Repeated Words in Quran

< >
Total Found : 24
تِلْكَ
X
അത്
أُمَّةٌ
X
ഒരു സമുദായം
قَدْ خَلَتْۖ
X
അത് കഴിഞ്ഞുപോയി
لَهَا
X
അതിനുണ്ട്
مَا كَسَبَتْ
X
അത് സമ്പാദിച്ചത്
وَلَكُم
X
നിങ്ങള്‍ക്കുമുണ്ട്
مَّا كَسَبْتُمْۖ
X
നിങ്ങള്‍ സമ്പാദിച്ചത്
وَلَا تُسْأَلُونَ
X
നിങ്ങള്‍ ചോദിക്കപ്പെടുകയില്ല
عَمَّا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി
﴿2:134﴾ تِلْكَ
X
അത്
أُمَّةٌ
X
ഒരു സമുദായമാകുന്നു
قَدْ خَلَتْۖ
X
അത് കഴിഞ്ഞുപോയിരിക്കുന്നു
لَهَا
X
അതിനുണ്ട്
مَا كَسَبَتْ
X
അത് സമ്പാദിച്ചത്
وَلَكُم
X
നിങ്ങള്‍ക്കുമുണ്ട്
مَّا كَسَبْتُمْۖ
X
നിങ്ങള്‍ സമ്പാദിച്ചത്
وَلَا تُسْأَلُونَ
X
നിങ്ങള്‍ ചോദിക്കപ്പെടുകയില്ല
عَمَّا كَانُوا
X
അവര്‍ ആയിരുന്നതിനെപ്പറ്റി
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿2:141﴾ لَا إِكْرَاهَ
X
ബലപ്രയോഗമില്ല
فِي الدِّينِۖ
X
മതത്തില്‍
قَد
X
തീര്‍ച്ചയായും
تَّبَيَّنَ
X
വ്യക്തമായിരിക്കുന്നു
الرُّشْدُ
X
സന്മാര്‍ഗം
مِنَ الْغَيِّۚ
X
ദുര്‍മാര്‍ഗത്തില്‍ നിന്ന്
فَمَن يَكْفُرْ
X
ആര്‍ നിഷേധിക്കുന്നുവോ
بِالطَّاغُوتِ
X
വ്യാജദൈവങ്ങളെ, അതിരുവിട്ടവരെ
وَيُؤْمِن
X
വിശ്വസിക്കുകയും ചെയ്യുന്നു
بِاللَّهِ
X
അല്ലാഹുവില്‍
فَقَدِ
X
തീര്‍ച്ചയായും
اسْتَمْسَكَ
X
അവന്‍ മുറുകെ പിടിച്ചിരിക്കുന്നു
بِالْعُرْوَةِ
X
പാശത്തെ
الْوُثْقَىٰ
X
ബലമുള്ള
لَا انفِصَامَ
X
പൊട്ടലില്ല
لَهَاۗ
X
അതിന്
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:256﴾ وَمَثَلُ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവരുടെ ഉപമ
أَمْوَالَهُمُ
X
അവരുടെ ധനം
ابْتِغَاءَ
X
ആഗ്രഹിച്ചുകൊണ്ട്
مَرْضَاتِ اللَّهِ
X
ദൈവപ്രീതി
وَتَثْبِيتًا مِّنْ أَنفُسِهِمْ
X
നിശ്ചയദാര്‍ഢ്യത്തോടെയും
كَمَثَلِ جَنَّةٍ
X
ഒരു തോട്ടത്തിന്റെ ഉദാഹരണം പോലെയാണ്
بِرَبْوَةٍ
X
ഒരു ഉയര്‍ന്ന സ്ഥലത്തുള്ള
أَصَابَهَا
X
അതിന് കിട്ടി
وَابِلٌ
X
കനത്ത മഴ
فَآتَتْ
X
അത് നല്‍കി
أُكُلَهَا
X
അതിന്റെ ഫലം
ضِعْفَيْنِ
X
ഇരട്ടിയായി
فَإِن لَّمْ يُصِبْهَا
X
അതിന് കിട്ടിയില്ലെങ്കിലും
وَابِلٌ
X
പെരുമഴ
فَطَلٌّۗ
X
എന്നാല്‍ ചാറല്‍മഴ (കിട്ടി)
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
﴿2:265﴾ لَا يُكَلِّفُ
X
നിര്‍ബന്ധിക്കുന്നില്ല
اللَّهُ
X
അല്ലാഹു
نَفْسًا
X
ഒരാളെയും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَهَا
X
അവര്‍ക്കുള്ളതാണ്
مَا كَسَبَتْ
X
അവര്‍ സമ്പാദിച്ചതിന്റെ സദ്ഫലങ്ങള്‍
وَعَلَيْهَا
X
അവരുടെമേല്‍ തന്നെയാണ്
مَا اكْتَسَبَتْۗ
X
അവര്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലങ്ങളും
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تُؤَاخِذْنَا
X
ഞങ്ങളെ പിടികൂടരുതേ
إِن نَّسِينَا
X
ഞങ്ങള്‍ മറന്നാല്‍
أَوْ أَخْطَأْنَاۚ
X
അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പിഴച്ചാല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تَحْمِلْ عَلَيْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
إِصْرًا
X
ഭാരം
كَمَا حَمَلْتَهُ
X
നീ വഹിപ്പിച്ചത് പോലെ
عَلَى الَّذِينَ مِن قَبْلِنَاۚ
X
ഞങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تُحَمِّلْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
مَا لَا طَاقَةَ
X
കഴിവില്ലാത്തത്
لَنَا
X
ഞങ്ങള്‍ക്ക്
بِهِۖ
X
അതിന്
وَاعْفُ عَنَّا
X
ഞങ്ങളോട് വിട്ടുവീഴ്ച ചെയ്യേണമേ
وَاغْفِرْ لَنَا
X
ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَاۚ
X
ഞങ്ങളോട് കരുണ കാണിക്കേണമേ
أَنتَ
X
നീയാണ്
مَوْلَانَا
X
ഞങ്ങളുടെ രക്ഷാധികാരി
فَانصُرْنَا
X
അതിനാല്‍ നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
X
ജനതക്കെതിരെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿2:286﴾ فَتَقَبَّلَهَا
X
അങ്ങനെ അവളെ സ്വീകരിച്ചു
رَبُّهَا
X
അവളുടെ നാഥന്‍
بِقَبُولٍ حَسَنٍ
X
നല്ല നിലയിലുള്ള സ്വീകരണം
وَأَنبَتَهَا
X
അവളെ വളര്‍ത്തി
نَبَاتًا حَسَنًا
X
മെച്ചപ്പെട്ട രീതിയിലുള്ള വളര്‍ത്തല്‍
وَكَفَّلَهَا
X
അവളുടെ സംരക്ഷകനാക്കി,അവന്‍ അവളെ(സംരക്ഷിക്കാന്‍) ഏല്‍പ്പിച്ചു
زَكَرِيَّاۖ
X
സകരിയ്യായെ
كُلَّمَا دَخَلَ
X
ചെന്നപ്പോഴെല്ലാം
عَلَيْهَا
X
അവളുടെ അടുത്ത്
زَكَرِيَّا
X
സകരിയ്യാ
الْمِحْرَابَ
X
മിഹ്റാബില്‍
وَجَدَ
X
അദ്ദേഹം കണ്ടു
عِندَهَا
X
അവള്‍ക്കരികെ
رِزْقًاۖ
X
ആഹാരം
قَالَ
X
അദ്ദേഹം ചോദിച്ചു
يَا مَرْيَمُ
X
മര്‍യമേ
أَنَّىٰ
X
എവിടെനിന്ന്(കിട്ടി)
لَكِ
X
നിനക്ക്
هَٰذَاۖ
X
ഇത്
قَالَتْ
X
അവള്‍ പറഞ്ഞു
هُوَ
X
ഇത്
مِنْ عِندِ اللَّهِۖ
X
അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَرْزُقُ
X
വിഭവം നല്‍കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿3:37﴾ يُوصِيكُمُ
X
നിങ്ങളെ ഉപദേശിക്കുന്നു
اللَّهُ
X
അല്ലാഹു
فِي أَوْلَادِكُمْۖ
X
നിങ്ങളുടെ മക്കളുടെ കാര്യത്തില്‍
لِلذَّكَرِ
X
പുരുഷനുണ്ട്
مِثْلُ
X
പോലെ, തുല്യമായ
حَظِّ
X
വിഹിതം
الْأُنثَيَيْنِۚ
X
രണ്ടു സ്ത്രീകളുടെ
فَإِن كُنَّ
X
ഇനി അവര്‍ ആയിരുന്നാല്‍
نِسَاءً
X
പെണ്‍മക്കള്‍ മാത്രം
فَوْقَ
X
ഏറെ
اثْنَتَيْنِ
X
രണ്ടില്‍
فَلَهُنَّ
X
അവര്‍ക്കുണ്ട്
ثُلُثَا
X
മൂന്നില്‍ രണ്ട് ഭാഗം
مَا تَرَكَۖ
X
അവന്‍(മരിച്ചയാള്‍)വിട്ടേച്ചുപോയ(സ്വത്തിന്റെ)
وَإِن كَانَتْ
X
അവള്‍ ആയിരുന്നാല്‍
وَاحِدَةً
X
ഒരുവള്‍(മകള്‍)മാത്രമാണെങ്കില്‍
فَلَهَا
X
അവള്‍ക്കുണ്ട്
النِّصْفُۚ
X
പാതി
وَلِأَبَوَيْهِ
X
അവന്റെ മാതാപിതാക്കള്‍ക്കുണ്ട്
لِكُلِّ وَاحِدٍ
X
ഓരോരുത്തര്‍ക്കും
مِّنْهُمَا
X
അവര്‍ രണ്ടുപേരില്‍
السُّدُسُ
X
ആറിലൊന്നുവീതം
مِمَّا تَرَكَ
X
അവന്‍ വിട്ടേച്ചുപോയതിന്റെ
إِن كَانَ
X
ഉണ്ടെങ്കില്‍
لَهُ
X
അവന് (മരിച്ചയാള്‍ക്ക്)
وَلَدٌۚ
X
സന്താനം
فَإِن لَّمْ يَكُن
X
അഥവാ ഇല്ലെങ്കില്‍
لَّهُ
X
അവന്
وَلَدٌ
X
സന്താനം
وَوَرِثَهُ
X
അവന്റെ അനന്തരാവകാശിയുമാണെങ്കില്‍
أَبَوَاهُ
X
അവന്റെ മാതാപിതാക്കള്‍
فَلِأُمِّهِ
X
അപ്പോള്‍ അവന്റെ മാതാവിനുണ്ടായിരിക്കും
الثُّلُثُۚ
X
മൂന്നിലൊന്ന്
فَإِن كَانَ لَهُ
X
ഇനി അയാള്‍ക്കുണ്ടെങ്കില്‍
إِخْوَةٌ
X
സഹോദരങ്ങള്‍
فَلِأُمِّهِ
X
അവന്റെ മാതാവിനുണ്ടാവും
السُّدُسُۚ
X
ആറിലൊന്ന്
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصِي
X
അവന്‍ വസ്വിയത്ത് ചെയ്യുന്നു
بِهَا
X
അതിനെപ്പറ്റി
أَوْ دَيْنٍۗ
X
അല്ലെങ്കില്‍ കടത്തിനും
آبَاؤُكُمْ
X
നിങ്ങളുടെ പിതാക്കള്‍
وَأَبْنَاؤُكُمْ
X
നിങ്ങളുടെ മക്കള്‍
لَا تَدْرُونَ
X
നിങ്ങള്‍ക്കറിയില്ല
أَيُّهُمْ
X
ആവരില്‍ ആരാണ്
أَقْرَبُ
X
കൂടുതല്‍ അടുത്തവര്‍
لَكُمْ
X
നിങ്ങള്‍ക്ക്
نَفْعًاۚ
X
ഉപകരിക്കുക (ഉപകാരത്താല്‍)
فَرِيضَةً
X
ഈ ഓഹരി നിര്‍ണ്ണയം
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കും
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
തികഞ്ഞ യുക്തമാനും
﴿4:11﴾ يَسْتَفْتُونَكَ
X
അവര്‍ നിന്നോട് മതവിധിചോദിക്കുന്നു
قُلِ
X
പറയുക
اللَّهُ
X
അല്ലാഹു
يُفْتِيكُمْ
X
നിങ്ങള്‍ക്ക് മതവിധി നല്‍കുന്നു
فِي الْكَلَالَةِۚ
X
നിരാലംബരില്‍ (പിതാവോ മക്കളോ ഇല്ലാതെ മരണമടയുന്നവരുടെ അനന്തരസ്വത്തിന്റെ കാര്യത്തില്‍)
إِنِ امْرُؤٌ هَلَكَ
X
ഒരാള്‍ മരണപ്പെട്ടു
لَيْسَ لَهُ وَلَدٌ
X
അവന് മക്കളില്ല
وَلَهُ أُخْتٌ
X
അവന് ഒരു സഹോദരിയുണ്ട്
فَلَهَا
X
അപ്പോള്‍ അവള്‍ക്കുള്ളതാണ്
نِصْفُ مَا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പകുതി
وَهُوَ يَرِثُهَا
X
അവളുടെ അനന്തരസ്വത്ത് അവനുള്ളതാണ്
إِن لَّمْ يَكُن لَّهَا وَلَدٌۚ
X
അവള്‍ക്ക് മക്കളില്ലെങ്കില്‍
فَإِن كَانَتَا اثْنَتَيْنِ
X
ഇനി (മരിച്ചയാള്‍ക്ക്) രണ്ടുസഹോദരിമാരുണ്ടെങ്കില്‍
فَلَهُمَا
X
അവര്‍ രണ്ടുപേര്‍ക്കുമുണ്ട്
الثُّلُثَانِ
X
മൂന്നില്‍ രണ്ട്
مِمَّا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയതിന്റെ
وَإِن كَانُوا
X
അവര്‍ ആണെങ്കില്‍
إِخْوَةً
X
സഹോദരങ്ങള്‍
رِّجَالًا
X
ആണുങ്ങളായും
وَنِسَاءً
X
പെണ്ണുങ്ങളായും
فَلِلذَّكَرِ
X
അപ്പോള്‍ പുരുഷനുണ്ട്
مِثْلُ
X
തുല്യമായ
حَظِّ
X
ഓഹരിയുണ്ട്
الْأُنثَيَيْنِۗ
X
രണ്ടുപെണ്ണിന്റെ
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിച്ചുതരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَضِلُّواۗ
X
നിങ്ങള്‍ വഴിപിഴച്ച് പോകാതിരിക്കാന്‍
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാകാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവന്‍
﴿4:176﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا مُوسَىٰ
X
ഹേ, മൂസാ
إِنَّ فِيهَا
X
തീര്‍ച്ചയായും അവിടെയുണ്ട്
قَوْمًا
X
ഒരു ജനത
جَبَّارِينَ
X
അതിശക്തരായ
وَإِنَّا لَن
X
തീര്‍ച്ചയായും ഞങ്ങള്‍
نَّدْخُلَهَا
X
ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല
حَتَّىٰ يَخْرُجُوا
X
അവര്‍ പുറത്ത് പോകുന്നതുവരെ
مِنْهَا
X
അവിടെനിന്ന്
فَإِن يَخْرُجُوا
X
അവര്‍ പുറത്ത് പോയാല്‍
مِنْهَا
X
അവിടെനിന്ന്
فَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
دَاخِلُونَ
X
പ്രവേശിക്കുന്നവരാകുന്നു
﴿5:22﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا مُوسَىٰ
X
മൂസാ
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَن نَّدْخُلَهَا
X
ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല
أَبَدًا
X
ഒരിക്കലും
مَّا دَامُوا
X
അവര്‍ ഉള്ളേടത്തോളം കാലം
فِيهَاۖ
X
അവിടെ
فَاذْهَبْ
X
അതിനാല്‍ താങ്കള്‍ പോവുക
أَنتَ
X
താങ്കളും
وَرَبُّكَ
X
താങ്കളുടെ നാഥനും
فَقَاتِلَا
X
എന്നിട്ട് നിങ്ങളിരുവരും യുദ്ധംചെയ്യുക
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
هَاهُنَا
X
ഇവിടെ
قَاعِدُونَ
X
ഇരിക്കുന്നവരാണ്
﴿5:24﴾ قَدْ سَأَلَهَا
X
അവ(അത്തരം ചോദ്യങ്ങള്‍) ചോദിക്കുകയുണ്ടായി
قَوْمٌ
X
ഒരു വിഭാഗം
مِّن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പ്
ثُمَّ
X
എന്നിട്ടോ
أَصْبَحُوا
X
അവര്‍ ആയിത്തീര്‍ന്നു
بِهَا
X
അവയെ
كَافِرِينَ
X
നിഷേധിക്കുന്നവര്‍
﴿5:102﴾ وَذَرِ
X
നീ വിട്ടേക്കുക
الَّذِينَ اتَّخَذُوا
X
ആക്കിയവരെ
دِينَهُمْ
X
തങ്ങളുടെ മതത്തെ(ജീവിത വ്യവസ്ഥയെ)
لَعِبًا
X
കളിയും
وَلَهْوًا
X
തമാശയും
وَغَرَّتْهُمُ
X
അവരെ വഞ്ചിതരാക്കുകയും ചെയ്തിരിക്കുന്നു
الْحَيَاةُ
X
ജീവിതം
الدُّنْيَاۚ
X
ഇഹലോക
وَذَكِّرْ
X
നീ ഉദ്ബോധിപ്പിക്കുക
بِهِ
X
ഇതുകൊണ്ട്
أَن تُبْسَلَ
X
നാശത്തില്‍ അകപ്പെടുമെന്നതിനാല്‍
نَفْسٌ
X
ഒരാത്മാവും
بِمَا كَسَبَتْ
X
അത് ചെയ്തുകൂട്ടിയതിന്റെപേരില്‍
لَيْسَ
X
ഇല്ല
لَهَا
X
അതിന്
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
وَلِيٌّ
X
രക്ഷകന്‍
وَلَا شَفِيعٌ
X
ശിപാര്‍ശകനും ഇല്ല
وَإِن تَعْدِلْ
X
അത് പ്രായശ്ചിത്തം നല്‍കിയാലും
كُلَّ عَدْلٍ
X
എല്ലാ (വിധ)പ്രായശ്ചിത്തവും
لَّا يُؤْخَذْ
X
അത്(പ്രായശ്ചിത്തം)സ്വീകരിക്കപ്പെടുകയില്ല
مِنْهَاۗ
X
അതില്‍നിന്ന്(ആത്മാവില്‍നിന്ന്)
أُولَٰئِكَ
X
അവര്‍
الَّذِينَ أُبْسِلُوا
X
നാശത്തിലകപ്പെടുത്തപ്പെട്ടവരാണ്
بِمَا كَسَبُواۖ
X
അവര്‍ ചെയ്തുകൂട്ടിയതിന്റെപേരില്‍
لَهُمْ
X
അവര്‍ക്കുണ്ട്
شَرَابٌ
X
കുടിനീര്
مِّنْ حَمِيمٍ
X
ചുട്ടുപൊള്ളുന്ന വെള്ളത്തില്‍നിന്നുള്ള
وَعَذَابٌ
X
ശിക്ഷയും
أَلِيمٌ
X
നോവേറിയ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നവരായിരുന്നതിനാല്‍
﴿6:70﴾ وَهَٰذَا
X
ഇത്
كِتَابٌ
X
ഗ്രന്ഥമാണ്
أَنزَلْنَاهُ
X
അതിനെ നാം ഇറക്കി(ഇറക്കിയ)
مُبَارَكٌ
X
അനുഗൃഹീതമായ
مُّصَدِّقُ
X
ശരിവെക്കുന്നതായ
الَّذِي بَيْنَ يَدَيْهِ
X
അതിനുമുമ്പുള്ളതിനെ
وَلِتُنذِرَ
X
നീ മുന്നറിയിപ്പ് നല്‍കാന്‍വേണ്ടിയും
أُمَّ الْقُرَىٰ
X
മാതൃനഗരി(മക്ക)യില്‍
وَمَنْ
X
ആളുകള്‍ക്കും
حَوْلَهَاۚ
X
അതിന്റെ ചുറ്റുമുള്ള
وَالَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِهِۖ
X
അതില്‍
وَهُمْ
X
അവര്‍
عَلَىٰ صَلَاتِهِمْ
X
അവരുടെ നമസ്കാത്തില്‍
يُحَافِظُونَ
X
അവര്‍ നിഷ്ഠ പുലര്‍ത്തുന്നു
﴿6:92﴾ مَن
X
ആരെങ്കിലും
جَاءَ
X
അവന്‍ വന്നു(വന്നാല്‍)
بِالْحَسَنَةِ
X
വല്ല നന്മയുമായി
فَلَهُ
X
അവന്നുണ്ട്
عَشْرُ
X
പത്ത്
أَمْثَالِهَاۖ
X
അതിന്റെ ഇരട്ടികള്‍
وَمَن
X
വല്ലവനും
جَاءَ
X
അവന്‍ വന്നു(വന്നാല്‍)
بِالسَّيِّئَةِ
X
വല്ല തിന്മയുമായി
فَلَا يُجْزَىٰ
X
അവന് പ്രതിഫലം നല്‍കപ്പെടുകയില്ല
إِلَّا مِثْلَهَا
X
അതിനു തല്യമായത് അല്ലാതെ
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി കാണിക്കപ്പെടുകയില്ല
﴿6:160﴾ وَمَا أَرْسَلْنَا
X
നാം നിയോഗിച്ചിട്ടില്ല
فِي قَرْيَةٍ
X
ഒരു നാട്ടിലും
مِّن نَّبِيٍّ
X
ഒരു പ്രവാചകനെയും
إِلَّا أَخَذْنَا
X
നാം പിടികൂടിയിട്ടല്ലാതെ
أَهْلَهَا
X
അവിടത്തുകാരെ
بِالْبَأْسَاءِ
X
പ്രയാസം കൊണ്ട്
وَالضَّرَّاءِ
X
പ്രതിസന്ധിയും
لَعَلَّهُمْ يَضَّرَّعُونَ
X
അവര്‍ വിനീതരാകാന്‍ വേണ്ടി
﴿7:94﴾ قَالَ فِرْعَوْنُ
X
ഫറവോന്‍ പറഞ്ഞു
آمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയോ
بِهِ
X
അവനില്‍
قَبْلَ
X
മുമ്പ്
أَنْ آذَنَ
X
ഞാന്‍ അനുവാദം തരുന്നതിന്
لَكُمْۖ
X
നിങ്ങള്‍ക്ക്
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇത്
لَمَكْرٌ
X
ഗൂഢതന്ത്രമാണ്
مَّكَرْتُمُوهُ
X
നിങ്ങള്‍ നടത്തിയ
فِي الْمَدِينَةِ
X
നഗരത്തില്‍ വച്ച്
لِتُخْرِجُوا
X
നിങ്ങള്‍ പുറത്താക്കാനായി
مِنْهَا
X
അവിടെ നിന്ന്
أَهْلَهَاۖ
X
അവിടത്തുകാരെ
فَسَوْفَ تَعْلَمُونَ
X
അതിനാല്‍ വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും
﴿7:123﴾ وَإِن جَنَحُوا
X
അവര്‍ ചാഞ്ഞാല്‍ (സന്നദ്ധരായാല്‍)
لِلسَّلْمِ
X
സന്ധിക്ക്
فَاجْنَحْ
X
നീയും ചായുക (സന്നദ്ധമാവുക)
لَهَا
X
അതിലേക്ക്
وَتَوَكَّلْ
X
നീ ഭരമേല്‍പിക്കുകയും ചെയ്യുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّهُ هُوَ
X
തീര്‍ച്ചയായും അവന്‍ തന്നെയാണ്
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿8:61﴾ قَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
أَرَأَيْتُمْ
X
നിങ്ങള്‍ ആലോചിച്ചുനോക്കിയിട്ടുണ്ടോ
إِن كُنتُ
X
ഞാനാണെങ്കില്‍
عَلَىٰ بَيِّنَةٍ
X
സ്പഷ്ടമായ തെളിവിന്മേല്‍
مِّن رَّبِّي
X
എന്റെ നാഥനില്‍നിന്നുള്ള
وَآتَانِي
X
അവന്‍ എനിക്ക് നല്‍കുകയും ചെയ്തു
رَحْمَةً
X
കാരുണ്യം
مِّنْ عِندِهِ
X
തന്റെപക്കല്‍നിന്നുള്ള
فَعُمِّيَتْ عَلَيْكُمْ
X
എന്നിട്ട് നിങ്ങള്‍ക്ക് അന്ധത നല്‍കപ്പെട്ടു
أَنُلْزِمُكُمُوهَا
X
(എങ്കില്‍) ഞങ്ങള്‍ നിങ്ങളെ അതംഗീകരിക്കാന്‍ നിര്‍ബന്ധിക്കുകയോ?
وَأَنتُمْ
X
നിങ്ങള്‍ (ആയിരിക്കെ)
لَهَا
X
അതിനെ
كَارِهُونَ
X
ഇഷ്ടപ്പെടാത്തവര്‍
﴿11:28﴾ فَلَمَّا جَاءَ
X
അങ്ങനെ വന്നെത്തിയപ്പോള്‍
أَمْرُنَا
X
നമ്മുടെ കല്‍പന
جَعَلْنَا
X
നാം ആക്കി
عَالِيَهَا
X
ആ നാടിന്റെ മേല്‍ഭാഗത്തെ
سَافِلَهَا
X
അതിന്റെ അടിഭാഗം
وَأَمْطَرْنَا
X
നാം വര്‍ഷിപ്പിച്ചു
عَلَيْهَا
X
ആ നാടിനുമേല്‍
حِجَارَةً
X
കല്ലുകള്‍
مِّن سِجِّيلٍ
X
മണ്‍കട്ടകളാലുള്ള
مَّنضُودٍ
X
അട്ടിയട്ടിയായി ചൂളവെച്ച
﴿11:82﴾ وَرَفَعَ
X
അദ്ദേഹം കയറ്റിയിരുത്തി
أَبَوَيْهِ
X
തന്റെ മാതാപിതാക്കളെ
عَلَى الْعَرْشِ
X
സിംഹാസനത്തില്‍
وَخَرُّوا
X
അവര്‍ വീണു
لَهُ
X
അദ്ദേഹത്തിന്റെ മുമ്പില്‍
سُجَّدًاۖ
X
പ്രണാമം ചെയ്യുന്നവരായി
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا أَبَتِ
X
എന്റെ പിതാവേ
هَٰذَا
X
ഇത്
تَأْوِيلُ
X
പുലര്‍ച്ചയാകുന്നു
رُؤْيَايَ
X
എന്റെ സ്വപ്നത്തിന്റെ
مِن قَبْلُ
X
മുമ്പത്തെ
قَدْ جَعَلَهَا
X
അതിനെ ആക്കിയിരിക്കുന്നു
رَبِّي
X
എന്റെ നാഥന്‍
حَقًّاۖ
X
യാഥാര്‍ത്ഥ്യം
وَقَدْ أَحْسَنَ
X
അവന്‍ ഔദാര്യം കാണിച്ചിരിക്കുന്നു
بِي
X
എന്നോട്
إِذْ أَخْرَجَنِي
X
അവന്‍ എന്നെ മോചിപ്പിച്ചപ്പോള്‍
مِنَ السِّجْنِ
X
തടവറയില്‍നിന്ന്
وَجَاءَ بِكُم
X
അവര്‍ നിങ്ങളെ കൊണ്ടുവന്നപ്പോഴും
مِّنَ الْبَدْوِ
X
മരുഭൂമിയില്‍നിന്ന്
مِن بَعْدِ
X
ശേഷം
أَن نَّزَغَ
X
കുഴപ്പമുണ്ടാക്കിയതിന്
الشَّيْطَانُ
X
പിശാച്
بَيْنِي وَبَيْنَ إِخْوَتِيۚ
X
എനിക്കും എന്റെ സഹോദരങ്ങള്‍ക്കുമിടയില്‍
إِنَّ رَبِّي
X
തീര്‍ച്ചയായും എന്റെ നാഥന്‍
لَطِيفٌ
X
സൂക്ഷ്മമായി നടപ്പാക്കുന്നവനാണ്
لِّمَا يَشَاءُۚ
X
താനിച്ഛിക്കുന്നകാര്യം
إِنَّهُ
X
നിശ്ചയം അവന്‍
هُوَ
X
അവന്‍ തന്നെയാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവന്‍
الْحَكِيمُ
X
യുക്തിജ്ഞനും
﴿12:100﴾ تُؤْتِي
X
അത് നല്‍കുന്നു
أُكُلَهَا
X
അതിന്റെ ഫലങ്ങള്‍
كُلَّ حِينٍ
X
എല്ലായ്പോഴും
بِإِذْنِ
X
അനുമതിയോടെ
رَبِّهَاۗ
X
അതിന്റെ നാഥന്റെ
وَيَضْرِبُ
X
ഉദാഹരിക്കുന്നു
اللَّهُ
X
അല്ലാഹു
الْأَمْثَالَ
X
ഉദാഹരണങ്ങള്‍
لِلنَّاسِ
X
ജനങ്ങള്‍ക്കുവേണ്ടി
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَتَذَكَّرُونَ
X
അവര്‍ ചിന്തിക്കുന്നു
﴿14:25﴾ وَمَثَلُ
X
ഉദാഹരണം
كَلِمَةٍ
X
വചനത്തിന്റെ
خَبِيثَةٍ
X
ചീത്ത
كَشَجَرَةٍ
X
ഒരു മരം പോലെയാണ്
خَبِيثَةٍ
X
ചീത്ത
اجْتُثَّتْ
X
അത് പിഴുതെടുക്കപ്പെടുന്നു
مِن فَوْقِ الْأَرْضِ
X
ഭൂതലത്തില്‍ നിന്ന്
مَا لَهَا
X
അതിനില്ല
مِن قَرَارٍ
X
ഒരു നിലനില്‍പ്പും
﴿14:26﴾ وَمَا أَهْلَكْنَا
X
നാം നശിപ്പിച്ചിട്ടില്ല
مِن قَرْيَةٍ
X
ഒരു നാടിനെയും
إِلَّا وَلَهَا
X
അതിന് ഉണ്ടായിട്ടല്ലാതെ
كِتَابٌ
X
ഒരു രേഖ
مَّعْلُومٌ
X
നിശ്ചിതമായ
﴿15:4﴾ مَّا تَسْبِقُ
X
മുന്‍കടക്കുകയില്ല
مِنْ أُمَّةٍ
X
ഒരു സമുദായവും
أَجَلَهَا
X
അതിന്റെ അവധി
وَمَا يَسْتَأْخِرُونَ
X
അവര്‍ പിന്തിപ്പോവുകയുമില്ല
﴿15:5﴾ لَهَا
X
അതിനുണ്ട്
سَبْعَةُ
X
ഏഴ്
أَبْوَابٍ
X
വാതിലുകള്‍
لِّكُلِّ بَابٍ
X
എല്ലാഓരോ വാതിലിനും
مِّنْهُمْ
X
അവരില്‍ നിന്ന്
جُزْءٌ
X
ഒരു വിഭാഗം
مَّقْسُومٌ
X
വീതിക്കപ്പെട്ട
﴿15:44﴾ فَجَعَلْنَا
X
അങ്ങനെ നാം ആക്കി
عَالِيَهَا
X
അതിന്റെ മുകള്‍ ഭാഗത്തെ
سَافِلَهَا
X
അതിന്റെ കീഴ്ഭാഗം
وَأَمْطَرْنَا
X
നാം വര്‍ഷിച്ചു
عَلَيْهِمْ
X
അവരുടെ മേല്‍
حِجَارَةً
X
കല്ലുകള്‍
مِّن سِجِّيلٍ
X
ചുട്ടുപഴുത്ത കളിമണ്ണുകൊണ്ടുള്ള
﴿15:74﴾ وَلَا تَكُونُوا
X
നിങ്ങളാവരുത്
كَالَّتِي
X
ഒരുവളെപ്പോലെ
نَقَضَتْ
X
അവള്‍ ഉടച്ചു (പൊട്ടിച്ചു)
غَزْلَهَا
X
അവളുടെ നൂല്‍
مِن بَعْدِ
X
ശേഷം
قُوَّةٍ
X
ശക്തമായതിന്റെ
أَنكَاثًا
X
ഇഴകളായി
تَتَّخِذُونَ
X
നിങ്ങള്‍ സ്വീകരിക്കുന്നു
أَيْمَانَكُمْ
X
നിങ്ങളുടെ ശപഥങ്ങളെ
دَخَلًا
X
ചതിപ്രയോഗമായി
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
أَن تَكُونَ
X
ആയിത്തീരാന്‍ വേണ്ടി
أُمَّةٌ
X
ഒരു വിഭാഗം
هِيَ أَرْبَىٰ
X
ഏറെ വളര്‍ന്നത്
مِنْ أُمَّةٍۚ
X
(മറ്റൊരു) വിഭാഗത്തേക്കാള്‍
إِنَّمَا يَبْلُوكُمُ
X
നിങ്ങളെ പരീക്ഷിക്കുന്നതിന് മാത്രമാണ്
اللَّهُ
X
അല്ലാഹു
بِهِۚ
X
അത് നിമിത്തം
وَلَيُبَيِّنَنَّ
X
തീര്‍ച്ചയായും അവന്‍ വ്യക്തമാക്കിത്തരിക തന്നെ ചെയ്യും
لَكُمْ
X
നിങ്ങള്‍ക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
مَا كُنتُمْ
X
നിങ്ങള്‍ ആയിരുന്നതിനെ
فِيهِ
X
അതില്‍
تَخْتَلِفُونَ
X
ഭിന്നിച്ചു കൊണ്ടിരുന്നവര്‍
﴿16:92﴾ إِنْ أَحْسَنتُمْ
X
നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുന്നതായാല്‍
أَحْسَنتُمْ
X
നിങ്ങള്‍ നന്മപ്രവര്‍ത്തിച്ചു
لِأَنفُسِكُمْۖ
X
നിങ്ങള്‍ക്ക് തന്നെ
وَإِنْ أَسَأْتُمْ
X
നിങ്ങള്‍ തിന്മപ്രവര്‍ത്തിച്ചാല്‍
فَلَهَاۚ
X
(അതും) അതിന്നുതന്നെ (നിങ്ങള്‍ക്കുതന്നെ)
فَإِذَا جَاءَ
X
അങ്ങനെ വന്നാല്‍
وَعْدُ
X
വാഗ്ദത്തസമയം
الْآخِرَةِ
X
അവസാനത്തെ
لِيَسُوءُوا
X
അവര്‍ ചീത്തയാക്കാനും (വഷളാക്കാന്‍)
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
وَلِيَدْخُلُوا
X
അവര്‍ പ്രവേശിക്കാനും
الْمَسْجِدَ
X
പള്ളിയില്‍
كَمَا دَخَلُوهُ
X
അവിടെ അവര്‍ പ്രവേശിച്ചത്പോലെ
أَوَّلَ مَرَّةٍ
X
ആദ്യതവണ
وَلِيُتَبِّرُوا
X
അവര്‍ തകര്‍ത്തുകളയാനും
مَا عَلَوْا
X
അവര്‍ കീഴടക്കിയത്
تَتْبِيرًا
X
ഒരു തകര്‍ക്കല്‍
﴿17:7﴾ وَمَنْ أَرَادَ
X
വല്ലവനും ഉദ്ദേശിച്ചാല്‍
الْآخِرَةَ
X
പരലോകം
وَسَعَىٰ
X
പരിശ്രമിക്കുകയും ചെയ്തു
لَهَا
X
അതിന്നായി
سَعْيَهَا
X
അതിന്റെ പരിശ്രമം
وَهُوَ
X
അവന്‍ ആയിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَأُولَٰئِكَ
X
എന്നാല്‍ അക്കൂട്ടര്‍
كَانَ سَعْيُهُم
X
അവരുടെ പരിശ്രമം ആകുന്നു
مَّشْكُورًا
X
നന്ദി അര്‍ഹിക്കുന്നത്
﴿17:19﴾ أَوْ تَكُونَ
X
അല്ലെങ്കില്‍ ഉണ്ടാവും
لَكَ
X
നിനക്ക്
جَنَّةٌ
X
തോട്ടം
مِّن نَّخِيلٍ
X
ഈത്തപ്പനയുടെ
وَعِنَبٍ
X
മുന്തിരിയുടെയും
فَتُفَجِّرَ
X
എന്നിട്ട് നീ ശക്തമായി പൊട്ടിഒഴുക്കുക
الْأَنْهَارَ
X
അരുവികളെ
خِلَالَهَا
X
അവക്കിടയിലൂടെ
تَفْجِيرًا
X
ഒരു പൊട്ടിഒഴുക്കല്‍
﴿17:91﴾ كِلْتَا
X
രണ്ടും
الْجَنَّتَيْنِ
X
ആ രണ്ടു തോട്ടങ്ങളില്‍
آتَتْ
X
നല്‍കി
أُكُلَهَا
X
അതിന്റെ ഫലങ്ങള്‍
وَلَمْ تَظْلِم
X
അത് വീഴ്ച വരുത്തിയില്ല
مِّنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും
وَفَجَّرْنَا
X
നാം ഒഴുക്കിക്കൊടുകയും ചെയ്തു
خِلَالَهُمَا
X
അവ രണ്ടിനുമിടയില്‍
نَهَرًا
X
ഒരു നദി
﴿18:33﴾ فَانطَلَقَا
X
അങ്ങനെ അവര്‍ രണ്ടു പേരും നടന്നു
حَتَّىٰ إِذَا رَكِبَا
X
അങ്ങനെ അവര്‍ രണ്ടു പേരും കയറിയപ്പോള്‍
فِي السَّفِينَةِ
X
കപ്പലില്‍
خَرَقَهَاۖ
X
അദ്ദേഹം (ആ ദാസന്‍) അതിന് ഓട്ടയുണ്ടാക്കി
قَالَ
X
അദ്ദേഹം (മൂസാ) പറഞ്ഞു
أَخَرَقْتَهَا
X
താങ്കള്‍ അതിന് ഓട്ടയുണ്ടാക്കിയോ
لِتُغْرِقَ
X
താങ്കള്‍ മുക്കിക്കളയാന്‍ വേണ്ടി
أَهْلَهَا
X
അതിലെ ആള്‍ക്കാരെ
لَقَدْ جِئْتَ
X
തീര്‍ച്ചയായും താങ്കള്‍ ചെയ്തിരിക്കുന്നു
شَيْئًا
X
ഒരു കാര്യം
إِمْرًا
X
ഗുരുതരമായ
﴿18:71﴾ فَانطَلَقَا
X
പിന്നെയും അവര്‍ നടന്നു നീങ്ങി
حَتَّىٰ إِذَا أَتَيَا
X
അങ്ങനെ അവര്‍ രണ്ടു പേരും ചെന്നപ്പോള്‍
أَهْلَ
X
ആള്‍ക്കാരുടെ അടുത്ത്
قَرْيَةٍ
X
ഒരു നാട്ടിലെ
اسْتَطْعَمَا
X
അവര്‍ രണ്ടാളും ഭക്ഷണം ആവശ്യപ്പെട്ടു
أَهْلَهَا
X
അവിടുത്തുകാരോട്
فَأَبَوْا
X
അപ്പോള്‍ അവര്‍ വിസമ്മതിച്ചു
أَن يُضَيِّفُوهُمَا
X
അവര്‍ക്ക് രണ്ടു പേര്‍ക്കും ആതിഥ്യമരുളാന്‍
فَوَجَدَا
X
അപ്പോള്‍ അവര്‍ രണ്ടുപേരും കണ്ടെത്തി
فِيهَا
X
അവിടെ
جِدَارًا
X
ഒരു മതില്‍
يُرِيدُ
X
അത് ഒരുങ്ങുന്നു
أَن يَنقَضَّ
X
പൊളിഞ്ഞു വീഴാന്‍
فَأَقَامَهُۖ
X
അപ്പോള്‍ അദ്ദേഹം അത് നേരെയാക്കി
قَالَ
X
അദ്ദേഹം (മൂസാ) ചോദിച്ചു
لَوْ شِئْتَ
X
താങ്കള്‍ ഉദ്ദേശിച്ചെങ്കില്‍
لَاتَّخَذْتَ
X
താങ്കള്‍ക്ക് സ്വീകരിക്കാമായിരുന്നു
عَلَيْهِ
X
അതിന്ന്
أَجْرًا
X
പ്രതിഫലം
﴿18:77﴾ فَاتَّخَذَتْ
X
എന്നിട്ടവള്‍ ഉണ്ടാക്കി
مِن دُونِهِمْ
X
അവരെവിട്ട്
حِجَابًا
X
ഒരു മറ
فَأَرْسَلْنَا
X
അപ്പോള്‍ നാം അയച്ചു
إِلَيْهَا
X
അവളിലേക്ക്
رُوحَنَا
X
നമ്മുടെ ആത്മാവിനെ (മലക്കിനെ)
فَتَمَثَّلَ
X
അപ്പോള്‍ പ്രത്യക്ഷപ്പെട്ടു
لَهَا
X
അവളുടെ മുമ്പില്‍
بَشَرًا
X
ഒരു മനുഷ്യനായി
سَوِيًّا
X
ശരിയായ
﴿19:17﴾ إِذْ قَالَ
X
അദ്ദേഹം പറഞ്ഞ സന്ദര്‍ഭം
لِأَبِيهِ
X
തന്റെ പിതാവിനോട്
وَقَوْمِهِ
X
തന്റെ ജനങ്ങളോടും
مَا هَٰذِهِ
X
എന്താണ്
التَّمَاثِيلُ
X
ഈ പ്രതിമകള്‍
الَّتِي
X
യാതൊരുതരം
أَنتُمْ
X
നിങ്ങള്‍
لَهَا
X
അവക്ക്
عَاكِفُونَ
X
ഭജനമിരിക്കുന്നവരാകുന്നു
﴿21:52﴾ قَالُوا
X
അവര്‍ പറഞ്ഞു
وَجَدْنَا
X
ഞങ്ങള്‍ കണ്ടു
آبَاءَنَا
X
ഞങ്ങളുടെ പിതാക്കളെ
لَهَا
X
അവക്ക്
عَابِدِينَ
X
പൂജിക്കുന്നവരായി
﴿21:53﴾ إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
وَمَا تَعْبُدُونَ
X
നിങ്ങളാരാധിക്കുന്നവയും
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
حَصَبُ جَهَنَّمَ
X
നരകത്തിന്റെ വിറകാണ്
أَنتُمْ
X
തീര്‍ച്ചയായും നിങ്ങള്‍
لَهَا
X
അതിലേക്ക്
وَارِدُونَ
X
വന്നുചേരുന്നവരാണ്
﴿21:98﴾ يَوْمَ
X
ദിവസം
تَرَوْنَهَا
X
നിങ്ങള്‍ അത് കാണുന്ന
تَذْهَلُ
X
അശ്രദ്ധയിലാകും
كُلُّ
X
എല്ലാ
مُرْضِعَةٍ
X
മുലയൂട്ടുന്നവള്‍
عَمَّا أَرْضَعَتْ
X
മുലയൂട്ടുന്നതിനെക്കുറിച്ച്
وَتَضَعُ
X
പ്രസവിച്ചുപോകും
كُلُّ
X
എല്ലാ
ذَاتِ حَمْلٍ
X
ഗര്‍ഭമുള്ളവള്‍
حَمْلَهَا
X
അവളുടെ ഗര്‍ഭം
وَتَرَى
X
നീ കാണും
النَّاسَ
X
മനുഷ്യരെ
سُكَارَىٰ
X
ലഹരിബാധിതര്‍
وَمَا هُم
X
അവരല്ല
بِسُكَارَىٰ
X
ലഹരിബാധിതര്‍
وَلَٰكِنَّ
X
പക്ഷേ
عَذَابَ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ
شَدِيدٌ
X
കഠിനമാണ്
﴿22:2﴾ وَكَأَيِّن مِّن قَرْيَةٍ
X
എത്രയെത്ര നാടുകളാണ്
أَمْلَيْتُ لَهَا
X
നാമവക്ക് സാവകാശം നല്‍കി
وَهِيَ ظَالِمَةٌ
X
അവ അക്രമം പ്രവര്‍ത്തിക്കുന്നവയായിരിക്കെ
ثُمَّ أَخَذْتُهَا
X
പിന്നെ നാം അവയെ പിടികൂടി
وَإِلَيَّ
X
എന്നിലേക്കാകുന്നു
الْمَصِيرُ
X
മടക്കം
﴿22:48﴾ وَلِيَعْلَمَ
X
അറിയുന്നതിനും
الَّذِينَ أُوتُوا الْعِلْمَ
X
ജ്ഞാനം നല്‍കപ്പെട്ടവര്‍
أَنَّهُ
X
അതാണെന്ന്
الْحَقُّ
X
സത്യം
مِن رَّبِّكَ
X
താങ്കളുടെ നാഥന്റെ ഭാഗത്ത് നിന്നുള്ള
فَيُؤْمِنُوا
X
അങ്ങനെ അവര്‍ വിശ്വസിക്കാനും
بِهِ
X
അതില്‍
فَتُخْبِتَ لَهُ
X
അങ്ങനെ അതിന് കീഴ്പെടാനും
قُلُوبُهُمْۗ
X
അവരുടെ ഹൃദയങ്ങള്‍
وَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَهَادِ
X
വഴികാണിക്കുന്നവനാണ്
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
إِلَىٰ صِرَاطٍ
X
ഒരു പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿22:54﴾ مَا تَسْبِقُ
X
മുന്‍കടക്കില്ല
مِنْ أُمَّةٍ
X
ഒരു ജനതയും
أَجَلَهَا
X
അതിന്റെ അവധിയെ
وَمَا يَسْتَأْخِرُونَ
X
അവര്‍ പിന്തിനില്‍ക്കുകയുമില്ല
﴿23:43﴾ أُولَٰئِكَ
X
അക്കൂട്ടര്‍
يُسَارِعُونَ
X
അവര്‍ തിടുക്കം കൂട്ടുന്നു
فِي الْخَيْرَاتِ
X
നന്മകള്‍ ചെയ്യുന്നതില്‍
وَهُمْ
X
അവര്‍
لَهَا
X
അതിലേക്ക്
سَابِقُونَ
X
മുമ്പേയെത്തുന്നവരാണ്
﴿23:61﴾ بَلْ
X
എന്നാല്‍
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
فِي غَمْرَةٍ
X
അശ്രദ്ധയിലാണ്
مِّنْ هَٰذَا
X
ഇതിനെപ്പറ്റി
وَلَهُمْ
X
അവര്‍ക്കുണ്ട്
أَعْمَالٌ
X
ജോലികള്‍
مِّن دُونِ ذَٰلِكَ
X
അത് കൂടാതെയുള്ള
هُمْ
X
അവര്‍
لَهَا
X
അത്
عَامِلُونَ
X
ചെയ്തുകൊണ്ടിരിക്കുന്നവരാണ്
﴿23:63﴾ إِذَا رَأَتْهُم
X
അത് അവരെ കണ്ടാല്‍
مِّن مَّكَانٍ بَعِيدٍ
X
ദൂരസ്ഥലത്തുനിന്ന്
سَمِعُوا
X
അവര്‍ കേള്‍ക്കും
لَهَا
X
അതിന്റെ
تَغَيُّظًا
X
ക്ഷോഭം
وَزَفِيرًا
X
ഇരമ്പലും
﴿25:12﴾ إِن نَّشَأْ
X
നാം ഉദ്ദേശിച്ചാല്‍
نُنَزِّلْ
X
നാം ഇറക്കുന്നതാണ്
عَلَيْهِم
X
അവര്‍ക്ക്
مِّنَ السَّمَاءِ
X
മാനത്ത്നിന്ന്
آيَةً
X
ഒരു ദൃഷ്ടാന്തം
فَظَلَّتْ
X
തന്നിമിത്തം ആയിത്തീരും
أَعْنَاقُهُمْ
X
അവരുടെ പിരടികള്‍
لَهَا
X
അതിന്ന്
خَاضِعِينَ
X
വിധേയമായവര്‍
﴿26:4﴾ قَالُوا
X
അവര്‍ പറഞ്ഞു
نَعْبُدُ
X
ഞങ്ങള്‍ പൂജിക്കുന്നു
أَصْنَامًا
X
ചില വിഗ്രഹങ്ങളെ
فَنَظَلُّ
X
അങ്ങനെ ഞങ്ങളാവുന്നു
لَهَا
X
അവക്ക് (മുമ്പില്‍)
عَاكِفِينَ
X
ഭജനമിരിക്കുന്നവര്‍
﴿26:71﴾ وَمَا أَهْلَكْنَا
X
നാം നശിപ്പിച്ചിട്ടില്ല
مِن قَرْيَةٍ
X
ഒരു നാടിനെയും
إِلَّا لَهَا
X
അതിനുണ്ടായിട്ടല്ലാതെ
مُنذِرُونَ
X
താക്കീതുകാര്‍
﴿26:208﴾ فَلَمَّا جَاءَهَا
X
അങ്ങനെ അദ്ദേഹം അതിന്നടുത്തെത്തിയപ്പോള്‍
نُودِيَ
X
വിളിച്ചു പറയപ്പെട്ടു
أَن بُورِكَ
X
അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു
مَن فِي النَّارِ
X
തീയിലുള്ളവന്‍
وَمَنْ حَوْلَهَا
X
അതിന്റെ ചുറ്റുമുള്ളവരും
وَسُبْحَانَ اللَّهِ
X
അല്ലാഹു പരിശുദ്ധന്‍
رَبِّ الْعَالَمِينَ
X
പ്രപഞ്ച നാഥനായ
﴿27:8﴾ إِنِّي
X
തീര്‍ച്ചയായും ഞാന്‍
وَجَدتُّ
X
ഞാന്‍ കണ്ടു
امْرَأَةً
X
ഒരു സ്ത്രീയെ
تَمْلِكُهُمْ
X
അവരാണ് അന്നാട്ടുകാരെ ഭരിക്കുന്നത്
وَأُوتِيَتْ
X
അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു
مِن كُلِّ شَيْءٍ
X
എല്ലാ സൗകര്യങ്ങളും
وَلَهَا
X
അവര്‍ക്കുണ്ട്
عَرْشٌ
X
ഒരു സിംഹാസനം
عَظِيمٌ
X
ഗംഭീരമായ
﴿27:23﴾ قَالَ
X
(സുലൈമാന്‍) പറഞ്ഞു
نَكِّرُوا
X
തിരിച്ചറിയാത്ത വിധം നിങ്ങള്‍ രൂപം മാറ്റുക
لَهَا
X
അവള്‍ക്ക്
عَرْشَهَا
X
അവളുടെ സിംഹാസനം
نَنظُرْ
X
നമുക്ക് നോക്കാമല്ലോ
أَتَهْتَدِي
X
അവര്‍ വസ്തുത മനസ്സിലാക്കുമോ
أَمْ تَكُونُ
X
അതല്ല അവരാകുമോ
مِنَ الَّذِينَ
X
ഒരു കൂട്ടരില്‍
لَا يَهْتَدُونَ
X
അവര്‍ നേര്‍വഴി പ്രാപിക്കുകയില്ല
﴿27:41﴾ قِيلَ لَهَا
X
അവളോട് പറയപ്പെട്ടു
ادْخُلِي
X
നീ പ്രവേശിക്കുക
الصَّرْحَۖ
X
കൊട്ടാരത്തില്‍
فَلَمَّا رَأَتْهُ
X
അവളതു കണ്ടപ്പോള്‍
حَسِبَتْهُ
X
അവളതിനെ(കുറിച്ച്) വിചാരിച്ചു
لُجَّةً
X
തെളിനീര്‍ തടാകമെന്ന്
وَكَشَفَتْ
X
അവള്‍ വസ്ത്രം ഒഴിവാക്കി
عَن سَاقَيْهَاۚ
X
തന്റെ കണങ്കാലില്‍ നിന്ന്
قَالَ
X
(സുലൈമാന്‍) പറഞ്ഞു
إِنَّهُ
X
തീര്‍ച്ചയായും ഇത്
صَرْحٌ
X
കൊട്ടാരമാണ്
مُّمَرَّدٌ
X
പതിച്ചുണ്ടാക്കിയ
مِّن قَوَارِيرَۗ
X
സ്ഫടികം
قَالَتْ
X
അവള്‍ പറഞ്ഞു
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
ظَلَمْتُ
X
ഞാന്‍ അന്യായം ചെയ്തിരിക്കുന്നു
نَفْسِي
X
എന്നോടു തന്നെ
وَأَسْلَمْتُ
X
ഞാന്‍ വിധേയയായിരിക്കുന്നു
مَعَ سُلَيْمَانَ
X
സുലൈമാനോടൊപ്പം
لِلَّهِ
X
അല്ലാഹുവിന്ന്
رَبِّ الْعَالَمِينَ
X
സര്‍വലോക നാഥനായ
﴿27:44﴾ أَمَّن جَعَلَ
X
അഥവാ ആക്കിയവനോ
الْأَرْضَ
X
ഭൂമിയെ
قَرَارًا
X
പാര്‍ക്കാന്‍ പറ്റിയത്
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
خِلَالَهَا
X
അതിന്റെ ഇടയില്‍
أَنْهَارًا
X
നദികളെ
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
لَهَا
X
അതിന് (ഭൂമിക്ക്)
رَوَاسِيَ
X
നങ്കൂരങ്ങള്‍ (മലകള്‍)
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
بَيْنَ
X
ഇടയില്‍
الْبَحْرَيْنِ
X
രണ്ട് ജലാശയങ്ങള്‍ക്ക്
حَاجِزًاۗ
X
മറ
أَإِلَٰهٌ
X
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
X
അല്ലാഹുവിന്റെ കൂടെ
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരിലേറെ പേരും
لَا يَعْلَمُونَ
X
അറിവില്ലാത്തവരാണ്
﴿27:61﴾ إِنَّ فِرْعَوْنَ
X
നിശ്ചയം ഫറവോന്‍
عَلَا
X
അഹങ്കരിച്ചു
فِي الْأَرْضِ
X
നാട്ടില്‍
وَجَعَلَ
X
അവന്‍ ആക്കി
أَهْلَهَا
X
അന്നാട്ടുകാരെ
شِيَعًا
X
വിവിധവിഭാഗങ്ങള്‍
يَسْتَضْعِفُ
X
പറ്റെ ദുര്‍ബലമാക്കുന്നു, അടിച്ചമര്‍ത്തുന്നു
طَائِفَةً
X
ഒരു വിഭാഗത്തെ
مِّنْهُمْ
X
അവരില്‍നിന്ന്
يُذَبِّحُ
X
അറുകൊലചെയ്യുന്നു
أَبْنَاءَهُمْ
X
അവരിലെ ആണ്‍കുട്ടികളെ
وَيَسْتَحْيِي
X
ജീവിക്കാന്‍ വിടുന്നു
نِسَاءَهُمْۚ
X
അവരുടെ പെണ്‍മക്കളെ
إِنَّهُ
X
നിശ്ചയം അവന്‍
كَانَ
X
ആയിരുന്നു
مِنَ الْمُفْسِدِينَ
X
നാശകാരികളില്‍പെട്ടവന്‍
﴿28:4﴾ وَلَمَّا جَاءَتْ
X
എത്തിയപ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ അടുത്ത്
بِالْبُشْرَىٰ
X
ശുഭവാര്‍ത്തയുമായി
قَالُوا
X
അവര്‍ പറഞ്ഞു
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
مُهْلِكُو
X
നശിപ്പിക്കുന്നവരാണ്
أَهْلِ
X
ആളുകളെ
هَٰذِهِ الْقَرْيَةِۖ
X
ഈ നാട്ടിലെ
إِنَّ أَهْلَهَا
X
തീര്‍ച്ചയായും ഇവിടത്തുകാര്‍
كَانُوا
X
ആയിരിക്കുന്നു
ظَالِمِينَ
X
അക്രമികള്‍
﴿29:31﴾ يَا نِسَاءَ النَّبِيِّ
X
പ്രവാചക പത്നിമാരേ
مَن يَأْتِ
X
ആരെങ്കിലും ഏര്‍പ്പെടുകയാണെങ്കില്‍
مِنكُنَّ
X
നിങ്ങളില്‍ നിന്ന്
بِفَاحِشَةٍ
X
നീചവൃത്തിയില്‍
مُّبَيِّنَةٍ
X
വ്യക്തമായ
يُضَاعَفْ لَهَا
X
അവള്‍ക്ക് ഇരട്ടിക്കപ്പെടും
الْعَذَابُ
X
ശിക്ഷ
ضِعْفَيْنِۚ
X
രണ്ടിരട്ടി
وَكَانَ ذَٰلِكَ
X
അത്
عَلَى اللَّهِ
X
അല്ലാഹുവിന്ന്
يَسِيرًا
X
വളരെ എളുപ്പമാണ്
﴿33:30﴾ وَمَن يَقْنُتْ
X
ആരെങ്കിലും താഴ്മ കാണിക്കുന്നുവെങ്കില്‍
مِنكُنَّ
X
നിങ്ങളില്‍ നിന്ന്
لِلَّهِ
X
അല്ലാഹുവോടും
وَرَسُولِهِ
X
അവന്റെ ദൂതനോടും
وَتَعْمَلْ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
نُّؤْتِهَا
X
അവള്‍ക്ക് നാം നല്‍കും
أَجْرَهَا
X
അവളുടെ പ്രതിഫലം
مَرَّتَيْنِ
X
രണ്ടിരട്ടി
وَأَعْتَدْنَا لَهَا
X
അവള്‍ക്ക് നാം ഒരുക്കിവെച്ചിട്ടുമുണ്ട്
رِزْقًا
X
ജീവിത വിഭവം
كَرِيمًا
X
മാന്യമായ
﴿33:31﴾ إِنَّا عَرَضْنَا
X
തീര്‍ച്ചയായും നാം അവതരിപ്പിച്ചു
الْأَمَانَةَ
X
ഈ അമാനത്ത് (ഈ വിശ്വസ്ത ദൗത്യം)
عَلَى السَّمَاوَاتِ
X
ആകാശങ്ങളുടെ മുമ്പില്‍
وَالْأَرْضِ
X
ഭൂമിയുടെയും
وَالْجِبَالِ
X
പര്‍വതങ്ങളുടെയും
فَأَبَيْنَ
X
അപ്പോള്‍ അവ വിസമ്മതിച്ചു
أَن يَحْمِلْنَهَا
X
അത് ഏറ്റെടുക്കാന്‍
وَأَشْفَقْنَ
X
അവ ഭയപ്പെടുകയും ചെയ്തു
مِنْهَا
X
അതിനെ
وَحَمَلَهَا
X
എന്നാല്‍ അതേറ്റെടുത്തു
الْإِنسَانُۖ
X
മനുഷ്യന്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
كَانَ
X
ആയിരിക്കുന്നു
ظَلُومًا
X
കൊടിയ അക്രമി
جَهُولًا
X
തികഞ്ഞ അവിവേകിയും
﴿33:72﴾ مَّا يَفْتَحِ
X
തുറന്നുകൊടുക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
لِلنَّاسِ
X
മനുഷ്യര്‍ക്ക്
مِن رَّحْمَةٍ
X
അനുഗ്രഹത്തിന്റെ വല്ല കവാടവും
فَلَا مُمْسِكَ
X
തടയുന്നവനില്ല
لَهَاۖ
X
അത്
وَمَا يُمْسِكْ
X
അവന്‍ തടഞ്ഞുവെക്കുകയാണെങ്കില്‍
فَلَا مُرْسِلَ
X
വിട്ടുകൊടുക്കുന്നവനുമില്ല
لَهُ
X
അത്
مِن بَعْدِهِۚ
X
അതിന്നുശേഷം
وَهُوَ
X
അവന്‍
الْعَزِيزُ
X
പ്രതാപിയാണ്
الْحَكِيمُ
X
യുക്തിമാനുമാണ്
﴿35:2﴾ لَا الشَّمْسُ يَنبَغِي لَهَا
X
സൂര്യനു സാധ്യമല്ല
أَن تُدْرِكَ
X
എത്തിപ്പിടിക്കാന്‍
الْقَمَرَ
X
ചന്ദ്രനെ
وَلَا اللَّيْلُ
X
രാവുമല്ല
سَابِقُ
X
മറികടക്കുന്നത്
النَّهَارِۚ
X
പകലിനെ
وَكُلٌّ
X
എല്ലാ ഓരോന്നും
فِي فَلَكٍ
X
നിശ്ചിത ഭ്രമണപഥത്തില്‍
يَسْبَحُونَ
X
നീന്തിക്കൊണ്ടിരിക്കുകയാണ്
﴿36:40﴾ أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
أَنَّا خَلَقْنَا
X
നാം സൃഷ്ടിച്ചത്
لَهُم
X
അവര്‍ക്ക് വേണ്ടിയാണെന്ന്
مِّمَّا عَمِلَتْ أَيْدِينَا
X
നമ്മുടെ കരങ്ങളുണ്ടാക്കിയവയില്‍ നിന്നുള്ള
أَنْعَامًا
X
കന്നുകാലികളെ
فَهُمْ
X
ഇപ്പോഴവര്‍
لَهَا
X
അവയെ
مَالِكُونَ
X
അധീനപ്പെടുത്തുന്നുവെന്നും
﴿36:71﴾ وَمَا يَنظُرُ
X
കാത്തിരിക്കുന്നില്ല
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
إِلَّا صَيْحَةً
X
ഗര്‍ജനമല്ലാതെ
وَاحِدَةً
X
ഒരൊറ്റ
مَّا لَهَا
X
അതിനില്ല
مِن فَوَاقٍ
X
ഒട്ടും സാവകാശം
﴿38:15﴾ قَدْ قَالَهَا
X
ഇപ്രകാരം പറഞ്ഞിട്ടുണ്ടായിരുന്നു
الَّذِينَ مِن قَبْلِهِمْ
X
ഇവര്‍ക്കു മുമ്പുള്ളവര്‍
فَمَا أَغْنَىٰ
X
എന്നാല്‍ ഉപകരിച്ചില്ല
عَنْهُم
X
അവര്‍ക്ക്
مَّا كَانُوا يَكْسِبُونَ
X
അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നത്
﴿39:50﴾ مَنْ عَمِلَ
X
ആരെങ്കിലും ചെയ്താല്‍
سَيِّئَةً
X
തിന്‍മ
فَلَا يُجْزَىٰ
X
അയാള്‍ക്കു പ്രതിഫലമായി നല്‍കപ്പെടുകയില്ല
إِلَّا مِثْلَهَاۖ
X
അതിനു തുല്യമായതല്ലാതെ
وَمَنْ عَمِلَ
X
ആരെങ്കിലും ചെയ്താല്‍
صَالِحًا
X
സല്‍കര്‍മം
مِّن ذَكَرٍ
X
പുരുഷനാകട്ടെ
أَوْ أُنثَىٰ
X
അല്ലെങ്കില്‍ സ്ത്രീയാകട്ടെ
وَهُوَ
X
അവനായിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَأُولَٰئِكَ
X
അവര്‍
يَدْخُلُونَ
X
പ്രവേശിക്കും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
يُرْزَقُونَ
X
അവര്‍ക്ക് ജീവിത വിഭവം നല്‍കപ്പെടുന്നു
فِيهَا
X
അവിടെ
بِغَيْرِ حِسَابٍ
X
കണക്കു കൂടാതെ
﴿40:40﴾ ثُمَّ
X
പിന്നെ
اسْتَوَىٰ
X
അവന്‍ തിരിഞ്ഞു
إِلَى السَّمَاءِ
X
ആകാശത്തിനു നേരെ
وَهِيَ
X
അതായിരിക്കെ
دُخَانٌ
X
പുക
فَقَالَ
X
എന്നിട്ട് അവന്‍ പറഞ്ഞു
لَهَا
X
അതിനോട്
وَلِلْأَرْضِ
X
ഭൂമിയോടും
ائْتِيَا
X
നിങ്ങള്‍ വരുവിന്‍
طَوْعًا
X
അനുസരണയോടെ
أَوْ كَرْهًا
X
അല്ലെങ്കില്‍ നിര്‍ബന്ധിതമായി
قَالَتَا
X
അവ രണ്ടും പറഞ്ഞു
أَتَيْنَا
X
ഞങ്ങള്‍ വന്നിരിക്കുന്നു
طَائِعِينَ
X
അനുസരണമുള്ളവരായി
﴿41:11﴾ وَكَذَٰلِكَ
X
അപ്രകാരം
أَوْحَيْنَا
X
നാം ബോധനം നല്‍കിയിരിക്കുന്നു
إِلَيْكَ
X
നിനക്ക്
قُرْآنًا
X
ഖുര്‍ആനിനെ
عَرَبِيًّا
X
അറബി ഭാഷയിലുള്ള
لِّتُنذِرَ
X
നീ മുന്നറിയിപ്പ് നല്‍കാന്‍
أُمَّ الْقُرَىٰ
X
നാടുകളുടെ കേന്ദ്രത്തിന്(മക്കക്ക്)
وَمَنْ حَوْلَهَا
X
അതിനു ചുറ്റുമുള്ളവര്‍ക്കും
وَتُنذِرَ
X
നീ മുന്നറിയിപ്പ് നല്‍കാനും
يَوْمَ الْجَمْعِ
X
സമ്മേളന ദിനത്തെക്കുറിച്ച്
لَا رَيْبَ فِيهِۚ
X
അതില്‍ സംശയമേയില്ല
فَرِيقٌ
X
ഒരു വിഭാഗം
فِي الْجَنَّةِ
X
സ്വര്‍ഗത്തിലാകുന്നു
وَفَرِيقٌ
X
മറ്റൊരു വിഭാഗം
فِي السَّعِيرِ
X
കത്തിജ്വലിക്കുന്ന നരകത്തിലും
﴿42:7﴾ وَجَعَلَهَا
X
അദ്ദേഹം ഇതിനെ ആക്കി
كَلِمَةً
X
വചനം
بَاقِيَةً
X
അവശേഷിക്കുന്ന
فِي عَقِبِهِ
X
തന്റെ പിന്‍ഗാമികളിലും
لَعَلَّهُمْ يَرْجِعُونَ
X
അവര്‍ മടങ്ങുന്നതിനുവേണ്ടി
﴿43:28﴾ إِذْ جَعَلَ
X
പുലര്‍ത്തിയപ്പോള്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
فِي قُلُوبِهِمُ
X
തങ്ങളുടെ മനസ്സുകളില്‍
الْحَمِيَّةَ
X
ദുരഭിമാനം
حَمِيَّةَ الْجَاهِلِيَّةِ
X
അനിസ്‌ലാമിക കാലത്തെ ദുരഭിമാനം
فَأَنزَلَ اللَّهُ
X
അപ്പോള്‍ അല്ലാഹു ഇറക്കിക്കൊടുത്തു
سَكِينَتَهُ
X
അവന്റെ പക്കല്‍നിന്നുള്ള ശാന്തി
عَلَىٰ رَسُولِهِ
X
അവന്റെ ദൂതന്
وَعَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَأَلْزَمَهُمْ
X
അവരെ ബന്ധിച്ചുനിര്‍ത്തുകയും ചെയ്തു
كَلِمَةَ التَّقْوَىٰ
X
ഭക്തിയുടെ വചനത്തില്‍
وَكَانُوا
X
അവരായിരുന്നു
أَحَقَّ
X
ഏറ്റവും അര്‍ഹര്‍
بِهَا
X
അതിന്
وَأَهْلَهَاۚ
X
അതിന്റെ അവകാശികളും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെപ്പറ്റിയും
عَلِيمًا
X
നന്നായറിയുന്നവന്‍
﴿48:26﴾ أَفَلَمْ يَنظُرُوا
X
അവര്‍ നോക്കിക്കാണുന്നില്ലേ
إِلَى السَّمَاءِ
X
മാനത്തെ
فَوْقَهُمْ
X
തങ്ങളുടെ മീതെയുള്ള
كَيْفَ
X
എങ്ങനെയാണ്
بَنَيْنَاهَا
X
നാം അതിനെ നിര്‍മിച്ചത്
وَزَيَّنَّاهَا
X
നാം അതിനെ അലങ്കരിക്കുകയും ചെയ്തു
وَمَا لَهَا
X
അതിനില്ല
مِن فُرُوجٍ
X
വിടവുകള്‍
﴿50:6﴾ لَيْسَ لَهَا
X
അതിനില്ല
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
كَاشِفَةٌ
X
തട്ടിമാറ്റുന്നവന്‍
﴿53:58﴾ إِذَا أُلْقُوا
X
അവര്‍ എറിയപ്പെടുമ്പോള്‍
فِيهَا
X
അതില്‍
سَمِعُوا
X
അവര്‍ കേള്‍ക്കും
لَهَا
X
അതിന്
شَهِيقًا
X
ഒരു ഗര്‍ജനം
وَهِيَ
X
അതാകട്ടെ
تَفُورُ
X
തിളച്ചുമറിയുകയും ചെയ്യും
﴿67:7﴾ لِنَجْعَلَهَا
X
നാം അതിനെ ആക്കുന്നതിനുവേണ്ടി
لَكُمْ
X
നിങ്ങള്‍ക്ക്
تَذْكِرَةً
X
ഒരു ഓര്‍മക്കുറി
وَتَعِيَهَا
X
അതിനെ ഗ്രഹിക്കാനും
أُذُنٌ
X
കാത്
وَاعِيَةٌ
X
ഗ്രഹിക്കുന്ന
﴿69:12﴾ وَأَغْطَشَ
X
അവന്‍ ഇരുളുള്ളതാക്കി
لَيْلَهَا
X
അതിലെ രാവിനെ
وَأَخْرَجَ
X
(ഇരുളില്‍നിന്ന്)അവന്‍ പുറത്തെടുക്കുകയും ചെയ്തു
ضُحَاهَا
X
അതിന്റെ പകലിനെ
﴿79:29﴾ إِذَا زُلْزِلَتِ
X
വിറപ്പിക്കപ്പെട്ടാല്‍
الْأَرْضُ
X
ഭൂമി
زِلْزَالَهَا
X
അതിന്റെ വിറപ്പിക്കല്‍
﴿99:1﴾ وَأَخْرَجَتِ
X
പുറംതള്ളുകയും ചെയ്താല്‍
الْأَرْضُ
X
ഭൂമി
أَثْقَالَهَا
X
അതിന്റെ ഭാരങ്ങള്‍
﴿99:2﴾ وَقَالَ
X
പറയുകയും ചെയ്താല്‍
الْإِنسَانُ
X
മനുഷ്യന്‍
مَا
X
എന്താണ് (എന്ന്)
لَهَا
X
അതിന്
﴿99:3﴾ بِأَنَّ رَبَّكَ
X
നിന്റെ നാഥന്‍ ആയതിനാല്‍
أَوْحَىٰ
X
അവന്‍ ബോധനം നല്‍കി
لَهَا
X
അതിന്
﴿99:5﴾