Repeated Words in Quran

< >
Total Found : 8
وَهُوَ
X
അവനാണ്
الَّذِي جَعَلَكُمْ
X
നിങ്ങളെ ആക്കിയവന്‍
خَلَائِفَ
X
പ്രതിനിധികള്‍
الْأَرْضِ
X
ഭൂമിയില്‍
وَرَفَعَ
X
അവന്‍ ഉയര്‍ത്തി
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
فَوْقَ
X
മീതെ
بَعْضٍ
X
(മറ്റു) ചിലരുടെ
دَرَجَاتٍ
X
പദവികളില്‍
لِّيَبْلُوَكُمْ
X
നിങ്ങളെ അവന്‍ പരീക്ഷിക്കാന്‍വേണ്ടി
فِي مَا آتَاكُمْۗ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
سَرِيعُ
X
വേഗതയുള്ളവനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
X
ഒപ്പം തീര്‍ച്ചയായും അവന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനും
﴿6:165﴾ وَالَّذِينَ عَمِلُوا السَّيِّئَاتِ
X
ദുര്‍വൃത്തികള്‍ ചെയ്തവര്‍
ثُمَّ تَابُوا مِن بَعْدِهَا
X
പിന്നീട് അതിനു ശേഷം അവര്‍ പശ്ചാത്തപിച്ചു
وَآمَنُوا
X
സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തു
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
مِن بَعْدِهَا
X
അതിന് ശേഷം
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ഏറെ കരുണ കാണിക്കുന്നവനും
﴿7:153﴾ وَإِذْ تَأَذَّنَ
X
പ്രഖ്യാപിച്ച സന്ദര്‍ഭവും
رَبُّكَ
X
നിന്റെ നാഥന്‍
لَيَبْعَثَنَّ
X
അവന്‍ നിയോഗിക്കുക തന്നെ ചെയ്യുമെന്ന്
عَلَيْهِمْ
X
അവരുടെ നേരെ
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ വരെ
مَن يَسُومُهُمْ
X
അവര്‍ക്ക് ശിക്ഷ ഏല്‍പിച്ചുകൊണ്ടിരിക്കുന്നവരെ
سُوءَ الْعَذَابِۗ
X
ക്രൂരമായ ശിക്ഷ
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
لَسَرِيعُ
X
വേഗതയുള്ളവനാണ്
الْعِقَابِۖ
X
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
X
തീര്‍ച്ചയായും അവന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿7:167﴾ وَقَالَ
X
അദ്ദേഹം പറഞ്ഞു
ارْكَبُوا
X
നിങ്ങള്‍ കയറുക
فِيهَا
X
അതില്‍
بِسْمِ اللَّهِ
X
അല്ലാഹുവിന്റെ നാമത്തിലാണ്
مَجْرَاهَا
X
അതിന്റെ സഞ്ചാരം
وَمُرْسَاهَاۚ
X
അതിന്റെ നിറുത്തവും
إِنَّ رَبِّي
X
നിശ്ചയമായും എന്റെ നാഥന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവന്‍ തന്നെയാണ്
رَّحِيمٌ
X
കരുണാനിധിയുമാണ്
﴿11:41﴾ وَإِن تَعُدُّوا
X
നിങ്ങള്‍ എണ്ണുകയാണെങ്കില്‍
نِعْمَةَ
X
അനുഗ്രഹം
اللَّهِ
X
അല്ലാഹുവിന്റെ
لَا تُحْصُوهَاۗ
X
നിങ്ങള്‍ അവയെ തിട്ടപ്പെടുത്തുകയില്ല
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَغَفُورٌ
X
പൊറുക്കുന്നവന്‍ തന്നെ
رَّحِيمٌ
X
കരുണാനിധിയും
﴿16:18﴾ ثُمَّ
X
പിന്നെ
إِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
لِلَّذِينَ هَاجَرُوا
X
പലായനം ചെയ്തവരോട്
مِن بَعْدِ
X
ശേഷം
مَا فُتِنُوا
X
അവര്‍ പീഡിപ്പിക്കപ്പെട്ടതിന്റെ
ثُمَّ
X
പിന്നീട്
جَاهَدُوا
X
അവര്‍ സമരം ചെയ്തു
وَصَبَرُوا
X
അവര്‍ ക്ഷമ പാലിക്കുകയും ചെയ്തു
إِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
مِن بَعْدِهَا
X
അതിന്ന് ശേഷം
لَغَفُورٌ
X
ഏറെ പൊറുക്കുന്നവന്‍ തന്നെ
رَّحِيمٌ
X
കരുണാനിധിയും
﴿16:110﴾ ثُمَّ
X
പിന്നെ
إِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
لِلَّذِينَ عَمِلُوا
X
പ്രവര്‍ത്തിച്ചവര്‍ക്ക്
السُّوءَ
X
തിന്മ
بِجَهَالَةٍ
X
അജ്ഞത നിമിത്തം
ثُمَّ
X
പിന്നെ
تَابُوا
X
പശ്ചാതപിച്ചു മടങ്ങി
مِن بَعْدِ ذَٰلِكَ
X
അതിന് ശേഷം
وَأَصْلَحُوا
X
ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
إِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
مِن بَعْدِهَا
X
അതിന് ശേഷവും
لَغَفُورٌ
X
ഏറെ പൊറുക്കുന്നവന്‍ തന്നെ
رَّحِيمٌ
X
കരുണാനിധിയും
﴿16:119﴾ وَقَالُوا
X
അവര്‍ പറയും
الْحَمْدُ
X
സകല സ്തുതിയും
لِلَّهِ
X
അല്ലാഹുവിനാണ്
الَّذِي أَذْهَبَ
X
അകറ്റിയവനായ
عَنَّا
X
ഞങ്ങളില്‍നിന്ന്
الْحَزَنَۖ
X
ദുഃഖം
إِنَّ رَبَّنَا
X
തീര്‍ച്ചയായും ഞങ്ങളുടെ നാഥന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
شَكُورٌ
X
വളരെ നന്ദിയുള്ളവനും
﴿35:34﴾