Repeated Words in Quran

< >
Total Found : 27
اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനൊഴികെ
الْحَيُّ
X
എന്നെന്നും ജീവിക്കുന്നവന്‍
الْقَيُّومُۚ
X
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍
لَا تَأْخُذُهُ
X
അവനെ ബാധിക്കുകയില്ല
سِنَةٌ
X
മയക്കം
وَلَا نَوْمٌۚ
X
ഉറക്കവുമില്ല
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
مَن
X
ആരുണ്ട്
ذَا الَّذِي يَشْفَعُ
X
ശുപാര്‍ശ ചെയ്യുന്നവന്‍
عِندَهُ
X
അവന്റെ അടുത്ത്
إِلَّا بِإِذْنِهِۚ
X
അവന്റെ അനുമതി കൂടാതെ
يَعْلَمُ
X
അവനറിയും
مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۖ
X
അവരുടെ പിന്നിലുള്ളതും
وَلَا يُحِيطُونَ
X
അവര്‍ വലയം ചെയ്യുന്നില്ല (സൂക്ഷ്മമായി അറിയുന്നില്ല
بِشَيْءٍ
X
ഒന്നും തന്നെ
مِّنْ عِلْمِهِ
X
അവന്റെ അറിവില്‍ നിന്ന്
إِلَّا بِمَا شَاءَۚ
X
അവന്‍ ഉദ്ദേശിച്ചതല്ലാതെ
وَسِعَ
X
ഉള്‍കൊണ്ടിരിക്കുന്നു
كُرْسِيُّهُ
X
അവന്റെ അധികാരപീഠം
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَۖ
X
ഭൂമിയെയും
وَلَا يَئُودُهُ
X
അവന് ഭാരമാകുന്നില്ല
حِفْظُهُمَاۚ
X
അവരണ്ടിന്റെയും സംരക്ഷണം
وَهُوَ
X
അവന്‍
الْعَلِيُّ
X
ഉന്നതനാണ്
الْعَظِيمُ
X
മഹാനും
﴿2:255﴾ هُوَ
X
അവനാകുന്നു
الَّذِي يُصَوِّرُكُمْ
X
നിങ്ങളെ രൂപപ്പെടുത്തുന്നവന്‍
فِي الْأَرْحَامِ
X
ഗര്‍ഭാശയങ്ങളില്‍
كَيْفَ يَشَاءُۚ
X
അവന്‍ ഇഛിക്കുന്ന വിധം
لَا إِلَٰهَ
X
ഒരു ദൈവമില്ല
إِلَّا هُوَ
X
അവനല്ലാതെ
الْعَزِيزُ
X
പ്രതാപി
الْحَكِيمُ
X
യുക്തിമാന്‍
﴿3:6﴾ شَهِدَ
X
സാക്ഷ്യം വഹിച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
أَنَّهُ
X
നിശ്ചയം അവന്‍
لَا إِلَٰهَ
X
ദൈവമില്ലെന്ന്
إِلَّا هُوَ
X
അവനല്ലാതെ
وَالْمَلَائِكَةُ
X
മലക്കുകളും
وَأُولُو الْعِلْمِ
X
ജ്ഞാനികളും
قَائِمًا
X
സ്ഥാപിക്കുന്നവനായി
بِالْقِسْطِۚ
X
നീതി
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَ
X
അവനല്ലാതെ
الْعَزِيزُ
X
പ്രതാപി
الْحَكِيمُ
X
യുക്തിമാന്‍
﴿3:18﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۚ
X
അവനല്ലാതെ
لَيَجْمَعَنَّكُمْ
X
തീര്‍ച്ചയായും അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിത്തെഴുന്നേല്‍പ് നാളി(ലേക്ക്)ല്‍
لَا رَيْبَ فِيهِۗ
X
അതില്‍ സംശയമില്ല
وَمَنْ
X
ആരുണ്ട്
أَصْدَقُ
X
ഏറ്റം സത്യം പറയുന്നവന്‍
مِنَ اللَّهِ
X
അല്ലാഹുവിനേക്കാള്‍
حَدِيثًا
X
വര്‍ത്തമാനങ്ങളില്‍
﴿4:87﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
رَسُولُ اللَّهِ
X
അല്ലാഹുവിന്റെ ദൂതനാണ്
إِلَيْكُمْ
X
നിങ്ങളിലേക്കുള്ള
جَمِيعًا
X
എല്ലാവരിലേക്കും
الَّذِي
X
യാതൊരുവന്‍
لَهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۖ
X
ഭൂമിയുടെയും
لَا إِلَٰهَ
X
ഇല്ല ദൈവം
إِلَّا هُوَ
X
അവനല്ലാതെ
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
وَيُمِيتُۖ
X
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
النَّبِيِّ
X
അഥവാ പ്രവാചകനില്‍
الْأُمِّيِّ
X
നിരക്ഷരനായ
الَّذِي
X
യാതൊരുവന്‍
يُؤْمِنُ
X
അദ്ദേഹം വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَكَلِمَاتِهِ
X
അവന്റെ വചനങ്ങളിലും
وَاتَّبِعُوهُ
X
അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക
لَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تَهْتَدُونَ
X
നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
﴿7:158﴾ فَإِن تَوَلَّوْا
X
എന്നിട്ടും അവര്‍ പുറംതിരിയുകയാണെങ്കില്‍
فَقُلْ
X
പറയുക
حَسْبِيَ
X
എനിക്കുമതി
اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُۖ
X
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَهُوَ
X
അവന്‍
رَبُّ الْعَرْشِ
X
സിംഹാസനത്തിന്റെ നാഥന്‍
الْعَظِيمِ
X
മഹത്തായ
﴿9:129﴾ وَجَاوَزْنَا
X
നാം കടത്തി
بِبَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളെ
الْبَحْرَ
X
കടല്‍
فَأَتْبَعَهُمْ
X
അപ്പോള്‍ അവരെ പിന്തുടര്‍ന്നു
فِرْعَوْنُ
X
ഫറവോന്‍
وَجُنُودُهُ
X
അവന്റെ സൈന്യവും
بَغْيًا
X
ധിക്കാരമായി
وَعَدْوًاۖ
X
അതിക്രമവും
حَتَّىٰ
X
അങ്ങനെ
إِذَا أَدْرَكَهُ الْغَرَقُ
X
മുങ്ങിമരിക്കാറായപ്പോള്‍
قَالَ
X
ഫറവോന്‍ പറഞ്ഞു
آمَنتُ
X
ഞാന്‍ വിശ്വസിച്ചിരിക്കുന്നു
أَنَّهُ لَا إِلَٰهَ
X
ദൈവമില്ലെന്ന്
إِلَّا الَّذِي
X
ഒരുത്തനല്ലാതെ
آمَنَتْ بِهِ
X
അവനില്‍ വിശ്വസിച്ചിരിക്കുന്നു
بَنُو إِسْرَائِيلَ
X
ഇസ്രയേല്‍ മക്കള്‍
وَأَنَا
X
ഞാന്‍
مِنَ الْمُسْلِمِينَ
X
മുസ്‌ലിംകളില്‍ പെട്ടവനാകുന്നു
﴿10:90﴾ كَذَٰلِكَ
X
അപ്രകാരം
أَرْسَلْنَاكَ
X
നിന്നെ നാം നിയോഗിച്ചു
فِي أُمَّةٍ
X
ഒരു സമുദായത്തില്‍
قَدْ خَلَتْ
X
തീര്‍ച്ചയായും കഴിഞ്ഞുപോയിട്ടുണ്ട്
مِن قَبْلِهَا
X
അതിനു മുമ്പും
أُمَمٌ
X
സമുദായങ്ങള്‍
لِّتَتْلُوَ
X
നീ വായിച്ചുകേള്‍പിക്കാന്‍ വേണ്ടി
عَلَيْهِمُ
X
അവര്‍ക്ക്
الَّذِي أَوْحَيْنَا
X
നാം ദിവ്യബോധനമായി നല്‍കിയത്
إِلَيْكَ
X
നിനക്ക്
وَهُمْ
X
അവരാകട്ടെ
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِالرَّحْمَٰنِۚ
X
പരമകാരുണികനെ
قُلْ
X
നീ പറയുക
هُوَ
X
അവനാകുന്നു
رَبِّي
X
എന്റെ നാഥന്‍
لَا إِلَٰهَ
X
ദൈവമേ ഇല്ല
إِلَّا هُوَ
X
അവനല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُ
X
ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു
وَإِلَيْهِ
X
അവങ്കലേക്കാണ്
مَتَابِ
X
എന്റെ തിരിച്ചുപോക്ക്
﴿13:30﴾ يُنَزِّلُ
X
അവന്‍ ഇറക്കുന്നു
الْمَلَائِكَةَ
X
മലക്കുകളെ
بِالرُّوحِ
X
ദിവ്യ ചൈതന്യവുമായി
مِنْ أَمْرِهِ
X
അവന്റെ തീരുമാനമനുസരിച്ചു
عَلَىٰ مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍
مِنْ عِبَادِهِ
X
അവന്റെ ദാസന്മാരില്‍ നിന്ന്
أَنْ أَنذِرُوا
X
നിങ്ങള്‍ താകീത് നല്‍കുവിന്‍
أَنَّهُ لَا إِلَٰهَ
X
ഒരു ദൈവവുമില്ലെന്ന്
إِلَّا أَنَا
X
ഞാനല്ലാതെ
فَاتَّقُونِ
X
അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍
﴿16:2﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
لَهُ
X
അവന്നുണ്ട്
الْأَسْمَاءُ
X
നാമങ്ങള്‍
الْحُسْنَىٰ
X
ഏറ്റവും വിശിഷ്ടമായ
﴿20:8﴾ إِنَّنِي
X
നിശ്ചയം ഞാന്‍
أَنَا اللَّهُ
X
ഞാന്‍ അല്ലാഹുവാകുന്നു
لَا إِلَٰهَ
X
യാതൊരു ദൈവവുമില്ല
إِلَّا أَنَا
X
ഞാനല്ലാതെ
فَاعْبُدْنِي
X
അതിനാല്‍ നീ എനിക്ക് വഴിപ്പെടുക
وَأَقِمِ
X
നീ നിലനിര്‍ത്തുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരം
لِذِكْرِي
X
എന്നെ ഓര്‍ക്കാനായി
﴿20:14﴾ إِنَّمَا إِلَٰهُكُمُ
X
നിശ്ചയമായും നിങ്ങളുടെ ദൈവം
اللَّهُ
X
അല്ലാഹു മാത്രമാകുന്നു
الَّذِي
X
(അവന്‍) യാതൊരുവനാണ്
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَۚ
X
അവനൊഴികെ
وَسِعَ
X
അവന്‍ വിശാലമായിരിക്കുന്നു
كُلَّ شَيْءٍ
X
എല്ലാ വസ്തുവിനെയും
عِلْمًا
X
വിജ്ഞാനത്തില്‍
﴿20:98﴾ وَمَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
مِن قَبْلِكَ
X
നിനക്കു മുമ്പ്
مِن رَّسُولٍ
X
ഒരു ദൂതനേയും
إِلَّا نُوحِي
X
നാം ബോധനം നല്‍കിക്കൊണ്ടല്ലാതെ
إِلَيْهِ
X
അദ്ദേഹത്തിന്
أَنَّهُ
X
നിശ്ചയമായും
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا أَنَا
X
ഞാനല്ലാതെ
فَاعْبُدُونِ
X
അതിനാല്‍ നിങ്ങള്‍ എനിക്ക് വഴിപ്പെടുക
﴿21:25﴾ فَتَعَالَى
X
ഉന്നതനായിരിക്കുന്നു
اللَّهُ
X
അല്ലാഹു
الْمَلِكُ الْحَقُّۖ
X
യഥാര്‍ത്ഥ രാജാവ്
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനൊഴികെ
رَبُّ الْعَرْشِ
X
സിംഹാസനത്തിന് അധിപന്‍
الْكَرِيمِ
X
മഹത്തായ
﴿23:116﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനല്ലാതെ
رَبُّ
X
അധിപനാണവന്‍
الْعَرْشِ
X
സിംഹാസനത്തിന്റെ
الْعَظِيمِ۩
X
അതിമഹത്തായ
﴿27:26﴾ وَهُوَ اللَّهُ
X
അവനാണ് അല്ലാഹു
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
لَهُ الْحَمْدُ
X
സ്തുതി അവന്നാണ്
فِي الْأُولَىٰ
X
ഈ ലോകത്ത്
وَالْآخِرَةِۖ
X
പരലോകത്തും
وَلَهُ
X
അവന്ന് മാത്രമാണ്
الْحُكْمُ
X
കല്‍പനാധികാരം
وَإِلَيْهِ
X
അവങ്കലേക്ക് തന്നെ
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടുന്നു
﴿28:70﴾ وَلَا تَدْعُ
X
നീ വിളിച്ചു പ്രാര്‍ഥിക്കരുത്
مَعَ اللَّهِ
X
അല്ലാഹുവിന്റെ കൂടെ
إِلَٰهًا آخَرَۘ
X
മറ്റൊരു ദൈവത്തെയും
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۚ
X
അവനല്ലാതെ
كُلُّ شَيْءٍ
X
സകല വസ്തുക്കളും
هَالِكٌ
X
നശിക്കും
إِلَّا وَجْهَهُۚ
X
അവന്റെ സത്തയൊഴികെ
لَهُ
X
അവന്നുള്ളതാണ്
الْحُكْمُ
X
വിധികര്‍തൃത്വം
وَإِلَيْهِ
X
അവങ്കലേക്ക് തന്നെ
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿28:88﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ,
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍
عَلَيْكُمْۚ
X
നിങ്ങളുടെമേല്‍, നിങ്ങള്‍ക്ക്
هَلْ مِنْ خَالِقٍ
X
വല്ല സ്രഷ്ടാവുമുണ്ടോ
غَيْرُ اللَّهِ
X
അല്ലാഹുവല്ലാത്ത
يَرْزُقُكُم
X
നിങ്ങള്‍ക്ക് അന്നംനല്‍കുന്ന
مِّنَ السَّمَاءِ
X
ആകാശത്തില്‍നിന്ന്
وَالْأَرْضِۚ
X
ഭുമിയില്‍നിന്നും
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
فَأَنَّىٰ تُؤْفَكُونَ
X
പിന്നെ എങ്ങിനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്
﴿35:3﴾ إِنَّهُمْ
X
അവര്‍
كَانُوا
X
ആയിരുന്നു
إِذَا قِيلَ لَهُمْ
X
അവരോട് പറയപ്പെട്ടാല്‍
لَا إِلَٰهَ
X
ദൈവമില്ല
إِلَّا اللَّهُ
X
അല്ലാഹുവല്ലാതെ
يَسْتَكْبِرُونَ
X
അവര്‍ അഹങ്കാരം നടിക്കുന്നു
﴿37:35﴾ خَلَقَكُم
X
അവന്‍ നിങ്ങളെ സൃഷ്ടിച്ചു
مِّن نَّفْسٍ
X
ആത്മാവില്‍ നിന്ന്
وَاحِدَةٍ
X
ഒരേയൊരു
ثُمَّ
X
പിന്നെ
جَعَلَ
X
അവന്‍ ഉണ്ടാക്കി
مِنْهَا
X
അതില്‍ നിന്ന്
زَوْجَهَا
X
അതിന്റെ ഇണയെ
وَأَنزَلَ
X
അവന്‍ ഒരുക്കിത്തന്നു
لَكُم
X
നിങ്ങള്‍ക്കായി
مِّنَ الْأَنْعَامِ
X
കന്നുകാലികളില്‍നിന്ന്
ثَمَانِيَةَ أَزْوَاجٍۚ
X
എട്ട് ജോഡികളെ
يَخْلُقُكُمْ
X
അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു
فِي بُطُونِ
X
ഉദരങ്ങളില്‍
أُمَّهَاتِكُمْ
X
നിങ്ങളുടെ മാതാക്കളുടെ
خَلْقًا
X
ഒരു സൃഷ്ടിപ്പ്
مِّن بَعْدِ خَلْقٍ
X
മറ്റൊരു സൃഷ്ടിപ്പിനു പിറകെ
فِي ظُلُمَاتٍ
X
ഇരുളുകള്‍ക്കുള്ളില്‍
ثَلَاثٍۚ
X
മൂന്ന്
ذَٰلِكُمُ اللَّهُ
X
അവനാകുന്നു അല്ലാഹു
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
لَهُ الْمُلْكُۖ
X
അവന്നാണ് ആധിപത്യം
لَا إِلَٰهَ
X
യാതൊരു ദൈവവുമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
فَأَنَّىٰ
X
എന്നിരിക്കെ, എങ്ങനെ
تُصْرَفُونَ
X
നിങ്ങള്‍ തെറ്റിക്കപ്പെടുന്നു
﴿39:6﴾ غَافِرِ
X
പൊറുക്കുന്നവന്‍
الذَّنبِ
X
പാപം
وَقَابِلِ
X
സ്വീകരിക്കുന്നവനും
التَّوْبِ
X
പശ്ചാത്താപം
شَدِيدِ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനും
ذِي الطَّوْلِۖ
X
ഔദാര്യത്തിനുടമയും
لَا إِلَٰهَ
X
ഒരു ആരാധ്യനുമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
إِلَيْهِ
X
അവങ്കലേക്കാണ്
الْمَصِيرُ
X
മടക്കം
﴿40:3﴾ هُوَ الْحَيُّ
X
ജീവിച്ചിരിക്കുന്നവന്‍
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനല്ലാതെ
فَادْعُوهُ
X
അതിനാല്‍ നിങ്ങള്‍ അവനോടു പ്രാര്‍ഥിക്കുക
مُخْلِصِينَ
X
നിഷ്കളങ്കമാക്കിയവരായി
لَهُ
X
അവന്ന്
الدِّينَۗ
X
കീഴ്വണക്കം
الْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാണ്
رَبِّ الْعَالَمِينَ
X
സര്‍വലോക നാഥനായ
﴿40:65﴾ لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَ
X
അവനല്ലാതെ
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
وَيُمِيتُۖ
X
മരിപ്പിക്കുകയും ചെയ്യുന്നു
رَبُّكُمْ
X
അവന്‍ നിങ്ങളുടെ നാഥനാണ്
وَرَبُّ آبَائِكُمُ
X
നിങ്ങളുടെ പിതാക്കളുടെയും നാഥനാണ്
الْأَوَّلِينَ
X
പൂര്‍വ
﴿44:8﴾ فَاعْلَمْ
X
അതിനാല്‍ അറിയുക
أَنَّهُ
X
നിശ്ചയം, അവന്‍
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا اللَّهُ
X
അല്ലാഹുവല്ലാതെ
وَاسْتَغْفِرْ
X
നീ മാപ്പിരക്കുക
لِذَنبِكَ
X
നിന്റെ പാപത്തിന്
وَلِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَالْمُؤْمِنَاتِۗ
X
സത്യവിശ്വാസിനികള്‍ക്കും
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നുണ്ട്
مُتَقَلَّبَكُمْ
X
നിങ്ങളുടെ നീക്കം
وَمَثْوَاكُمْ
X
നിങ്ങളുടെ നില്‍പും
﴿47:19﴾ هُوَ
X
അവന്‍
اللَّهُ
X
അല്ലാഹുവാകുന്നു
الَّذِي
X
യാതൊരുവന്‍
لَا إِلَٰهَ
X
ഒരു ദൈവവും ഇല്ല
إِلَّا هُوَۖ
X
അവനല്ലാതെ
عَالِمُ
X
അറിയുന്നവന്‍
الْغَيْبِ
X
അദൃശ്യമായതിനെ
وَالشَّهَادَةِۖ
X
ദൃശ്യമായതിനെയും
هُوَ
X
അവന്‍
الرَّحْمَٰنُ
X
പരമകാരുണികനാണ്
الرَّحِيمُ
X
ദയാപരനും
﴿59:22﴾ هُوَ
X
അവനാണ്
اللَّهُ
X
അല്ലാഹു
الَّذِي
X
യാതൊരുവന്‍
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനല്ലാതെ
الْمَلِكُ
X
രാജാവ്
الْقُدُّوسُ
X
അതീവ പരിശുദ്ധന്‍
السَّلَامُ
X
സമാധാനദായകന്‍
الْمُؤْمِنُ
X
അഭയദാതാവ്
الْمُهَيْمِنُ
X
മേല്‍നോട്ടക്കാരന്‍
الْعَزِيزُ
X
അജയ്യന്‍
الْجَبَّارُ
X
പരമാധികാരി
الْمُتَكَبِّرُۚ
X
മഹോന്നതന്‍
سُبْحَانَ اللَّهِ
X
അല്ലാഹു ഏറെ പരിശുദ്ധന്‍
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന്
﴿59:23﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَۚ
X
അവനല്ലാതെ
وَعَلَى اللَّهِ
X
അല്ലാഹുവില്‍ മാത്രം
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿64:13﴾ رَّبُّ
X
ഉടമസ്ഥന്‍
الْمَشْرِقِ
X
ഉദയസ്ഥാനത്തിന്റെ
وَالْمَغْرِبِ
X
അസ്തമയ സ്ഥാനത്തിന്റെയും
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَ
X
അവനല്ലാതെ
فَاتَّخِذْهُ
X
അതിനാല്‍ അവനെ നീ ആക്കുക
وَكِيلًا
X
ഭരമേല്‍പിക്കപ്പെടുന്നവന്‍
﴿73:9﴾