) പ്രവര്‍ത്തിക്കുന്നവന്‍
لِّلْعَبِيدِ
X
ദാസന്‍മാരോട്
﴿3:182﴾ وَلَيْسَتِ
X
അല്ല
التَّوْبَةُ
X
പശ്ചാത്താപം
لِلَّذِينَ يَعْمَلُونَ
X
ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക്
السَّيِّئَاتِ
X
തെറ്റുകള്‍
حَتَّىٰ إِذَا حَضَرَ
X
അങ്ങനെ ആസന്നമായാല്‍
أَحَدَهُمُ
X
അവരില്‍ ഒരുവന്
الْمَوْتُ
X
മരണം
قَالَ
X
അവന്‍ പറഞ്ഞു (പറയും)
إِنِّي
X
നിശ്ചയം ഞാന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു
الْآنَ
X
ഇപ്പോള്‍
وَلَا الَّذِينَ يَمُوتُونَ
X
മരിക്കുന്നവര്‍ക്കുമുള്ളതല്ല
وَهُمْ كُفَّارٌۚ
X
സത്യനിഷേധികളായി
أُولَٰئِكَ
X
അവര്‍
أَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
﴿4:18﴾ وَإِذَا ضَرَبْتُمْ
X
നിങ്ങള്‍ സഞ്ചരിക്കുമ്പോള്‍
فِي الْأَرْضِ
X
ഭൂമിയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങളുടെമേല്‍ ഇല്ല
جُنَاحٌ
X
കുറ്റം
أَن تَقْصُرُوا
X
നിങ്ങള്‍ ചുരുക്കുന്നതിന്
مِنَ الصَّلَاةِ
X
നമസ്കാരത്തില്‍ നിന്ന്
إِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍
أَن يَفْتِنَكُمُ
X
നിങ്ങളെ ദ്രോഹിക്കുമെന്ന്
الَّذِينَ كَفَرُواۚ
X
സത്യനിഷേധികള്‍
إِنَّ الْكَافِرِينَ
X
നിശ്ചയമായും സത്യനിഷേധികള്‍
كَانُوا
X
അവര്‍ ആയിരിക്കുന്നു
لَكُمْ
X
നിങ്ങളുടെ
عَدُوًّا
X
ശത്രു(ക്കള്‍)
مُّبِينًا
X
പ്രത്യക്ഷമായ
﴿4:101﴾ يَسْتَفْتُونَكَ
X
അവര്‍ നിന്നോട് മതവിധിചോദിക്കുന്നു
قُلِ
X
പറയുക
اللَّهُ
X
അല്ലാഹു
يُفْتِيكُمْ
X
നിങ്ങള്‍ക്ക് മതവിധി നല്‍കുന്നു
فِي الْكَلَالَةِۚ
X
നിരാലംബരില്‍ (പിതാവോ മക്കളോ ഇല്ലാതെ മരണമടയുന്നവരുടെ അനന്തരസ്വത്തിന്റെ കാര്യത്തില്‍)
إِنِ امْرُؤٌ هَلَكَ
X
ഒരാള്‍ മരണപ്പെട്ടു
لَيْسَ لَهُ وَلَدٌ
X
അവന് മക്കളില്ല
وَلَهُ أُخْتٌ
X
അവന് ഒരു സഹോദരിയുണ്ട്
فَلَهَا
X
അപ്പോള്‍ അവള്‍ക്കുള്ളതാണ്
نِصْفُ مَا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പകുതി
وَهُوَ يَرِثُهَا
X
അവളുടെ അനന്തരസ്വത്ത് അവനുള്ളതാണ്
إِن لَّمْ يَكُن لَّهَا وَلَدٌۚ
X
അവള്‍ക്ക് മക്കളില്ലെങ്കില്‍
فَإِن كَانَتَا اثْنَتَيْنِ
X
ഇനി (മരിച്ചയാള്‍ക്ക്) രണ്ടുസഹോദരിമാരുണ്ടെങ്കില്‍
فَلَهُمَا
X
അവര്‍ രണ്ടുപേര്‍ക്കുമുണ്ട്
الثُّلُثَانِ
X
മൂന്നില്‍ രണ്ട്
مِمَّا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയതിന്റെ
وَإِن كَانُوا
X
അവര്‍ ആണെങ്കില്‍
إِخْوَةً
X
സഹോദരങ്ങള്‍
رِّجَالًا
X
ആണുങ്ങളായും
وَنِسَاءً
X
പെണ്ണുങ്ങളായും
فَلِلذَّكَرِ
X
അപ്പോള്‍ പുരുഷനുണ്ട്
مِثْلُ
X
തുല്യമായ
حَظِّ
X
ഓഹരിയുണ്ട്
الْأُنثَيَيْنِۗ
X
രണ്ടുപെണ്ണിന്റെ
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിച്ചുതരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَضِلُّواۗ
X
നിങ്ങള്‍ വഴിപിഴച്ച് പോകാതിരിക്കാന്‍
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാകാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവന്‍
﴿4:176﴾ لَيْسَ
X
ഇല്ല
عَلَى الَّذِينَ
X
ഒരുകൂട്ടരുടെമേല്‍
آمَنُوا
X
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُوا الصَّالِحَاتِ
X
അവര്‍ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
جُنَاحٌ
X
കുറ്റം
فِيمَا طَعِمُوا
X
അവര്‍ ഭക്ഷിച്ചതില്‍
إِذَا مَا اتَّقَوا
X
അവര്‍ സൂക്ഷ്മത പാലിച്ചിട്ടുണ്ടെങ്കില്‍
وَّآمَنُوا
X
അവര്‍ സത്യവിശ്വാസം സ്വീകരിക്കുകയുംചെയ്തു(എങ്കില്‍)
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു (എങ്കില്‍)
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
ثُمَّ
X
പിന്നെയും
اتَّقَوا
X
അവര്‍ സൂക്ഷ്മത പാലിച്ചു
وَّآمَنُوا
X
അവര്‍ വിശ്വസിക്കുകയും ചെയ്തു
ثُمَّ
X
വീണ്ടും
اتَّقَوا
X
അവര്‍ സൂക്ഷ്മത പാലിച്ചു
وَّأَحْسَنُواۗ
X
അവര്‍ നല്ലനിലയില്‍ വര്‍ത്തിക്കുകയും ചെയ്തു
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿5:93﴾ وَإِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭവും ഓര്‍ക്കുക
يَا عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാ
أَأَنتَ
X
നീ ആണോ?
قُلْتَ
X
നീ പറഞ്ഞു
لِلنَّاسِ
X
ജനങ്ങളോട്
اتَّخِذُونِي
X
നിങ്ങളെന്നെ ആക്കുവിന്‍
وَأُمِّيَ
X
എന്റെ മാതാവിനെയും
إِلَٰهَيْنِ
X
രണ്ടുദൈവങ്ങള്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവെ കൂടാതെ
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍!
مَا يَكُونُ لِي
X
എനിക്കാവുകയില്ല
أَنْ أَقُولَ
X
പറയാന്‍
مَا لَيْسَ
X
ഇല്ലാത്തത്
لِي
X
എനിക്ക്
بِحَقٍّۚ
X
ഒരവകാശവും
إِن كُنتُ
X
ഞാന്‍ ആയിരുന്നെങ്കില്‍
قُلْتُهُ
X
ഞാനത് പറഞ്ഞു
فَقَدْ عَلِمْتَهُۚ
X
ഉറപ്പായും നീ അതറിഞ്ഞിരിക്കും
تَعْلَمُ
X
നീ അറിയും
مَا فِي نَفْسِي
X
എന്റെ മനസ്സിലുള്ളത്
وَلَا أَعْلَمُ
X
എന്നാല്‍ ഞാനറിയുകയില്ല
مَا فِي نَفْسِكَۚ
X
നിന്റെ മനസ്സിലുള്ളത്
إِنَّكَ
X
തീര്‍ച്ചയായും നീ
أَنتَ
X
നീ തന്നെയാണ്
عَلَّامُ
X
നന്നായറിയുന്നവന്‍
الْغُيُوبِ
X
അദൃശ്യകാര്യങ്ങള്‍
﴿5:116﴾ وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذْ وُقِفُوا
X
അവര്‍ നിര്‍ത്തപ്പെടുമ്പോള്‍
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ മുമ്പില്‍
قَالَ
X
അവന്‍ പറഞ്ഞു (ചോദിക്കും)
أَلَيْسَ
X
അല്ലേ?
هَٰذَا
X
ഇത്
بِالْحَقِّۚ
X
യഥാര്‍ഥം
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
بَلَىٰ
X
അതെ
وَرَبِّنَاۚ
X
ഞങ്ങളുടെ നാഥന്‍തന്നെ സത്യം
قَالَ
X
അവന്‍ പറഞ്ഞു(പറയും)
فَذُوقُوا
X
എങ്കില്‍ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക
الْعَذَابَ
X
ശിക്ഷ
بِمَا
X
ഒരു കാരണത്താല്‍
كُنتُمْ
X
നിങ്ങളായിരുന്നു
تَكْفُرُونَ
X
നിങ്ങള്‍ അവിശ്വസിക്കുന്നു
﴿6:30﴾ وَأَنذِرْ
X
നീ മുന്നറിയിപ്പ് നല്‍കുക
بِهِ
X
ഇതുമുഖേന
الَّذِينَ يَخَافُونَ
X
ഭയപ്പെടുന്നവര്‍ക്ക്
أَن يُحْشَرُوا
X
അവര്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന്
إِلَىٰ رَبِّهِمْۙ
X
തങ്ങളുടെ നാഥനിലേക്ക്
لَيْسَ
X
ഇല്ല
لَهُم
X
അവര്‍ക്ക്
مِّن دُونِهِ
X
അവനെക്കൂടാതെ
وَلِيٌّ
X
ഒരു രക്ഷകനും
وَلَا شَفِيعٌ
X
ഒരു ശിപാര്‍ശകനും ഇല്ല
لَّعَلَّهُمْ يَتَّقُونَ
X
അവര്‍ സൂക്ഷ്മതയുള്ളവരായേക്കാം
﴿6:51﴾ وَكَذَٰلِكَ
X
അവ്വിധം
فَتَنَّا
X
നാം പരീക്ഷണത്തിലകപ്പെടുത്തി
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റുചിലരാല്‍
لِّيَقُولُوا
X
അവര്‍ പറയാന്‍വേണ്ടി
أَهَٰؤُلَاءِ
X
ഇവരാണോ?
مَنَّ اللَّهُ
X
അല്ലാഹു അനുഗ്രഹിച്ചു(അനുഗ്രഹിച്ചത്)
عَلَيْهِم
X
അവരെ
مِّن بَيْنِنَاۗ
X
ഞങ്ങള്‍ക്കിടയില്‍നിന്ന്
أَلَيْسَ اللَّهُ
X
അല്ലാഹു അല്ലയോ?
بِأَعْلَمَ
X
നന്നായറിയുന്നവന്‍
بِالشَّاكِرِينَ
X
നന്ദിയുള്ളവരെക്കുറിച്ച്
﴿6:53﴾ وَذَرِ
X
നീ വിട്ടേക്കുക
الَّذِينَ اتَّخَذُوا
X
ആക്കിയവരെ
دِينَهُمْ
X
തങ്ങളുടെ മതത്തെ(ജീവിത വ്യവസ്ഥയെ)
لَعِبًا
X
കളിയും
وَلَهْوًا
X
തമാശയും
وَغَرَّتْهُمُ
X
അവരെ വഞ്ചിതരാക്കുകയും ചെയ്തിരിക്കുന്നു
الْحَيَاةُ
X
ജീവിതം
الدُّنْيَاۚ
X
ഇഹലോക
وَذَكِّرْ
X
നീ ഉദ്ബോധിപ്പിക്കുക
بِهِ
X
ഇതുകൊണ്ട്
أَن تُبْسَلَ
X
നാശത്തില്‍ അകപ്പെടുമെന്നതിനാല്‍
نَفْسٌ
X
ഒരാത്മാവും
بِمَا كَسَبَتْ
X
അത് ചെയ്തുകൂട്ടിയതിന്റെപേരില്‍
لَيْسَ
X
ഇല്ല
لَهَا
X
അതിന്
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
وَلِيٌّ
X
രക്ഷകന്‍
وَلَا شَفِيعٌ
X
ശിപാര്‍ശകനും ഇല്ല
وَإِن تَعْدِلْ
X
അത് പ്രായശ്ചിത്തം നല്‍കിയാലും
كُلَّ عَدْلٍ
X
എല്ലാ (വിധ)പ്രായശ്ചിത്തവും
لَّا يُؤْخَذْ
X
അത്(പ്രായശ്ചിത്തം)സ്വീകരിക്കപ്പെടുകയില്ല
مِنْهَاۗ
X
അതില്‍നിന്ന്(ആത്മാവില്‍നിന്ന്)
أُولَٰئِكَ
X
അവര്‍
الَّذِينَ أُبْسِلُوا
X
നാശത്തിലകപ്പെടുത്തപ്പെട്ടവരാണ്
بِمَا كَسَبُواۖ
X
അവര്‍ ചെയ്തുകൂട്ടിയതിന്റെപേരില്‍
لَهُمْ
X
അവര്‍ക്കുണ്ട്
شَرَابٌ
X
കുടിനീര്
مِّنْ حَمِيمٍ
X
ചുട്ടുപൊള്ളുന്ന വെള്ളത്തില്‍നിന്നുള്ള
وَعَذَابٌ
X
ശിക്ഷയും
أَلِيمٌ
X
നോവേറിയ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നവരായിരുന്നതിനാല്‍
﴿6:70﴾ أَوَمَن
X
ഒരുവനാണോ?
كَانَ
X
അവന്‍ ആയിരുന്നു
مَيْتًا
X
ജീവനില്ലാത്തവന്‍
فَأَحْيَيْنَاهُ
X
എന്നിട്ട് അവന് നാം ജീവന്‍നല്‍കി
وَجَعَلْنَا
X
നാം നല്‍കുകയും ചെയ്തു
لَهُ
X
അവന്
نُورًا
X
ഒരു വെളിച്ചം
يَمْشِي
X
അവന്‍ നടക്കുന്നു
بِهِ
X
അതുമായി
فِي النَّاسِ
X
ജനങ്ങള്‍ക്കിടയിലൂടെ
كَمَن
X
ഒരാളെപ്പോലെയാണോ
مَّثَلُهُ
X
അവന്റെ അവസ്ഥ
فِي الظُّلُمَاتِ
X
ഇരുട്ടുകളില്‍(പെട്ടിരിക്കുന്നു)
لَيْسَ
X
അവനല്ല
بِخَارِجٍ
X
പുറത്ത്കടക്കുന്നവന്‍
مِّنْهَاۚ
X
അതില്‍നിന്ന്
كَذَٰلِكَ
X
അവ്വിധം
زُيِّنَ
X
ചേതോഹരമായി തോന്നിപ്പിക്കപ്പെട്ടു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നത്
﴿6:122﴾ قَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
لَيْسَ
X
ഇല്ല
بِي
X
എന്നില്‍
ضَلَالَةٌ
X
വഴികേട്
وَلَٰكِنِّي
X
പക്ഷേ ഞാന്‍
رَسُولٌ
X
ദൂതനാകുന്നു
مِّن رَّبِّ
X
നാഥനില്‍ നിന്നുള്ള
الْعَالَمِينَ
X
സര്‍വ ലോകരുടെയും
﴿7:61﴾ قَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
لَيْسَ
X
എനിക്ക് ഇല്ല
بِي سَفَاهَةٌ
X
വിഡ്ഢിത്തം
وَلَٰكِنِّي
X
എന്നാല്‍ ഞാന്‍
رَسُولٌ
X
ദൂതനാണ്
مِّن رَّبِّ
X
നാഥനില്‍ നിന്നുള്ള
الْعَالَمِينَ
X
സര്‍വ ലോകങ്ങളുടെയും
﴿7:67﴾ ذَٰلِكَ
X
അത്
بِمَا قَدَّمَتْ
X
നേരത്തെ ചെയ്തുകൂട്ടിയതിന്റെ ഫലമാണ്
أَيْدِيكُمْ
X
നിങ്ങളുടെ കൈകള്‍
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَيْسَ
X
അല്ല
بِظَلَّامٍ
X
അനീതി കാണിക്കുന്നവന്‍
لِّلْعَبِيدِ
X
അടിമകളോട്
﴿8:51﴾ وَلَئِنْ أَخَّرْنَا
X
നാം പിന്തിപ്പിച്ചാല്‍
عَنْهُمُ
X
അവര്‍ക്ക്
الْعَذَابَ
X
ശിക്ഷ
إِلَىٰ أُمَّةٍ
X
ഒരു അവധിവരെ
مَّعْدُودَةٍ
X
നിശ്ചിത, കണക്കാക്കപ്പെട്ട
لَّيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
مَا
X
എന്താണ് ?
يَحْبِسُهُۗ
X
അതിനെ തടഞ്ഞുനിറുത്തുന്നത്
أَلَا
X
അറിയുക
يَوْمَ يَأْتِيهِمْ
X
അതവര്‍ക്ക് വന്നെത്തുന്ന ദിവസം
لَيْسَ مَصْرُوفًا
X
അത് തട്ടിമാറ്റപ്പെടുന്നതല്ല
عَنْهُمْ
X
അവരില്‍നിന്ന്
وَحَاقَ
X
വന്നു ഭവിക്കും
بِهِم
X
അവരില്‍
مَّا كَانُوا بِهِ يَسْتَهْزِئُونَ
X
അവര്‍ പരിഹസിച്ചുകൊണ്ടിരുന്ന കാര്യം
﴿11:8﴾ أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു വിഭാഗമാണ്
لَيْسَ لَهُمْ
X
അവര്‍ക്കില്ല
فِي الْآخِرَةِ
X
പരലോകത്ത്
إِلَّا النَّارُۖ
X
നരകത്തീയല്ലാതെ
وَحَبِطَ
X
നശിച്ചു
مَا صَنَعُوا
X
അവര്‍ ഉണ്ടാക്കിയത്
فِيهَا
X
ഇവിടെ (ഇഹലോകത്ത്)
وَبَاطِلٌ
X
നിഷ്ഫലവുമാണ്
مَّا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
﴿11:16﴾ قَالَ
X
അല്ലാഹു പറഞ്ഞു
يَا نُوحُ
X
നൂഹേ,
إِنَّهُ
X
നിശ്ചയം അവന്‍
لَيْسَ مِنْ أَهْلِكَۖ
X
നിന്റെ കുടുംബത്തില്‍പെട്ടവനല്ല
إِنَّهُ
X
നിശ്ചയം അവന്‍
عَمَلٌ غَيْرُ صَالِحٍۖ
X
ദുര്‍വൃത്തിയാണ്
فَلَا تَسْأَلْنِ
X
അതിനാല്‍ എന്നോടാവശ്യപ്പെടരുത്
مَا
X
ഒരു കാര്യം
لَيْسَ لَكَ
X
നിനക്കില്ല
بِهِ
X
അതേപ്പറ്റി
عِلْمٌۖ
X
അറിവ്
إِنِّي
X
നിശ്ചയം ഞാന്‍
أَعِظُكَ
X
നിന്നെ ഉപദേശിക്കുന്നു
أَن تَكُونَ
X
നീ ആകരുതെന്ന്
مِنَ الْجَاهِلِينَ
X
അവിവേകികളില്‍ പെട്ടവന്‍
﴿11:46﴾ قَالَ
X
നൂഹ് പറഞ്ഞു
رَبِّ
X
നാഥാ
إِنِّي أَعُوذُ بِكَ
X
ഞാന്‍ നിന്നില്‍ അഭയം തേടുന്നു
أَنْ أَسْأَلَكَ
X
നിന്നോടാവശ്യപ്പെടുന്നതില്‍നിന്ന്
مَا لَيْسَ لِي بِهِ عِلْمٌۖ
X
എനിക്കറിയാത്ത കാര്യം
وَإِلَّا تَغْفِرْ لِي
X
നീ എനിക്ക് പൊറുത്ത്തരുന്നില്ലെങ്കില്‍
وَتَرْحَمْنِي
X
എന്നോട് കരുണകാണിക്കുകയും
أَكُن
X
ഞാനായിത്തീരും
مِّنَ الْخَاسِرِينَ
X
നഷ്ടം സംഭവിച്ചവരില്‍പെട്ടവന്‍
﴿11:47﴾ وَجَاءَهُ
X
അദ്ദേഹത്തിന്റെയടുത്തെത്തി
قَوْمُهُ
X
തന്റെ ജനത
يُهْرَعُونَ
X
ഓടിക്കൊണ്ട്
إِلَيْهِ
X
അദ്ദേഹത്തിന്റെയടുത്തേക്ക്
وَمِن قَبْلُ
X
മുമ്പ്
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ ചെയ്യുന്നു
السَّيِّئَاتِۚ
X
നീചവൃത്തികള്‍
قَالَ
X
(ലൂത്വ്)പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
هَٰؤُلَاءِ
X
ഇതാ
بَنَاتِي
X
എന്റെ പെണ്‍കുട്ടികള്‍
هُنَّ
X
ഇവരാണ്
أَطْهَرُ
X
ഏറ്റവും വിശുദ്ധിയള്ളവര്‍
لَكُمْۖ
X
നിങ്ങള്‍ക്ക്
فَاتَّقُوا
X
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
X
അല്ലാഹുവിനെ
وَلَا تُخْزُونِ
X
എന്നെ നിങ്ങള്‍ അപമാനിക്കരുത്
فِي ضَيْفِيۖ
X
എന്റെ അതിഥികളുടെ കാര്യത്തില്‍
أَلَيْسَ مِنكُمْ
X
നിങ്ങളിലില്ലേ
رَجُلٌ
X
ഒരാളും
رَّشِيدٌ
X
വിവേകമുള്ള
﴿11:78﴾ قَالُوا
X
(മലക്കുകള്‍) പറഞ്ഞു
يَا لُوطُ
X
ലൂത്വേ,
إِنَّا
X
നിശ്ചയം ഞങ്ങള്‍
رُسُلُ
X
ദൂതന്‍മാരാണ്
رَبِّكَ
X
നിന്റെ നാഥന്റെ
لَن يَصِلُوا إِلَيْكَۖ
X
അവര്‍ക്കൊരിക്കലും നിന്റെ അടുത്തെത്താനാവില്ല
فَأَسْرِ
X
അത്കൊണ്ട് നീ പുറപ്പെടുക
بِأَهْلِكَ
X
നിന്റെ കുടുംബത്തെ കൂട്ടി
بِقِطْعٍ مِّنَ اللَّيْلِ
X
രാത്രിയിലെ ഒരു യാമത്തില്‍
وَلَا يَلْتَفِتْ
X
തിരിഞ്ഞുനോക്കരുത്
مِنكُمْ
X
നിങ്ങളില്‍ നിന്ന്
أَحَدٌ
X
ആരും
إِلَّا امْرَأَتَكَۖ
X
നിന്റെ ഭാര്യയൊഴികെ
إِنَّهُ
X
നിശ്ചയം
مُصِيبُهَا
X
അവളെ ബാധിക്കും
مَا
X
ഒരു ശിക്ഷ
أَصَابَهُمْۚ
X
അക്കൂട്ടരെ ബാധിക്കുന്ന
إِنَّ مَوْعِدَهُمُ
X
തീര്‍ച്ചയായും അവരുടെ(നാശത്തിന്റെ)നിശ്ചിത സമയം
الصُّبْحُۚ
X
പ്രഭാതമാണ്
أَلَيْسَ الصُّبْحُ
X
പ്രഭാതമല്ലയോ
بِقَرِيبٍ
X
അടുത്തത്
﴿11:81﴾ إِنَّ
X
തീര്‍ച്ചയായും
عِبَادِي
X
എന്റെ അടിമകള്‍
لَيْسَ
X
ഇല്ല
لَكَ
X
നിനക്ക്
عَلَيْهِمْ
X
അവരുടെമേല്‍
سُلْطَانٌ
X
ആധിപത്യം
إِلَّا مَنِ اتَّبَعَكَ
X
നിന്നെ പിന്‍പറ്റിയവനൊഴികെ
مِنَ الْغَاوِينَ
X
വഴിപിഴച്ചവരിലെ
﴿15:42﴾ إِنَّهُ
X
നിശ്ചയമായും
لَيْسَ
X
ഇല്ല
لَهُ
X
അവന്ന്
سُلْطَانٌ
X
അധികാരം
عَلَى الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ മേല്‍
وَعَلَىٰ رَبِّهِمْ
X
അവരുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കുന്നു
﴿16:99﴾ وَلَا تَقْفُ
X
നീ പിന്‍പറ്റരുത്
مَا
X
ഒന്നിനെ
لَيْسَ لَكَ
X
നിനക്കില്ല
بِهِ
X
അതിനെക്കുറിച്ച്
عِلْمٌۚ
X
അറിവ്
إِنَّ
X
തീര്‍ച്ചയായും
السَّمْعَ
X
കാത്
وَالْبَصَرَ
X
കണ്ണും
وَالْفُؤَادَ
X
ഹൃദയവും
كُلُّ
X
എല്ലാം
أُولَٰئِكَ
X
അവ
كَانَ
X
ആയിരിക്കുന്നു
عَنْهُ
X
അതിനെ സംബന്ധിച്ച്
مَسْئُولًا
X
ചോദ്യംചെയ്യപ്പെടുന്നത്
﴿17:36﴾ إِنَّ عِبَادِي
X
നിശ്ചയമായും എന്റെ അടിമകള്‍
لَيْسَ
X
ഇല്ല
لَكَ
X
നിനക്ക്
عَلَيْهِمْ
X
അവരുടെമേല്‍
سُلْطَانٌۚ
X
ഒരധികാരവും
وَكَفَىٰ
X
മതി
بِرَبِّكَ
X
നിന്റെ നാഥന്‍
وَكِيلًا
X
ഭരമേല്‍പിക്കപ്പെടുന്നവനായി
﴿17:65﴾ ذَٰلِكَ
X
അത്
بِمَا قَدَّمَتْ
X
പ്രവര്‍ത്തിച്ചത് കൊണ്ടാണ്
يَدَاكَ
X
നിന്റെ കൈകള്‍
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَيْسَ
X
അല്ല
بِظَلَّامٍ
X
അനീതി കാണിക്കുന്നവന്‍
لِّلْعَبِيدِ
X
അടിമകളോട്
﴿22:10﴾ وَيَعْبُدُونَ
X
അവര്‍ ആരാധിക്കുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
مَا لَمْ يُنَزِّلْ بِهِ
X
അവന്‍ അവതരിപ്പിച്ചിട്ടില്ലാത്തവയെ
سُلْطَانًا
X
ഒരു പ്രമാണവും
وَمَا لَيْسَ
X
ഇല്ലാത്തവയെയും
لَهُم
X
അവര്‍ക്ക്
بِهِ
X
അത് സംബന്ധിച്ച്
عِلْمٌۗ
X
ഒരറിവും
وَمَا لِلظَّالِمِينَ
X
അക്രമികള്‍ക്കില്ല
مِن نَّصِيرٍ
X
ഒരു സഹായിയും
﴿22:71﴾ إِذْ تَلَقَّوْنَهُ
X
നിങ്ങള്‍ അത് ഏറ്റുപറഞ്ഞ സന്ദര്‍ഭം
بِأَلْسِنَتِكُمْ
X
നിങ്ങളുടെ നാവുകള്‍കൊണ്ട്
وَتَقُولُونَ
X
നിങ്ങള്‍ പറയുകയും ചെയ്തു
بِأَفْوَاهِكُم
X
നിങ്ങളുടെ വായകള്‍ കൊണ്ട്
مَّا لَيْسَ لَكُم
X
നിങ്ങള്‍ക്കില്ലാത്തതിനെ
بِهِ
X
അതിനെപറ്റി
عِلْمٌ
X
ഒരറിവും
وَتَحْسَبُونَهُ
X
നിങ്ങളതിനെ (കുറിച്ച്) കരുതുന്നു
هَيِّنًا
X
നിസ്സാരമാണെന്ന്
وَهُوَ
X
എന്നാല്‍ അതാകട്ടെ
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
عَظِيمٌ
X
ഗുരുതരമാകുന്നു
﴿24:15﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
لِيَسْتَأْذِنكُمُ
X
നിങ്ങളോട് അനുവാദം ചോദിക്കട്ടെ
الَّذِينَ مَلَكَتْ أَيْمَانُكُمْ
X
നിങ്ങളുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍
وَالَّذِينَ لَمْ يَبْلُغُوا
X
എത്തിയിട്ടില്ലാത്തവരും
الْحُلُمَ
X
പ്രായപൂര്‍ത്തി
مِنكُمْ
X
നിങ്ങളില്‍ നിന്നുള്ള
ثَلَاثَ مَرَّاتٍۚ
X
മൂന്ന് സമയങ്ങളില്‍
مِّن قَبْلِ صَلَاةِ الْفَجْرِ
X
പ്രഭാത നമസ്കാരത്തിന് മുമ്പ്
وَحِينَ تَضَعُونَ ثِيَابَكُم
X
നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന സമയത്തും
مِّنَ الظَّهِيرَةِ
X
ഉച്ച സമയത്ത്
وَمِن بَعْدِ صَلَاةِ الْعِشَاءِۚ
X
ഇശാ നമസ്കാരശേഷവും
ثَلَاثُ عَوْرَاتٍ
X
മൂന്ന് സ്വകാര്യ സമയങ്ങളില്‍
لَّكُمْۚ
X
നിങ്ങളുടെ
لَيْسَ عَلَيْكُمْ
X
നിങ്ങളുടെ മേലില്ല
وَلَا عَلَيْهِمْ
X
അവരുടെ മേലുമില്ല
جُنَاحٌ
X
കുറ്റം
بَعْدَهُنَّۚ
X
അതിന് ശേഷമുള്ള (സമയങ്ങളില്‍)
طَوَّافُونَ
X
(അവര്‍) ചുറ്റി(പ്പറ്റി) നടക്കുന്നവരാണ്
عَلَيْكُم
X
നിങ്ങളില്‍കൂടി
بَعْضُكُمْ
X
അതായത് നിങ്ങളില്‍ ചിലര്‍
عَلَىٰ بَعْضٍۚ
X
ചിലരില്‍കൂടി
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِۗ
X
വചനങ്ങള്‍
وَاللَّهُ عَلِيمٌ
X
അല്ലാഹു സര്‍വ്വജ്ഞനാണ്
حَكِيمٌ
X
യുക്തിമാനും
﴿24:58﴾ وَالْقَوَاعِدُ
X
ഇരിപ്പിലായവര്‍ (വൃദ്ധകള്‍) ‏
مِنَ النِّسَاءِ
X
സ്ത്രീകളില്‍പ്പെട്ട
اللَّاتِي لَا يَرْجُونَ
X
ആഗ്രഹിക്കാത്ത
نِكَاحًا
X
വൈവാഹിക ജീവിതം
فَلَيْسَ عَلَيْهِنَّ
X
അങ്ങനെയുള്ളവരുടെ മേലില്ല
جُنَاحٌ
X
കുറ്റം
أَن يَضَعْنَ
X
അഴിച്ചുവെക്കുന്നത്
ثِيَابَهُنَّ
X
അവരുടെ വസ്ത്രങ്ങള്‍
غَيْرَ مُتَبَرِّجَاتٍ
X
പ്രദര്‍ശിപ്പിക്കുന്നവരാകാതെ
بِزِينَةٍۖ
X
അവരുടെ സൗന്ദര്യം
وَأَن يَسْتَعْفِفْنَ
X
അവര്‍ മാന്യത പുലര്‍ത്തുന്നതാണ്
خَيْرٌ لَّهُنَّۗ
X
അവര്‍ക്കുത്തമം
وَاللَّهُ سَمِيعٌ
X
അല്ലാഹു എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
സര്‍വ്വജ്ഞനും
﴿24:60﴾ لَّيْسَ عَلَى الْأَعْمَىٰ
X
അന്ധന്റെ മേല്‍ ഇല്ല
حَرَجٌ
X
കുറ്റം
وَلَا عَلَى الْأَعْرَجِ
X
മുടന്തന്റെ മേലും ഇല്ല
حَرَجٌ
X
കുറ്റം
وَلَا عَلَى الْمَرِيضِ
X
രോഗിയുടെ മേലും ഇല്ല
حَرَجٌ
X
കുറ്റം
وَلَا عَلَىٰ أَنفُسِكُمْ
X
നിങ്ങള്‍ക്കുമില്ല
أَن تَأْكُلُوا
X
ഭക്ഷണം കഴിക്കുന്നതിന്
مِن بُيُوتِكُمْ
X
നിങ്ങളുടെ വീടുകളില്‍ നിന്ന്
أَوْ بُيُوتِ آبَائِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍ നിന്ന്‌
أَوْ بُيُوتِ
X
വീടുകളില്‍ നിന്ന്
أُمَّهَاتِكُمْ
X
നിങ്ങളുടെ മാതാക്കളുടെ
أَوْ
X
അല്ലെങ്കില്‍
بُيُوتِ
X
വീടുകളില്‍ നിന്ന്
إِخْوَانِكُمْ
X
നിങ്ങളുടെ സഹോദരന്മാരുടെ
أَوْ
X
അല്ലെങ്കില്‍
بُيُوتِ
X
വീടുകളില്‍ നിന്ന്
أَخَوَاتِكُمْ
X
നിങ്ങളുടെ സഹോദരിമാരുടെ
أَوْ بُيُوتِ أَعْمَامِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ പിതൃവ്യന്‍മാരുടെ വീടുകളില്‍
أَوْ بُيُوتِ عَمَّاتِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ പിതൃസഹോദരിമാരുടെ വീടുകളില്‍
أَوْ بُيُوتِ أَخْوَالِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ മാതൃസഹോദരന്‍മാരുടെ വീടുകളില്‍ നിന്ന്‌
أَوْ بُيُوتِ خَالَاتِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ മാതൃസഹോദരിമാരുടെ വീടുകളില്‍ നിന്ന്‌
أَوْ
X
അല്ലെങ്കില്‍
مَا
X
ഏതൊരു (വീട്)
مَلَكْتُم
X
നിങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുന്നു
مَّفَاتِحَهُ
X
അതിന്റെ താക്കോല്‍
أَوْ صَدِيقِكُمْۚ
X
അല്ലെങ്കില്‍ നിങ്ങളുടെ സ്നേഹിതന്റെ
لَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَن تَأْكُلُوا
X
നിങ്ങള്‍ തിന്നുന്നതിന്
جَمِيعًا
X
ഒന്നിച്ചോ
أَوْ أَشْتَاتًاۚ
X
അല്ലെങ്കില്‍ ഒറ്റക്കോ
فَإِذَا دَخَلْتُم
X
നിങ്ങള്‍ പ്രവേശിക്കുകയാണെങ്കില്‍
بُيُوتًا
X
വീടുകളില്‍
فَسَلِّمُوا
X
നിങ്ങള്‍ സലാം ചൊല്ലുക
عَلَىٰ أَنفُسِكُمْ
X
നിങ്ങളന്യോന്യം
تَحِيَّةً
X
അഭിവാദ്യമായി
مِّنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
مُبَارَكَةً
X
അനുഗ്രഹീതമായ
طَيِّبَةًۚ
X
ഉത്തമമായ
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِ
X
തെളിവുകള്‍
لَعَلَّكُمْ تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കാന്‍
﴿24:61﴾ وَوَصَّيْنَا
X
നാം ഉപദേശിച്ചിരിക്കുന്നു
الْإِنسَانَ
X
മനുഷ്യനെ
بِوَالِدَيْهِ
X
അവന്റെ മാതാപിതാക്കളെപ്പറ്റി
حُسْنًاۖ
X
നന്മ ചെയ്യണമെന്ന്
وَإِن جَاهَدَاكَ
X
അവര്‍ നിന്നെ നിര്‍ബന്ധിച്ചാല്‍
لِتُشْرِكَ
X
നീ പങ്കാളിയാക്കാന്‍
بِي
X
എനിക്ക്, എന്നോട്
مَا
X
ഒന്നിനെ
لَيْسَ لَكَ
X
നിനക്കില്ല
بِهِ
X
അതിനെ സംബന്ധിച്ച്
عِلْمٌ
X
ഒരറിവും
فَلَا تُطِعْهُمَاۚ
X
അപ്പോള്‍ നീ അവരെ അനുസരിക്കരുത്
إِلَيَّ
X
എന്നിലേക്ക് തന്നെയാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَأُنَبِّئُكُم
X
അപ്പോള്‍ നാം നിങ്ങളെ അറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെ കുറിച്ച്
﴿29:8﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَقُولُ
X
പറയുന്നവര്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
فَإِذَا أُوذِيَ
X
എന്നാല്‍ അവര്‍ മര്‍ദ്ദിക്കപ്പെട്ടാല്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യ(മാര്‍ഗ)ത്തില്‍
جَعَلَ
X
അവര്‍ കണക്കാക്കും
فِتْنَةَ النَّاسِ
X
ജനങ്ങളുടെ പീഡനത്തെ
كَعَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ പോലെ
وَلَئِن جَاءَ
X
വന്നുവെങ്കില്‍
نَصْرٌ
X
വല്ല സഹായവും
مِّن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
لَيَقُولُنَّ
X
(വിശ്വാസികളോട്) അവര്‍ പറയുക തന്നെ ചെയ്യും
إِنَّا كُنَّا
X
തീര്‍ച്ചയായും ഞങ്ങള്‍ ഉണ്ടായിരുന്നല്ലോ
مَعَكُمْۚ
X
നിങ്ങളോടൊപ്പം
أَوَلَيْسَ اللَّهُ
X
അല്ലാഹു അല്ലയോ
بِأَعْلَمَ
X
നന്നായി അറിയുന്നവന്‍
بِمَا فِي صُدُورِ
X
മനസ്സുകളിലുള്ളത്
الْعَالَمِينَ
X
ലോകരുടെ
﴿29:10﴾ وَمَنْ أَظْلَمُ
X
കടുത്ത അക്രമി ആരുണ്ട്
مِمَّنِ افْتَرَىٰ
X
കെട്ടിയുണ്ടാക്കിയവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ തള്ളിപ്പറഞ്ഞു, വ്യാജമാക്കി
بِالْحَقِّ
X
സത്യത്തെ
لَمَّا جَاءَهُۚ
X
അവന്നത് വന്നെത്തിയപ്പോള്‍
أَلَيْسَ
X
ഇല്ലയോ
فِي جَهَنَّمَ
X
നരകത്തില്‍
مَثْوًى
X
വാസസ്ഥലം
لِّلْكَافِرِينَ
X
സത്യനിഷേധികളുടെ
﴿29:68﴾ وَإِن جَاهَدَاكَ
X
അവരിരുവരും നിന്നെ നിര്‍ബന്ധിച്ചാല്‍
عَلَىٰ أَن تُشْرِكَ
X
നീ പങ്ക് ചേര്‍ക്കാന്‍
بِي
X
എന്നില്‍
مَا لَيْسَ
X
ഇല്ലാത്ത യാതൊന്നിനെ
لَكَ
X
നിനക്ക്
بِهِ
X
അതിനെപ്പറ്റി
عِلْمٌ
X
ഒരറിവും
فَلَا تُطِعْهُمَاۖ
X
അപ്പോള്‍ നീ അവരെ അനുസരിക്കരുത്
وَصَاحِبْهُمَا
X
എന്നാലും അവരോട് നീ സഹവസിക്കുക
فِي الدُّنْيَا
X
ഇഹലോകത്ത്
مَعْرُوفًاۖ
X
നല്ലനിലയില്‍
وَاتَّبِعْ
X
നീ പിന്തുടരുകയും ചെയ്യുക
سَبِيلَ
X
പാത
مَنْ أَنَابَ
X
പശ്ചാത്തപിച്ചു മടങ്ങിയവന്റെ
إِلَيَّۚ
X
എന്നിലേക്ക്
ثُمَّ
X
പിന്നീട്
إِلَيَّ
X
എന്നിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَأُنَبِّئُكُم
X
അപ്പോള്‍ ഞാന്‍ നിങ്ങളെ അറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെ പറ്റി
﴿31:15﴾ ادْعُوهُمْ
X
നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) ചേര്‍ത്തുവിളിക്കുക
لِآبَائِهِمْ
X
അവരുടെ പിതാക്കളിലേക്ക്
هُوَ
X
അതാണ്
أَقْسَطُ
X
ഏറെ നീതിപൂര്‍വ്വകം
عِندَ اللَّهِۚ
X
അല്ലാഹുവിന്റെയടുത്ത്
فَإِن لَّمْ تَعْلَمُوا
X
അഥവാ നിങ്ങള്‍ക്കറിയില്ലെങ്കില്‍
آبَاءَهُمْ
X
അവരുടെ പിതാക്കളാരെന്ന്
فَإِخْوَانُكُمْ
X
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
فِي الدِّينِ
X
ആദര്‍ശത്തില്‍
وَمَوَالِيكُمْۚ
X
നിങ്ങളുടെ മിത്രങ്ങളും
وَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
فِيمَا أَخْطَأْتُم بِهِ
X
അബദ്ധത്തില്‍ നിങ്ങള്‍ പറഞ്ഞുപോയതിന്റെ പേരില്‍
وَلَٰكِن
X
എന്നാല്‍ (കുറ്റം തന്നെയാണ്)
مَّا تَعَمَّدَتْ قُلُوبُكُمْۚ
X
നിങ്ങള്‍ മനഃപൂര്‍വ്വം ചെയ്യുന്നത്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:5﴾ أَوَلَيْسَ
X
അല്ലയോ
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയേയും
بِقَادِرٍ
X
കഴിവുള്ളവന്‍
عَلَىٰ أَن يَخْلُقَ
X
സൃഷ്ടിക്കാന്‍
مِثْلَهُمۚ
X
അവരെപോലുള്ളവരെ
بَلَىٰ
X
അങ്ങനെയല്ല
وَهُوَ
X
അവന്‍
الْخَلَّاقُ
X
സര്‍വവും സൃഷ്ടിക്കുന്നവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿36:81﴾ فَمَنْ أَظْلَمُ
X
അപ്പോള്‍, കടുത്ത അക്രമി ആരുണ്ട്
مِمَّن كَذَبَ
X
കള്ളം പറഞ്ഞവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
وَكَذَّبَ
X
അവന്‍ നിഷേധിക്കുകയും ചെയ്തു
بِالصِّدْقِ
X
സത്യത്തെ
إِذْ جَاءَهُۚ
X
അത് തനിക്ക് വന്നെത്തിയപ്പോള്‍
أَلَيْسَ فِي جَهَنَّمَ
X
നരകത്തിലല്ലയോ
مَثْوًى
X
വാസസ്ഥലം
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുള്ള
﴿39:32﴾ أَلَيْسَ اللَّهُ
X
അല്ലാഹുവല്ലയോ
بِكَافٍ
X
മതിയായവന്‍
عَبْدَهُۖ
X
അവന്റെ ദാസന്
وَيُخَوِّفُونَكَ
X
അവന്‍ നിന്നെ പേടിപ്പിക്കുന്നു
بِالَّذِينَ مِن دُونِهِۚ
X
അവനു പുറമെയുള്ളവരാല്‍
وَمَن يُضْلِلِ اللَّهُ
X
ആരെയെങ്കിലും അല്ലാഹു വഴി കേടിലാക്കുകയാണെങ്കില്‍
فَمَا لَهُ
X
പിന്നെ, അവന്നില്ല
مِنْ هَادٍ
X
മാര്‍ഗ ദര്‍ശനമേകുന്നവനായി ആരും
﴿39:36﴾ وَمَن يَهْدِ
X
വല്ലവനെയും നേര്‍വഴിയിലാക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
പിന്നെ അവന്നില്ല
مِن مُّضِلٍّۗ
X
അവനെ വഴി പിഴപ്പിക്കുന്നവനായി ആരും
أَلَيْسَ اللَّهُ
X
അല്ലാഹു അല്ലയോ
بِعَزِيزٍ
X
പ്രതാപി
ذِي انتِقَامٍ
X
ശിക്ഷാ നടപടി സ്വീകരിക്കുന്നവനും
﴿39:37﴾ وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുനേല്‍പുനാളില്‍
تَرَى
X
നിനക്കു കാണാം
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞവരെ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
وُجُوهُهُم
X
അവരുടെ മുഖങ്ങള്‍
مُّسْوَدَّةٌۚ
X
കറുത്തിരുണ്ടതായി
أَلَيْسَ فِي جَهَنَّمَ
X
നരകത്തിലല്ലയോ
مَثْوًى
X
വാസസ്ഥലം
لِّلْمُتَكَبِّرِينَ
X
അഹങ്കാരികള്‍ക്ക്
﴿39:60﴾ تَدْعُونَنِي
X
നിങ്ങളെന്നെ ക്ഷണിക്കുന്നു
لِأَكْفُرَ
X
ഞാന്‍ അവിശ്വസിക്കാന്‍
بِاللَّهِ
X
അല്ലാഹുവില്‍
وَأُشْرِكَ بِهِ
X
ഞാനവനില്‍ പങ്കുചേര്‍ക്കാനും
مَا لَيْسَ لِي بِهِ عِلْمٌ
X
എനിക്ക് യാതൊരറിവും ഇല്ലാത്തതിനെ
وَأَنَا
X
ഞാന്‍
أَدْعُوكُمْ
X
ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു
إِلَى الْعَزِيزِ
X
അജയ്യനിലേക്ക്
الْغَفَّارِ
X
ഏറെ പൊറുക്കുന്നവനായ
﴿40:42﴾ لَا جَرَمَ
X
സംശയമില്ല
أَنَّمَا تَدْعُونَنِي إِلَيْهِ
X
നിങ്ങളെന്നെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്
لَيْسَ لَهُ
X
അതിനില്ല
دَعْوَةٌ
X
ഒരു സന്ദേശവും
فِي الدُّنْيَا
X
ഇഹലോകത്ത്
وَلَا فِي الْآخِرَةِ
X
പരലോകത്തുമില്ല
وَأَنَّ مَرَدَّنَا
X
തീര്‍ച്ചയായും നമ്മുടെ മടക്കം
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
وَأَنَّ الْمُسْرِفِينَ
X
തീര്‍ച്ചയായും അതിരുവിടുന്നവര്‍
هُمْ
X
അവര്‍ തന്നെയാണ്
أَصْحَابُ النَّارِ
X
നരകാവകാശികള്‍
﴿40:43﴾ فَاطِرُ السَّمَاوَاتِ
X
ആകാശങ്ങളുടെ സ്രഷ്ടാവ്
وَالْأَرْضِۚ
X
ഭൂമിയുടെയും
جَعَلَ
X
അവന്‍ സൃഷ്ടിച്ചുതന്നിരിക്കുന്നു
لَكُم
X
നിങ്ങള്‍ക്ക്
مِّنْ أَنفُسِكُمْ
X
നിങ്ങളില്‍നിന്നുതന്നെ
أَزْوَاجًا
X
ഇണകളെ
وَمِنَ الْأَنْعَامِ
X
നാല്‍ക്കാലികളിലും
أَزْوَاجًاۖ
X
ഇണകളെ(ഉണ്ടാക്കി)
يَذْرَؤُكُمْ
X
അവന്‍ നിങ്ങളെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു
فِيهِۚ
X
അതിലൂടെ
لَيْسَ كَمِثْلِهِ
X
അവന്നു തല്യമായി ഇല്ല
شَيْءٌۖ
X
ഒന്നും
وَهُوَ السَّمِيعُ
X
അവന്‍ എല്ലാം കേള്‍ക്കുന്നവനാകുന്നു
الْبَصِيرُ
X
എല്ലാം കാണുന്നവനും
﴿42:11﴾ وَنَادَىٰ
X
വിളിച്ചു പറഞ്ഞു
فِرْعَوْنُ
X
ഫറവോന്‍
فِي قَوْمِهِ
X
തന്റെ ജനത്തില്‍
قَالَ
X
അവന്‍ പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
أَلَيْسَ لِي
X
എനിക്കല്ലേ
مُلْكُ
X
ആധിപത്യം
مِصْرَ
X
ഈജിപ്തിന്റെ
وَهَٰذِهِ الْأَنْهَارُ
X
ഈ നദികള്‍
تَجْرِي
X
അവ ഒഴുകുന്നു
مِن تَحْتِيۖ
X
എന്റെ താഴ്ഭാഗത്തുകൂടി
أَفَلَا تُبْصِرُونَ
X
നിങ്ങള്‍ കാണുന്നില്ലേ
﴿43:51﴾ وَمَن
X
യാതൊരുവന്‍
لَّا يُجِبْ
X
അവന്‍ ഉത്തരം നല്‍കുന്നില്ല (ഉത്തരം നല്‍കാത്ത)
دَاعِيَ اللَّهِ
X
അല്ലാഹുവിലേക്കു വിളിക്കുന്നവന്
فَلَيْسَ
X
അവനല്ല
بِمُعْجِزٍ
X
തോല്‍പിക്കുന്നവന്‍
فِي الْأَرْضِ
X
ഭൂമിയില്‍
وَلَيْسَ
X
ഇല്ല
لَهُ
X
അവന്
مِن دُونِهِ
X
അവനെ(അല്ലാഹുവിനെ)ക്കൂടാതെ
أَوْلِيَاءُۚ
X
രക്ഷകര്‍
أُولَٰئِكَ
X
അവര്‍
فِي ضَلَالٍ
X
വഴികേടിലാകുന്നു
مُّبِينٍ
X
വ്യക്തമായ
﴿46:32﴾ وَيَوْمَ
X
ദിനം
يُعْرَضُ
X
പ്രദര്‍ശിപ്പിക്കപ്പെടുന്ന
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
عَلَى النَّارِ
X
നരകത്തിനു മുമ്പില്‍
أَلَيْسَ
X
അല്ലയോ?
هَٰذَا
X
ഇത്
بِالْحَقِّۖ
X
സത്യം തന്നെ
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
بَلَىٰ
X
അതെ
وَرَبِّنَاۚ
X
ഞങ്ങളുടെ നാഥന്‍ തന്നെ സത്യം
قَالَ
X
അവന്‍ പറഞ്ഞു(പറയും)
فَذُوقُوا
X
നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
الْعَذَابَ
X
ശിക്ഷ
بِمَا كُنتُمْ
X
നിങ്ങളായിരുന്നതിനാല്‍
تَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുന്നു (നിഷേധിക്കുന്നവര്‍)
﴿46:34﴾ سَيَقُولُ
X
പറയും
لَكَ
X
നിന്നോട്
الْمُخَلَّفُونَ
X
പിന്‍മാറി നിന്നവര്‍
مِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്ന്
شَغَلَتْنَا
X
ഞങ്ങളെ ജോലിത്തിരക്കുകളിലകപ്പെടുത്തി
أَمْوَالُنَا
X
ഞങ്ങളുടെ സ്വത്തുക്കള്‍
وَأَهْلُونَا
X
ഞങ്ങളുടെ സ്വന്തക്കാരും
فَاسْتَغْفِرْ
X
അതിനാല്‍ നീ പാപമോചനത്തിനായി പ്രാര്‍ഥിക്കുക
لَنَاۚ
X
ഞങ്ങള്‍ക്കുവേണ്ടി
يَقُولُونَ
X
അവര്‍ പറയുന്നു
بِأَلْسِنَتِهِم
X
അവരുടെ നാവുകള്‍കൊണ്ട്
مَّا لَيْسَ
X
ഇല്ലാത്തത്
فِي قُلُوبِهِمْۚ
X
അവരുടെ മനസ്സുകളില്‍
قُلْ
X
നീ പറയുക (ചോദിക്കുക)
فَمَن
X
ആര്‍
يَمْلِكُ
X
അധീനപ്പെടുത്തിത്തരും
لَكُم
X
നിങ്ങള്‍ക്ക്
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
شَيْئًا
X
വല്ലതിനെയും
إِنْ أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
ضَرًّا
X
എന്തെങ്കിലും ഉപദ്രവം
أَوْ أَرَادَ
X
അല്ലെങ്കില്‍ അവന്‍ ഉദ്ദേശിച്ചാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
نَفْعًاۚ
X
എന്തെങ്കിലും ഉപകാരം
بَلْ كَانَ اللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയെപ്പറ്റി
خَبِيرًا
X
നന്നായറിയുന്നവന്‍
﴿48:11﴾ لَيْسَ لَهَا
X
അതിനില്ല
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
كَاشِفَةٌ
X
തട്ടിമാറ്റുന്നവന്‍
﴿53:58﴾ لَيْسَ
X
ഇല്ല
لِوَقْعَتِهَا
X
അത് സംഭവിക്കുന്നതിനെ
كَاذِبَةٌ
X
നിഷേധിക്കുന്ന യാതൊന്നും
﴿56:2﴾ إِنَّمَا
X
നിശ്ചയം
النَّجْوَىٰ
X
രഹസ്യഭാഷണം
مِنَ الشَّيْطَانِ
X
പിശാചില്‍നിന്നുളളതാകുന്നു
لِيَحْزُنَ
X
ദുഃഖിക്കാന്‍ വേണ്ടി
الَّذِينَ آمَنُوا
X
അതില്‍ വിശ്വസിച്ചവര്‍
وَلَيْسَ بِضَارِّهِمْ
X
അവര്‍ക്ക് ദ്രോഹം വരുത്തുന്നത്
شَيْئًا
X
ഒട്ടും
إِلَّا
X
അല്ലാതെ
بِإِذْنِ
X
അനുമതിയോടെ
اللَّهِۚ
X
അല്ലാഹുവിന്റെ
﴿58:10﴾