Repeated Words in Quran

< >
Total Found : 1
وَلَن تَرْضَىٰ
X
ഒരിക്കലും തൃപ്തിപ്പെടുകയില്ല
عَنكَ
X
നിന്നെ സംബന്ധിച്ച്
الْيَهُودُ
X
ജൂതര്‍
وَلَا النَّصَارَىٰ
X
ക്രൈസ്തവരും ഇല്ല
حَتَّىٰ تَتَّبِعَ
X
നീ പിന്‍പറ്റുന്നതുവരെ
مِلَّتَهُمْۗ
X
അവരുടെ മാര്‍ഗത്തെ
قُلْ
X
നീ പറയുക
إِنَّ هُدَى اللَّهِ
X
നിസ്സംശയം ദൈവിക മാര്‍ഗദര്‍ശനം
هُوَ الْهُدَىٰۗ
X
അതത്രെ നേരായ മാര്‍ഗദര്‍ശനം
وَلَئِنِ اتَّبَعْتَ
X
നീ പിന്‍പറ്റിയാല്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
بَعْدَ الَّذِي جَاءَكَ
X
നിനക്ക് വന്നുകിട്ടിയശേഷം
مِنَ الْعِلْمِۙ
X
യഥാര്‍ത്ഥ ജ്ഞാനത്തില്‍നിന്ന്
مَا لَكَ
X
നിനക്കില്ല, നിനക്കുണ്ടാവുകയില്ല
مِنَ اللَّهِ
X
അല്ലാഹുവി(ന്റെ നടപടിയി)ല്‍ നിന്ന്
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿2:120﴾ وَلَئِنْ أَتَيْتَ
X
താങ്കള്‍ ചെന്നാലും
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരുടെ അടുത്ത്
الْكِتَابَ
X
വേദഗ്രന്ഥം
بِكُلِّ آيَةٍ
X
എല്ലാ തെളിവും കൊണ്ട്
مَّا تَبِعُوا
X
അവര്‍ പിന്‍പറ്റുകയില്ല
قِبْلَتَكَۚ
X
താങ്കളുടെ ഖിബ്‌ലയെ
وَمَا أَنتَ
X
താങ്കളല്ല
بِتَابِعٍ
X
പിന്‍പറ്റുന്നവര്‍
قِبْلَتَهُمْۚ
X
അവരുടെ ഖിബ്‌ലയെ
وَمَا بَعْضُهُم
X
അവരില്‍ ചിലരല്ല
بِتَابِعٍ
X
പിന്‍പറ്റുന്നവര്‍
قِبْلَةَ
X
ഖിബ്‌ലയെ
بَعْضٍۚ
X
ചിലരുടെ
وَلَئِنِ اتَّبَعْتَ
X
നീ പിന്തുടരുന്നുവെങ്കില്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
مِّن بَعْدِ
X
ശേഷം
مَا جَاءَكَ
X
നിനക്ക് വന്നുകിട്ടിയതിന്റെ
مِنَ الْعِلْمِۙ
X
അറിവില്‍നിന്ന്
إِنَّكَ
X
തീര്‍ച്ചയായും നീ
إِذًا
X
അപ്പോള്‍
لَّمِنَ الظَّالِمِينَ
X
അക്രമികളില്‍ പെട്ടവനായിരിക്കും
﴿2:145﴾ وَلَئِن قُتِلْتُمْ
X
നിങ്ങള്‍ വധിക്കപ്പെട്ടാല്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَوْ مُتُّمْ
X
അല്ലെങ്കില്‍ നിങ്ങള്‍ മരിച്ചാല്‍
لَمَغْفِرَةٌ
X
ഉറപ്പായും പാപമോചനം
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَرَحْمَةٌ
X
കാരുണ്യവും
خَيْرٌ
X
ഉത്തമമാണ്
مِّمَّا يَجْمَعُونَ
X
അവര്‍ വാരിക്കൂട്ടുന്നതിനേക്കാള്‍
﴿3:157﴾ وَلَئِن مُّتُّمْ
X
നിങ്ങള്‍ മരിച്ചുവെങ്കില്‍
أَوْ قُتِلْتُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ വധിക്കപ്പെട്ടുവെങ്കില്‍
لَإِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക് തന്നെയാണ്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടുക
﴿3:158﴾ وَلَئِنْ أَصَابَكُمْ
X
നിങ്ങള്‍ക്ക് ലഭിച്ചാല്‍
فَضْلٌ
X
വല്ല അനുഗ്രഹവും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
لَيَقُولَنَّ
X
തീര്‍ച്ചയായും അവന്‍ പറയും
كَأَن لَّمْ تَكُن
X
ഉണ്ടായിരുന്നിട്ടില്ലാത്തത് പോലെ
بَيْنَكُمْ وَبَيْنَهُ
X
നിങ്ങള്‍ക്കും അവനുമിടയില്‍
مَوَدَّةٌ
X
ഒട്ടും സ്നേഹം
يَا لَيْتَنِي كُنتُ
X
ഞാന്‍ ഉണ്ടായിരുന്നെങ്കില്‍
مَعَهُمْ
X
അവരുടെ കൂടെ
فَأَفُوزَ
X
ഞാന്‍ നേട്ടമുണ്ടാക്കിയേനെ
فَوْزًا
X
നേട്ടം
عَظِيمًا
X
വമ്പിച്ച
﴿4:73﴾ وَلَقَدْ أَخَذَ
X
വാങ്ങിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
مِيثَاقَ
X
കരാര്‍
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ മക്കളോട്
وَبَعَثْنَا
X
നാം നിയോഗിക്കുകയും ചെയ്തു
مِنْهُمُ
X
അവരില്‍നിന്ന്
اثْنَيْ عَشَرَ
X
പന്ത്രണ്ട്
نَقِيبًاۖ
X
മുഖ്യന്മാരെ
وَقَالَ
X
പറഞ്ഞു
اللَّهُ
X
അല്ലാഹു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
مَعَكُمْۖ
X
നിങ്ങളോടൊപ്പമുണ്ട്
لَئِنْ أَقَمْتُمُ
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയാണെങ്കില്‍
الصَّلَاةَ
X
നമസ്കാരം
وَآتَيْتُمُ
X
നിങ്ങള്‍ നല്‍കുകയും ചെയ്തു
الزَّكَاةَ
X
സകാത്ത്
وَآمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു
بِرُسُلِي
X
എന്റെ ദൂതന്മാരില്‍
وَعَزَّرْتُمُوهُمْ
X
നിങ്ങളവരെ സഹായിക്കുകയും ചെയ്തു
وَأَقْرَضْتُمُ
X
നിങ്ങള്‍ കടംകൊടുക്കുകയും ചെയ്തു
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًا
X
നല്ല
لَّأُكَفِّرَنَّ
X
തീര്‍ച്ചയായും ഞാന്‍ മായ്ച്ചുകളയും
عَنكُمْ
X
നിങ്ങളില്‍നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَلَأُدْخِلَنَّكُمْ
X
നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۚ
X
ആറുകള്‍
فَمَن كَفَرَ
X
എന്നാല്‍ ആരെങ്കിലും സത്യനിഷേധിയായി(സത്യനിഷേധിയായാല്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَقَدْ ضَلَّ
X
അവന്‍ തെറ്റിപ്പോയതുതന്നെ
سَوَاءَ السَّبِيلِ
X
ചൊവ്വായ വഴിയില്‍നിന്ന്
﴿5:12﴾ لَئِن بَسَطتَ
X
നീ നീട്ടിയാല്‍തന്നെയും
إِلَيَّ
X
എന്റെനേരെ
يَدَكَ
X
നിന്റെ കൈ
لِتَقْتُلَنِي
X
നീ എന്നെ കൊല്ലാന്‍വേണ്ടി
مَا أَنَا
X
ഞാനല്ല
بِبَاسِطٍ
X
നീട്ടുന്നവന്‍
يَدِيَ
X
എന്റെ കൈ
إِلَيْكَ
X
നിന്റെ നേരെ
لِأَقْتُلَكَۖ
X
നിന്നെ ഞാന്‍ കൊല്ലാന്‍വേണ്ടി
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَخَافُ
X
ഞാന്‍ ഭയപ്പെടുന്നു
اللَّهَ
X
അല്ലാഹുവെ
رَبَّ الْعَالَمِينَ
X
ലോകനാഥനായ
﴿5:28﴾ فَلَمَّا رَأَى
X
പിന്നീട് അദ്ദേഹം കണ്ടപ്പോള്‍
الْقَمَرَ
X
ചന്ദ്രനെ
بَازِغًا
X
ഉദിച്ചുയരുന്നത്
قَالَ
X
അദ്ദേഹം പറഞ്ഞു
هَٰذَا
X
ഇതാണ്
رَبِّيۖ
X
എന്റെ നാഥന്‍
فَلَمَّا أَفَلَ
X
അതസ്തമിച്ചപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
لَئِن
X
എങ്കില്‍
لَّمْ يَهْدِنِي
X
എനിക്ക് നേര്‍വഴികാണിച്ചുതന്നിട്ടില്ല
رَبِّي
X
എന്റെ നാഥന്‍
لَأَكُونَنَّ
X
തീര്‍ച്ചയായും ഞാനായിത്തീരും
مِنَ الْقَوْمِ
X
ജനവിഭാഗത്തില്‍പെട്ടവന്‍
الضَّالِّينَ
X
വഴിപിഴച്ചവരായ
﴿6:77﴾ وَأَقْسَمُوا
X
അവര്‍ സത്യംചെയ്തു
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
جَهْدَ أَيْمَانِهِمْ
X
തങ്ങളെക്കൊണ്ടാവുംവിധം ഉറപ്പിച്ചു സത്യമായിട്ട്
لَئِن جَاءَتْهُمْ
X
തങ്ങള്‍ക്ക് വന്നെത്തിയാല്‍
آيَةٌ
X
ദൃഷ്ടാന്തം
لَّيُؤْمِنُنَّ
X
തങ്ങള്‍ വിശ്വസിക്കുകതന്നെ ചെയ്യുമെന്ന്
بِهَاۚ
X
അതില്‍
قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയമായും
الْآيَاتُ
X
ദൃഷ്ടാന്തങ്ങള്‍
عِندَ اللَّهِۖ
X
അല്ലാഹുവിന്റെ അധീനതയിലാകുന്നു
وَمَا يُشْعِرُكُمْ
X
നിങ്ങള്‍ക്കെന്തറിയാം?
أَنَّهَا
X
തീര്‍ച്ചയായും അവ
إِذَا جَاءَتْ
X
അവ വന്നുകിട്ടിയാല്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ലെന്ന്
﴿6:109﴾ وَقَالَ
X
പറഞ്ഞു
الْمَلَأُ
X
പ്രമാണിമാര്‍
الَّذِينَ كَفَرُوا
X
സത്യനിഷേധികളായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
لَئِنِ اتَّبَعْتُمْ
X
നിങ്ങള്‍ പിന്‍പറ്റിയാല്‍
شُعَيْبًا
X
ശുഐബിനെ
إِنَّكُمْ
X
ഉറപ്പായും നിങ്ങള്‍
إِذًا
X
അപ്പോള്‍
لَّخَاسِرُونَ
X
നഷ്ടം പറ്റിയവര്‍ തന്നെ
﴿7:90﴾ وَلَمَّا وَقَعَ
X
വന്നു ഭവിച്ചപ്പോള്‍
عَلَيْهِمُ
X
അവര്‍ക്ക്
الرِّجْزُ
X
വിപത്ത്
قَالُوا
X
അവര്‍ പറഞ്ഞു
يَا مُوسَى
X
മൂസാ
ادْعُ
X
നീ പ്രാര്‍ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കു വേണ്ടി
رَبَّكَ
X
നിന്റെ നാഥനോട്
بِمَا عَهِدَ
X
അവന്‍ നല്‍കിയ ഉറപ്പ് അനുസരിച്ച്
عِندَكَۖ
X
നിന്റെയടുത്ത്
لَئِن كَشَفْتَ
X
നീ നീക്കിത്തന്നാല്‍
عَنَّا
X
ഞങ്ങളില്‍ നിന്ന്
الرِّجْزَ
X
ഈ ശിക്ഷ
لَنُؤْمِنَنَّ
X
ഉറപ്പായും ഞങ്ങള്‍ വിശ്വസിക്കും
لَكَ
X
നിന്നില്‍
وَلَنُرْسِلَنَّ
X
നാം അയക്കുകയും ചെയ്യും
مَعَكَ
X
നിന്റെ കൂടെ
بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളെ
﴿7:134﴾ وَلَمَّا سُقِطَ فِي أَيْدِيهِمْ
X
അവര്‍ക്ക് ഖേദം തോന്നിയപ്പോള്‍
وَرَأَوْا
X
അവര്‍ കണ്ടറിയുകയും ചെയ്തു
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
قَدْ ضَلُّوا
X
അവര്‍ പിഴച്ചു പോയിരിക്കുന്നു (എന്ന്)
قَالُوا
X
അവര്‍ പറഞ്ഞു
لَئِن لَّمْ يَرْحَمْنَا
X
ഞങ്ങളോട് കരുണ കാണിച്ചില്ലെങ്കില്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
وَيَغْفِرْ
X
അവര്‍ പൊറുത്തു തരികയും (ചെയ്തില്ലെങ്കില്‍)
لَنَا
X
ഞങ്ങള്‍ക്ക്
لَنَكُونَنَّ
X
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും
مِنَ الْخَاسِرِينَ
X
നഷ്ടപ്പെട്ടവരില്‍
﴿7:149﴾ هُوَ
X
അവന്‍ (ആകുന്നു)
الَّذِي خَلَقَكُم
X
നിങ്ങളെ സൃഷ്ടിച്ചവന്‍
مِّن نَّفْسٍ
X
ആത്മാവില്‍ നിന്ന്
وَاحِدَةٍ
X
ഒരൊറ്റ
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
مِنْهَا
X
അതില്‍ നിന്ന്
زَوْجَهَا
X
അതിന്റെ ഇണയെ
لِيَسْكُنَ
X
അവന്‍ സമാധാനമടയാന്‍ വേണ്ടി
إِلَيْهَاۖ
X
അവളോടൊത്ത്
فَلَمَّا تَغَشَّاهَا
X
അവന്‍ അവളെ മൂടിയ(പുണര്‍ന്ന)പ്പോള്‍
حَمَلَتْ
X
അവള്‍ വഹിച്ചു
حَمْلًا
X
ഒരു (ഗര്‍ഭ) ഭാരം
خَفِيفًا
X
ലഘുവായ
فَمَرَّتْ بِهِۖ
X
അങ്ങനെ അവള്‍ അതുമായി നടന്നു
فَلَمَّا أَثْقَلَت
X
പിന്നീട് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍
دَّعَوَا اللَّهَ
X
അവരിരുവരും അല്ലാഹുവോട് പ്രാര്‍ഥിച്ചു
رَبَّهُمَا
X
തങ്ങളുടെ നാഥനായ
لَئِنْ آتَيْتَنَا
X
ഞങ്ങള്‍ക്ക് നീ തരികയാണെങ്കില്‍
صَالِحًا
X
ഒരു നല്ല സന്താനത്തെ
لَّنَكُونَنَّ
X
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും
مِنَ الشَّاكِرِينَ
X
നന്ദിയുള്ളവരില്‍
﴿7:189﴾ وَلَئِن سَأَلْتَهُمْ
X
നീ അവരോട് ചോദിച്ചാല്‍
لَيَقُولُنَّ
X
അവര്‍ പറയും
إِنَّمَا كُنَّا
X
നിശ്ചയം ഞങ്ങളായിരുന്നു
نَخُوضُ
X
ഞങ്ങള്‍ തമാശ പറയുന്നു
وَنَلْعَبُۚ
X
ഞങ്ങള്‍ കളിക്കുകയും ചെയ്യുന്നു
قُلْ
X
നീ പറയുക(ചോദിക്കുക)
أَبِاللَّهِ
X
അല്ലാഹുവിനെയാണോ
وَآيَاتِهِ
X
അവന്റെ വചനങ്ങളെയും
وَرَسُولِهِ
X
അവന്റെ ദൂതനെയും
كُنتُمْ تَسْتَهْزِئُونَ
X
നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്നത്
﴿9:65﴾ وَمِنْهُم
X
അവരിലുണ്ട്
مَّنْ عَاهَدَ اللَّهَ
X
അല്ലാഹുവോടു കരാര്‍ ചെയ്തവര്‍
لَئِنْ آتَانَا
X
അല്ലാഹു ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍
مِن فَضْلِهِ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
لَنَصَّدَّقَنَّ
X
തീര്‍ച്ചയായും തങ്ങള്‍ ദാനം ചെയ്യുമെന്ന്
وَلَنَكُونَنَّ
X
ഞങ്ങളാവുകയും ചെയ്യുമെന്നും
مِنَ الصَّالِحِينَ
X
സച്ചരിതരില്‍
﴿9:75﴾ هُوَ
X
അവനാണ്
الَّذِي
X
ഒരുവന്‍
يُسَيِّرُكُمْ
X
അവന്‍ നിങ്ങളെ ചലിപ്പിക്കുന്നു
فِي الْبَرِّ
X
കരയില്‍
وَالْبَحْرِۖ
X
കടലിലും
حَتَّىٰ
X
അങ്ങനെ
إِذَا كُنتُمْ
X
നിങ്ങളായിരിക്കുമ്പോള്‍
فِي الْفُلْكِ
X
കപ്പലുകളില്‍
وَجَرَيْنَ
X
അവ നീങ്ങിതുടങ്ങി
بِهِم
X
യാത്രക്കാരെയും കൊണ്ട്
بِرِيحٍ
X
കാറ്റിനാല്‍
طَيِّبَةٍ
X
നല്ല (അനുകൂലമായ)
وَفَرِحُوا بِهَا
X
അവരതില്‍ സന്തുഷ്ടരുമായി
جَاءَتْهَا
X
അവക്ക് വന്നെത്തി
رِيحٌ عَاصِفٌ
X
ഒരു കൊടുങ്കാറ്റ്
وَجَاءَهُمُ
X
അവര്‍ക്ക് നേരെ വന്നു
الْمَوْجُ
X
തിരമാല
مِن كُلِّ مَكَانٍ
X
എല്ലായിടത്തുനിന്നും
وَظَنُّوا
X
അവര്‍ക്ക് തോന്നി
أَنَّهُمْ أُحِيطَ بِهِمْۙ
X
തങ്ങള്‍ വലയം ചെയ്യപ്പെട്ടുവെന്ന്
دَعَوُا اللَّهَ
X
അപ്പോള്‍ അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു
مُخْلِصِينَ
X
നിഷ്കളങ്കമായി സമര്‍പ്പിച്ചുകൊണ്ട്
لَهُ
X
അവന്ന്
الدِّينَ
X
കീഴ്വണക്കം
لَئِنْ أَنجَيْتَنَا
X
നീ ഞങ്ങളെ രക്ഷപ്പെടുത്തിയാല്‍
مِنْ هَٰذِهِ
X
ഇതില്‍ നിന്ന്
لَنَكُونَنَّ
X
ഉറപ്പായും ഞങ്ങളായിതീരും
مِنَ الشَّاكِرِينَ
X
നന്ദിയുള്ളവരുടെ കൂട്ടത്തില്‍
﴿10:22﴾ وَهُوَ
X
അവനാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ وَالْأَرْضَ
X
ആകാശ ഭൂമികളെ
فِي سِتَّةِ أَيَّامٍ
X
ആറു നാളുകളിലായി
وَكَانَ عَرْشُهُ
X
അവന്റെ സിംഹാസനമായിരുന്നു
عَلَى الْمَاءِ
X
ജലപ്പരപ്പില്‍
لِيَبْلُوَكُمْ
X
നിങ്ങളെ പരീക്ഷിക്കാന്‍വേണ്ടി
أَيُّكُمْ
X
നിങ്ങളിലാരെന്ന്
أَحْسَنُ عَمَلًاۗ
X
ഏറ്റവും നന്നായി കര്‍മം ചെയ്യുന്നവര്‍
وَلَئِن قُلْتَ
X
നീ പറഞ്ഞാല്‍
إِنَّكُم
X
നിശ്ചയം നിങ്ങള്‍
مَّبْعُوثُونَ
X
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്
مِن بَعْدِ الْمَوْتِ
X
മരണശേഷം
لَيَقُولَنَّ
X
തീര്‍ച്ചയായും പറയും
الَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
إِنْ هَٰذَا
X
തീര്‍ച്ചയായും ഇതല്ല
إِلَّا
X
അല്ലാതെ
سِحْرٌ
X
മാരണം
مُّبِينٌ
X
സ്പഷ്ടമായ
﴿11:7﴾ وَلَئِنْ أَخَّرْنَا
X
നാം പിന്തിപ്പിച്ചാല്‍
عَنْهُمُ
X
അവര്‍ക്ക്
الْعَذَابَ
X
ശിക്ഷ
إِلَىٰ أُمَّةٍ
X
ഒരു അവധിവരെ
مَّعْدُودَةٍ
X
നിശ്ചിത, കണക്കാക്കപ്പെട്ട
لَّيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
مَا
X
എന്താണ് ?
يَحْبِسُهُۗ
X
അതിനെ തടഞ്ഞുനിറുത്തുന്നത്
أَلَا
X
അറിയുക
يَوْمَ يَأْتِيهِمْ
X
അതവര്‍ക്ക് വന്നെത്തുന്ന ദിവസം
لَيْسَ مَصْرُوفًا
X
അത് തട്ടിമാറ്റപ്പെടുന്നതല്ല
عَنْهُمْ
X
അവരില്‍നിന്ന്
وَحَاقَ
X
വന്നു ഭവിക്കും
بِهِم
X
അവരില്‍
مَّا كَانُوا بِهِ يَسْتَهْزِئُونَ
X
അവര്‍ പരിഹസിച്ചുകൊണ്ടിരുന്ന കാര്യം
﴿11:8﴾ وَلَئِنْ أَذَقْنَا
X
നാം ആസ്വദിപ്പിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
مِنَّا
X
നമ്മില്‍നിന്ന്
رَحْمَةً
X
വല്ല കാരുണ്യവും
ثُمَّ
X
പിന്നെ
نَزَعْنَاهَا
X
അതെടുത്തുമാറ്റുകയും (ചെയ്താല്‍)
مِنْهُ
X
അവനില്‍നിന്ന്
إِنَّهُ
X
നിശ്ചയം അവന്‍
لَيَئُوسٌ
X
വല്ലാതെ നിരാശനാകുന്നു
كَفُورٌ
X
നന്ദികെട്ടവനും
﴿11:9﴾ وَلَئِنْ أَذَقْنَاهُ
X
നാം അവനെ ആസ്വദിപ്പിച്ചാല്‍
نَعْمَاءَ
X
അനുഗ്രഹം
بَعْدَ ضَرَّاءَ
X
ദുരന്തശേഷം
مَسَّتْهُ
X
അവനെ ബാധിച്ച
لَيَقُولَنَّ
X
അവന്‍ പറയുക തന്നെ ചെയ്യും
ذَهَبَ
X
പോയിമറഞ്ഞിരിക്കുന്നു
السَّيِّئَاتُ
X
കഷ്ടങ്ങള്‍
عَنِّيۚ
X
എന്നില്‍നിന്ന്
إِنَّهُ
X
നിശ്ചയം അവന്‍
لَفَرِحٌ
X
ആഹ്ലാദഭരിതനാകുന്നു
فَخُورٌ
X
പൊങ്ങച്ചക്കാരനും
﴿11:10﴾ قَالُوا
X
അവര്‍ പറഞ്ഞു
لَئِنْ أَكَلَهُ
X
അവനെ തിന്നുകയാണെങ്കില്‍
الذِّئْبُ
X
ചെന്നായ
وَنَحْنُ
X
ഞങ്ങളായിരിക്കെ
عُصْبَةٌ
X
(പ്രബലമായ) സംഘം
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِذًا
X
അപ്പോള്‍
لَّخَاسِرُونَ
X
നഷ്ടത്തിലകപ്പെട്ടവര്‍തന്നെ
﴿12:14﴾ قَالَتْ
X
അവള്‍(പ്രഭുപത്നി) പറഞ്ഞു
فَذَٰلِكُنَّ
X
അവനാണത്
الَّذِي لُمْتُنَّنِي
X
നിങ്ങളെന്നെ ആക്ഷേപിച്ചു
فِيهِۖ
X
അവന്റെ കാര്യത്തില്‍
وَلَقَدْ رَاوَدتُّهُ
X
ഞാന്‍ അവനെ വശീകരിക്കാന്‍ ശ്രമിച്ചു
عَن نَّفْسِهِ
X
അവന്റെ ദേഹത്തിനുവേണ്ടി
فَاسْتَعْصَمَۖ
X
എന്നാല്‍ അവന്‍ വിസമ്മതിച്ചു
وَلَئِن لَّمْ يَفْعَلْ
X
അവന്‍ ചെയ്തില്ലെങ്കില്‍
مَا آمُرُهُ
X
ഞാന്‍ അവനോട് കല്‍പിക്കുന്നത്
لَيُسْجَنَنَّ
X
അവന്‍ ജയിലിലടക്കപ്പെടും
وَلَيَكُونًا
X
അവനായിത്തീരും
مِّنَ الصَّاغِرِينَ
X
നിന്ദ്യരില്‍
﴿12:32﴾ وَكَذَٰلِكَ
X
അപ്രകാരം
أَنزَلْنَاهُ
X
നാം ഇതിനെ ഇറക്കിയിരിക്കുന്നു
حُكْمًا
X
ന്യായപ്രമാണമായി
عَرَبِيًّاۚ
X
അറബിഭാഷയില്‍
وَلَئِنِ اتَّبَعْتَ
X
നീ പിന്‍പറ്റുകയാണങ്കില്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
بَعْدَمَا
X
ശേഷം
جَاءَكَ
X
നിനക്ക് വന്നെത്തിയതിന്
مِنَ الْعِلْمِ
X
അറിവില്‍ നിന്ന്
مَا لَكَ
X
നിനക്കില്ല
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
مِن وَلِيٍّ
X
രക്ഷകന്‍
وَلَا وَاقٍ
X
മോചിപ്പിക്കുന്നവനും ഇല്ല
﴿13:37﴾ وَإِذْ تَأَذَّنَ
X
വിളംബരം ചെയ്ത സന്ദര്‍ഭം
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
لَئِن شَكَرْتُمْ
X
നിങ്ങള്‍ നന്ദികാണിക്കുകയാണെങ്കില്‍
لَأَزِيدَنَّكُمْۖ
X
ഞാന്‍ തീര്‍ച്ചയായും ധാരാളമായി നല്‍കും
وَلَئِن كَفَرْتُمْ
X
നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍
إِنَّ عَذَابِي
X
തീര്‍ച്ചയായും എന്റെ ശിക്ഷ
لَشَدِيدٌ
X
കടുത്തതാണ്
﴿14:7﴾ وَإِنْ عَاقَبْتُمْ
X
നിങ്ങള്‍ പ്രതികാരം ചെയ്യുന്നുവെങ്കില്‍
فَعَاقِبُوا
X
അപ്പോള്‍ നിങ്ങള്‍ പ്രതികാരം ചെയ്തുകൊള്ളുക
بِمِثْلِ
X
ഒരു രീതി പോലെ
مَا عُوقِبْتُم
X
നിങ്ങള്‍ പ്രതികാരം ചെയ്യപ്പെട്ടു
بِهِۖ
X
ആ രീതിയില്‍
وَلَئِن صَبَرْتُمْ
X
ഇനി നിങ്ങള്‍ ക്ഷമിച്ചുവെങ്കില്‍
لَهُوَ
X
അത് തന്നെയാണ്
خَيْرٌ
X
ഉത്തമം
لِّلصَّابِرِينَ
X
ക്ഷമാശീലര്‍ക്ക്
﴿16:126﴾ قَالَ
X
അവന്‍ പറഞ്ഞു
أَرَأَيْتَكَ
X
നീ കണ്ടുവോ
هَٰذَا الَّذِي
X
ഈയൊരുത്തനെ
كَرَّمْتَ
X
നീ ആദരിച്ചു
عَلَيَّ
X
എന്നേക്കാള്‍
لَئِنْ أَخَّرْتَنِ
X
നീ എന്നെ പിന്തിക്കുമെങ്കില്‍
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ
لَأَحْتَنِكَنَّ
X
തീര്‍ച്ചയായും ഞാന്‍ കീഴ്പെടുത്തുകതന്നെചെയ്യും
ذُرِّيَّتَهُ
X
അവന്റെ സന്താനങ്ങളെ
إِلَّا قَلِيلًا
X
കുറച്ചുപേര്‍ ഒഴികെ
﴿17:62﴾ وَلَئِن شِئْنَا
X
നാം ഉദ്ദേശിച്ചാല്‍
لَنَذْهَبَنَّ
X
നാം പോവുകതന്നെ ചെയ്യും
بِالَّذِي أَوْحَيْنَا
X
നാം നല്‍കിയ ദിവ്യബോധനവുംകൊണ്ട്
إِلَيْكَ
X
നിനക്ക്
ثُمَّ
X
പിന്നീട്
لَا تَجِدُ
X
നീ കണ്ടെത്തുന്നതല്ല
لَكَ
X
നിനക്ക്
بِهِ
X
അതിന്ന്
عَلَيْنَا
X
നമുക്കെതിരില്‍
وَكِيلًا
X
സംരക്ഷകനെ/ഭരമേല്‍പിക്കാവുന്ന ആളെ
﴿17:86﴾ وَمَا أَظُنُّ
X
ഞാന്‍ വിചാരിക്കുന്നുമില്ല
السَّاعَةَ
X
അന്ത്യനാള്‍
قَائِمَةً
X
നിലവില്‍ വരുന്നതായി
وَلَئِن رُّدِدتُّ
X
ഇനി, ഞാന്‍ മടക്കപ്പെട്ടാല്‍ തന്നെ
إِلَىٰ رَبِّي
X
എന്റെ നാഥങ്കലേക്ക്
لَأَجِدَنَّ
X
തീര്‍ച്ചയായും ഞാന്‍ കണ്ടെത്തും (എനിക്ക് ലഭിക്കും)
خَيْرًا
X
ഉത്തമമായത്
مِّنْهَا
X
അതിനേക്കാള്‍
مُنقَلَبًا
X
മടക്ക സ്ഥലം, സങ്കേതം
﴿18:36﴾ قَالَ
X
അയാള്‍ പറഞ്ഞു
أَرَاغِبٌ
X
വെറുക്കുന്നവനാണോ
أَنتَ
X
നീ
عَنْ آلِهَتِي
X
എന്റെ ദൈവങ്ങളെ
يَا إِبْرَاهِيمُۖ
X
ഇബ്റാഹീമേ
لَئِن لَّمْ تَنتَهِ
X
നീ വിരമിച്ചില്ലെങ്കില്‍
لَأَرْجُمَنَّكَۖ
X
നിന്നെ ഞാന്‍ എറിഞ്ഞുകൊല്ലുകതന്നെ ചെയ്യും
وَاهْجُرْنِي
X
എന്നില്‍നിന്നും നീ വിട്ടകന്ന് പോവൂ
مَلِيًّا
X
കുറേ കാലത്തേക്ക്
وَلَئِن مَّسَّتْهُمْ
X
അവരെ സ്പര്‍ശിച്ചാല്‍
نَفْحَةٌ
X
നേരിയ കാറ്റ്
مِّنْ عَذَابِ
X
ശിക്ഷയില്‍ നിന്നുള്ള
رَبِّكَ
X
താങ്കളുടെ നാഥന്റെ
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
يَا وَيْلَنَا
X
ഹാ ഞങ്ങളുടെ ദൗര്‍ഭാഗ്യം
إِنَّا كُنَّا
X
തീര്‍ച്ചയായും ഞങ്ങളായിരുന്നു
ظَالِمِينَ
X
അക്രമികള്‍
﴿21:46﴾ وَلَئِنْ أَطَعْتُم
X
നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍
بَشَرًا
X
ഒരു മനുഷ്യനെ
مِّثْلَكُمْ
X
നിങ്ങളെപ്പോലുള്ള
إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
إِذًا لَّخَاسِرُونَ
X
നഷ്ടപ്പെട്ടവര്‍ തന്നെ
﴿23:34﴾ وَأَقْسَمُوا بِاللَّهِ
X
അവര്‍ അല്ലാഹുവില്‍ ആണയിടുന്നു
جَهْدَ أَيْمَانِهِمْ
X
തങ്ങളാലാവും വിധം സത്യം ചെയ്യല്‍
لَئِنْ أَمَرْتَهُمْ
X
നീ അവരോട് കല്‍പിച്ചിരുന്നുവെങ്കില്‍
لَيَخْرُجُنَّۖ
X
അവര്‍ പുറപ്പെടുക തന്നെ ചെയ്യുമെന്ന്
قُل
X
നീ പറയുക
لَّا تُقْسِمُواۖ
X
നിങ്ങള്‍ സത്യം ചെയ്യേണ്ടതില്ല
طَاعَةٌ مَّعْرُوفَةٌۚ
X
ന്യായമായ അനുസരണമാണ് (വേണ്ടത്)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
خَبِيرٌ
X
സൂക്ഷ്മജ്ഞനാണ്
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
﴿24:53﴾ قَالَ
X
(ഫറവോന്‍) പറഞ്ഞു
لَئِنِ اتَّخَذْتَ
X
നീ സ്വീകരിച്ചാല്‍
إِلَٰهًا
X
ഒരു ദൈവത്തെ
غَيْرِي
X
ഞാനല്ലാത്ത
لَأَجْعَلَنَّكَ
X
തീര്‍ച്ചയായും ഞാന്‍ നിന്നെ ആക്കും
مِنَ الْمَسْجُونِينَ
X
ജയില്‍വാസികളുടെ കൂട്ടത്തില്‍
﴿26:29﴾ قَالُوا
X
അവര്‍ പറഞ്ഞു
لَئِن لَّمْ تَنتَهِ
X
നീ (ഇതില്‍നിന്ന്) വിരമിക്കുന്നില്ലെങ്കില്‍
يَا نُوحُ
X
നൂഹേ
لَتَكُونَنَّ
X
നീ ആവുകതന്നെ ചെയ്യും
مِنَ الْمَرْجُومِينَ
X
എറിഞ്ഞുകൊല്ലപ്പെടുന്നവരില്‍
﴿26:116﴾ قَالُوا
X
അവര്‍ പറഞ്ഞു
لَئِن لَّمْ تَنتَهِ
X
നീ (ഇതില്‍നിന്ന്) വിരമിക്കുന്നില്ലെങ്കില്‍
يَا لُوطُ
X
ലൂത്വേ
لَتَكُونَنَّ
X
നീ ആവുകതന്നെ ചെയ്യും
مِنَ الْمُخْرَجِينَ
X
നാട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവരില്‍
﴿26:167﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَقُولُ
X
പറയുന്നവര്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
فَإِذَا أُوذِيَ
X
എന്നാല്‍ അവര്‍ മര്‍ദ്ദിക്കപ്പെട്ടാല്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യ(മാര്‍ഗ)ത്തില്‍
جَعَلَ
X
അവര്‍ കണക്കാക്കും
فِتْنَةَ النَّاسِ
X
ജനങ്ങളുടെ പീഡനത്തെ
كَعَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ പോലെ
وَلَئِن جَاءَ
X
വന്നുവെങ്കില്‍
نَصْرٌ
X
വല്ല സഹായവും
مِّن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
لَيَقُولُنَّ
X
(വിശ്വാസികളോട്) അവര്‍ പറയുക തന്നെ ചെയ്യും
إِنَّا كُنَّا
X
തീര്‍ച്ചയായും ഞങ്ങള്‍ ഉണ്ടായിരുന്നല്ലോ
مَعَكُمْۚ
X
നിങ്ങളോടൊപ്പം
أَوَلَيْسَ اللَّهُ
X
അല്ലാഹു അല്ലയോ
بِأَعْلَمَ
X
നന്നായി അറിയുന്നവന്‍
بِمَا فِي صُدُورِ
X
മനസ്സുകളിലുള്ളത്
الْعَالَمِينَ
X
ലോകരുടെ
﴿29:10﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ خَلَقَ
X
ആരാണ് സൃഷ്ടിച്ചത്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَسَخَّرَ
X
അധീനപ്പെടുത്തി
الشَّمْسَ
X
സൂര്യനെ
وَالْقَمَرَ
X
ചന്ദ്രനെയും
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۖ
X
അല്ലാഹുവാണെന്ന്
فَأَنَّىٰ
X
എന്നിട്ട് എങ്ങനെയാണ്
يُؤْفَكُونَ
X
അവര്‍ വഴിതെറ്റിക്കപ്പെടുന്നത്
﴿29:61﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّن نَّزَّلَ
X
ആരാണ് ഇറക്കിയത്
مِنَ السَّمَاءِ
X
മാനത്തു നിന്ന്
مَاءً
X
വെള്ളം
فَأَحْيَا
X
എന്നിട്ട് ജീവസ്സുറ്റതാക്കിയതും
بِهِ
X
അതുമൂലം
الْأَرْضَ
X
ഭൂമിയെ
مِن بَعْدِ مَوْتِهَا
X
അതിന്റെ നിര്‍ജീവതക്കു ശേഷം
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹുവാണെന്ന്
قُلِ
X
നീ പറയുക
الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِۚ
X
അല്ലാഹുവിന്നാണ്
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധിക പേരും
لَا يَعْقِلُونَ
X
അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ല
﴿29:63﴾ وَلَئِنْ أَرْسَلْنَا
X
ഇനി നാം അയച്ചാല്‍
رِيحًا
X
(മറ്റൊരു) കാറ്റിനെ
فَرَأَوْهُ
X
അതിനെ അവര്‍ കാണുകയും ചെയ്താല്‍
مُصْفَرًّا
X
മഞ്ഞച്ചതായി
لَّظَلُّوا
X
അവരായിത്തീരുന്നു
مِن بَعْدِهِ
X
അതിന്നു ശേഷവും
يَكْفُرُونَ
X
നന്ദി കെട്ടവരായി
﴿30:51﴾ وَلَقَدْ ضَرَبْنَا
X
നിശ്ചയം നാം വിവരിച്ചിട്ടുണ്ട്
لِلنَّاسِ
X
ജനങ്ങള്‍ക്കായി
فِي هَٰذَا الْقُرْآنِ
X
ഈ ഖുര്‍ആനില്‍
مِن كُلِّ مَثَلٍۚ
X
എല്ലാ തരം ഉപമകളും
وَلَئِن جِئْتَهُم
X
നീ അവരുടെ അടുത്ത് ചെന്നാലും
بِآيَةٍ
X
തെളിവുമായി
لَّيَقُولَنَّ
X
പറയുക തന്നെ ചെയ്യും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِنْ أَنتُمْ
X
നിങ്ങളല്ല
إِلَّا مُبْطِلُونَ
X
(കേവലം) അസത്യവാദികളല്ലാതെ
﴿30:58﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ
X
ആര്
خَلَقَ
X
സൃഷ്ടിച്ചു (എന്ന്)
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹു(വാണെന്ന്)
قُلِ
X
പറയുക
الْحَمْدُ لِلَّهِۚ
X
അല്ലാഹുവിന്ന് സ്തുതി
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധികപേരും
لَا يَعْلَمُونَ
X
(അവര്‍) അറിയുന്നില്ല, മനസ്സിലാക്കുന്നില്ല
﴿31:25﴾ إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُمْسِكُ
X
പിടിച്ചുനിര്‍ത്തുന്നു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
أَن تَزُولَاۚ
X
നീങ്ങിപ്പോകാതെ
وَلَئِن زَالَتَا
X
അഥവാ, അവ നീങ്ങിപ്പോവുകയാണെങ്കില്‍
إِنْ أَمْسَكَهُمَا
X
അതിനെ പിടിച്ചുനിര്‍ത്തുകയില്ല
مِنْ أَحَدٍ
X
ആരും
مِّن بَعْدِهِۚ
X
അവനെക്കൂടാതെ
إِنَّهُ كَانَ
X
തീര്‍ച്ചയായും അവനായിരിക്കുന്നു
حَلِيمًا
X
സഹനശീലന്‍
غَفُورًا
X
ഏറെ പൊറുക്കുന്നവനും
﴿35:41﴾ وَأَقْسَمُوا بِاللَّهِ
X
അവര്‍ അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുപറഞ്ഞു
جَهْدَ أَيْمَانِهِمْ
X
അവര്‍ സത്യംചെയ്യുന്നതിന്റെ പരമാവധി
لَئِن جَاءَهُمْ
X
തങ്ങള്‍ക്ക് വന്നെത്തിയാല്‍
نَذِيرٌ
X
മുന്നറിയിപ്പുകാരന്‍
لَّيَكُونُنَّ
X
തങ്ങളാകും
أَهْدَىٰ
X
ഏറ്റവുമധികം സന്മാര്‍ഗം സ്വീകരിക്കുന്നവര്‍
مِنْ إِحْدَى الْأُمَمِۖ
X
മറ്റേതു സമുദായത്തെക്കാളും
فَلَمَّا جَاءَهُمْ
X
എന്നാല്‍ അവരുടെയടുത്തു ചെന്നപ്പോള്‍
نَذِيرٌ
X
മുന്നറിയിപ്പുകാരന്‍
مَّا زَادَهُمْ
X
അതവര്‍ക്ക് വര്‍ധിപ്പിച്ചില്ല
إِلَّا نُفُورًا
X
അകല്‍ച്ചയല്ലാതെ
﴿35:42﴾ قَالُوا
X
ആ ജനം പറഞ്ഞു
إِنَّا تَطَيَّرْنَا
X
ഞങ്ങള്‍ ദു:ശ്ശകുനമായി കാണുന്നു
بِكُمْۖ
X
നിങ്ങളെ
لَئِن لَّمْ تَنتَهُوا
X
നിങ്ങളിത് നിര്‍ത്തുന്നില്ലെങ്കില്‍
لَنَرْجُمَنَّكُمْ
X
ഞങ്ങള്‍ നിങ്ങളെ എറിഞ്ഞോടിക്കുക തന്നെ ചെയ്യും
وَلَيَمَسَّنَّكُم
X
നിങ്ങളെ ബാധിക്കുക തന്നെ ചെയ്യും
مِّنَّا
X
ഞങ്ങളില്‍ നിന്ന്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿36:18﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّنْ خَلَقَ
X
ആരാണ് സൃഷ്ടിച്ചതെന്ന്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
തീര്‍ച്ചയായും അവര്‍ പറയും
اللَّهُۚ
X
അല്ലാഹു എന്ന്
قُلْ
X
നീ ചോദിക്കുക
أَفَرَأَيْتُم
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
مَّا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവയെ കുറിച്ച്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
إِنْ أَرَادَنِيَ
X
എനിക്ക് ഉദ്ദേശിച്ചിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
بِضُرٍّ
X
വല്ല ദുരിതവും
هَلْ
X
അവയാണോ
هُنَّ كَاشِفَاتُ
X
നീക്കിക്കളയുന്നവര്‍
ضُرِّهِ
X
അവന്റെ ദുരിതം
أَوْ أَرَادَنِي
X
അല്ലെങ്കില്‍ അവന്‍ എനിക്ക് ഉദ്ദേശിച്ചാല്‍
بِرَحْمَةٍ
X
വല്ല അനുഗ്രഹവും
هَلْ
X
അവയാണോ
هُنَّ مُمْسِكَاتُ
X
പിടിച്ചുവെക്കുന്നവര്‍
رَحْمَتِهِۚ
X
അവന്റെ അനുഗ്രഹം
قُلْ
X
നീ പറയുക
حَسْبِيَ اللَّهُۖ
X
എനിക്ക് അല്ലാഹു മതി
عَلَيْهِ
X
അവനില്‍
يَتَوَكَّلُ
X
ഭരമേല്‍പിക്കുന്നു
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿39:38﴾ وَلَقَدْ أُوحِيَ
X
തീര്‍ച്ചയായും ബോധനം നല്‍കപ്പെട്ടിരിക്കുന്നു
إِلَيْكَ
X
നിനക്ക്
وَإِلَى الَّذِينَ مِن قَبْلِكَ
X
നിനക്കു മുമ്പുള്ളവര്‍ക്കും
لَئِنْ أَشْرَكْتَ
X
നീ (അല്ലാഹുവില്‍) പങ്കു ചേര്‍ത്താല്‍
لَيَحْبَطَنَّ
X
ഉറപ്പായും നിഷ്ഫലമായിപ്പോകും
عَمَلُكَ
X
നിന്റെ കര്‍മം
وَلَتَكُونَنَّ
X
നീ ആവുകയും ചെയ്യും
مِنَ الْخَاسِرِينَ
X
നഷ്ടത്തിലകപ്പെട്ടവരുടെ കൂട്ടത്തില്‍
﴿39:65﴾ وَلَئِنْ أَذَقْنَاهُ
X
അവനെ നാം ആസ്വദിപ്പിച്ചാല്‍
رَحْمَةً
X
കാരുണ്യം
مِّنَّا
X
നമ്മുടെ പക്കല്‍ നിന്ന്
مِن بَعْدِ ضَرَّاءَ
X
ദുരിതത്തിനു ശേഷം
مَسَّتْهُ
X
അവനെ ബാധിച്ച
لَيَقُولَنَّ
X
തീര്‍ച്ചയായും അവന്‍ പറയും
هَٰذَا
X
ഇത്
لِي
X
എനിക്കവകാശപ്പെട്ടതാണ്
وَمَا أَظُنُّ
X
ഞാന്‍ കരുതുന്നില്ല
السَّاعَةَ
X
അന്ത്യസമയം
قَائِمَةً
X
നിലവില്‍ വരുമെന്ന്
وَلَئِن رُّجِعْتُ
X
ഇനി ഞാന്‍ തിരിച്ചയക്കപ്പെട്ടാല്‍
إِلَىٰ رَبِّي
X
എന്റെ നാഥന്റെ അടുത്തേക്ക്
إِنَّ لِي
X
തീര്‍ച്ചയായും എനിക്കുണ്ട്
عِندَهُ
X
അവന്റെയടുത്ത്
لَلْحُسْنَىٰۚ
X
ഏറ്റവും ഉത്തമമായ അവസ്ഥ
فَلَنُنَبِّئَنَّ
X
എന്നാല്‍ നാം തീര്‍ച്ചയായും വിവരമറിയിക്കും
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
وَلَنُذِيقَنَّهُم
X
തീര്‍ച്ചയായും നാം അവരെ അനുഭവിപ്പിക്കുകയും ചെയ്യും
مِّنْ عَذَابٍ
X
ശിക്ഷയില്‍ നിന്ന്
غَلِيظٍ
X
കഠിനമായ
﴿41:50﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ خَلَقَ
X
സൃഷ്ടിച്ചതാരെന്ന്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
ഉറപ്പായും അവര്‍ പറയും
خَلَقَهُنَّ
X
അവയെ സൃഷ്ടിച്ചിരിക്കുന്നു
الْعَزِيزُ
X
അജയ്യനായിട്ടുള്ളവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿43:9﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ خَلَقَهُمْ
X
ആരാണ് അവരെ സൃഷ്ടിച്ചതെന്ന്
لَيَقُولُنَّ
X
ഉറപ്പായും അവര്‍ പറയും
اللَّهُۖ
X
അല്ലാഹു എന്ന്
فَأَنَّىٰ يُؤْفَكُونَ
X
എന്നിട്ടും എങ്ങനെയാണവര്‍ (സത്യത്തില്‍നിന്ന്) തെറ്റിക്കപ്പെടുന്നത്‌
﴿43:87﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
إِلَى الَّذِينَ نَافَقُوا
X
കാപട്യം കാണിച്ചവരെ
يَقُولُونَ
X
അവര്‍ പറയുന്നു
لِإِخْوَانِهِمُ
X
അവരുടെ സഹോദരന്മാരോട്
الَّذِينَ كَفَرُوا
X
നിഷേധിച്ചവരായ
مِنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍നിന്ന്
لَئِنْ أُخْرِجْتُمْ
X
നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍
لَنَخْرُجَنَّ
X
നിശ്ചയമായും ഞങ്ങളും പുറത്തുപോരും
مَعَكُمْ
X
നിങ്ങളോടൊപ്പം
وَلَا نُطِيعُ
X
ഞങ്ങള്‍ അനുസരിക്കുകയില്ല
فِيكُمْ
X
നിങ്ങളുടെ കാര്യത്തില്‍
أَحَدًا
X
ആരെയും
أَبَدًا
X
ഒരിക്കലും
وَإِن قُوتِلْتُمْ
X
നിങ്ങളോട് യുദ്ധം ചെയ്യപ്പെട്ടാല്‍
لَنَنصُرَنَّكُمْ
X
ഉറപ്പായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും
وَاللَّهُ
X
അല്ലാഹു
يَشْهَدُ
X
അവന്‍ സാക്ഷ്യം വഹിക്കുന്നു
إِنَّهُمْ
X
നിശ്ചയം, അവര്‍
لَكَاذِبُونَ
X
കളവ് പറയുന്നവരാണെന്ന്
﴿59:11﴾ لَئِنْ أُخْرِجُوا
X
അവര്‍ പുറത്താക്കപ്പെട്ടാല്‍
لَا يَخْرُجُونَ
X
ഇവര്‍ പുറത്തുപോവുകയില്ല
مَعَهُمْ
X
അവരുടെ കൂടെ
وَلَئِن قُوتِلُوا
X
അവരോട് യുദ്ധം ചെയ്യപ്പെട്ടാല്‍
لَا يَنصُرُونَهُمْ
X
ഇവര്‍ അവരെ സഹായിക്കുകയുമില്ല
وَلَئِن نَّصَرُوهُمْ
X
ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ
لَيُوَلُّنَّ
X
തീര്‍ച്ചയായും അവര്‍ തിരിഞ്ഞോടും
الْأَدْبَارَ
X
പിന്നിലേക്ക്
ثُمَّ
X
പിന്നെ
لَا يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുന്നതുമല്ല
﴿59:12﴾ يَقُولُونَ
X
അവര്‍ പറയുന്നു
لَئِن رَّجَعْنَا
X
ഞങ്ങള്‍ തിരിച്ചെത്തിയാല്‍
إِلَى الْمَدِينَةِ
X
മദീനയിലേക്ക്
لَيُخْرِجَنَّ
X
പുറത്താക്കുകതന്നെ ചെയ്യും
الْأَعَزُّ
X
മഹാപ്രതാപി
مِنْهَا
X
അവിടെനിന്ന്
الْأَذَلَّۚ
X
പരമനിന്ദ്യനെ
وَلِلَّهِ
X
അല്ലാഹുവിനാണ്
الْعِزَّةُ
X
പ്രതാപം
وَلِرَسُولِهِ
X
അവന്റെ ദൂതന്നുമാണ്
وَلِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَلَٰكِنَّ
X
പക്ഷേ
الْمُنَافِقِينَ
X
കപടവിശ്വാസികള്‍
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿63:8﴾ كَلَّا
X
നിസ്സംശയം
لَئِن لَّمْ يَنتَهِ
X
അവന്‍ വിരമിച്ചില്ലെങ്കില്‍
لَنَسْفَعًا
X
നാം പിടിച്ചുവലിക്കുക തന്നെ ചെയ്യും
بِالنَّاصِيَةِ
X
കുടുമയില്‍
﴿96:15﴾