Repeated Words in Quran

< >
Total Found : 7
صِرَاطَ
X
വഴിയില്‍
الَّذِينَ
X
യാതൊരുത്തരുടെ
أَنْعَمْتَ
X
നീ അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِمْ
X
അവരെ
غَيْرِ الْمَغْضُوبِ عَلَيْهِمْ
X
കോപത്തിനിരയായവരുടേതല്ല
وَلَا الضَّالِّينَ
X
പിഴച്ചവരുടേതുമല്ല
﴿1:7﴾ ذَٰلِكَ
X
അത്
الْكِتَابُ
X
ഗ്രന്ഥം, വേദപുസ്തകം
لَا رَيْبَۛ
X
ഒട്ടും സംശയം ഇല്ല
فِيهِۛ
X
അതില്‍
هُدًى
X
വഴികാട്ടി, നേര്‍വഴി
لِّلْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
﴿2:2﴾ الَّذِينَ
X
യാതൊരു കൂട്ടര്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِالْغَيْبِ
X
അഭൗതിക യാഥാര്‍ഥ്യങ്ങളില്‍
وَيُقِيمُونَ
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
الصَّلَاةَ
X
നമസ്കാരം
وَمِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍നിന്ന്
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
﴿2:3﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യനിഷേധികള്‍
سَوَاءٌ
X
തുല്യമാണ്
عَلَيْهِمْ
X
അവര്‍ക്ക്
أَأَنذَرْتَهُمْ
X
നീ അവര്‍ക്ക് താക്കിത് നല്‍കിയാലും
أَمْ لَمْ تُنذِرْهُمْ
X
നീ താക്കീത് നല്‍കിയിട്ടില്ലെങ്കിലും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿2:6﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
لَا تُفْسِدُوا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത് (എന്ന്)
فِي الْأَرْضِ
X
ഭൂമിയില്‍
قَالُوا
X
അവര്‍ പറയും
إِنَّمَا نَحْنُ
X
നിശ്ചയം ഞങ്ങള്‍
مُصْلِحُونَ
X
നന്മ വരുത്തുന്നവര്‍ (മാത്രമാകുന്നു)
﴿2:11﴾ أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُفْسِدُونَ
X
കുഴപ്പക്കാര്‍
وَلَٰكِن
X
പക്ഷേ
لَّا يَشْعُرُونَ
X
അവര്‍ അറിയുന്നില്ല
﴿2:12﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
كَمَا آمَنَ
X
വിശ്വസിച്ചതുപോലെ
النَّاسُ
X
ജനങ്ങള്‍
قَالُوا
X
അവര്‍ ചോദിക്കും
أَنُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കണമെന്നോ
كَمَا آمَنَ
X
വിശ്വസിച്ചപോലെ
السُّفَهَاءُۗ
X
വിഡ്ഢികള്‍
أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം അവര്‍
هُمُ السُّفَهَاءُ
X
അവര്‍ തന്നെയാണ് വിഡ്ഢികള്‍
وَلَٰكِن
X
പക്ഷേ
لَّا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿2:13﴾ أُولَٰئِكَ
X
അവരാകുന്നു
الَّذِينَ اشْتَرَوُا
X
വിലക്കെടുത്തവര്‍
الضَّلَالَةَ
X
വഴികേടിനെ
بِالْهُدَىٰ
X
നേര്‍വഴിക്ക് പകരം
فَمَا رَبِحَت
X
എന്നാല്‍ ലാഭകരമായില്ല
تِّجَارَتُهُمْ
X
അവരുടെ കച്ചവടം
وَمَا كَانُوا
X
അവര്‍ ആയതുമില്ല
مُهْتَدِينَ
X
നേര്‍മാര്‍ഗം പ്രാപിച്ചവര്‍
﴿2:16﴾ صُمٌّ
X
ബധിരര്‍
بُكْمٌ
X
മൂകര്‍
عُمْيٌ
X
കുരുടര്‍
فَهُمْ
X
അതിനാലവര്‍
لَا يَرْجِعُونَ
X
അവര്‍ തിരിച്ചുവരില്ല
﴿2:18﴾ الَّذِي جَعَلَ
X
ആക്കിയവന്‍
لَكُمُ
X
നിങ്ങള്‍ക്ക്
الْأَرْضَ
X
ഭൂമിയെ
فِرَاشًا
X
വിരിപ്പ്
وَالسَّمَاءَ
X
ആകാശത്തെ
بِنَاءً
X
കെട്ടിടം, മേലാപ്പ്
وَأَنزَلَ
X
അവന്‍ ഇറക്കുകയും ചെയ്തു
مِنَ السَّمَاءِ
X
മാനത്ത്നിന്ന്
مَاءً
X
വെള്ളം
فَأَخْرَجَ
X
എന്നിട്ടവന്‍ ഉല്‍പാദിപ്പിച്ചു
بِهِ
X
അതുവഴി
مِنَ الثَّمَرَاتِ
X
കായ്കനികളാല്‍
رِزْقًا لَّكُمْۖ
X
നിങ്ങള്‍ക്ക് ആഹാരം
فَلَا تَجْعَلُوا
X
അതിനാല്‍ നിങ്ങള്‍ ഉണ്ടാക്കരുത്
لِلَّهِ
X
അല്ലാഹുവിന്ന്
أَندَادًا
X
സമന്മാരെ
وَأَنتُمْ
X
നിങ്ങള്‍ ആണെന്നിരിക്കെ
تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നു
﴿2:22﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
X
ഉദാഹരിക്കാന്‍
مَّا
X
ഏതൊരു ഉപമയും
بَعُوضَةً
X
കൊതുകിനെ
فَمَا فَوْقَهَاۚ
X
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
X
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
X
അവര്‍ പറയും
مَاذَا
X
എന്താണ്
أَرَادَ
X
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
X
അല്ലാഹു
بِهَٰذَا
X
مَثَلًاۘ
X
ഉപമകൊണ്ട്
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
بِهِ
X
ഇതുകൊണ്ട്
كَثِيرًا
X
നിരവധിപേരെ
وَيَهْدِي بِهِ
X
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
X
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
X
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
X
അധര്‍മികളെയല്ലാതെ
﴿2:26﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
رَبُّكَ
X
നിന്റെ നാഥന്‍
لِلْمَلَائِكَةِ
X
മലക്കുകളോട്
إِنِّي
X
നിശ്ചയം ഞാന്‍
جَاعِلٌ
X
നിശ്ചയിക്കുകയാണ്
فِي الْأَرْضِ
X
ഭൂമിയില്‍
خَلِيفَةًۖ
X
ഒരു പ്രതിനിധിയെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَجْعَلُ
X
നീ ആക്കുകയോ
فِيهَا
X
അതില്‍
مَن يُفْسِدُ
X
കുഴപ്പമുണ്ടാക്കുന്നവരെ
فِيهَا
X
അതില്‍
وَيَسْفِكُ
X
ചിന്തുകയും ചെയ്യുന്ന
الدِّمَاءَ
X
ചോര
وَنَحْنُ
X
ഞങ്ങളാകട്ടെ
نُسَبِّحُ
X
ഞങ്ങള്‍ പ്രകീര്‍ത്തിക്കുന്നു
بِحَمْدِكَ
X
നിന്നെ സ്തുതിക്കുന്നതോടൊപ്പം
وَنُقَدِّسُ
X
ഞങ്ങള്‍ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു
لَكَۖ
X
നിനക്കുള്ള
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
أَعْلَمُ
X
ഞാനറിയുന്നു
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿2:30﴾ وَعَلَّمَ
X
അവന്‍ പഠിപ്പിക്കുകയും ചെയ്തു
آدَمَ
X
ആദമിനെ
الْأَسْمَاءَ
X
പേരുകള്‍
كُلَّهَا
X
അവയെല്ലാം
ثُمَّ
X
പിന്നീട്
عَرَضَهُمْ
X
അവയെ അവന്‍ പ്രദര്‍ശിപ്പിച്ചു
عَلَى الْمَلَائِكَةِ
X
മലക്കുകള്‍ക്ക്
فَقَالَ
X
എന്നിട്ടവന്‍ പറഞ്ഞു
أَنبِئُونِي
X
നിങ്ങള്‍ എന്നോട് പറയുക
بِأَسْمَاءِ
X
പേരുകള്‍
هَٰؤُلَاءِ
X
ഇവയുടെ
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യം പറയുന്നവര്‍
﴿2:31﴾ قَالُوا
X
അവര്‍ പറഞ്ഞു
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
لَا عِلْمَ
X
ഒരറിവുമില്ല
لَنَا
X
ഞങ്ങള്‍ക്ക്
إِلَّا مَا عَلَّمْتَنَاۖ
X
നീ ഞങ്ങളെ പഠിപ്പിച്ചത് ഒഴികെ
إِنَّكَ
X
നിശ്ചയം നീ
أَنتَ
X
നീ തന്നെയാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവന്‍
الْحَكِيمُ
X
യുക്തിജ്ഞന്‍
﴿2:32﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
لِلْمَلَائِكَةِ
X
മലക്കുകളോട്
اسْجُدُوا
X
നിങ്ങള്‍ സാഷ്ടാംഗം നമിക്കുക
لِآدَمَ
X
ആദമിന്ന്
فَسَجَدُوا
X
അപ്പോള്‍ അവര്‍ സാഷ്ടാംഗം നമിച്ചു
إِلَّا إِبْلِيسَ
X
ഇബ്‌ലീസ്‌ ഒഴികെ
أَبَىٰ
X
അവന്‍ വിസമ്മതിച്ചു
وَاسْتَكْبَرَ
X
അഹങ്കരിക്കുകയും ചെയ്തു
وَكَانَ
X
അവന്‍ ആയിത്തീരുകയും ചെയ്തു
مِنَ الْكَافِرِينَ
X
സത്യനിഷേധികളില്‍
﴿2:34﴾ وَقُلْنَا
X
നാം പറഞ്ഞു
يَا آدَمُ
X
ആദമേ
اسْكُنْ
X
നീ താമസിക്കുക
أَنتَ
X
നീ
وَزَوْجُكَ
X
നിന്റെ ഇണയും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَكُلَا
X
നിങ്ങളിരുവരും ആഹരിക്കുകയും ചെയ്യുക
مِنْهَا
X
അതില്‍നിന്ന്
رَغَدًا
X
സുഭിക്ഷമായി
حَيْثُ شِئْتُمَا
X
നിങ്ങള്‍ രണ്ട്പേരും ഉദ്ദേശിച്ചേടത്തുനിന്ന്
وَلَا تَقْرَبَا
X
നിങ്ങള്‍ രണ്ടുപേരും അടുക്കരുത്
هَٰذِهِ الشَّجَرَةَ
X
ഈ വൃക്ഷത്തോട്
فَتَكُونَا
X
അപ്പോള്‍ നിങ്ങളിരുവരും ആയിത്തീരും
مِنَ الظَّالِمِينَ
X
അതിക്രമികളില്‍
﴿2:35﴾ قُلْنَا
X
നാം പറഞ്ഞു
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിപ്പോകണം
مِنْهَا
X
ഇതില്‍നിന്ന്
جَمِيعًاۖ
X
എല്ലാവരും
فَإِمَّا يَأْتِيَنَّكُم
X
എന്നിട്ട് നിങ്ങള്‍ക്ക് വന്നെത്തുന്നപക്ഷം
مِّنِّي
X
എന്നില്‍നിന്ന്
هُدًى
X
മാര്‍ഗദര്‍ശനം
فَمَن
X
അപ്പോള്‍ ആര്
تَبِعَ
X
പിന്തുടര്‍ന്നു
هُدَايَ
X
എന്റെ മാര്‍ഗദര്‍ശനത്തെ
فَلَا خَوْفٌ
X
എങ്കില്‍ ഭയമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:38﴾ وَآمِنُوا
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക
بِمَا أَنزَلْتُ
X
ഞാന്‍ അവതരിപ്പിച്ചതില്‍
مُصَدِّقًا
X
സത്യപ്പെടുത്തിക്കൊണ്ട്, അംഗീകരിച്ചുകൊണ്ട്
لِّمَا مَعَكُمْ
X
നിങ്ങളുടെ വശമുള്ളതിനെ
وَلَا تَكُونُوا
X
നിങ്ങള്‍ ആകുകയും അരുത്
أَوَّلَ كَافِرٍ
X
ആദ്യനിഷേധി
بِهِۖ
X
അതിന്റെ
وَلَا تَشْتَرُوا
X
നിങ്ങള്‍ വില്‍ക്കുകയും അരുത്
بِآيَاتِي
X
എന്റെ വചനങ്ങളെ
ثَمَنًا
X
വിലക്ക്
قَلِيلًا
X
തുച്ഛമായ
وَإِيَّايَ
X
എന്നെ മാത്രം
فَاتَّقُونِ
X
എന്നെ നിങ്ങള്‍ സൂക്ഷിച്ചു ജീവിക്കുക
﴿2:41﴾ وَلَا تَلْبِسُوا
X
നിങ്ങള്‍ കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പമുണ്ടാക്കുകയും അരുത്‌
الْحَقَّ
X
സത്യത്തെ
بِالْبَاطِلِ
X
അസത്യത്തോട്
وَتَكْتُمُوا
X
നിങ്ങള്‍ മറച്ചുവെക്കുകയും ചെയ്യരുത്
الْحَقَّ
X
സത്യത്തെ
وَأَنتُمْ تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നവരായിരിക്കെ
﴿2:42﴾ وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വ്വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
وَارْكَعُوا
X
നിങ്ങള്‍ നമിക്കുകയും ചെയ്യുക
مَعَ الرَّاكِعِينَ
X
നമിക്കുന്നവരോടൊപ്പം
﴿2:43﴾ أَتَأْمُرُونَ
X
നിങ്ങള്‍ കല്‍പിക്കുകയാണോ
النَّاسَ
X
ജനങ്ങളോട്
بِالْبِرِّ
X
നന്മയെ
وَتَنسَوْنَ
X
നിങ്ങള്‍ മറക്കുകയും ചെയ്യുന്നു
أَنفُسَكُمْ
X
നിങ്ങളുടെ സ്വദേഹങ്ങളെ
وَأَنتُمْ
X
നിങ്ങളാകട്ടെ
تَتْلُونَ
X
ഓതിക്കൊണ്ടിരിക്കുന്നു
الْكِتَابَۚ
X
വേദം
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ആലോചിക്കുന്നില്ലേ
﴿2:44﴾ وَاسْتَعِينُوا
X
നിങ്ങള്‍ സഹായം തേടുക
بِالصَّبْرِ
X
സഹനം കൊണ്ട്
وَالصَّلَاةِۚ
X
നമസ്കാരം കൊണ്ടും
وَإِنَّهَا
X
നിശ്ചയം അത്
لَكَبِيرَةٌ
X
വലിയ ഭാരം തന്നെ
إِلَّا عَلَى الْخَاشِعِينَ
X
ഭക്തന്മാര്‍ക്ക് ഒഴികെ
﴿2:45﴾ الَّذِينَ يَظُنُّونَ
X
കരുതുന്നവര്‍
أَنَّهُم
X
നിശ്ചയമായും അവരാണെന്ന്
مُّلَاقُو
X
സന്ധിക്കുന്നവര്‍
رَبِّهِمْ
X
തങ്ങളുടെ നാഥനുമായി
وَأَنَّهُمْ
X
നിശ്ചയം അവര്‍ ആണെന്നും
إِلَيْهِ
X
അവനിലേക്ക്
رَاجِعُونَ
X
തിരിച്ചുചെല്ലുന്നവര്‍
﴿2:46﴾ وَاتَّقُوا
X
നിങ്ങള്‍ കരുതിയിരിക്കുക
يَوْمًا
X
ഒരു ദിനത്തെ
لَّا تَجْزِي
X
ഉപകരിക്കില്ല
نَفْسٌ
X
ഒരാളും
عَن نَّفْسٍ
X
മറ്റൊരാള്‍ക്ക്
شَيْئًا
X
യാതൊന്നും
وَلَا يُقْبَلُ
X
സ്വീകരിക്കപ്പെടുകയുമില്ല
مِنْهَا
X
ഒരാളില്‍നിന്നും
شَفَاعَةٌ
X
ശിപാര്‍ശ
وَلَا يُؤْخَذُ
X
(മേടിക്കപ്പെടുകയുമില്ല) വാങ്ങുകയുമില്ല
مِنْهَا
X
ഒരാളില്‍നിന്നും
عَدْلٌ
X
മോചനദ്രവ്യം
وَلَا هُمْ يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയുമില്ല
﴿2:48﴾ وَإِذْ نَجَّيْنَاكُم
X
നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം
مِّنْ آلِ
X
ആള്‍ക്കാരില്‍നിന്ന്
فِرْعَوْنَ
X
ഫറവോന്റെ
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ പീഡിപ്പിക്കവെ
سُوءَ الْعَذَابِ
X
കഠിനമായ പീഡനം
يُذَبِّحُونَ
X
അവര്‍ അറുകൊല ചെയ്യുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍കുട്ടികളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുകയും ചെയ്യുന്നു
نِسَاءَكُمْۚ
X
നിങ്ങളുടെ സ്ത്രീകളെ
وَفِي ذَٰلِكُم
X
അതിലുണ്ടായിരുന്നു
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
عَظِيمٌ
X
കടുത്ത
﴿2:49﴾ وَإِذِ اسْتَسْقَىٰ
X
കുടിനീരിന്നപേക്ഷിച്ച സന്ദര്‍ഭം
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനതക്ക് വേണ്ടി
فَقُلْنَا
X
അപ്പോള്‍ നാം പറഞ്ഞു
اضْرِب
X
നീ അടിക്കുക
بِّعَصَاكَ
X
നിന്റെ വടികൊണ്ട്
الْحَجَرَۖ
X
കല്ലിനെ
فَانفَجَرَتْ
X
അപ്പോള്‍ പൊട്ടിയൊഴുകി
مِنْهُ
X
അതില്‍നിന്ന്
اثْنَتَا عَشْرَةَ
X
പന്ത്രണ്ട്
عَيْنًاۖ
X
ഉറവ
قَدْ عَلِمَ
X
അറിഞ്ഞു
كُلُّ أُنَاسٍ
X
എല്ലാവിഭാഗം ജനങ്ങളും
مَّشْرَبَهُمْۖ
X
തങ്ങളുടെ കുടിനീരിന്റെ ഇടം
كُلُوا
X
നിങ്ങള്‍ തിന്നുക
وَاشْرَبُوا
X
നിങ്ങള്‍ കുടിക്കുകയും ചെയ്യുക
مِن رِّزْقِ
X
വിഭവത്തില്‍നിന്ന്
اللَّهِ
X
അല്ലാഹുവിന്റെ
وَلَا تَعْثَوْا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്
فِي الْأَرْضِ
X
ഭൂമിയില്‍
مُفْسِدِينَ
X
നാശകാരികളായി
﴿2:60﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَالَّذِينَ هَادُوا
X
യഹൂദരും
وَالنَّصَارَىٰ
X
ക്രൈസ്തവരും
وَالصَّابِئِينَ
X
സാബികളും
مَنْ
X
ആര്‍
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَهُمْ
X
അങ്ങനെയുള്ളവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുക്കല്‍
وَلَا خَوْفٌ
X
ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ലതാനും
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:62﴾ ثُمَّ
X
പിന്നെ
تَوَلَّيْتُم
X
നിങ്ങള്‍ പിന്തിരിഞ്ഞുകളഞ്ഞു
مِّن بَعْدِ ذَٰلِكَۖ
X
അതിന്ന്ശേഷം
فَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَكُنتُم
X
നിങ്ങള്‍ ആയിത്തീരുകതന്നെ ചെയ്യുമായിരുന്നു
مِّنَ الْخَاسِرِينَ
X
നഷ്ടം പറ്റിയവരില്‍
﴿2:64﴾ قَالُوا
X
അവര്‍ പറഞ്ഞു
ادْعُ
X
താങ്കള്‍ പ്രാര്‍ഥിക്കുക
لَنَا
X
ഞങ്ങള്‍ക്ക് വേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُبَيِّن
X
അവന്‍ വിവരിച്ചുതരട്ടെ
لَّنَا
X
ഞങ്ങള്‍ക്ക്
مَا هِيَۚ
X
അത് ഏതാണെന്ന്
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّهُ
X
നിശ്ചയം അവന്‍
يَقُولُ
X
അവന്‍ പറയുന്നു
إِنَّهَا
X
നിശ്ചയം അത്
بَقَرَةٌ
X
ഒരു പശുവാകുന്നു
لَّا فَارِضٌ
X
പ്രായം കൂടിയതല്ല
وَلَا بِكْرٌ
X
പ്രായം കുറഞ്ഞതുമല്ല
عَوَانٌ
X
മധ്യപ്രായത്തിലുള്ളത്
بَيْنَ ذَٰلِكَۖ
X
അതിന് ഇടയില്‍
فَافْعَلُوا
X
അതിനാല്‍ നിങ്ങള്‍ ചെയ്യുക
مَا تُؤْمَرُونَ
X
നിങ്ങളോട് കല്‍പിക്കപ്പെടുന്നത്
﴿2:68﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّهُ يَقُولُ
X
നിശ്ചയം അവന്‍ പറയുന്നു
إِنَّهَا بَقَرَةٌ
X
നിശ്ചയം അത് ഒരു പശുവായിരിക്കണം
لَّا ذَلُولٌ
X
എളുപ്പം വഴങ്ങുന്നത് അല്ല
تُثِيرُ
X
ഉഴുതുന്ന
الْأَرْضَ
X
നിലം
وَلَا تَسْقِي
X
അത് നനക്കുകയുമില്ല
الْحَرْثَ
X
വിളയെ
مُسَلَّمَةٌ
X
കുറ്റമറ്റത്
لَّا شِيَةَ
X
ഒരു കലയുമില്ല
فِيهَاۚ
X
അതില്‍
قَالُوا
X
അവര്‍ പറഞ്ഞു
الْآنَ
X
ഇപ്പോള്‍
جِئْتَ بِالْحَقِّۚ
X
താങ്കള്‍ യാഥാര്‍ത്ഥ്യം കൊണ്ടുവന്നു
فَذَبَحُوهَا
X
അങ്ങനെ അവരതിനെ അറുത്തു
وَمَا كَادُوا
X
അവര്‍ ആകുമായിരുന്നില്ല
يَفْعَلُونَ
X
അവര്‍ ചെയ്യുന്നു
﴿2:71﴾ أَفَتَطْمَعُونَ
X
നിങ്ങള്‍ ഇനിയും മോഹിക്കുന്നുവോ
أَن يُؤْمِنُوا
X
അവര്‍ വിശ്വസിക്കുമെന്ന്
لَكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
وَقَدْ كَانَ
X
ആയിരിക്കെ
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍
يَسْمَعُونَ
X
അവര്‍ കേള്‍ക്കുന്നു
كَلَامَ اللَّهِ
X
ദൈവവചനം
ثُمَّ
X
പിന്നെ
يُحَرِّفُونَهُ
X
അവരതിനെ മാറ്റിമറിക്കുന്നു
مِن بَعْدِ مَا عَقَلُوهُ
X
അവര്‍ അതിനെ നന്നായി ഗ്രഹിച്ചതിന് ശേഷം
وَهُمْ يَعْلَمُونَ
X
അവരറിയുന്നവരായിരിക്കെ
﴿2:75﴾ وَإِذَا لَقُوا
X
അവര്‍ കണ്ടുമുട്ടുമ്പോള്‍
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَا
X
തനിച്ചാകുമ്പോള്‍
بَعْضُهُمْ
X
അവരിലെ ചിലര്‍
إِلَىٰ بَعْضٍ
X
ചിലരുമായി
قَالُوا
X
അവര്‍ പറയും
أَتُحَدِّثُونَهُم
X
നിങ്ങള്‍ ഇവരോട് പറയുകയോ
بِمَا فَتَحَ اللَّهُ
X
അല്ലാഹു വെളിപ്പെടുത്തിത്തന്നതിനെപറ്റി
عَلَيْكُمْ
X
നിങ്ങള്‍ക്ക്
لِيُحَاجُّوكُم
X
അവര്‍ നിങ്ങളോട് ന്യായവാദം നടത്താന്‍
بِهِ
X
അത് വഴി
عِندَ رَبِّكُمْۚ
X
നിങ്ങളുടെ നാഥന്റെ അരികെ
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿2:76﴾ أَوَلَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
مَا يُسِرُّونَ
X
അവര്‍ രഹസ്യമാക്കുന്നത്
وَمَا يُعْلِنُونَ
X
അവര്‍ പരസ്യമാക്കുന്നതും
﴿2:77﴾ وَمِنْهُمْ
X
അവരിലുണ്ട്
أُمِّيُّونَ
X
നിരക്ഷരര്‍
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
الْكِتَابَ
X
വേദഗ്രന്ഥം
إِلَّا أَمَانِيَّ
X
വ്യാമോഹങ്ങള്‍ അല്ലാതെ
وَإِنْ هُمْ
X
അവര്‍ അല്ല
إِلَّا يَظُنُّونَ
X
അവര്‍ ഊഹിക്കുകയല്ലാതെ
﴿2:78﴾ وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
لَن تَمَسَّنَا
X
ഞങ്ങളെ സ്പര്‍ശിക്കയില്ല തീര്‍ച്ച
النَّارُ
X
നരകം
إِلَّا أَيَّامًا
X
ഏതാനും നാളുകളല്ലാതെ
مَّعْدُودَةًۚ
X
എണ്ണപ്പെട്ട
قُلْ
X
താങ്കള്‍ ചോദിക്കുക
أَتَّخَذْتُمْ
X
നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍
عَهْدًا
X
വല്ല കരാറും
فَلَن يُخْلِفَ اللَّهُ
X
എന്നാല്‍ അല്ലാഹു ലംഘിക്കുകയില്ലതന്നെ
عَهْدَهُۖ
X
തന്റെ കരാര്‍
أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുകയാണോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿2:80﴾ وَإِذْ أَخَذْنَا
X
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
X
ഉറപ്പ്
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളില്‍നിന്ന്
لَا تَعْبُدُونَ
X
നിങ്ങള്‍ വഴിപ്പെടരുത് (എന്ന്)
إِلَّا اللَّهَ
X
അല്ലാഹുവിനല്ലാതെ
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًا
X
നല്ല നിലയില്‍ വര്‍ത്തിക്കണം
وَذِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കളോടും
وَالْيَتَامَىٰ
X
അനാഥകളോടും
وَالْمَسَاكِينِ
X
അഗതികളോടും
وَقُولُوا
X
നിങ്ങള്‍ പറയുകയും വേണം
لِلنَّاسِ
X
ജനങ്ങളോട്
حُسْنًا
X
നല്ലത്
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരത്തെ
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
ثُمَّ
X
പിന്നീട്
تَوَلَّيْتُمْ
X
നിങ്ങള്‍ പുറം തിരിഞ്ഞു
إِلَّا
X
ഒഴിച്ച്
قَلِيلًا
X
അല്‍പം ചിലര്‍
مِّنكُمْ
X
നിങ്ങളിലെ
وَأَنتُم
X
നിങ്ങള്‍
مُّعْرِضُونَ
X
അവഗണിച്ച് പിന്തിരിഞ്ഞു നടക്കുന്നവരാകുന്നു
﴿2:83﴾ وَإِذْ أَخَذْنَا
X
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَكُمْ
X
നിങ്ങളുടെ ഉറപ്പ്
لَا تَسْفِكُونَ
X
നിങ്ങള്‍ ചിന്തുകയില്ല (എന്ന്)
دِمَاءَكُمْ
X
നിങ്ങളുടെ ചോര
وَلَا تُخْرِجُونَ
X
നിങ്ങള്‍ പുറന്തള്ളുകയുമില്ല
أَنفُسَكُم
X
നിങ്ങളെത്തന്നെ
مِّن دِيَارِكُمْ
X
നിങ്ങളുടെ വീടുകളില്‍നിന്ന്
ثُمَّ
X
പിന്നെ
أَقْرَرْتُمْ
X
നിങ്ങള്‍ സ്ഥിരീകരിച്ചു
وَأَنتُمْ
X
നിങ്ങള്‍ ആയിക്കൊണ്ട്
تَشْهَدُونَ
X
നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നു
﴿2:84﴾ ثُمَّ
X
പിന്നീട്
أَنتُمْ
X
നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
X
സ്വന്തക്കാരെ
وَتُخْرِجُونَ
X
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
X
ഒരു വിഭാഗത്തെ
مِّنكُم
X
നിങ്ങളിലെ
مِّن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
X
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
X
അവര്‍ക്കെതിരെ
بِالْإِثْمِ
X
കുറ്റകരമായി
وَالْعُدْوَانِ
X
ശത്രുതാപരമായും
وَإِن يَأْتُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
X
യുദ്ധത്തടവുകാരായി
تُفَادُوهُمْ
X
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
X
എന്നാലത്
مُحَرَّمٌ
X
നിഷിദ്ധമത്രെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
X
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
X
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
X
ചിലവശങ്ങളില്‍
الْكِتَابِ
X
വേദപുസ്തകത്തിലെ
وَتَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
X
വേറെ ചിലതിനെ
فَمَا
X
എന്നാല്‍ അല്ല
جَزَاءُ
X
പ്രതിഫലം
مَن يَفْعَلُ
X
ചെയ്യുന്നവന്റെ
ذَٰلِكَ
X
അത്
مِنكُمْ
X
നിങ്ങളില്‍
إِلَّا خِزْيٌ
X
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
X
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
X
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
﴿2:85﴾ أُولَٰئِكَ
X
അവര്‍
الَّذِينَ اشْتَرَوُا
X
വാങ്ങിയവരാണ്
الْحَيَاةَ
X
ജീവിതത്തെ
الدُّنْيَا
X
ഇഹലോക
بِالْآخِرَةِۖ
X
പരലോകത്തിന്ന്പകരം
فَلَا يُخَفَّفُ
X
അതിനാല്‍ ഇളവ് നല്‍കപ്പെടുന്നതല്ല
عَنْهُمُ
X
അവര്‍ക്ക്
الْعَذَابُ
X
ശിക്ഷ
وَلَا هُمْ يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയുമില്ല
﴿2:86﴾ وَلَقَدْ آتَيْنَا
X
നിശ്ചയമായും നാം നല്‍കി
مُوسَى
X
മൂസാക്ക്
الْكِتَابَ
X
വേദം
وَقَفَّيْنَا
X
നാം പിന്‍തുടര്‍ത്തുകയും ചെയ്തു
مِن بَعْدِهِ
X
അദ്ദേഹത്തിനുശേഷം
بِالرُّسُلِۖ
X
ദൂതന്മാരെ
وَآتَيْنَا
X
നാം നല്‍കുകയും ചെയ്തു
عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാക്ക്
الْبَيِّنَاتِ
X
വ്യക്തമായ അടയാളങ്ങള്‍
وَأَيَّدْنَاهُ
X
അദ്ദേഹത്തെ നാം ശക്തിപ്പെടുത്തുകയും ചെയ്തു
بِرُوحِ الْقُدُسِۗ
X
പരിശുദ്ധാത്മാവിനാല്‍
أَفَكُلَّمَا جَاءَكُمْ
X
നിങ്ങള്‍ക്ക് വരുമ്പോഴൊക്കെയും ആണോ
رَسُولٌ
X
ദൈവദൂതന്‍
بِمَا لَا تَهْوَىٰ
X
ഇച്ഛിക്കാത്തതുമായി
أَنفُسُكُمُ
X
നിങ്ങളുടെ മനസ്സുകള്‍
اسْتَكْبَرْتُمْ
X
നിങ്ങള്‍ അഹങ്കരിച്ചു
فَفَرِيقًا
X
എന്നിട്ട് ഒരുവിഭാഗത്തെ
كَذَّبْتُمْ
X
നിങ്ങള്‍ കളവാക്കി
وَفَرِيقًا
X
മറ്റൊരുകൂട്ടരെ
تَقْتُلُونَ
X
നിങ്ങള്‍ വധിച്ചുകളഞ്ഞു
﴿2:87﴾ مَن كَانَ
X
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
X
ശത്രു
لِّلَّهِ
X
അല്ലാഹുവിന്റെ
وَمَلَائِكَتِهِ
X
അവന്റെ മലക്കുകളുടെയും
وَرُسُلِهِ
X
അവന്റെ ദൂതന്മാരുടെയും
وَجِبْرِيلَ
X
ജീബ്‌രീലിന്റെയും
وَمِيكَالَ
X
മീകാഈലിന്റെയും
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَدُوٌّ
X
ശത്രുവാണ്
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:98﴾ أَوَكُلَّمَا عَاهَدُوا
X
അവര്‍ കരാറിലേര്‍പ്പെട്ടപ്പോഴൊക്കെയും ആണോ
عَهْدًا
X
കരാര്‍
نَّبَذَهُ
X
അതിനെ വലിച്ചെറിഞ്ഞു
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمۚ
X
അവരിലെ
بَلْ
X
അല്ല
أَكْثَرُهُمْ
X
അവരിലധികമാളുകളും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿2:100﴾ وَلَمَّا جَاءَهُمْ
X
അവരുടെ അടുത്ത് വന്നപ്പോള്‍
رَسُولٌ
X
ദൂതന്‍
مِّنْ عِندِ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍നിന്ന്
مُصَدِّقٌ
X
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
X
അവരുടെ വശമുള്ളതിനെ
نَبَذَ
X
വലിച്ചെറിഞ്ഞു
فَرِيقٌ
X
ഒരുകൂട്ടര്‍
مِّنَ الَّذِينَ أُوتُوا
X
കിട്ടിയവരില്‍
الْكِتَابَ
X
വേദം
كِتَابَ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥത്തെ
وَرَاءَ
X
പിന്നില്‍
ظُهُورِهِمْ
X
അവരുടെ മുതുകുകളുടെ
كَأَنَّهُمْ
X
അവരെന്നപോലെ
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿2:101﴾ وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَقُولُوا
X
നിങ്ങള്‍ പറയരുത്
رَاعِنَا
X
‘റാഇനാ’ എന്ന്
وَقُولُوا
X
(മറിച്ച്) നിങ്ങള്‍ പറയുക
انظُرْنَا
X
‘ഉന്‍ളുര്‍നാ’ എന്ന്
وَاسْمَعُواۗ
X
നിങ്ങള്‍ ശ്രദ്ധാപുര്‍വം കേള്‍ക്കുകയും ചെയ്യുക
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿2:104﴾ مَّا يَوَدُّ
X
ഇഷ്ടപ്പെടുന്നില്ല
الَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
مِنْ أَهْلِ الْكِتَابِ
X
വേദക്കാരിലെ
وَلَا الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളിലെയും ഇല്ല
أَن يُنَزَّلَ
X
ഇറക്കപ്പെടുന്നത്
عَلَيْكُم
X
നിങ്ങള്‍ക്ക്
مِّنْ خَيْرٍ
X
ഒരു നന്മയും
مِّن رَّبِّكُمْۗ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَاللَّهُ
X
എന്നാല്‍ അല്ലാഹു
يَخْتَصُّ
X
അവന്‍ പ്രത്യേകമാക്കുന്നു
بِرَحْمَتِهِ
X
തന്റെ കാരുണ്യംകൊണ്ട്
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
ذُو الْفَضْلِ
X
ഔദാര്യമുടയവനാകുന്നു
الْعَظِيمِ
X
അതിമഹത്തായ
﴿2:105﴾ أَلَمْ تَعْلَمْ
X
നീ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَهُ
X
അവന്നാണ്
مُلْكُ
X
സമ്പൂര്‍ണാധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَمَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയുമില്ല
﴿2:107﴾ وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَۚ
X
സക്കാത്ത്
وَمَا تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
X
നിങ്ങളുടെ സ്വദേഹങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
X
ഏത് നന്മയും
تَجِدُوهُ
X
അത് നിങ്ങള്‍ കണ്ടത്തും
عِندَ اللَّهِۗ
X
അല്ലാഹുവിന്റെ അടുക്കല്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
بَصِيرٌ
X
സൂക്ഷ്മമായി വീക്ഷിക്കുന്നവനാകുന്നു
﴿2:110﴾ بَلَىٰ
X
അതെ, അങ്ങനെയൊന്നുമല്ല
مَنْ أَسْلَمَ
X
ആര്‍ സമര്‍പ്പിച്ചുവോ
وَجْهَهُ
X
തന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَهُوَ
X
അവന്‍ ആയിക്കൊണ്ട്
مُحْسِنٌ
X
സുകൃതവാന്‍
فَلَهُ
X
അവന്നുണ്ട്
أَجْرُهُ
X
അതിനുള്ള പ്രതിഫലം
عِندَ رَبِّهِ
X
തന്റെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
X
ഒരു ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നതുമല്ല
﴿2:112﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
لَيْسَتِ
X
അല്ല
النَّصَارَىٰ
X
ക്രിസ്ത്യാനികള്‍
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَقَالَتِ النَّصَارَىٰ
X
ക്രിസ്ത്യാനികള്‍ പറഞ്ഞു
لَيْسَتِ الْيَهُودُ
X
യഹൂദരല്ല
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَهُمْ
X
അവരാകട്ടെ
يَتْلُونَ
X
ഓതുന്നു
الْكِتَابَۗ
X
വേദഗ്രന്ഥം
كَذَٰلِكَ
X
അപ്രകാരം
قَالَ
X
പറഞ്ഞിട്ടുണ്ട്
الَّذِينَ لَا يَعْلَمُونَ
X
വിവരമില്ലാത്തവര്‍
مِثْلَ
X
പോലെ
قَوْلِهِمْۚ
X
അവരുടെ വാക്ക്
فَاللَّهُ
X
അതിനാല്‍ അല്ലാഹു
يَحْكُمُ
X
അവര്‍ വിധികല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا كَانُوا فِيهِ
X
അവര്‍ ആയിരുന്ന കാര്യങ്ങളില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿2:113﴾ وَقَالَ
X
പറയുകയും ചെയ്തു
الَّذِينَ لَا يَعْلَمُونَ
X
അറിവില്ലാത്തവര്‍
لَوْلَا يُكَلِّمُنَا
X
ഞങ്ങളോട് സംസാരിക്കാത്തതെന്ത്
اللَّهُ
X
അല്ലാഹു
أَوْ
X
അല്ലെങ്കില്‍
تَأْتِينَا
X
ഞങ്ങള്‍ക്ക് വരാത്തത്
آيَةٌۗ
X
ഒരടയാളം
كَذَٰلِكَ
X
അപ്രകാരം
قَالَ
X
പറഞ്ഞിട്ടുണ്ട്
الَّذِينَ مِن قَبْلِهِم
X
ഇവര്‍ക്ക് മുമ്പുള്ളവര്‍
مِّثْلَ قَوْلِهِمْۘ
X
ഇവരുടെ വാക്ക്പോലെ
تَشَابَهَتْ
X
പരസ്പരം സദൃശമായിരിക്കുന്നു
قُلُوبُهُمْۗ
X
അവരുടെ മനസ്സുകള്‍
قَدْ بَيَّنَّا
X
നാം സുവ്യക്തമാക്കി കൊടുത്തിട്ടുണ്ട്
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനത്തിന്
يُوقِنُونَ
X
അവര്‍ അടിയുറച്ചുവിശ്വസിക്കുന്നു
﴿2:118﴾ إِنَّا
X
നിശ്ചയം നാം
أَرْسَلْنَاكَ
X
നിന്നെ നാം അയച്ചു
بِالْحَقِّ
X
സത്യവുമായി
بَشِيرًا
X
ശുഭവാര്‍ത്ത അറിയിക്കുന്നവനായിട്ട്
وَنَذِيرًاۖ
X
മുന്നറിയിപ്പ് നല്‍കുന്നവനായിട്ടും
وَلَا تُسْأَلُ
X
നിന്നോട് ചോദിക്കപ്പെടുന്നതല്ല
عَنْ أَصْحَابِ
X
അവകാശികളെക്കുറിച്ച്
الْجَحِيمِ
X
നരകത്തിന്റെ
﴿2:119﴾ وَلَن تَرْضَىٰ
X
ഒരിക്കലും തൃപ്തിപ്പെടുകയില്ല
عَنكَ
X
നിന്നെ സംബന്ധിച്ച്
الْيَهُودُ
X
ജൂതര്‍
وَلَا النَّصَارَىٰ
X
ക്രൈസ്തവരും ഇല്ല
حَتَّىٰ تَتَّبِعَ
X
നീ പിന്‍പറ്റുന്നതുവരെ
مِلَّتَهُمْۗ
X
അവരുടെ മാര്‍ഗത്തെ
قُلْ
X
നീ പറയുക
إِنَّ هُدَى اللَّهِ
X
നിസ്സംശയം ദൈവിക മാര്‍ഗദര്‍ശനം
هُوَ الْهُدَىٰۗ
X
അതത്രെ നേരായ മാര്‍ഗദര്‍ശനം
وَلَئِنِ اتَّبَعْتَ
X
നീ പിന്‍പറ്റിയാല്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
بَعْدَ الَّذِي جَاءَكَ
X
നിനക്ക് വന്നുകിട്ടിയശേഷം
مِنَ الْعِلْمِۙ
X
യഥാര്‍ത്ഥ ജ്ഞാനത്തില്‍നിന്ന്
مَا لَكَ
X
നിനക്കില്ല, നിനക്കുണ്ടാവുകയില്ല
مِنَ اللَّهِ
X
അല്ലാഹുവി(ന്റെ നടപടിയി)ല്‍ നിന്ന്
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿2:120﴾ الَّذِينَ آتَيْنَاهُمُ
X
നാം നല്‍കിയവര്‍
الْكِتَابَ
X
വേദഗ്രന്ഥം
يَتْلُونَهُ
X
അവരത് പാരായണം ചെയ്യുന്നു
حَقَّ
X
മുറപ്രകാരം
تِلَاوَتِهِ
X
അതിന്റെ പാരായണത്തിന്റെ
أُولَٰئِكَ
X
അവര്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِهِۗ
X
അതില്‍
وَمَن
X
ആരെങ്കിലും
يَكْفُرْ بِهِ
X
അതിനെ നിഷേധിക്കുന്നപക്ഷം
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْخَاسِرُونَ
X
നഷ്ടം പറ്റിയവര്‍
﴿2:121﴾ وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക
يَوْمًا
X
ഒരു നാളിനെ
لَّا تَجْزِي
X
ഉപകരിക്കുകയില്ല
نَفْسٌ
X
ഒരാളും
عَن نَّفْسٍ
X
മറ്റൊരാള്‍ക്ക്
شَيْئًا
X
യാതൊന്നും
وَلَا يُقْبَلُ
X
സ്വീകരിക്കപ്പെടുകയുമില്ല
مِنْهَا
X
ഒരാളില്‍നിന്നും
عَدْلٌ
X
പ്രായശ്ചിത്തം
وَلَا تَنفَعُهَا
X
ആര്‍ക്കും ഉപകരിക്കയുമില്ല
شَفَاعَةٌ
X
ശിപാര്‍ശ
وَلَا هُمْ يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയുമില്ല
﴿2:123﴾ وَإِذِ ابْتَلَىٰ
X
പരീക്ഷിച്ച സന്ദര്‍ഭം
إِبْرَاهِيمَ
X
ഇബ്റാഹീമിനെ
رَبُّهُ
X
തന്റെ നാഥന്‍
بِكَلِمَاتٍ
X
ചില വചനങ്ങളിലൂടെ
فَأَتَمَّهُنَّۖ
X
എന്നിട്ടദ്ദേഹമത് പൂര്‍ത്തീകരിച്ചു
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
جَاعِلُكَ
X
നിന്നെ ആക്കുകയാണ്
لِلنَّاسِ
X
ജനങ്ങള്‍ക്ക്
إِمَامًاۖ
X
നേതാവ്
قَالَ
X
അദ്ദേഹം പറഞ്ഞു
وَمِن ذُرِّيَّتِيۖ
X
എന്റെ മക്കളില്‍നിന്നും
قَالَ
X
അവന്‍ പറഞ്ഞു
لَا يَنَالُ
X
പ്രാപിക്കുകയില്ല
عَهْدِي
X
എന്റെ കരാര്‍
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿2:124﴾ وَوَصَّىٰ بِهَا
X
ഇതുതന്നെ ഉപദേശിച്ചു
إِبْرَاهِيمُ
X
ഇബ്റാഹീം
بَنِيهِ
X
തന്റെ മക്കളോട്
وَيَعْقُوبُ
X
യഅ്ഖൂബും
يَا بَنِيَّ
X
എന്റെ മക്കളേ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اصْطَفَىٰ
X
തെരഞ്ഞെടുത്തുതന്നിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الدِّينَ
X
ഈ ജീവിത വ്യവസ്ഥയെ
فَلَا تَمُوتُنَّ
X
അതിനാല്‍ നിങ്ങള്‍ മരണപ്പെടരുത്
إِلَّا وَأَنتُم
X
നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ
مُّسْلِمُونَ
X
മുസ്ലിംകള്‍
﴿2:132﴾ تِلْكَ
X
അത്
أُمَّةٌ
X
ഒരു സമുദായം
قَدْ خَلَتْۖ
X
അത് കഴിഞ്ഞുപോയി
لَهَا
X
അതിനുണ്ട്
مَا كَسَبَتْ
X
അത് സമ്പാദിച്ചത്
وَلَكُم
X
നിങ്ങള്‍ക്കുമുണ്ട്
مَّا كَسَبْتُمْۖ
X
നിങ്ങള്‍ സമ്പാദിച്ചത്
وَلَا تُسْأَلُونَ
X
നിങ്ങള്‍ ചോദിക്കപ്പെടുകയില്ല
عَمَّا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി
﴿2:134﴾ قُولُوا
X
നിങ്ങള്‍ പറയുക
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
إِلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
إِلَىٰ إِبْرَاهِيمَ
X
ഇബ്റാഹീമിന്ന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
സന്താനങ്ങള്‍ക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
مُوسَىٰ
X
മൂസാക്ക്
وَعِيسَىٰ
X
ഈസാക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
النَّبِيُّونَ
X
പ്രവാചകന്‍മാര്‍ക്ക്
مِن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَا نُفَرِّقُ
X
ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല
بَيْنَ أَحَدٍ
X
ഒരാള്‍ക്കിടയിലും
مِّنْهُمْ
X
അവരിലെ
وَنَحْنُ
X
ഞങ്ങളാവട്ടെ
لَهُ
X
അവന്ന്
مُسْلِمُونَ
X
കീഴ്പെട്ടുകഴിയുന്നവരാണ്
﴿2:136﴾ تِلْكَ
X
അത്
أُمَّةٌ
X
ഒരു സമുദായമാകുന്നു
قَدْ خَلَتْۖ
X
അത് കഴിഞ്ഞുപോയിരിക്കുന്നു
لَهَا
X
അതിനുണ്ട്
مَا كَسَبَتْ
X
അത് സമ്പാദിച്ചത്
وَلَكُم
X
നിങ്ങള്‍ക്കുമുണ്ട്
مَّا كَسَبْتُمْۖ
X
നിങ്ങള്‍ സമ്പാദിച്ചത്
وَلَا تُسْأَلُونَ
X
നിങ്ങള്‍ ചോദിക്കപ്പെടുകയില്ല
عَمَّا كَانُوا
X
അവര്‍ ആയിരുന്നതിനെപ്പറ്റി
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿2:141﴾ الْحَقُّ
X
ഇത് സത്യമാണ്
مِن رَّبِّكَۖ
X
നിന്റെ നാഥന്റെ പക്കല്‍ നിന്നുള്ള
فَلَا تَكُونَنَّ
X
അതിനാല്‍ നീയാകരുത്
مِنَ الْمُمْتَرِينَ
X
സംശയാലുക്കളുടെ കൂട്ടത്തില്‍
﴿2:147﴾ وَمِنْ حَيْثُ
X
എവിടെ നിന്നെങ്കിലും
خَرَجْتَ
X
നീ പുറപ്പെട്ടു
فَوَلِّ
X
നീ തിരിക്കുക
وَجْهَكَ
X
നിന്റെ മുഖം
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിന്റെ
وَحَيْثُ مَا كُنتُمْ
X
നിങ്ങളെവിയായിരുന്നാലും
فَوَلُّوا
X
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
شَطْرَهُ
X
അതിന്റെ നേരെ
لِئَلَّا يَكُونَ
X
ഇല്ലാതിരിക്കാന്‍
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
حُجَّةٌ
X
തെളിവ്
إِلَّا الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍ ഒഴികെ
مِنْهُمْ
X
അവരില്‍ നിന്ന്
فَلَا تَخْشَوْهُمْ
X
എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِي
X
എന്നെ മാത്രം ഭയപ്പെടുക
وَلِأُتِمَّ
X
ഞാന്‍ പൂര്‍ത്തിയാക്കാനും
نِعْمَتِي
X
എന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَلَعَلَّكُمْ
X
നിങ്ങളായേക്കാം
تَهْتَدُونَ
X
സന്മാര്‍ഗം പ്രാപിക്കുന്നു
﴿2:150﴾ فَاذْكُرُونِي
X
അതിനാല്‍ നിങ്ങളെന്നെ ഓര്‍ക്കുക
أَذْكُرْكُمْ
X
ഞാന്‍ നിങ്ങളെയും ഓര്‍ക്കും
وَاشْكُرُوا لِي
X
എന്നോട് നന്ദികാണിക്കുകയും ചെയ്യുക
وَلَا تَكْفُرُونِ
X
എന്നോട് നന്ദികേട് കാണിക്കരുത്
﴿2:152﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اسْتَعِينُوا
X
നിങ്ങള്‍ സഹായം തേടുക
بِالصَّبْرِ
X
ക്ഷമകൊണ്ട്
وَالصَّلَاةِۚ
X
നമസ്കാരം കൊണ്ടും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളുടെ കൂടെയാണ്
﴿2:153﴾ وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَن
X
ഒരുത്തരെക്കുറിച്ച്
يُقْتَلُ
X
വധിക്കപ്പെടുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَمْوَاتٌۚ
X
മരിച്ചവരാണെന്ന്
بَلْ
X
എന്നാല്‍
أَحْيَاءٌ
X
ജീവിച്ചിരിക്കുന്നവരാണ്
وَلَٰكِن
X
പക്ഷേ
لَّا تَشْعُرُونَ
X
നിങ്ങളറിയുന്നില്ല
﴿2:154﴾ إِنَّ الصَّفَا
X
തീര്‍ച്ചയായും സ്വഫാ
وَالْمَرْوَةَ
X
മര്‍വയും
مِن شَعَائِرِ اللَّهِۖ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്
فَمَنْ حَجَّ
X
വല്ലവനും ഹജ്ജ് നിര്‍വഹിച്ചാല്‍
الْبَيْتَ
X
ദൈവഭവനത്തിങ്കല്‍
أَوِ اعْتَمَرَ
X
അല്ലെങ്കില്‍ ഉംറ നിര്‍വഹിച്ചു
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
أَن يَطَّوَّفَ بِهِمَاۚ
X
അവക്കിടയില്‍ പ്രദക്ഷിണം നടത്തുന്നത്
وَمَن تَطَوَّعَ
X
ആരെങ്കിലും സ്വമേധയാ നിര്‍വഹിക്കുന്നുവെങ്കില്‍
خَيْرًا
X
നന്മ
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَاكِرٌ
X
നന്ദിയുള്ളവനാണ്
عَلِيمٌ
X
സര്‍വജ്ഞനുമാണ്
﴿2:158﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
كَفَرُوا
X
അവര്‍ സത്യത്തെ നിഷേധിച്ചു
وَمَاتُوا
X
അവര്‍ മരണപ്പെടുകയും ചെയ്തു
وَهُمْ
X
അവരായിരിക്കെ
كُفَّارٌ
X
നിഷേധികള്‍
أُولَٰئِكَ
X
അവര്‍
عَلَيْهِمْ
X
അവരുടെ മേലുണ്ട്
لَعْنَةُ اللَّهِ
X
ദൈവത്തിന്റെ ശാപം
وَالْمَلَائِكَةِ
X
മലക്കുകളുടെയും
وَالنَّاسِ
X
ജനങ്ങളുടെയും
أَجْمَعِينَ
X
മുഴുവന്‍
﴿2:161﴾ خَالِدِينَ
X
ശാശ്വതരായിരിക്കും
فِيهَاۖ
X
അതില്‍
لَا يُخَفَّفُ
X
ലഘൂകരിക്കപ്പെടില്ല
عَنْهُمُ
X
അവരെത്തൊട്ട്
الْعَذَابُ
X
ശിക്ഷ
وَلَا هُمْ
X
അവര്‍ അല്ല
يُنظَرُونَ
X
ഇടകൊടുക്കപ്പെടുന്നു
﴿2:162﴾ إِنَّ
X
തീര്‍ച്ചയായും
فِي خَلْقِ
X
സൃഷ്ടിയില്‍
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَاخْتِلَافِ
X
മാറി മാറി വരുന്നതിലും
اللَّيْلِ
X
രാവിന്റെയും
وَالنَّهَارِ
X
പകലിന്റെയും
وَالْفُلْكِ
X
കപ്പലിലും
الَّتِي تَجْرِي
X
സഞ്ചരിക്കുന്നു
فِي الْبَحْرِ
X
സമുദ്രത്തില്‍
بِمَا يَنفَعُ
X
ഉപകരിക്കുന്നവയെയും വഹിച്ചും കൊണ്ട്
النَّاسَ
X
ജനങ്ങള്‍ക്ക്
وَمَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതിലും
مِنَ السَّمَاءِ
X
ആകാശത്ത് നിന്ന്
مِن مَّاءٍ
X
വെള്ളത്തെ
فَأَحْيَا
X
അങ്ങനെ അവന്‍ ജീവിപ്പിച്ചു
بِهِ
X
അത് കൊണ്ട്
الْأَرْضَ
X
ഭൂമിയെ
بَعْدَ
X
ശേഷം
مَوْتِهَا
X
അതിന്റെ മരണത്തിന്റെ
وَبَثَّ
X
അവന്‍ പരത്തി
فِيهَا
X
അതില്‍
مِن كُلِّ دَابَّةٍ
X
എല്ലാ ജീവികളേയും
وَتَصْرِيفِ
X
തിരിച്ചുവിടുന്നതിലും
الرِّيَاحِ
X
കാറ്റുകളെ
وَالسَّحَابِ
X
മേഘത്തിലും
الْمُسَخَّرِ
X
അധീനപ്പെടുത്തപ്പെട്ട
بَيْنَ
X
ഇടയില്‍
السَّمَاءِ
X
ആകാശത്തിന്റെ
وَالْأَرْضِ
X
ഭൂമിയുടെയും
لَآيَاتٍ
X
തീര്‍ച്ചയായും അടയാളങ്ങളുണ്ട്
لِّقَوْمٍ
X
ഒരു ജനതക്ക്
يَعْقِلُونَ
X
അവര്‍ ചിന്തിക്കുന്നു
﴿2:164﴾ يَا أَيُّهَا النَّاسُ
X
ജനങ്ങളേ
كُلُوا
X
നിങ്ങള്‍ ഭക്ഷിക്കുക
مِمَّا فِي الْأَرْضِ
X
ഭൂമിയിലുള്ളതില്‍ നിന്ന്
حَلَالًا
X
അനുവദനീയമായവ
طَيِّبًا
X
ഉത്തമാമായതും
وَلَا تَتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റരുത്
خُطُوَاتِ
X
കാല്‍പാടുകളെ
الشَّيْطَانِۚ
X
പിശാചിന്റെ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَكُمْ
X
നിങ്ങള്‍ക്ക്
عَدُوٌّ
X
ശത്രുവാണ്
مُّبِينٌ
X
പ്രത്യക്ഷമായ
﴿2:168﴾ إِنَّمَا
X
(ഇത്) മാത്രമാണ്
يَأْمُرُكُم
X
അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്
بِالسُّوءِ
X
ചീത്തയായത്
وَالْفَحْشَاءِ
X
മ്ലേഛമായതും
وَأَن تَقُولُوا
X
നിങ്ങള്‍ പറയാനും
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿2:169﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمُ
X
അവരോട്
اتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റുക
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിതന്നത്
قَالُوا
X
അവര്‍ പറയും
بَلْ
X
എന്നാല്‍
نَتَّبِعُ
X
ഞങ്ങള്‍ പിന്‍പറ്റും
مَا أَلْفَيْنَا
X
ഞങ്ങള്‍ കണ്ടതിനെ
عَلَيْهِ
X
അതിന്‍മേല്‍
آبَاءَنَاۗ
X
ഞങ്ങളുടെ പിതാക്കളെ
أَوَلَوْ كَانَ
X
ആയിരുന്നങ്കിലും
آبَاؤُهُمْ
X
അവരുടെ പിതാക്കള്‍
لَا يَعْقِلُونَ
X
ചിന്തിക്കുന്നില്ല
شَيْئًا
X
ഒന്നും
وَلَا يَهْتَدُونَ
X
നേര്‍വഴി പ്രാപിക്കുന്നുമില്ല
﴿2:170﴾ وَمَثَلُ
X
ഉപമ
الَّذِينَ كَفَرُوا
X
നിഷേധികളുടെ
كَمَثَلِ
X
പോലെയാണ്
الَّذِي يَنْعِقُ
X
ഒച്ചയിടുന്നവനെ
بِمَا لَا يَسْمَعُ
X
കേള്‍ക്കാത്തവയോട്
إِلَّا دُعَاءً وَنِدَاءًۚ
X
വിളിയും തെളിയുമല്ലാതെ
صُمٌّ
X
ബധിരരാണ്
بُكْمٌ
X
മൂകരുമാണ്
عُمْيٌ
X
അന്ധരുമാണ്
فَهُمْ
X
അതിനാലവര്‍
لَا يَعْقِلُونَ
X
ചിന്തിച്ചുഗ്രഹിക്കുന്നില്ല
﴿2:171﴾ إِنَّمَا
X
ഇത് മാത്രമാകുന്നു
حَرَّمَ
X
അവന്‍ നിരോധിച്ചത്
عَلَيْكُمُ
X
നിങ്ങളുടെ മേല്‍
الْمَيْتَةَ
X
ശവം
وَالدَّمَ
X
രക്തവും
وَلَحْمَ الْخِنزِيرِ
X
പന്നിമാംസവും
وَمَا أُهِلَّ بِهِ
X
പ്രഖ്യാപിക്കപ്പെട്ടതും (അറുക്കപ്പെട്ടതും)
لِغَيْرِ اللَّهِۖ
X
അല്ലാഹു അല്ലാത്തവര്‍ക്ക്
فَمَنِ
X
വല്ലവനും
اضْطُرَّ
X
നിര്‍ബന്ധിതമായാല്‍
غَيْرَ بَاغٍ
X
നിയമലംഘനത്തിന് മുതിരാതെയും
وَلَا عَادٍ
X
അതിരുകവിയാതെയും
فَلَا إِثْمَ
X
അപ്പോള്‍ കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:173﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നു
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയത്
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍ നിന്ന്
وَيَشْتَرُونَ
X
അവര്‍ വാങ്ങുന്നു
بِهِ
X
അതിന് പകരമായി
ثَمَنًا قَلِيلًاۙ
X
തുഛമായ വില
أُولَٰئِكَ
X
അക്കൂട്ടര്‍
مَا يَأْكُلُونَ
X
അവര്‍ ഭക്ഷിക്കുന്നില്ല
فِي بُطُونِهِمْ
X
അവരുടെ വയറുകളില്‍
إِلَّا النَّارَ
X
തീയല്ലാതെ
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
يَوْمَ الْقِيَامَةِ
X
അന്ത്യനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ ശുദ്ധീകരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:174﴾ أُولَٰئِكَ
X
അക്കൂട്ടര്‍
الَّذِينَ
X
ഒരു വിഭാഗമാണ്
اشْتَرَوُا
X
അവര്‍ വാങ്ങിയിരിക്കുന്നു
الضَّلَالَةَ
X
ദുര്‍മാര്‍ഗത്തെ
بِالْهُدَىٰ
X
സന്മാര്‍ഗത്തിന് പകരം
وَالْعَذَابَ
X
ശിക്ഷയെയും
بِالْمَغْفِرَةِۚ
X
പാപമോചനത്തിന് പകരം
فَمَا أَصْبَرَهُمْ
X
അവരെ സഹിപ്പിച്ചതെന്ത്
﴿2:175﴾