Repeated Words in Quran

< >
Total Found : 41
خَتَمَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
وَعَلَىٰ سَمْعِهِمْۖ
X
അവരുടെ കാതിനും
وَعَلَىٰ أَبْصَارِهِمْ
X
അവരുടെ കണ്ണുകളിലുണ്ട്
غِشَاوَةٌۖ
X
മൂടി
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ
﴿2:7﴾ فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
രോഗം
فَزَادَهُمُ
X
അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
اللَّهُ
X
അല്ലാഹു
مَرَضًاۖ
X
രോഗത്തെ
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവിക്കുന്ന, നോവേറിയ
بِمَا كَانُوا
X
അവര്‍ ആയിക്കൊണ്ടിരുന്നതിനാല്‍
يَكْذِبُونَ
X
അവര്‍ കള്ളം പറയുന്നു
﴿2:10﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
لَا تُفْسِدُوا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത് (എന്ന്)
فِي الْأَرْضِ
X
ഭൂമിയില്‍
قَالُوا
X
അവര്‍ പറയും
إِنَّمَا نَحْنُ
X
നിശ്ചയം ഞങ്ങള്‍
مُصْلِحُونَ
X
നന്മ വരുത്തുന്നവര്‍ (മാത്രമാകുന്നു)
﴿2:11﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
كَمَا آمَنَ
X
വിശ്വസിച്ചതുപോലെ
النَّاسُ
X
ജനങ്ങള്‍
قَالُوا
X
അവര്‍ ചോദിക്കും
أَنُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കണമെന്നോ
كَمَا آمَنَ
X
വിശ്വസിച്ചപോലെ
السُّفَهَاءُۗ
X
വിഡ്ഢികള്‍
أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം അവര്‍
هُمُ السُّفَهَاءُ
X
അവര്‍ തന്നെയാണ് വിഡ്ഢികള്‍
وَلَٰكِن
X
പക്ഷേ
لَّا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿2:13﴾ يَكَادُ
X
ആകാറാകുന്നു
الْبَرْقُ
X
മിന്നല്‍പ്പിണര്‍
يَخْطَفُ
X
അത് റാഞ്ചിയെടുക്കുന്നു
أَبْصَارَهُمْۖ
X
അവരുടെ ദൃഷ്ടികളെ
كُلَّمَا أَضَاءَ
X
അത് പ്രകാശം പരത്തുമ്പോഴെല്ലാം
لَهُم
X
അവര്‍ക്ക്
مَّشَوْا
X
അവര്‍ നടക്കും
فِيهِ
X
അതിലൂടെ
وَإِذَا أَظْلَمَ
X
ഇരുള്‍ മൂടിയാല്‍
عَلَيْهِمْ
X
അവര്‍ക്ക്
قَامُواۚ
X
അവര്‍ നില്‍ക്കും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَذَهَبَ
X
ഇല്ലാതാക്കുമായിരുന്നു, നീക്കിക്കളയുമായിരുന്നു
بِسَمْعِهِمْ
X
അവരുടെ കേള്‍വിയെ
وَأَبْصَارِهِمْۚ
X
അവരുടെ ദൃഷ്ടികളെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿2:20﴾ وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ അനുഷ്ഠിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്ക് ഉണ്ടെന്ന്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
അരുവികള്‍
كُلَّمَا رُزِقُوا
X
അവര്‍ നല്‍കപ്പെടുമ്പോഴെല്ലാം
مِنْهَا
X
അതിലെ
مِن ثَمَرَةٍ
X
വല്ല കനിയും
رِّزْقًاۙ
X
ആഹാരമായി
قَالُوا
X
അവര്‍ പറയും
هَٰذَا
X
ഇത്
الَّذِي رُزِقْنَا
X
നമുക്ക് നല്‍കപ്പെട്ടതാകുന്നു
مِن قَبْلُۖ
X
നേരത്തെ
وَأُتُوا بِهِ
X
അവര്‍ക്കത് നല്‍കപ്പെട്ടിരിക്കുന്നു
مُتَشَابِهًاۖ
X
പരസ്പരം സമാനതയുള്ളതായി
وَلَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
أَزْوَاجٌ
X
ഇണകള്‍
مُّطَهَّرَةٌۖ
X
വിശുദ്ധരായ
وَهُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാണ്
﴿2:25﴾ فَبَدَّلَ
X
എന്നാല്‍ മാറ്റിമറിച്ചു
الَّذِينَ ظَلَمُوا
X
അക്രമം ചെയ്തവര്‍
قَوْلًا
X
ഒരുവാക്ക്
غَيْرَ
X
അല്ലാത്ത
الَّذِي قِيلَ
X
പറയപ്പെട്ടത്
لَهُمْ
X
അവരോട്
فَأَنزَلْنَا
X
അതിനാല്‍ നാം ഇറക്കി
عَلَى الَّذِينَ ظَلَمُوا
X
അക്രമം ചെയ്തവരുടെ മേല്‍
رِجْزًا
X
ശിക്ഷ
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
بِمَا كَانُوا
X
അവര്‍ ആയിരുന്നത് കാരണം
يَفْسُقُونَ
X
അവര്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നു
﴿2:59﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَالَّذِينَ هَادُوا
X
യഹൂദരും
وَالنَّصَارَىٰ
X
ക്രൈസ്തവരും
وَالصَّابِئِينَ
X
സാബികളും
مَنْ
X
ആര്‍
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَهُمْ
X
അങ്ങനെയുള്ളവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുക്കല്‍
وَلَا خَوْفٌ
X
ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ലതാനും
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:62﴾ وَلَقَدْ عَلِمْتُمُ
X
നിശ്ചയം നിങ്ങള്‍ അറിഞ്ഞുകഴിഞ്ഞിട്ടുമുണ്ട്
الَّذِينَ اعْتَدَوْا
X
അതിക്രമം കാണിച്ചവരെ
مِنكُمْ
X
നിങ്ങളില്‍നിന്ന്
فِي السَّبْتِ
X
സാബത്ത്നാളില്‍
فَقُلْنَا
X
അപ്പോള്‍ നാം പറഞ്ഞു
لَهُمْ
X
അവരോട്
كُونُوا
X
നിങ്ങള്‍ ആയിത്തീരുക
قِرَدَةً
X
കുരങ്ങുകള്‍
خَاسِئِينَ
X
നിന്ദ്യരായ
﴿2:65﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِمَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതില്‍
قَالُوا
X
അവര്‍ പറയും
نُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَيَكْفُرُونَ
X
അവര്‍ നിഷേധിക്കുകയും ചെയ്യുന്നു
بِمَا وَرَاءَهُ
X
അതിന്റെ പിറകിലുള്ളതിനെ
وَهُوَ
X
അതാകട്ടെ
الْحَقُّ
X
സത്യമാണ്
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا مَعَهُمْۗ
X
അവരുടെ വശമുള്ളതിനെ
قُلْ
X
പറയുക
فَلِمَ
X
എന്നാലെന്തിന്
تَقْتُلُونَ
X
നിങ്ങള്‍ കൊന്നുകൊണ്ടിരുന്നു
أَنبِيَاءَ اللَّهِ
X
അല്ലാഹുവിന്റെ പ്രവാചകന്മാരെ
مِن قَبْلُ
X
മുമ്പ്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:91﴾ وَدَّ
X
ആഗ്രഹിച്ചു
كَثِيرٌ
X
ഏറെ ആളുകള്‍
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരിലെ
لَوْ يَرُدُّونَكُم
X
അവര്‍ക്കു നിങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചെങ്കില്‍
مِّن بَعْدِ
X
ശേഷം
إِيمَانِكُمْ
X
നിങ്ങളുടെ സത്യവിശ്വാസത്തിന്
كُفَّارًا
X
സത്യനിഷേധികളായി
حَسَدًا
X
അസൂയകാരണം
مِّنْ عِندِ أَنفُسِهِم
X
അവരുടെ മനസ്സുകളിലെ
مِّن بَعْدِ
X
ശേഷം
مَا تَبَيَّنَ
X
നന്നായി വ്യക്തമായതിന്
لَهُمُ
X
അവര്‍ക്ക്
الْحَقُّۖ
X
സത്യം
فَاعْفُوا
X
അതിനാല്‍ നിങ്ങള്‍ മാപ്പ് നല്‍കുക
وَاصْفَحُوا
X
നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക
حَتَّىٰ
X
വരെ
يَأْتِيَ
X
വരുന്നത്
اللَّهُ
X
അല്ലാഹു
بِأَمْرِهِۗ
X
തന്റെ കല്‍പനയുമായി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿2:109﴾ وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
مَّنَعَ
X
അവന്‍ വിലക്കി
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികളെ
أَن يُذْكَرَ
X
സ്മരിക്കപ്പെടുന്നത്
فِيهَا
X
അവയില്‍വെച്ച്
اسْمُهُ
X
അവന്റെ നാമം
وَسَعَىٰ
X
അവന്‍ ശ്രമിക്കുകയും ചെയ്തു
فِي خَرَابِهَاۚ
X
അവയുടെ നാശത്തിന്
أُولَٰئِكَ
X
അവര്‍
مَا كَانَ لَهُمْ
X
അവര്‍ക്ക് ആകാവതല്ല
أَن يَدْخُلُوهَا
X
അവയില്‍ പ്രവേശിക്കല്‍
إِلَّا خَائِفِينَۚ
X
പേടിക്കുന്നവരായിട്ടല്ലാതെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഈ ലോകത്ത്
خِزْيٌ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കഠിനമായ
﴿2:114﴾ وَقَالَ
X
പറയും
الَّذِينَ اتَّبَعُوا
X
പിന്‍പറ്റിയവര്‍
لَوْ أَنَّ لَنَا
X
ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍
كَرَّةً
X
അവസരം
فَنَتَبَرَّأَ
X
ഞങ്ങള്‍ കൈവിടുമായിരുന്നു
مِنْهُمْ
X
അവരെ
كَمَا تَبَرَّءُوا
X
അവര്‍ കൈവിട്ടപോലെ
مِنَّاۗ
X
ഞങ്ങളെ
كَذَٰلِكَ
X
അപ്രകാരം
يُرِيهِمُ اللَّهُ
X
അല്ലാഹു അവരെ കാണിക്കും
أَعْمَالَهُمْ
X
അവരുടെ കര്‍മങ്ങളെ
حَسَرَاتٍ
X
ഖേദഹേതു
عَلَيْهِمْۖ
X
അവര്‍ക്ക്
وَمَا هُم
X
അവര്‍ അല്ല
بِخَارِجِينَ
X
പുറത്ത് പോകുന്നവര്‍
مِنَ النَّارِ
X
നരകത്തില്‍ നിന്ന്
﴿2:167﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمُ
X
അവരോട്
اتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റുക
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിതന്നത്
قَالُوا
X
അവര്‍ പറയും
بَلْ
X
എന്നാല്‍
نَتَّبِعُ
X
ഞങ്ങള്‍ പിന്‍പറ്റും
مَا أَلْفَيْنَا
X
ഞങ്ങള്‍ കണ്ടതിനെ
عَلَيْهِ
X
അതിന്‍മേല്‍
آبَاءَنَاۗ
X
ഞങ്ങളുടെ പിതാക്കളെ
أَوَلَوْ كَانَ
X
ആയിരുന്നങ്കിലും
آبَاؤُهُمْ
X
അവരുടെ പിതാക്കള്‍
لَا يَعْقِلُونَ
X
ചിന്തിക്കുന്നില്ല
شَيْئًا
X
ഒന്നും
وَلَا يَهْتَدُونَ
X
നേര്‍വഴി പ്രാപിക്കുന്നുമില്ല
﴿2:170﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നു
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയത്
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍ നിന്ന്
وَيَشْتَرُونَ
X
അവര്‍ വാങ്ങുന്നു
بِهِ
X
അതിന് പകരമായി
ثَمَنًا قَلِيلًاۙ
X
തുഛമായ വില
أُولَٰئِكَ
X
അക്കൂട്ടര്‍
مَا يَأْكُلُونَ
X
അവര്‍ ഭക്ഷിക്കുന്നില്ല
فِي بُطُونِهِمْ
X
അവരുടെ വയറുകളില്‍
إِلَّا النَّارَ
X
തീയല്ലാതെ
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
يَوْمَ الْقِيَامَةِ
X
അന്ത്യനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ ശുദ്ധീകരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:174﴾ أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
نَصِيبٌ
X
വിഹിതം
مِّمَّا كَسَبُواۚ
X
അവര്‍ സമ്പാദിച്ചതിന്റെ
وَاللَّهُ
X
അല്ലാഹു
سَرِيعُ
X
വേഗതയുള്ളവനാണ്
الْحِسَابِ
X
കണക്ക് നോക്കുന്നതില്‍
﴿2:202﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ خَرَجُوا
X
പുറത്ത് പോയവരുടെ സ്ഥിതി
مِن دِيَارِهِمْ
X
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَهُمْ
X
അവര്‍
أُلُوفٌ
X
ആയിരങ്ങളുണ്ട്
حَذَرَ الْمَوْتِ
X
മരണഭയത്താല്‍
فَقَالَ لَهُمُ
X
അപ്പോള്‍ അവരോട് പറഞ്ഞു
اللَّهُ
X
അല്ലാഹു
مُوتُوا
X
നിങ്ങള്‍ മരിച്ചുകൊള്ളുക
ثُمَّ
X
പിന്നെ
أَحْيَاهُمْۚ
X
അവരെ ജീവിപ്പിച്ചു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى النَّاسِ
X
ജനങ്ങളോട്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികമാളുകളും
لَا يَشْكُرُونَ
X
നന്ദി കാണിക്കുന്നില്ല
﴿2:243﴾ وَقَالَ لَهُمْ
X
അവരോട് പറഞ്ഞു
نَبِيُّهُمْ
X
അവരുടെ പ്രവാചകന്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
قَدْ بَعَثَ
X
നിയോഗിച്ചിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
طَالُوتَ
X
ത്വാലൂത്തിനെ
مَلِكًاۚ
X
രാജാവായി
قَالُوا
X
അവര്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يَكُونُ لَهُ
X
അവനുണ്ടാവുക
الْمُلْكُ
X
രാജത്വം
عَلَيْنَا
X
ഞങ്ങളുടെ മേല്‍
وَنَحْنُ
X
ഞങ്ങളാണ്
أَحَقُّ
X
ഏറ്റം അര്‍ഹതയുള്ളത്
بِالْمُلْكِ
X
രാജത്വത്തിന്
مِنْهُ
X
അവനെക്കാള്‍
وَلَمْ يُؤْتَ
X
അവന് ലഭിച്ചിട്ടില്ല
سَعَةً
X
സൗകര്യം, വിശാലത
مِّنَ الْمَالِۚ
X
സമ്പത്തുകൊണ്ടുള്ള
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
اصْطَفَاهُ
X
അദ്ദേഹത്തെ തെരഞ്ഞെടുത്തു
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَزَادَهُ
X
അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചുകൊടുത്തു
بَسْطَةً
X
വിശാലത
فِي الْعِلْمِ
X
അറിവില്‍
وَالْجِسْمِۖ
X
ശരീര ശക്തിയിലും
وَاللَّهُ
X
അല്ലാഹു
يُؤْتِي
X
നല്‍കുന്നു
مُلْكَهُ
X
അവന്റെ ആധിപത്യം
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാകുന്നു
عَلِيمٌ
X
സര്‍വജ്ഞനും
﴿2:247﴾ وَقَالَ لَهُمْ
X
അവരോട് പറഞ്ഞു
نَبِيُّهُمْ
X
അവരുടെ പ്രവാചകന്‍
إِنَّ
X
തീര്‍ച്ചയായും
آيَةَ
X
തെളിവ്
مُلْكِهِ
X
അദ്ദേഹത്തിന്റെ രാജാധികാരത്തിന്റെ
أَن يَأْتِيَكُمُ
X
നിങ്ങള്‍ക്കുവന്നു കിട്ടലാണ്
التَّابُوتُ
X
ആ പെട്ടി
فِيهِ
X
അതിലുണ്ട്
سَكِينَةٌ
X
ശാന്തി
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
وَبَقِيَّةٌ
X
ശേഷിപ്പും
مِّمَّا تَرَكَ
X
വിട്ടേച്ചുപോയ
آلُ مُوسَىٰ
X
മൂസായുടെ കുടുംബം
وَآلُ هَارُونَ
X
ഹാറൂന്റെ കുടുംബവും
تَحْمِلُهُ
X
അത് വഹിച്ചുകൊണ്ടുവരും
الْمَلَائِكَةُۚ
X
മലക്കുകള്‍
إِنَّ
X
തീര്‍ച്ചയായും
فِي ذَٰلِكَ
X
അതിലുണ്ട്
لَآيَةً
X
തെളിവ്
لَّكُمْ
X
നിങ്ങള്‍ക്ക്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:248﴾ مَّثَلُ
X
ഉപമ
الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവരുടെ
أَمْوَالَهُمْ
X
തങ്ങളുടെ ധനം
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
كَمَثَلِ حَبَّةٍ
X
ഒരു ധാന്യത്തിന്റെ ഉദാഹരണം പോലെയാണ്
أَنبَتَتْ
X
അത് മുളപ്പിച്ചു
سَبْعَ
X
ഏഴ്
سَنَابِلَ
X
കതിരുകള്‍
فِي كُلِّ سُنبُلَةٍ
X
ഓരോ കതിരിലും
مِّائَةُ حَبَّةٍۗ
X
നൂറുധാന്യമണികള്‍
وَاللَّهُ
X
അല്ലാഹു
يُضَاعِفُ
X
ഇരട്ടിപ്പിച്ചു നല്‍കുന്നു
لِمَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനുമാകുന്നു
﴿2:261﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
أَمْوَالَهُمْ
X
തങ്ങളുടെ ധനം
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
ثُمَّ
X
പിന്നെ
لَا يُتْبِعُونَ
X
തുടര്‍ത്തുന്നില്ല
مَا أَنفَقُوا
X
അവര്‍ ചെലവഴിച്ചതിനെ
مَنًّا
X
എടുത്തുപറഞ്ഞുകൊണ്ട്
وَلَا أَذًىۙ
X
ഉപദ്രവിച്ചുകൊണ്ടുമില്ല
لَّهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
وَلَا خَوْفٌ
X
ഭയമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
ദുഃഖിക്കുന്നവര്‍
﴿2:262﴾ وَمَثَلُ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവരുടെ ഉപമ
أَمْوَالَهُمُ
X
അവരുടെ ധനം
ابْتِغَاءَ
X
ആഗ്രഹിച്ചുകൊണ്ട്
مَرْضَاتِ اللَّهِ
X
ദൈവപ്രീതി
وَتَثْبِيتًا مِّنْ أَنفُسِهِمْ
X
നിശ്ചയദാര്‍ഢ്യത്തോടെയും
كَمَثَلِ جَنَّةٍ
X
ഒരു തോട്ടത്തിന്റെ ഉദാഹരണം പോലെയാണ്
بِرَبْوَةٍ
X
ഒരു ഉയര്‍ന്ന സ്ഥലത്തുള്ള
أَصَابَهَا
X
അതിന് കിട്ടി
وَابِلٌ
X
കനത്ത മഴ
فَآتَتْ
X
അത് നല്‍കി
أُكُلَهَا
X
അതിന്റെ ഫലം
ضِعْفَيْنِ
X
ഇരട്ടിയായി
فَإِن لَّمْ يُصِبْهَا
X
അതിന് കിട്ടിയില്ലെങ്കിലും
وَابِلٌ
X
പെരുമഴ
فَطَلٌّۗ
X
എന്നാല്‍ ചാറല്‍മഴ (കിട്ടി)
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
﴿2:265﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
أَمْوَالَهُم
X
തങ്ങളുടെ ധനം
بِاللَّيْلِ
X
രാവില്‍
وَالنَّهَارِ
X
പകലിലും
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
فَلَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
X
ഒരു ഭയവുമില്ല
عَلَيْهِمْ
X
അവരുടെ കാര്യത്തില്‍
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
ദുഃഖിക്കുന്നവര്‍
﴿2:274﴾ إِنَّ الَّذِينَ آمَنُوا
X
തീര്‍ച്ചയായും സത്യവിശ്വാസം കൈകൊണ്ടവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
وَأَقَامُوا الصَّلَاةَ
X
നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തവര്‍
وَآتَوُا الزَّكَاةَ
X
സകാത്ത് നല്‍കുകയും ചെയ്തവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
وَلَا خَوْفٌ عَلَيْهِمْ
X
അവര്‍ക്ക് ഭയമില്ല
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നവരുമല്ല
﴿2:277﴾ مِن قَبْلُ
X
മുമ്പ്
هُدًى
X
സന്‍മാര്‍ഗമായി, വഴി കാണിക്കാനായി
لِّلنَّاسِ
X
മനുഷ്യര്‍ക്ക്
وَأَنزَلَ
X
അവന്‍ ഇറക്കുകയും ചെയ്തു
الْفُرْقَانَۗ
X
സത്യാസത്യ വിവേചന പ്രമാണം
إِنَّ
X
നിശ്ചയം
الَّذِينَ كَفَرُوا
X
നിഷേധിക്കുന്നവര്‍
بِآيَاتِ
X
വചനങ്ങളെ
اللَّهِ
X
അല്ലാഹുവിന്റെ
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌۗ
X
കഠിനമായ
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപി
ذُو انتِقَامٍ
X
പ്രതികാരം ചെയ്യുന്നവന്‍
﴿3:4﴾ أُولَٰئِكَ
X
അവര്‍(ആകുന്നു)
الَّذِينَ حَبِطَتْ
X
പാഴായിപ്പോയവര്‍
أَعْمَالُهُمْ
X
തങ്ങളുടെ കര്‍മങ്ങള്‍
فِي الدُّنْيَا
X
ഇഹത്തിലും
وَالْآخِرَةِ
X
പരത്തിലും
وَمَا لَهُم
X
അവര്‍ക്കില്ല
مِّن نَّاصِرِينَ
X
സഹായികളായി ആരും
﴿3:22﴾ فَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَأُعَذِّبُهُمْ
X
ഞാന്‍ അവരെ ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
شَدِيدًا
X
കഠിനമായ
فِي الدُّنْيَا
X
ഇഹത്തിലും
وَالْآخِرَةِ
X
പരത്തിലും
وَمَا لَهُم
X
അവര്‍ക്ക് ഉണ്ടായിരിക്കുകയില്ല
مِّن نَّاصِرِينَ
X
സഹായികളില്‍ നിന്ന് (ആരും), ഒരു സഹായിയും
﴿3:56﴾ إِنَّ الَّذِينَ يَشْتَرُونَ
X
നിശ്ചയമായും വാങ്ങുന്നവര്‍
بِعَهْدِ اللَّهِ
X
അല്ലാഹുവോടുള്ള പ്രതിജ്ഞകൊണ്ട്
وَأَيْمَانِهِمْ
X
സ്വന്തം ശപഥങ്ങളും
ثَمَنًا
X
വില
قَلِيلًا
X
തുഛമായ
أُولَٰئِكَ
X
അവര്‍
لَا خَلَاقَ
X
ഒരു വിഹിതവുമില്ല
لَهُمْ
X
അവര്‍ക്ക്
فِي الْآخِرَةِ
X
പരലോകത്ത്
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
وَلَا يَنظُرُ
X
നോക്കുകയുമില്ല
إِلَيْهِمْ
X
അവരിലേക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ സംസ്കരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿3:77﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യത്തെ നിഷേധിച്ചവര്‍
وَمَاتُوا
X
അവര്‍ മരിക്കുകയും ചെയ്തു
وَهُمْ كُفَّارٌ
X
അവര്‍ സത്യനിഷേധികളായിരിക്കെത്തന്നെ
فَلَن يُقْبَلَ
X
സ്വീകരിക്കപ്പെടുകയില്ല
مِنْ أَحَدِهِم
X
അവരില്‍ ഒരാളില്‍നിന്നും
مِّلْءُ الْأَرْضِ
X
ഭൂമി നിറയെ
ذَهَبًا
X
സ്വര്‍ണം
وَلَوِ افْتَدَىٰ
X
പ്രായശ്ചിത്തം നല്‍കിയാലും
بِهِۗ
X
അതിനെ, അതുകൊണ്ട്
أُولَٰئِكَ
X
അവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن نَّاصِرِينَ
X
സഹായികളില്‍ നിന്ന് (ആരും)
﴿3:91﴾ وَلَا تَكُونُوا
X
നിങ്ങളാവരുത്
كَالَّذِينَ تَفَرَّقُوا
X
(വിവിധ) കക്ഷികളായി വേര്‍പിരിഞ്ഞവരെപ്പോലെ
وَاخْتَلَفُوا
X
അവര്‍ ഭിന്നിക്കുകയും ചെയ്തു
مِن بَعْدِ
X
ശേഷം
مَا جَاءَهُمُ
X
അവര്‍ക്ക് വന്നതിന്
الْبَيِّنَاتُۚ
X
വ്യക്തമായ തെളിവുകള്‍
وَأُولَٰئِكَ
X
അവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
ഭയങ്കരമായ
﴿3:105﴾ وَمَا كَانَ قَوْلَهُمْ
X
അവരുടെ വാക്ക് (പ്രാര്‍ഥന) ആയിരുന്നില്ല
إِلَّا أَن قَالُوا
X
അവര്‍ പറഞ്ഞതല്ലാതെ
رَبَّنَا
X
ഞങ്ങളുടെ നാഥാ
اغْفِرْ
X
നീ പൊറുത്തുതരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
ذُنُوبَنَا
X
ഞങ്ങളുടെ പാപങ്ങള്‍
وَإِسْرَافَنَا
X
ഞങ്ങളുടെ അതിരുകവിച്ചിലുകളും
فِي أَمْرِنَا
X
ഞങ്ങളുടെ കാര്യത്തില്‍ (സംഭവിച്ച)
وَثَبِّتْ
X
നീ ഉറപ്പിച്ച് നിര്‍ത്തേണമേ
أَقْدَامَنَا
X
ഞങ്ങളുടെ പാദങ്ങളെ
وَانصُرْنَا
X
നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
X
ജനത്തിനെതിരെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿3:147﴾ فَبِمَا رَحْمَةٍ
X
കാരുണ്യം കൊണ്ടാണ്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
لِنتَ
X
നീ സൗമ്യനായത്
لَهُمْۖ
X
അവരോട്
وَلَوْ كُنتَ
X
നീ ആയിരുന്നെങ്കില്‍
فَظًّا
X
പരുഷപ്രകൃതന്‍
غَلِيظَ الْقَلْبِ
X
കഠിന മനസ്കനും
لَانفَضُّوا
X
അവര്‍ പിരിഞ്ഞുപോകുമായിരുന്നു
مِنْ حَوْلِكَۖ
X
നിന്റെ ചുറ്റു നിന്നും
فَاعْفُ
X
നീ മാപ്പേകുക
عَنْهُمْ
X
അവര്‍ക്ക്
وَاسْتَغْفِرْ
X
നീ പാപമോചനം തേടുകയും ചെയ്യുക
لَهُمْ
X
അവര്‍ക്ക്
وَشَاوِرْهُمْ
X
അവരുമായി കൂടിയാലോചിക്കുക
فِي الْأَمْرِۖ
X
കാര്യത്തി(ങ്ങളി)ല്‍
فَإِذَا عَزَمْتَ
X
അങ്ങനെ നീ തീരുമാനമെടുത്താല്‍
فَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَوَكِّلِينَ
X
(തന്നില്‍) ഭരമേല്‍പിക്കുന്നവരെ
﴿3:159﴾ وَلِيَعْلَمَ
X
അവന്‍ തിരിച്ചറിയാനും
الَّذِينَ نَافَقُواۚ
X
കപടവിശ്വാസം കാണിച്ചവരെ
وَقِيلَ
X
പറയപ്പെട്ടു
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരൂ
قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യൂ
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَوِ ادْفَعُواۖ
X
അല്ലെങ്കില്‍ ചെറുത്തുനില്‍ക്കൂ, പ്രതിരോധിക്കൂ
قَالُوا
X
അവര്‍ പറഞ്ഞു
لَوْ نَعْلَمُ
X
ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍
قِتَالًا
X
യുദ്ധം (ഉണ്ടാകുമെന്ന്)
لَّاتَّبَعْنَاكُمْۗ
X
ഞങ്ങള്‍ നിങ്ങളെ പിന്തുടരുമായിരുന്നു
هُمْ
X
അവര്‍
لِلْكُفْرِ
X
സത്യനിഷേധത്തോട്
يَوْمَئِذٍ
X
അന്ന്
أَقْرَبُ
X
കൂടുതല്‍ അടുപ്പം
مِنْهُمْ
X
അവര്‍ക്ക്
لِلْإِيمَانِۚ
X
സത്യവിശ്വാസത്തേക്കാള്‍
يَقُولُونَ
X
അവര്‍ പറയുന്നു
بِأَفْوَاهِهِم
X
അവരുടെ വായകള്‍കൊണ്ട്
مَّا لَيْسَ
X
ഇല്ലാത്തത്
فِي قُلُوبِهِمْۗ
X
അവരുടെ മനസ്സുകളില്‍
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവന്‍ (ആകുന്നു)
بِمَا يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നത്
﴿3:167﴾ الَّذِينَ
X
ഒരു കൂട്ടര്‍
قَالَ لَهُمُ
X
അവരോട്പറഞ്ഞു
النَّاسُ
X
ജനങ്ങള്‍
إِنَّ النَّاسَ
X
നിശ്ചയമായും ജനം
قَدْ جَمَعُوا
X
സംഘടിച്ചിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക് (എതിരെ)
فَاخْشَوْهُمْ
X
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടണം
فَزَادَهُمْ
X
അത് അവര്‍ക്ക് വര്‍ധിപ്പിച്ചു
إِيمَانًا
X
വിശ്വാസം
وَقَالُوا
X
അവര്‍ പറഞ്ഞു
حَسْبُنَا
X
ഞങ്ങള്‍ക്ക് മതി
اللَّهُ
X
അല്ലാഹു
وَنِعْمَ
X
എത്ര നല്ല
الْوَكِيلُ
X
കൈകാര്യകര്‍ത്താവ്
﴿3:173﴾ وَلَا يَحْزُنكَ
X
നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
X
ധൃതിയില്‍ മുന്നേറുന്നവര്‍
فِي الْكُفْرِۚ
X
സത്യനിഷേധത്തില്‍
إِنَّهُمْ
X
നിശ്ചയം അവര്‍
لَن يَضُرُّوا اللَّهَ
X
അവര്‍ അല്ലാഹുവിന് ദോഷം വരുത്തുകയില്ല
شَيْئًاۗ
X
ഒട്ടും
يُرِيدُ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
أَلَّا يَجْعَلَ
X
ആക്കാതിരിക്കാന്‍(നല്‍കാതിരിക്കാന്‍)
لَهُمْ
X
അവര്‍ക്ക്
حَظًّا
X
ഒരു വിഹിതവും
فِي الْآخِرَةِۖ
X
പരലോകത്ത്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ, ഭയങ്കരമായ
﴿3:176﴾ إِنَّ
X
നിശ്ചയം ഒരു കൂട്ടര്‍
الَّذِينَ اشْتَرَوُا
X
അവര്‍ വാങ്ങിയിരിക്കുന്നു
الْكُفْرَ
X
സത്യനിഷേധം
بِالْإِيمَانِ
X
സത്യവിശ്വാസത്തിന് പകരം
لَن يَضُرُّوا اللَّهَ
X
അവര്‍ അല്ലാഹുവിന് ദോഷം വരുത്തുകയില്ല
شَيْئًا
X
ഒട്ടും
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿3:177﴾ وَلَا يَحْسَبَنَّ
X
തീര്‍ച്ചയായും(ഒരിക്കലും) കരുതേണ്ടതില്ല
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
أَنَّمَا نُمْلِي
X
നാം സമയം നീട്ടിക്കൊടുക്കുന്നത്
لَهُمْ
X
അവര്‍ക്ക്
خَيْرٌ
X
ഗുണകരമാണെന്ന്
لِّأَنفُسِهِمْۚ
X
അവര്‍ക്ക്
إِنَّمَا نُمْلِي لَهُمْ
X
തീര്‍ച്ചയായും നാം അവര്‍ക്ക് സമയം നീട്ടിക്കൊടുക്കുന്നത്‌
لِيَزْدَادُوا
X
അവര്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി(മാത്രമാണ്)
إِثْمًاۚ
X
(തങ്ങളുടെ) കുറ്റം
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿3:178﴾ لَّقَدْ سَمِعَ
X
തീര്‍ച്ചയായും കേട്ടിരിക്കുന്നു
اللَّهُ
X
അല്ലാഹു
قَوْلَ
X
വാക്ക്
الَّذِينَ قَالُوا
X
പറഞ്ഞവരുടെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
فَقِيرٌ
X
ദരിദ്രന്‍(ആകുന്നു)
وَنَحْنُ
X
ഞങ്ങള്‍
أَغْنِيَاءُۘ
X
ധനികര്‍
سَنَكْتُبُ
X
തീര്‍ച്ചയായും നാം രേഖപ്പെടുത്തുന്നുണ്ട്
مَا قَالُوا
X
അവര്‍ പറഞ്ഞത്
وَقَتْلَهُمُ
X
അവരുടെ കൊലയും (അവര്‍ കൊന്നതും)
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّ
X
അന്യായമായി
وَنَقُولُ
X
നാം(അവരോട്) പറയും
ذُوقُوا
X
നിങ്ങള്‍ രുചിച്ചുകൊള്ളുക (അനുഭവിച്ചു കൊള്ളുക)
عَذَابَ
X
ശിക്ഷ
الْحَرِيقِ
X
കത്തിയെരിയുന്ന
﴿3:181﴾ لَا تَحْسَبَنَّ
X
നിശ്ചയം നീ കരുതരുത്
الَّذِينَ يَفْرَحُونَ
X
ഊറ്റം കൊള്ളുന്നവരെ സംബന്ധിച്ച്
بِمَا أَتَوا
X
അവരുടെ ചെയ്തികളില്‍
وَّيُحِبُّونَ
X
അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُحْمَدُوا
X
പ്രശംസിക്കപ്പെടാന്‍
بِمَا لَمْ يَفْعَلُوا
X
അവര്‍ ചെയ്യാത്തതിന്റെ പേരില്‍
فَلَا تَحْسَبَنَّهُم
X
അവരെ കുറിച്ച് നീ കരുതരുത്
بِمَفَازَةٍ
X
രക്ഷപ്പെടുമെന്ന്
مِّنَ الْعَذَابِۖ
X
ശിക്ഷയില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿3:188﴾ فَاسْتَجَابَ
X
അപ്പോള്‍ ഉത്തരമേകി
لَهُمْ
X
അവര്‍ക്ക്
رَبُّهُمْ
X
അവരുടെ നാഥന്‍
أَنِّي لَا أُضِيعُ
X
തീര്‍ച്ചയായും ഞാന്‍ പാഴാക്കുകയില്ല
عَمَلَ
X
പ്രവര്‍ത്തനത്തെ
عَامِلٍ
X
പ്രവര്‍ത്തകന്റെ
مِّنكُم
X
നിങ്ങളില്‍നിന്നുള്ള
مِّن ذَكَرٍ
X
പുരുഷനായ
أَوْ أُنثَىٰۖ
X
അല്ലെങ്കില്‍ സ്ത്രീയായ
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍ (ഒരു വിഭാഗം)
مِّن بَعْضٍۖ
X
മറ്റു ചിലരില്‍ (വിഭാഗത്തില്‍) നിന്നുള്ളവരാണ്
فَالَّذِينَ هَاجَرُوا
X
അതിനാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ
وَأُخْرِجُوا
X
പുറത്താക്കപ്പെട്ട(വരും)
مِن دِيَارِهِمْ
X
സ്വന്തം വീടുകളില്‍ നിന്ന്
وَأُوذُوا
X
പീഡിപ്പിക്കപ്പെട്ട(വരും)
فِي سَبِيلِي
X
എന്റെ മാര്‍ഗത്തില്‍
وَقَاتَلُوا
X
യുദ്ധം ചെയ്തവരും
وَقُتِلُوا
X
വധിക്കപ്പെട്ടവരും
لَأُكَفِّرَنَّ عَنْهُمْ
X
അവരില്‍ നിന്ന് ഞാന്‍ മായ്ച്ചുകളയും
سَيِّئَاتِهِمْ
X
അവരുടെ തിന്‍മകളെ
وَلَأُدْخِلَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗത്തില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
അരുവികള്‍
ثَوَابًا
X
(ഇതൊക്കെയും)പ്രതിഫലമാകുന്നു
مِّنْ عِندِ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عِندَهُ
X
അവങ്കലാണുള്ളത്
حُسْنُ الثَّوَابِ
X
ഉത്തമമായ പ്രതിഫലം
﴿3:195﴾ لَٰكِنِ الَّذِينَ اتَّقَوْا
X
എന്നാല്‍ സൂക്ഷിച്ച് ജീവിക്കുന്നവര്‍ക്ക്
رَبَّهُمْ
X
തങ്ങളുടെ നാഥനെ
لَهُمْ
X
അവര്‍ക്കുണ്ട്
جَنَّاتٌ
X
തോട്ടങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായിരിക്കും
فِيهَا
X
അതില്‍
نُزُلًا
X
സല്‍കാരമാണത്
مِّنْ عِندِ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ പക്കലുള്ളതാണ്
خَيْرٌ
X
ഉത്തമം
لِّلْأَبْرَارِ
X
സജ്ജനങ്ങള്‍ക്ക്
﴿3:198﴾ وَإِنَّ مِنْ أَهْلِ الْكِتَابِ
X
നിശ്ചയം വേദക്കാരിലുണ്ട്
لَمَن يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَمَا أُنزِلَ إِلَيْكُمْ
X
നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
وَمَا أُنزِلَ إِلَيْهِمْ
X
അവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
خَاشِعِينَ لِلَّهِ
X
അല്ലാഹുവിനോട് ഭയമുള്ളവരായി
لَا يَشْتَرُونَ
X
അവര്‍ വില്‍ക്കുകയില്ല
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
ثَمَنًا
X
വിലക്ക്
قَلِيلًاۗ
X
തുഛമായ
أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْۗ
X
അവരുടെ (തങ്ങളുടെ) നാഥന്റെ അടുക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَرِيعُ الْحِسَابِ
X
അതിവേഗം കണക്കുനോക്കുന്നവനാണ്
﴿3:199﴾ وَآتُوا
X
നിങ്ങള്‍ നല്‍കുക, വിട്ടുകൊടുക്കുക
الْيَتَامَىٰ
X
അനാഥകള്‍ക്ക്
أَمْوَالَهُمْۖ
X
അവരുടെ സ്വത്തുക്കള്‍
وَلَا تَتَبَدَّلُوا
X
നിങ്ങള്‍ മാറ്റാതിരിക്കുക
الْخَبِيثَ
X
ചീത്തയായതിനെ
بِالطَّيِّبِۖ
X
നല്ല സമ്പത്തിന് പകരം
وَلَا تَأْكُلُوا
X
നിങ്ങള്‍ തിന്നരുത്
أَمْوَالَهُمْ
X
അവരുടെ സ്വത്തുക്കളെ
إِلَىٰ أَمْوَالِكُمْۚ
X
നിങ്ങളുടെ സ്വത്തുക്കളിലേക്ക്(കൂട്ടിക്കലര്‍ത്തി)
إِنَّهُ كَانَ
X
നിശ്ചയം അതാണ്
حُوبًا
X
പാപം
كَبِيرًا
X
വലിയ, മഹാ
﴿4:2﴾ وَلَا تُؤْتُوا
X
നിങ്ങള്‍ കൊടുക്കരുത്
السُّفَهَاءَ
X
വിഢികള്‍ക്ക്
أَمْوَالَكُمُ
X
നിങ്ങളുടെ സമ്പത്തുക്കള്‍
الَّتِي جَعَلَ اللَّهُ
X
ആല്ലാഹു ആക്കിയിട്ടുള്ള
لَكُمْ
X
നിങ്ങള്‍ക്ക്
قِيَامًا
X
നിലനില്‍പ്പ് (നിലനില്‍പ്പിന്നാധാരം)
وَارْزُقُوهُمْ
X
നിങ്ങള്‍ അവര്‍ക്ക് ഉണ്ണാന്‍ കൊടുക്കുക
فِيهَا
X
അതില്‍ നിന്ന്
وَاكْسُوهُمْ
X
അവര്‍ക്ക് ഉടുക്കാനും കൊടുക്കുക
وَقُولُوا
X
നിങ്ങള്‍ പറയുകയും ചെയ്യുക
لَهُمْ
X
അവരോട്
قَوْلًا
X
വാക്ക്
مَّعْرُوفًا
X
നല്ല, ന്യായമായ
﴿4:5﴾ وَابْتَلُوا
X
നിങ്ങള്‍ പരീക്ഷി(ച്ചുകൊണ്ടിരി)ക്കുക
الْيَتَامَىٰ
X
അനാഥകളെ
حَتَّىٰ إِذَا بَلَغُوا
X
അവര്‍ എത്തുന്നത് വരെ
النِّكَاحَ
X
വിവാഹ(പ്രായം)
فَإِنْ آنَسْتُم
X
അങ്ങനെ നിങ്ങള്‍ കണ്ടാല്‍
مِّنْهُمْ
X
അവരില്‍ നിന്ന്
رُشْدًا
X
തന്റേടം, കാര്യപ്രാപ്തി
فَادْفَعُوا
X
നിങ്ങള്‍ വിട്ടുകൊടുക്കുക
إِلَيْهِمْ
X
അവര്‍ക്ക്
أَمْوَالَهُمْۖ
X
അവരുടെ സ്വത്തുക്കള്‍
وَلَا تَأْكُلُوهَا
X
നിങ്ങള്‍ അത് തിന്നരുത്
إِسْرَافًا
X
ധൂര്‍ത്തടിച്ചും
وَبِدَارًا
X
ധൃതിപിടിച്ചും
أَن يَكْبَرُواۚ
X
അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി
وَمَن كَانَ غَنِيًّا
X
(സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍) സമ്പന്നനാണെങ്കില്‍
فَلْيَسْتَعْفِفْۖ
X
അവന്‍ മാന്യത കാണിക്കട്ടെ
وَمَن كَانَ فَقِيرًا
X
അവന്‍ ദരിദ്രനാണെങ്കില്‍
فَلْيَأْكُلْ
X
അവന്‍ തിന്നുകൊള്ളട്ടെ
بِالْمَعْرُوفِۚ
X
ന്യായമായത്
فَإِذَا دَفَعْتُمْ
X
നിങ്ങള്‍ തിരിച്ചേല്‍പിക്കുമ്പോള്‍
إِلَيْهِمْ
X
അവരെ
أَمْوَالَهُمْ
X
അവരുടെ സ്വത്ത്
فَأَشْهِدُوا
X
നിങ്ങള്‍ സാക്ഷി നിര്‍ത്തുക
عَلَيْهِمْۚ
X
അവരുടെ മേല്‍ (അതിന്ന്)
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
حَسِيبًا
X
കണക്ക് നോക്കുന്നവനായി
﴿4:6﴾ وَإِذَا حَضَرَ
X
ഹാജറായിട്ടുണ്ടെങ്കില്‍
الْقِسْمَةَ
X
ഓഹരിവെക്കുമ്പോള്‍
أُولُو الْقُرْبَىٰ
X
ബന്ധുക്കള്‍
وَالْيَتَامَىٰ
X
അനാഥരും
وَالْمَسَاكِينُ
X
ദരിദ്രരും (അഗതികളും)
فَارْزُقُوهُم
X
നിങ്ങള്‍ അവര്‍ക്ക് കൊടുക്കുക
مِّنْهُ
X
അതില്‍ നിന്ന്
وَقُولُوا
X
നിങ്ങള്‍ പറയുക
لَهُمْ
X
അവരോട്
قَوْلًا
X
വാക്ക്
مَّعْرُوفًا
X
നല്ല, മാന്യമായ
﴿4:8﴾ وَلَيْسَتِ
X
അല്ല
التَّوْبَةُ
X
പശ്ചാത്താപം
لِلَّذِينَ يَعْمَلُونَ
X
ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക്
السَّيِّئَاتِ
X
തെറ്റുകള്‍
حَتَّىٰ إِذَا حَضَرَ
X
അങ്ങനെ ആസന്നമായാല്‍
أَحَدَهُمُ
X
അവരില്‍ ഒരുവന്
الْمَوْتُ
X
മരണം
قَالَ
X
അവന്‍ പറഞ്ഞു (പറയും)
إِنِّي
X
നിശ്ചയം ഞാന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു
الْآنَ
X
ഇപ്പോള്‍
وَلَا الَّذِينَ يَمُوتُونَ
X
മരിക്കുന്നവര്‍ക്കുമുള്ളതല്ല
وَهُمْ كُفَّارٌۚ
X
സത്യനിഷേധികളായി
أُولَٰئِكَ
X
അവര്‍
أَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
﴿4:18﴾ وَالَّذِينَ يُنفِقُونَ
X
ചിലവഴിക്കുന്നവര്‍
أَمْوَالَهُمْ
X
അവരുടെ ധനം
رِئَاءَ النَّاسِ
X
ജനങ്ങളെ കാണിക്കാന്‍ വേണ്ടി
وَلَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَلَا بِالْيَوْمِ الْآخِرِۗ
X
അന്ത്യദിനത്തിലും
وَمَن
X
ആര്, വല്ലവനും
يَكُنِ الشَّيْطَانُ
X
പിശാച് ആകുന്നുവെങ്കില്‍
لَهُ
X
അവന്റെ
قَرِينًا
X
കൂട്ടാളി
فَسَاءَ
X
അവന്‍(എത്ര)ചീത്തയായിരിക്കുന്നു
قَرِينًا
X
കൂട്ടാളിയാല്‍
﴿4:38﴾ أَمْ لَهُمْ
X
അതല്ല അവര്‍ക്കുണ്ടോ
نَصِيبٌ
X
വല്ല പങ്കും, വിഹിതവും
مِّنَ الْمُلْكِ
X
അധികാരത്തില്‍
فَإِذًا
X
എങ്കില്‍
لَّا يُؤْتُونَ
X
അവര്‍ നല്‍കുമായിരുന്നില്ല
النَّاسَ
X
ജനങ്ങള്‍ക്ക്
نَقِيرًا
X
ഒരു തരിമ്പും
﴿4:53﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരിക
إِلَىٰ مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതിലേക്ക്
وَإِلَى الرَّسُولِ
X
(അവന്റെ) ദൂതനിലേക്കും
رَأَيْتَ
X
നീ കണ്ടു, നിനക്ക് കാണാം
الْمُنَافِقِينَ
X
കപടവിശ്വാസികളെ
يَصُدُّونَ
X
അവര്‍ പിന്തിരിഞ്ഞുപോകുന്നു
عَنكَ
X
നിന്നില്‍ നിന്ന്
صُدُودًا
X
പിന്തിരിഞ്ഞുപോകല്‍
﴿4:61﴾ وَمَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
مِن رَّسُولٍ
X
ഒരു ദൂതനേയും
إِلَّا لِيُطَاعَ
X
അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ
بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ കല്‍പനപ്രകാരം
وَلَوْ أَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയിരുന്നെങ്കില്‍
إِذ ظَّلَمُوا
X
അക്രമം പ്രവര്‍ത്തിച്ചപ്പോള്‍
أَنفُسَهُمْ
X
തങ്ങളോട് തന്നെ
جَاءُوكَ
X
അവര്‍ നിന്റെ അടുത്ത് വന്നു
فَاسْتَغْفَرُوا
X
എന്നിട്ടവര്‍ മാപ്പിരന്നു
اللَّهَ
X
അല്ലാഹുവിനോട്
وَاسْتَغْفَرَ
X
പാപമോചനം തേടുകയും ചെയ്തു
لَهُمُ
X
അവര്‍ക്ക് വേണ്ടി
الرَّسُولُ
X
ദൈവദൂതന്‍
لَوَجَدُوا
X
തീര്‍ച്ചയായും അവര്‍ കണ്ടെത്തുമായിരുന്നു
اللَّهَ
X
അല്ലാഹുവിനെ
تَوَّابًا
X
പശ്ചാതാപം സ്വീകരിക്കുന്നവനായും
رَّحِيمًا
X
കരുണാമയനുമായും
﴿4:64﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ
X
ഒരു കൂട്ടരെ
قِيلَ
X
പറയപ്പെട്ടു, കല്‍പിക്കപ്പെട്ടു
لَهُمْ
X
അവരോട്
كُفُّوا
X
നിങ്ങള്‍ അടക്കിവെക്കുക
أَيْدِيَكُمْ
X
നിങ്ങളുടെ കൈകളെ
وَأَقِيمُوا
X
നിങ്ങള്‍ നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
فَلَمَّا كُتِبَ
X
പിന്നെ നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
عَلَيْهِمُ
X
അവര്‍ക്ക്, അവരുടെമേല്‍
الْقِتَالُ
X
യുദ്ധം
إِذَا فَرِيقٌ
X
അപ്പോഴതാ ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്ന്
يَخْشَوْنَ
X
അവര്‍ ഭയപ്പെടുന്നു
النَّاسَ
X
ജനങ്ങളെ
كَخَشْيَةِ اللَّهِ
X
അല്ലാഹുവിനെ ഭയപ്പെടുന്നപോലെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായോ ഉള്ള
خَشْيَةًۚ
X
ഭയപ്പെടല്‍
وَقَالُوا
X
അവര്‍ പറഞ്ഞു
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِمَ
X
എന്തിന്
كَتَبْتَ
X
നിര്‍ബന്ധമാക്കി
عَلَيْنَا
X
ഞങ്ങള്‍ക്ക്, ഞങ്ങളുടെമേല്‍
الْقِتَالَ
X
യുദ്ധം
لَوْلَا أَخَّرْتَنَا
X
എന്തുകൊണ്ട് നീ ഞങ്ങളെ പിന്തിച്ചില്ല
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
قَرِيبٍۗ
X
അടുത്ത
قُلْ
X
നീ പറയുക
مَتَاعُ
X
വിഭവം
الدُّنْيَا
X
ഇഹലോകത്തിന്റെ
قَلِيلٌ
X
തുഛമാണ്
وَالْآخِرَةُ
X
പരലോകം
خَيْرٌ
X
ഉത്തമം
لِّمَنِ اتَّقَىٰ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَلَا تُظْلَمُونَ
X
നിങ്ങളോട് അനീതി കാണിക്കുകയില്ല
فَتِيلًا
X
തീരെ, ഒട്ടും
﴿4:77﴾ وَإِذَا كُنتَ
X
നീ ഉണ്ടായിരുന്നാല്‍
فِيهِمْ
X
അവരില്‍
فَأَقَمْتَ
X
എന്നിട്ട് നീ നേതൃത്വം വഹിക്കുകയും
لَهُمُ
X
അവര്‍ക്ക്
الصَّلَاةَ
X
നമസ്കാരത്തിന്
فَلْتَقُمْ
X
നില്‍ക്കട്ടെ
طَائِفَةٌ
X
ഒരു കൂട്ടര്‍
مِّنْهُم
X
അവരില്‍
مَّعَكَ
X
നിന്നോടോപ്പം
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ
أَسْلِحَتَهُمْ
X
അവരുടെ ആയുധങ്ങള്‍
فَإِذَا سَجَدُوا
X
അവര്‍ സാഷ്ടാംഗം ചെയ്തു കഴിഞ്ഞാല്‍
فَلْيَكُونُوا
X
അവര്‍ ആവട്ടെ (മാറിനില്‍ക്കട്ടെ)
مِن وَرَائِكُمْ
X
നിങ്ങളുടെ പുറകോട്ട്
وَلْتَأْتِ
X
വരട്ടെ
طَائِفَةٌ
X
വിഭാഗം
أُخْرَىٰ
X
മറ്റെ
لَمْ يُصَلُّوا
X
അവര്‍ നമസ്കരിച്ചിട്ടില്ലാത്ത
فَلْيُصَلُّوا
X
എന്നിട്ടവര്‍ നമസ്കരിച്ചുകൊള്ളട്ടെ
مَعَكَ
X
നിന്റെ കൂടെ
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ (സ്വീകരിച്ചുകൊള്ളട്ടെ)
حِذْرَهُمْ
X
അവരുടെ ജാഗ്രത
وَأَسْلِحَتَهُمْۗ
X
അവരുടെ ആയുധങ്ങളും
وَدَّ
X
ആഗ്രഹിച്ചു
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍
لَوْ تَغْفُلُونَ
X
നിങ്ങള്‍ അശ്രദ്ധരാവുകയാണെങ്കില്‍
عَنْ أَسْلِحَتِكُمْ
X
നിങ്ങളുടെ ആയുധങ്ങളെക്കുറിച്ച്
وَأَمْتِعَتِكُمْ
X
നിങ്ങളുടെ സാധന(സാമഗ്രിക)ളെക്കുറിച്ചും
فَيَمِيلُونَ
X
അപ്പോള്‍ അവര്‍ ചായും (ആഞ്ഞടിക്കും)
عَلَيْكُم
X
നിങ്ങളുടെമേല്‍
مَّيْلَةً وَاحِدَةًۚ
X
ഒറ്റച്ചായല്‍ (ഒരൊറ്റ ആഞ്ഞടി)
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്, നിങ്ങളുടെമേല്‍
إِن كَانَ
X
ഉണ്ടായാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
أَذًى
X
ക്ലേശം
مِّن مَّطَرٍ
X
മഴയാല്‍, മഴകാരണം
أَوْ كُنتُم
X
അല്ലെങ്കില്‍ നിങ്ങളായി
مَّرْضَىٰ
X
രോഗികള്‍
أَن تَضَعُوا
X
നിങ്ങള്‍ വെക്കുന്നതിന്
أَسْلِحَتَكُمْۖ
X
നിങ്ങളുടെ ആയുധങ്ങളെ
وَخُذُوا
X
നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)
حِذْرَكُمْۗ
X
നിങ്ങളുടെ ജാഗ്രത
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
أَعَدَّ
X
ഒരുക്കി(വെച്ചിരിക്കുന്നു)
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
مُّهِينًا
X
നിന്ദ്യമായ
﴿4:102﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയമായും വിശ്വസിച്ചവര്‍
ثُمَّ كَفَرُوا
X
പിന്നെ അവര്‍ അവിശ്വസിച്ചു
ثُمَّ آمَنُوا
X
പിന്നെ അവര്‍ വിശ്വസിച്ചു
ثُمَّ كَفَرُوا
X
പിന്നെ അവര്‍ അവിശ്വസിച്ചു
ثُمَّ ازْدَادُوا كُفْرًا
X
പിന്നെ അവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു
لَّمْ يَكُنِ اللَّهُ
X
അല്ലാഹു ആയിരിക്കില്ല
لِيَغْفِرَ
X
പൊറുത്തുകൊടുക്കാന്‍
لَهُمْ
X
അവര്‍ക്ക്
وَلَا لِيَهْدِيَهُمْ
X
ഒരിക്കലും അവരെ നയിക്കുകയില്ല
سَبِيلًا
X
നേര്‍വഴിക്ക്
﴿4:137﴾ بَشِّرِ
X
നീ സുവാര്‍ത്ത അറിയിക്കുക
الْمُنَافِقِينَ
X
കപടവിശ്വാസികള്‍ക്ക്
بِأَنَّ لَهُمْ
X
തീര്‍ച്ചയായും അവര്‍ക്കുണ്ടെന്ന്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
﴿4:138﴾ إِنَّ الْمُنَافِقِينَ
X
തീര്‍ച്ചയായും കപടവിശ്വാസികള്‍
فِي الدَّرْكِ الْأَسْفَلِ
X
ഏറ്റവും അടിത്തട്ടിലാണ്
مِنَ النَّارِ
X
നരകത്തിന്റെ
وَلَن تَجِدَ
X
നീ കണ്ടെത്തുകയില്ല
لَهُمْ
X
അവര്‍ക്ക്
نَصِيرًا
X
ഒരു സഹായിയെയും
﴿4:145﴾ وَرَفَعْنَا
X
നാം ഉയര്‍ത്തി
فَوْقَهُمُ
X
അവര്‍ക്ക് മീതെ
الطُّورَ
X
തൂര്‍പര്‍വതത്തെ
بِمِيثَاقِهِمْ
X
അവരോട് ഉറപ്പ് വാങ്ങാന്‍
وَقُلْنَا لَهُمُ
X
നാം അവരോട് പറഞ്ഞു (കല്‍പിച്ചു)
ادْخُلُوا
X
നിങ്ങള്‍ കടക്കുക
الْبَابَ
X
നഗരകവാടം
سُجَّدًا
X
പ്രണാമമര്‍പിച്ചവരായികൊണ്ട്
وَقُلْنَا لَهُمْ
X
നാം അവരോട് പറഞ്ഞു (കല്‍പിച്ചു)
لَا تَعْدُوا
X
നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കരുത്
فِي السَّبْتِ
X
സാബത്തുനാളില്‍
وَأَخَذْنَا
X
നാം വാങ്ങി
مِنْهُم
X
അവരില്‍ നിന്ന്
مِّيثَاقًا
X
കരാര്‍
غَلِيظًا
X
സുദൃഢമായ
﴿4:154﴾ وَقَوْلِهِمْ
X
അവരുടെ വാക്ക് കൊണ്ടും
إِنَّا قَتَلْنَا
X
ഞങ്ങള്‍ കൊന്നിരിക്കുന്നു
الْمَسِيحَ عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ പുത്രന്‍ മസീഹ് ഈസായെ
رَسُولَ اللَّهِ
X
ദൈവദൂതനായ
وَمَا قَتَلُوهُ
X
അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല
وَمَا صَلَبُوهُ
X
അവര്‍ അദ്ദേഹത്തെ ക്രൂശിച്ചിട്ടുമില്ല
وَلَٰكِن
X
പക്ഷേ
شُبِّهَ
X
അവ്യക്തമാവുകയാണുണ്ടായത്
لَهُمْۚ
X
അവര്‍ക്ക്
وَإِنَّ الَّذِينَ اخْتَلَفُوا فِيهِ
X
തീര്‍ച്ചയായും അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍
لَفِي شَكٍّ
X
സംശയത്തില്‍ തന്നെയാണ്
مِّنْهُۚ
X
അതേപ്പറ്റി
مَا لَهُم
X
അവര്‍ക്കില്ല
بِهِ
X
അതേക്കുറിച്ച്
مِنْ عِلْمٍ
X
യാതൊരറിവും
إِلَّا اتِّبَاعَ الظَّنِّۚ
X
ഊഹത്തെ പിന്‍പറ്റലല്ലാതെ
وَمَا قَتَلُوهُ
X
അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല
يَقِينًا
X
ഉറപ്പായും
﴿4:157﴾ فَبِظُلْمٍ
X
അങ്ങനെ അക്രമം നിമിത്തം
مِّنَ الَّذِينَ هَادُوا
X
യഹൂദരായവരില്‍ നിന്നുള്ള
حَرَّمْنَا
X
നാം നിഷിദ്ധമാക്കി
عَلَيْهِمْ
X
അവര്‍ക്ക്
طَيِّبَاتٍ
X
നല്ല വസ്തുക്കള്‍
أُحِلَّتْ لَهُمْ
X
അവര്‍ക്ക് അനുവദിക്കപ്പെട്ട
وَبِصَدِّهِمْ
X
അവരുടെ തടസ്സങ്ങള്‍ കൊണ്ട്
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
كَثِيرًا
X
ധാരാളമായി
﴿4:160﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയമായും സത്യത്തെ നിഷേധിച്ചവര്‍
وَظَلَمُوا
X
അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
لَمْ يَكُنِ اللَّهُ
X
അല്ലാഹു ആവുകയില്ല
لِيَغْفِرَ لَهُمْ
X
അവര്‍ക്ക് പൊറുത്തുകൊടുക്കുന്നവന്‍
وَلَا لِيَهْدِيَهُمْ
X
അവരെ മാര്‍ഗദര്‍ശനം ചെയ്യുകയുമില്ല
طَرِيقًا
X
ഒരു വഴിക്കും
﴿4:168﴾ فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍ ചെയ്തവരും
فَيُوَفِّيهِمْ
X
അവന്‍ അവര്‍ക്ക് പൂര്‍ണമായി നല്‍കും
أُجُورَهُمْ
X
അവരുടെ പ്രതിഫലം
وَيَزِيدُهُم
X
അവന്‍ അവര്‍ക്ക് വര്‍ദ്ധിപ്പിച്ചുകൊടുക്കും
مِّن فَضْلِهِۖ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
وَأَمَّا الَّذِينَ اسْتَنكَفُوا
X
എന്നാല്‍ വൈമനസ്യം കാണിച്ചവര്‍
وَاسْتَكْبَرُوا
X
അവര്‍ അഹന്ത നടിക്കുകയും
فَيُعَذِّبُهُمْ
X
അവരെ അവന്‍ ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
وَلَا يَجِدُونَ
X
അവര്‍ കണ്ടെത്തുകയില്ല
لَهُم
X
അവര്‍ക്ക്
مِّن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
وَلِيًّا
X
ഒരു രക്ഷകനെ
وَلَا نَصِيرًا
X
ഒരു സഹായിയെയും
﴿4:173﴾ يَسْتَفْتُونَكَ
X
അവര്‍ നിന്നോട് മതവിധിചോദിക്കുന്നു
قُلِ
X
പറയുക
اللَّهُ
X
അല്ലാഹു
يُفْتِيكُمْ
X
നിങ്ങള്‍ക്ക് മതവിധി നല്‍കുന്നു
فِي الْكَلَالَةِۚ
X
നിരാലംബരില്‍ (പിതാവോ മക്കളോ ഇല്ലാതെ മരണമടയുന്നവരുടെ അനന്തരസ്വത്തിന്റെ കാര്യത്തില്‍)
إِنِ امْرُؤٌ هَلَكَ
X
ഒരാള്‍ മരണപ്പെട്ടു
لَيْسَ لَهُ وَلَدٌ
X
അവന് മക്കളില്ല
وَلَهُ أُخْتٌ
X
അവന് ഒരു സഹോദരിയുണ്ട്
فَلَهَا
X
അപ്പോള്‍ അവള്‍ക്കുള്ളതാണ്
نِصْفُ مَا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പകുതി
وَهُوَ يَرِثُهَا
X
അവളുടെ അനന്തരസ്വത്ത് അവനുള്ളതാണ്
إِن لَّمْ يَكُن لَّهَا وَلَدٌۚ
X
അവള്‍ക്ക് മക്കളില്ലെങ്കില്‍
فَإِن كَانَتَا اثْنَتَيْنِ
X
ഇനി (മരിച്ചയാള്‍ക്ക്) രണ്ടുസഹോദരിമാരുണ്ടെങ്കില്‍
فَلَهُمَا
X
അവര്‍ രണ്ടുപേര്‍ക്കുമുണ്ട്
الثُّلُثَانِ
X
മൂന്നില്‍ രണ്ട്
مِمَّا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയതിന്റെ
وَإِن كَانُوا
X
അവര്‍ ആണെങ്കില്‍
إِخْوَةً
X
സഹോദരങ്ങള്‍
رِّجَالًا
X
ആണുങ്ങളായും
وَنِسَاءً
X
പെണ്ണുങ്ങളായും
فَلِلذَّكَرِ
X
അപ്പോള്‍ പുരുഷനുണ്ട്
مِثْلُ
X
തുല്യമായ
حَظِّ
X
ഓഹരിയുണ്ട്
الْأُنثَيَيْنِۗ
X
രണ്ടുപെണ്ണിന്റെ
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിച്ചുതരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَضِلُّواۗ
X
നിങ്ങള്‍ വഴിപിഴച്ച് പോകാതിരിക്കാന്‍
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാകാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവന്‍
﴿4:176﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
مَاذَا
X
എന്തൊക്കെ
أُحِلَّ لَهُمْۖ
X
തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടു
قُلْ
X
നീ പറയുക
أُحِلَّ لَكُمُ
X
നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു
الطَّيِّبَاتُۙ
X
നല്ല വസ്തുക്കള്‍
وَمَا عَلَّمْتُم
X
നിങ്ങള്‍ പഠിപ്പിച്ചുവിട്ടവ (വേട്ടയാടിയതും)
مِّنَ الْجَوَارِحِ
X
വേട്ട ജന്തുക്കളില്‍നിന്ന്
مُكَلِّبِينَ
X
പരിശീലിപ്പിക്കുന്നവരായിരിക്കെ
تُعَلِّمُونَهُنَّ
X
നിങ്ങള്‍ അവയെ പഠിപ്പിക്കുന്നു
مِمَّا عَلَّمَكُمُ
X
നിങ്ങള്‍ക്ക് പഠിപ്പിച്ചതില്‍നിന്ന്
اللَّهُۖ
X
അല്ലാഹു
فَكُلُوا
X
അതിനാല്‍ നിങ്ങള്‍ തിന്നുകൊള്ളുക
مِمَّا أَمْسَكْنَ
X
അവ പിടിച്ചുകൊണ്ടുവന്നതില്‍നിന്ന്
عَلَيْكُمْ
X
നിങ്ങള്‍ക്കായി
وَاذْكُرُوا
X
എന്നാല്‍ നിങ്ങള്‍ ഉരുവിടണം
اسْمَ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهِۖ
X
അതിന്മേല്‍
﴿5:4﴾