Repeated Words in Quran

< >
Total Found : 10
وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
يَوْمًا
X
ഒരു ദിവസത്തെ
تُرْجَعُونَ فِيهِ
X
അന്ന് നിങ്ങള്‍ മടക്കപ്പെടും
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്
ثُمَّ
X
പിന്നീട്
تُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
എല്ലാ ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
അവന്‍ പ്രവര്‍ത്തിച്ചത്
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അനീതിക്ക് വിധേയരാവില്ല
﴿2:281﴾ فَكَيْفَ
X
അപ്പോള്‍ എങ്ങനെയായിരിക്കും
إِذَا جَمَعْنَاهُمْ
X
നാം അവരെ ഒരുമിച്ചുകൂട്ടിയാല്‍
لِيَوْمٍ
X
ഒരു ദിനം
لَّا رَيْبَ
X
ഒരു സംശയവുമില്ല
فِيهِ
X
അതില്‍
وَوُفِّيَتْ
X
പൂര്‍ണമായി നല്‍കപ്പെടുകയും ചെയ്താല്‍
كُلُّ نَفْسٍ
X
ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
താന്‍ പ്രവര്‍ത്തിച്ചത് ( അതിന്റെ പ്രതിഫലം)
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അക്രമിക്കപ്പെടുന്നതല്ല
﴿3:25﴾ وَمَا كَانَ
X
ഉണ്ടാവില്ല
لِنَبِيٍّ
X
ഒരു പ്രവാചകനില്‍നിന്നും
أَن يَغُلَّۚ
X
വഞ്ചന നടത്തുകയെന്നത്
وَمَن يَغْلُلْ
X
ആരെങ്കിലും വഞ്ചി(ച്ചെടുത്താല്‍)ച്ചാല്‍
يَأْتِ
X
അവന്‍ വരും
بِمَا غَلَّ
X
താന്‍ വഞ്ചിച്ചെടുത്തതുമായി
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
ثُمَّ
X
പിന്നെ
تُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
താന്‍ നേടിയതി(ന്റെ ഫലം)
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവര്‍ അനീതിക്കിരയാവുകയില്ല, അക്രമിക്കപ്പെടുന്നതല്ല
﴿3:161﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ يُزَكُّونَ
X
വിശുദ്ധരാക്കുന്നവരെ
أَنفُسَهُمۚ
X
സ്വദേഹങ്ങളെ
بَلِ اللَّهُ
X
എന്നാല്‍ അല്ലാഹു
يُزَكِّي
X
അവന്‍ ശുദ്ധീകരിക്കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവരെ
وَلَا يُظْلَمُونَ
X
അവരോട് അനീതിചെയ്യപ്പെടുന്നതല്ല
فَتِيلًا
X
കടുകിട (ഒട്ടും)
﴿4:49﴾ وَمَن يَعْمَلْ
X
വല്ലവനും ചെയ്യുന്നുവെങ്കില്‍
مِنَ الصَّالِحَاتِ
X
സല്‍കര്‍മങ്ങളില്‍ നിന്ന്
مِن ذَكَرٍ
X
അത് ആണായാലും
أَوْ أُنثَىٰ
X
അല്ലെങ്കില്‍ പെണ്ണായാലും
وَهُوَ مُؤْمِنٌ
X
അവന്‍ സത്യവിശ്വാസിയായിക്കൊണ്ട്
فَأُولَٰئِكَ
X
അവര്‍
يَدْخُلُونَ
X
പ്രവേശിക്കും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَا يُظْلَمُونَ
X
അവരോട് അനീതി ചെയ്യപ്പെടുകയില്ല
نَقِيرًا
X
ഒട്ടും
﴿4:124﴾ مَن
X
ആരെങ്കിലും
جَاءَ
X
അവന്‍ വന്നു(വന്നാല്‍)
بِالْحَسَنَةِ
X
വല്ല നന്മയുമായി
فَلَهُ
X
അവന്നുണ്ട്
عَشْرُ
X
പത്ത്
أَمْثَالِهَاۖ
X
അതിന്റെ ഇരട്ടികള്‍
وَمَن
X
വല്ലവനും
جَاءَ
X
അവന്‍ വന്നു(വന്നാല്‍)
بِالسَّيِّئَةِ
X
വല്ല തിന്മയുമായി
فَلَا يُجْزَىٰ
X
അവന് പ്രതിഫലം നല്‍കപ്പെടുകയില്ല
إِلَّا مِثْلَهَا
X
അതിനു തല്യമായത് അല്ലാതെ
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി കാണിക്കപ്പെടുകയില്ല
﴿6:160﴾ وَلِكُلِّ أُمَّةٍ
X
ഓരോ സമുദായത്തിനുമുണ്ട്
رَّسُولٌۖ
X
ഓരോ ദൂതന്‍
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
رَسُولُهُمْ
X
അവരുടെ ദൂതന്‍
قُضِيَ
X
വിധി തീര്‍പ്പുണ്ടാക്കപ്പെടും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْقِسْطِ
X
നീതിപൂര്‍വ്വം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി ചെയ്യപ്പെടുന്നതല്ല
﴿10:47﴾ وَلَوْ أَنَّ لِكُلِّ نَفْسٍ
X
ഓരോ വ്യക്തിയുടെ കൈവശവും ഉണ്ടായിരുന്നുവെങ്കില്‍
ظَلَمَتْ
X
(ആ വ്യക്തി)അക്രമം പ്രവര്‍ത്തിച്ചു
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്(മുഴുവന്‍)
لَافْتَدَتْ
X
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِۗ
X
അതിനെ
وَأَسَرُّوا
X
അവര്‍ ഉള്ളില്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്യും
النَّدَامَةَ
X
ഖേദം
لَمَّا رَأَوُا
X
അവര്‍ കാണുമ്പോള്‍
الْعَذَابَۖ
X
ശിക്ഷ
وَقُضِيَ
X
തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْقِسْطِۚ
X
നീതി പൂര്‍വ്വം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി കാണിക്കപ്പെടുകയില്ല
﴿10:54﴾ يَوْمَ
X
ദിവസം
تَأْتِي
X
വരുന്ന
كُلُّ نَفْسٍ
X
ഓരോ വ്യക്തിയും
تُجَادِلُ
X
തര്‍ക്കിക്കുന്ന, വാദിക്കുന്ന
عَن نَّفْسِهَا
X
തനിക്കു വേണ്ടി
وَتُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
എല്ലാ ഓരോ വ്യക്തിക്കും
مَّا عَمِلَتْ
X
അവന്‍ പ്രവര്‍ത്തിച്ചത്
وَهُمْ
X
അവരാകട്ടെ
لَا يُظْلَمُونَ
X
അനീതി ചെയ്യപ്പെടുന്നവരുമല്ല
﴿16:111﴾ يَوْمَ
X
ദിവസം
نَدْعُو
X
നാം വിളിക്കുന്ന
كُلَّ أُنَاسٍ
X
എല്ലാ ജനവിഭാഗത്തെയും
بِإِمَامِهِمْۖ
X
അവരുടെ നേതാവിനോടൊപ്പം
فَمَنْ
X
അപ്പോള്‍ ആര്
أُوتِيَ
X
അവന് നല്‍കപ്പെട്ടു
كِتَابَهُ
X
അവന്റെ (കര്‍മ)പുസ്തകം
بِيَمِينِهِ
X
അവന്റെ വലതുകയ്യില്‍
فَأُولَٰئِكَ
X
അപ്പോള്‍ അവര്‍
يَقْرَءُونَ
X
അവര്‍ വായിക്കും
كِتَابَهُمْ
X
അവരുടെ പുസ്തകം
وَلَا يُظْلَمُونَ
X
അവര്‍ അനീതി ചെയ്യപ്പെടുന്നതല്ല
فَتِيلًا
X
ഒരു തരിമ്പും
﴿17:71﴾ إِلَّا مَن
X
ഒരുത്തരൊഴികെ
تَابَ
X
പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അവര്‍
يَدْخُلُونَ
X
പ്രവേശിക്കും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَا يُظْلَمُونَ
X
അവര്‍ അനീതിചെയ്യപ്പെടുന്നവരല്ല
شَيْئًا
X
ഒട്ടും
﴿19:60﴾ وَلَا نُكَلِّفُ
X
നാം (അല്ലാഹു) നിര്‍ബന്ധിക്കുന്നില്ല
نَفْسًا
X
ഒരാളെയും
إِلَّا وُسْعَهَاۖ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
وَلَدَيْنَا
X
നമ്മുടെ പക്കലുണ്ട്
كِتَابٌ
X
ഒരു രേഖ
يَنطِقُ
X
അത് സംസാരിക്കും
بِالْحَقِّۚ
X
സത്യം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവര്‍ അനീതി ചെയ്യപ്പെടുകയില്ല
﴿23:62﴾ وَأَشْرَقَتِ
X
പ്രകാശിതമാകും
الْأَرْضُ
X
ഭൂമി
بِنُورِ رَبِّهَا
X
അതിന്റെ നാഥന്റെ പ്രഭയാല്‍
وَوُضِعَ
X
സമര്‍പ്പിക്കപ്പെടും
الْكِتَابُ
X
കര്‍മ പുസ്തകം
وَجِيءَ
X
കൊണ്ടുവരപ്പെടും
بِالنَّبِيِّينَ
X
പ്രവാചകന്‍മാര്‍
وَالشُّهَدَاءِ
X
സാക്ഷികളും
وَقُضِيَ
X
വിധിക്കപ്പെടുകയും ചെയ്യും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْحَقِّ
X
നീതി പൂര്‍വ്വം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി ചെയ്യപ്പെടുകയില്ല
﴿39:69﴾ وَخَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّ
X
യാഥാര്‍ത്ഥ്യനിഷ്ഠമായി
وَلِتُجْزَىٰ
X
പ്രതിഫലം നല്‍കാനാണിത്
كُلُّ نَفْسٍ
X
ഒരോരുത്തര്‍ക്കും
بِمَا كَسَبَتْ
X
താന്‍ പ്രവര്‍ത്തിച്ചതിന്റെ
وَهُمْ لَا يُظْلَمُونَ
X
ആവരോട് അനീതി കാണിക്കപ്പെടുകയില്ല
﴿45:22﴾ وَلِكُلٍّ
X
എല്ലാ വിഭാഗത്തിനുമുണ്ട്
دَرَجَاتٌ
X
പദവികള്‍
مِّمَّا عَمِلُواۖ
X
അവര്‍ പ്രവര്‍ത്തിച്ചതിനാല്‍
وَلِيُوَفِّيَهُمْ
X
അവര്‍ക്ക് പൂര്‍ണമായി നല്‍കാന്‍
أَعْمَالَهُمْ
X
അവരുടെ കര്‍മ(ഫല)ങ്ങള്‍
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി ചെയ്യപ്പെടുന്നതല്ല
﴿46:19﴾