Repeated Words in Quran

< >
Total Found : 2
وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَاكُمْ
X
നാം നിങ്ങളെ ആക്കി
أُمَّةً
X
ഒരു സമുദായം
وَسَطًا
X
സന്തുലിതമായ
لِّتَكُونُوا
X
നിങ്ങളാവാന്‍
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِ
X
ജനങ്ങളുടെ മേല്‍
وَيَكُونَ
X
ആയിരിക്കാനും
الرَّسُولُ
X
ദൂതന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
شَهِيدًاۗ
X
സാക്ഷി
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الْقِبْلَةَ
X
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
X
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
X
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
X
ആര്
يَتَّبِعُ
X
പിന്തുടരുന്നു
الرَّسُولَ
X
ദൂതനെ
مِمَّن يَنقَلِبُ
X
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
X
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
X
അതാണെങ്കിലും
لَكَبِيرَةً
X
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
X
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
X
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
X
അല്ലാഹു
وَمَا كَانَ اللَّهُ
X
അല്ലാഹു അല്ല
لِيُضِيعَ
X
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
X
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
കൃപാലുവാണ്
رَّحِيمٌ
X
കാരുണ്യവാനും
﴿2:143﴾ ذَٰلِكَ
X
അത്
مِنْ أَنبَاءِ
X
വിവരങ്ങളില്‍പെട്ടതാണ്
الْغَيْبِ
X
അദൃശ്യ
نُوحِيهِ
X
അത് നാം ബോധനം നല്‍കുന്നു
إِلَيْكَۚ
X
നിനക്ക്
وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
لَدَيْهِمْ
X
അവരോടൊപ്പം
إِذْ يُلْقُونَ
X
അവര്‍ എറിയുമ്പോള്‍
أَقْلَامَهُمْ
X
അവരുടെ എഴുത്താണികള്‍(നറുക്കുകള്‍)
أَيُّهُمْ
X
അവരില്‍ ആര്
يَكْفُلُ
X
സംരക്ഷണം ഏറ്റെടുക്കുമെന്ന് (നിശ്ചയിക്കാന്‍)
مَرْيَمَ
X
മര്‍യമിന്റെ
وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
لَدَيْهِمْ
X
അവരോടൊപ്പം
إِذْ يَخْتَصِمُونَ
X
അവര്‍ തര്‍ക്കിക്കുമ്പോള്‍
﴿3:44﴾ فَبِمَا رَحْمَةٍ
X
കാരുണ്യം കൊണ്ടാണ്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
لِنتَ
X
നീ സൗമ്യനായത്
لَهُمْۖ
X
അവരോട്
وَلَوْ كُنتَ
X
നീ ആയിരുന്നെങ്കില്‍
فَظًّا
X
പരുഷപ്രകൃതന്‍
غَلِيظَ الْقَلْبِ
X
കഠിന മനസ്കനും
لَانفَضُّوا
X
അവര്‍ പിരിഞ്ഞുപോകുമായിരുന്നു
مِنْ حَوْلِكَۖ
X
നിന്റെ ചുറ്റു നിന്നും
فَاعْفُ
X
നീ മാപ്പേകുക
عَنْهُمْ
X
അവര്‍ക്ക്
وَاسْتَغْفِرْ
X
നീ പാപമോചനം തേടുകയും ചെയ്യുക
لَهُمْ
X
അവര്‍ക്ക്
وَشَاوِرْهُمْ
X
അവരുമായി കൂടിയാലോചിക്കുക
فِي الْأَمْرِۖ
X
കാര്യത്തി(ങ്ങളി)ല്‍
فَإِذَا عَزَمْتَ
X
അങ്ങനെ നീ തീരുമാനമെടുത്താല്‍
فَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَوَكِّلِينَ
X
(തന്നില്‍) ഭരമേല്‍പിക്കുന്നവരെ
﴿3:159﴾ وَإِذَا كُنتَ
X
നീ ഉണ്ടായിരുന്നാല്‍
فِيهِمْ
X
അവരില്‍
فَأَقَمْتَ
X
എന്നിട്ട് നീ നേതൃത്വം വഹിക്കുകയും
لَهُمُ
X
അവര്‍ക്ക്
الصَّلَاةَ
X
നമസ്കാരത്തിന്
فَلْتَقُمْ
X
നില്‍ക്കട്ടെ
طَائِفَةٌ
X
ഒരു കൂട്ടര്‍
مِّنْهُم
X
അവരില്‍
مَّعَكَ
X
നിന്നോടോപ്പം
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ
أَسْلِحَتَهُمْ
X
അവരുടെ ആയുധങ്ങള്‍
فَإِذَا سَجَدُوا
X
അവര്‍ സാഷ്ടാംഗം ചെയ്തു കഴിഞ്ഞാല്‍
فَلْيَكُونُوا
X
അവര്‍ ആവട്ടെ (മാറിനില്‍ക്കട്ടെ)
مِن وَرَائِكُمْ
X
നിങ്ങളുടെ പുറകോട്ട്
وَلْتَأْتِ
X
വരട്ടെ
طَائِفَةٌ
X
വിഭാഗം
أُخْرَىٰ
X
മറ്റെ
لَمْ يُصَلُّوا
X
അവര്‍ നമസ്കരിച്ചിട്ടില്ലാത്ത
فَلْيُصَلُّوا
X
എന്നിട്ടവര്‍ നമസ്കരിച്ചുകൊള്ളട്ടെ
مَعَكَ
X
നിന്റെ കൂടെ
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ (സ്വീകരിച്ചുകൊള്ളട്ടെ)
حِذْرَهُمْ
X
അവരുടെ ജാഗ്രത
وَأَسْلِحَتَهُمْۗ
X
അവരുടെ ആയുധങ്ങളും
وَدَّ
X
ആഗ്രഹിച്ചു
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍
لَوْ تَغْفُلُونَ
X
നിങ്ങള്‍ അശ്രദ്ധരാവുകയാണെങ്കില്‍
عَنْ أَسْلِحَتِكُمْ
X
നിങ്ങളുടെ ആയുധങ്ങളെക്കുറിച്ച്
وَأَمْتِعَتِكُمْ
X
നിങ്ങളുടെ സാധന(സാമഗ്രിക)ളെക്കുറിച്ചും
فَيَمِيلُونَ
X
അപ്പോള്‍ അവര്‍ ചായും (ആഞ്ഞടിക്കും)
عَلَيْكُم
X
നിങ്ങളുടെമേല്‍
مَّيْلَةً وَاحِدَةًۚ
X
ഒറ്റച്ചായല്‍ (ഒരൊറ്റ ആഞ്ഞടി)
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്, നിങ്ങളുടെമേല്‍
إِن كَانَ
X
ഉണ്ടായാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
أَذًى
X
ക്ലേശം
مِّن مَّطَرٍ
X
മഴയാല്‍, മഴകാരണം
أَوْ كُنتُم
X
അല്ലെങ്കില്‍ നിങ്ങളായി
مَّرْضَىٰ
X
രോഗികള്‍
أَن تَضَعُوا
X
നിങ്ങള്‍ വെക്കുന്നതിന്
أَسْلِحَتَكُمْۖ
X
നിങ്ങളുടെ ആയുധങ്ങളെ
وَخُذُوا
X
നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)
حِذْرَكُمْۗ
X
നിങ്ങളുടെ ജാഗ്രത
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
أَعَدَّ
X
ഒരുക്കി(വെച്ചിരിക്കുന്നു)
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
مُّهِينًا
X
നിന്ദ്യമായ
﴿4:102﴾ مَا قُلْتُ
X
ഞാന്‍ പറഞ്ഞിട്ടില്ല
لَهُمْ
X
അവരോട്
إِلَّا
X
അല്ലാതെ
مَا
X
യാതൊന്ന്
أَمَرْتَنِي
X
നീ എന്നോട് കല്‍പിച്ച
بِهِ
X
അതുകൊണ്ട്
أَنِ اعْبُدُوا
X
നിങ്ങള്‍ വഴിപ്പെട്ടു ജീവിക്കണം
اللَّهَ
X
അല്ലാഹുവെ
رَبِّي
X
എന്റെ നാഥനായ
وَرَبَّكُمْۚ
X
നിങ്ങളുടെയും നാഥനായ
وَكُنتُ
X
ഞാന്‍ ആയിരുന്നു
عَلَيْهِمْ
X
അവരുടെ മേല്‍
شَهِيدًا
X
സാക്ഷി
مَّا دُمْتُ
X
ഞാന്‍ ഉണ്ടായിരുന്ന കാലത്തോളം
فِيهِمْۖ
X
അവരില്‍
فَلَمَّا تَوَفَّيْتَنِي
X
നീ എന്നെ പിടിച്ചെടുത്തപ്പോള്‍(തിരിച്ചുവിളിച്ചപ്പോള്‍)
كُنتَ
X
നീ ആയി
أَنتَ
X
നീ
الرَّقِيبَ
X
നിരീക്ഷകന്‍
عَلَيْهِمْۚ
X
അവരുടെമേല്‍
وَأَنتَ
X
നീ
عَلَىٰ كُلِّ شَيْءٍ
X
സകല സംഗതികള്‍ക്കും
شَهِيدٌ
X
സാക്ഷിയാണ്
﴿5:117﴾ قَالُوا
X
അവര്‍ പറഞ്ഞു
أَجِئْتَنَا
X
നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നുവോ
لِنَعْبُدَ
X
ഞങ്ങള്‍ വഴിപ്പെടാന്‍ വേണ്ടി
اللَّهَ
X
അല്ലാഹുവിന്
وَحْدَهُ
X
അവന് മാത്രം
وَنَذَرَ
X
ഞങ്ങള്‍ ഉപേക്ഷിക്കാനും
مَا كَانَ يَعْبُدُ
X
പൂജിച്ചിരുന്നവയെ
آبَاؤُنَاۖ
X
ഞങ്ങളുടെ പിതാക്കള്‍
فَأْتِنَا
X
എങ്കില്‍ നീ കൊണ്ടു വരിക
بِمَا تَعِدُنَا
X
ഞങ്ങളെ നീ ഭീഷണിപ്പെടുത്തുന്നത്
إِن كُنتَ
X
നീ ആണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്‍മാരില്‍ പെട്ടവന്‍
﴿7:70﴾ فَعَقَرُوا
X
അങ്ങനെ അവര്‍ അറുത്തു
النَّاقَةَ
X
ആ ഒട്ടകത്തെ
وَعَتَوْا
X
അവര്‍ ധിക്കരിക്കുകയും ചെയ്തു
عَنْ أَمْرِ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ കല്‍പനയെ
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
يَا صَالِحُ
X
സ്വാലിഹേ
ائْتِنَا
X
നീ ഞങ്ങള്‍ക്കു കൊണ്ടുവരിക
بِمَا تَعِدُنَا
X
നീ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നത്
إِن كُنتَ
X
നീ ആണെങ്കില്‍
مِنَ الْمُرْسَلِينَ
X
ദൈവ ദൂതന്‍മാരില്‍ പെട്ടവന്‍
﴿7:77﴾ قَالَ
X
അവന്‍ പറഞ്ഞു
إِن كُنتَ
X
നീ ആണെങ്കില്‍
جِئْتَ
X
നീ വന്നു
بِآيَةٍ
X
തെളിവുമായി
فَأْتِ بِهَا
X
നീ അത് കൊണ്ടു വാ
إِن كُنتَ
X
നീ ആണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്‍മാരില്‍ പെട്ടവന്‍
﴿7:106﴾ آلْآنَ
X
ഇപ്പോഴാണോ
وَقَدْ عَصَيْتَ
X
നീ ധിക്കരിച്ചു
قَبْلُ
X
നേരത്തെ
وَكُنتَ
X
നീ ആയിരുന്നു
مِنَ الْمُفْسِدِينَ
X
കുഴപ്പക്കാരില്‍
﴿10:91﴾ فَإِن كُنتَ
X
നീയാണെങ്കില്‍
فِي شَكٍّ
X
സംശയത്തില്‍
مِّمَّا أَنزَلْنَا
X
നാം അവതരിപ്പിച്ചുതന്നതിനെക്കുറിച്ച്
إِلَيْكَ
X
നിനക്ക്
فَاسْأَلِ
X
നീ ചോദിച്ചുനോക്കു
الَّذِينَ يَقْرَءُونَ
X
പാരായണം ചെയ്യുന്നവരോട്
الْكِتَابَ
X
വേദം
مِن قَبْلِكَۚ
X
നിനക്ക് മുമ്പെ
لَقَدْ جَاءَكَ
X
തീര്‍ച്ചയായും നിനക്ക് വന്നെത്തിയിരിക്കുന്നു
الْحَقُّ
X
സത്യം
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
فَلَا تَكُونَنَّ
X
അതിനാല്‍ നീ ആകരുത്
مِنَ الْمُمْتَرِينَ
X
സംശയാലുക്കളില്‍
﴿10:94﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا نُوحُ
X
നൂഹേ,
قَدْ جَادَلْتَنَا
X
നീ ഞങ്ങളോട് തര്‍ക്കിച്ചു
فَأَكْثَرْتَ
X
നീ കൂടുതലാക്കി
جِدَالَنَا
X
ഞങ്ങളോടുള്ള തര്‍ക്കം
فَأْتِنَا
X
അതിനാല്‍ നീ കൊണ്ടുവരിക
بِمَا تَعِدُنَا
X
നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ)
إِن كُنتَ
X
നീ ആണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാദികളില്‍പെട്ടവന്‍
﴿11:32﴾ تِلْكَ
X
അവ
مِنْ أَنبَاءِ
X
വൃത്താന്തങ്ങളില്‍പെട്ടതാണ്
الْغَيْبِ
X
അദൃശ്യകാര്യങ്ങളെ സംബന്ധിച്ച
نُوحِيهَا
X
നാം അത് ബോധനം നല്‍കുന്നു
إِلَيْكَۖ
X
നിനക്ക്
مَا كُنتَ تَعْلَمُهَا
X
നീ അവ അറിയുന്നവനായിരുന്നില്ല
أَنتَ
X
നീ
وَلَا قَوْمُكَ
X
നിന്റെ ജനതയും(ഇല്ല)
مِن قَبْلِ هَٰذَاۖ
X
ഇതിന്ന് മുമ്പ്
فَاصْبِرْۖ
X
അതിനാല്‍ ക്ഷമിക്കുക
إِنَّ الْعَاقِبَةَ
X
നിശ്ചയം, അന്തിമഗുണം
لِلْمُتَّقِينَ
X
ഭക്തന്മാര്‍ക്കാകുന്നു
﴿11:49﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا صَالِحُ
X
സ്വാലിഹേ
قَدْ كُنتَ
X
നീ ആയിരുന്നു
فِينَا
X
ഞങ്ങള്‍ക്കിടയില്‍
مَرْجُوًّا
X
പ്രതീക്ഷയുള്ളവന്‍
قَبْلَ هَٰذَاۖ
X
ഇതിനു മുമ്പ്
أَتَنْهَانَا
X
നീ ഞങ്ങളെ വിലക്കുകയാണോ?
أَن نَّعْبُدَ
X
ഞങ്ങള്‍ ആരാധിക്കുന്നത്
مَا يَعْبُدُ
X
ആരാധിച്ചിരുന്നവയെ
آبَاؤُنَا
X
ഞങ്ങളുടെ പിതാക്കള്‍
وَإِنَّنَا
X
നിശ്ചയമായും ഞങ്ങള്‍
لَفِي شَكٍّ
X
സംശയത്തിലാണ്
مِّمَّا تَدْعُونَا إِلَيْهِ
X
നീ ഞങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നതിനെപറ്റി
مُرِيبٍ
X
സങ്കീര്‍ണമായ
﴿11:62﴾ نَحْنُ
X
നാം
نَقُصُّ
X
നാം വിവരിച്ചുതരുന്നു
عَلَيْكَ
X
നിനക്ക്
أَحْسَنَ الْقَصَصِ
X
ഏറ്റവും നല്ല ചരിത്രവിവരണം
بِمَا أَوْحَيْنَا
X
ബോധനമായി നല്‍കിയതിലൂടെ
إِلَيْكَ
X
നിനക്ക്
هَٰذَا الْقُرْآنَ
X
ഈ ഖുര്‍ആന്‍
وَإِن كُنتَ
X
നീ ആയിരുന്നു
مِن قَبْلِهِ
X
ഇതിനുമുമ്പ്
لَمِنَ الْغَافِلِينَ
X
ബോധമില്ലാത്തവരില്‍ (അറിവില്ലാത്തവരില്‍)
﴿12:3﴾ ذَٰلِكَ
X
അത്
مِنْ أَنبَاءِ
X
വൃത്താന്തങ്ങളില്‍പെട്ടതാകുന്നു
الْغَيْبِ
X
അദൃശ്യ
نُوحِيهِ
X
നാമത് ബോധനമായിനല്‍കുന്നു
إِلَيْكَۖ
X
നിനക്ക്
وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
لَدَيْهِمْ
X
അവരുടെ അടുത്ത്
إِذْ أَجْمَعُوا
X
അവര്‍ തീരുമാനിച്ചപ്പോള്‍
أَمْرَهُمْ
X
തങ്ങളുടെ കാര്യം
وَهُمْ
X
അവരായിരിക്കെ
يَمْكُرُونَ
X
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
﴿12:102﴾ لَّوْ مَا تَأْتِينَا
X
നീ ഞങ്ങള്‍ക്ക് കൊണ്ടുവരാത്തതെന്ത് ?
بِالْمَلَائِكَةِ
X
മലക്കുകളെ
إِن كُنتَ
X
നീ ആണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്മാരില്‍
﴿15:7﴾ قَالَتْ
X
അവള്‍ പറഞ്ഞു
إِنِّي
X
നിശ്ചയമായും ഞാന്‍
أَعُوذُ
X
അഭയം തേടുന്നു
بِالرَّحْمَٰنِ
X
കാരുണ്യവാനോട്
مِنكَ
X
നിന്നില്‍നിന്ന്
إِن كُنتَ
X
നീയാണെങ്കില്‍
تَقِيًّا
X
സൂക്ഷ്മതയുള്ളവന്‍
﴿19:18﴾ إِنَّكَ كُنتَ
X
നിശ്ചയമായും നീയാണ്
بِنَا
X
ഞങ്ങളെ
بَصِيرًا
X
കണ്ടുകൊണ്ടിരിക്കുന്നവന്‍
﴿20:35﴾ قَالَ
X
(ഫറവോന്‍) പറഞ്ഞു
فَأْتِ
X
എന്നാല്‍ നീ കൊണ്ടുവരൂ
بِهِ
X
അത്
إِن كُنتَ
X
നീയാണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്മാരില്‍ പെട്ടവന്‍
﴿26:31﴾ مَا أَنتَ
X
നീയല്ല
إِلَّا بَشَرٌ
X
ഒരു മനുഷ്യനല്ലാതെ
مِّثْلُنَا
X
ഞങ്ങളെപ്പോലുള്ള
فَأْتِ
X
അതിനാല്‍ നീ കൊണ്ട് വരിക
بِآيَةٍ
X
ഒരു ദൃഷ്ടാന്തം
إِن كُنتَ
X
നീയാണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്‍മാരില്‍പെട്ടവന്‍
﴿26:154﴾ فَأَسْقِطْ
X
അതുകൊണ്ട് നീ വീഴ്ത്തുക
عَلَيْنَا
X
ഞങ്ങള്‍ക്കുമേല്‍
كِسَفًا
X
ചില കഷ്ണങ്ങള്‍
مِّنَ السَّمَاءِ
X
ആകാശത്തിന്റെ
إِن كُنتَ
X
നീയെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്‍മാരില്‍ പെട്ടവന്‍
﴿26:187﴾ قَالَ
X
(സുലൈമാന്‍) പറഞ്ഞു
سَنَنظُرُ
X
നാമൊന്ന് നോക്കട്ടെ
أَصَدَقْتَ
X
നീ പറഞ്ഞത് സത്യമാണോ
أَمْ كُنتَ
X
അതല്ല നീ ആയിട്ടുണ്ടോ
مِنَ الْكَاذِبِينَ
X
കള്ളം പറയുന്നവരില്‍
﴿27:27﴾ وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
بِجَانِبِ الْغَرْبِيِّ
X
പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍
إِذْ قَضَيْنَا
X
നാം നല്‍കിയപ്പോള്‍
إِلَىٰ مُوسَى
X
മൂസക്ക്
الْأَمْرَ
X
കല്‍പന (നിയമപ്രമാണം)
وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
مِنَ الشَّاهِدِينَ
X
(അതിനു) സാക്ഷിയായവരിലും
﴿28:44﴾ وَلَٰكِنَّا
X
പക്ഷേ നാം
أَنشَأْنَا
X
നാം വളര്‍ത്തിയെടുത്തു
قُرُونًا
X
തലമുറകളെ
فَتَطَاوَلَ
X
അങ്ങനെ കടന്നു (നീണ്ടു) പോയി
عَلَيْهِمُ
X
അവരിലൂടെ
الْعُمُرُۚ
X
കുറെകാലം
وَمَا كُنتَ
X
നീ ആയിരുന്നില്ല
ثَاوِيًا
X
താമസിക്കുന്നവന്‍
فِي أَهْلِ مَدْيَنَ
X
മദ്‌യന്‍കാരില്‍
تَتْلُو
X
നീ ഓതിക്കേള്‍പിച്ചുകൊണ്ട്
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِنَا
X
നമ്മുടെ വചനങ്ങള്‍
وَلَٰكِنَّا
X
എങ്കിലും നാം
كُنَّا
X
നാമായിരുന്നു
مُرْسِلِينَ
X
(ദൂതന്‍മാരെ) അയക്കുന്നവര്‍
﴿28:45﴾ وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
بِجَانِبِ الطُّورِ
X
ആ മലയുടെ ഭാഗത്ത്
إِذْ نَادَيْنَا
X
നാം (മൂസയെ) വിളിച്ചപ്പോള്‍
وَلَٰكِن
X
എന്നാല്‍
رَّحْمَةً
X
അനുഗ്രഹത്താല്‍
مِّن رَّبِّكَ
X
നിന്റെ നാഥന്റെ
لِتُنذِرَ
X
നീ മുന്നറിയിപ്പ് നല്‍കാനാണിത്
قَوْمًا
X
ഒരു ജനതക്ക്
مَّا أَتَاهُم
X
അവരില്‍ വന്നെത്തിയിട്ടില്ല
مِّن نَّذِيرٍ
X
ഒരു മുന്നറിയിപ്പുകാരനും
مِّن قَبْلِكَ
X
നിനക്കുമുമ്പ്
لَعَلَّهُمْ
X
അവരായേക്കാം
يَتَذَكَّرُونَ
X
അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നു
﴿28:46﴾ وَمَا كُنتَ
X
നീ ആയിരുന്നില്ല
تَرْجُو
X
ആഗ്രഹിക്കുന്നവന്‍
أَن يُلْقَىٰ
X
ഇറക്കപ്പെടണമെന്ന്
إِلَيْكَ
X
നിന്നിലേക്ക്
الْكِتَابُ
X
ഈ വേദപുസ്തകം
إِلَّا رَحْمَةً
X
കാരുണ്യമായിട്ടല്ലാതെ (അല്ല)
مِّن رَّبِّكَۖ
X
നിന്റെ നാഥനില്‍നിന്നുള്ള
فَلَا تَكُونَنَّ
X
അതിനാല്‍ നീ ഒരിക്കലും ആവരുത്
ظَهِيرًا
X
സഹായി
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿28:86﴾ أَئِنَّكُمْ لَتَأْتُونَ
X
നിങ്ങള്‍ സമീപിക്കുക തന്നെ ചെയ്യുകയോ
الرِّجَالَ
X
പുരുഷന്‍മാരെ
وَتَقْطَعُونَ
X
നിങ്ങള്‍ കൈവെടിയുന്നു, നിങ്ങള്‍ ലംഘിക്കുന്നു
السَّبِيلَ
X
(പ്രകൃതിപരമായ) മാര്‍ഗം
وَتَأْتُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
فِي نَادِيكُمُ
X
നിങ്ങളുടെ സദസ്സുകളില്‍
الْمُنكَرَۖ
X
നീചകൃത്യങ്ങള്‍
فَمَا كَانَ
X
അപ്പോള്‍ ആയിരുന്നില്ല
جَوَابَ
X
പ്രതികരണം
قَوْمِهِ
X
തന്റെ ജനതയുടെ
إِلَّا أَن قَالُوا
X
അവര്‍ പറഞ്ഞതല്ലാതെ
ائْتِنَا
X
നീ ഞങ്ങള്‍ക്ക് കൊണ്ടുവരിക
بِعَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ
إِن كُنتَ
X
നീയെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്‍മാരില്‍
﴿29:29﴾ وَمَا كُنتَ
X
നീ ആയിരുന്നില്ല
تَتْلُو
X
പാരായണം ചെയ്യുന്നു
مِن قَبْلِهِ
X
ഇതിന്ന് മുമ്പ്
مِن كِتَابٍ
X
ഒരു പുസ്തകവും
وَلَا تَخُطُّهُ
X
നീ അതെഴുതിയിട്ടില്ല
بِيَمِينِكَۖ
X
നിന്റെ വലതു കൈകൊണ്ട്
إِذًا
X
അങ്ങനെ ചെയ്തിരുന്നെങ്കില്‍
لَّارْتَابَ
X
സംശയിക്കുമായിരുന്നു
الْمُبْطِلُونَ
X
സത്യനിഷേധികള്‍ (നിരര്‍ത്ഥവാദികള്‍)
﴿29:48﴾ قَالَ
X
(അല്ലാഹു) ചോദിച്ചു
يَا إِبْلِيسُ
X
ഇബ്‌ലീസേ
مَا مَنَعَكَ
X
നിന്നെ തടഞ്ഞതെന്താണ്
أَن تَسْجُدَ
X
നീ പ്രണമിക്കുന്നതില്‍ നിന്ന്
لِمَا خَلَقْتُ
X
ഞാന്‍ സൃഷ്ടിച്ചതിനെ
بِيَدَيَّۖ
X
എന്റെ ഇരു കരങ്ങള്‍ കൊണ്ട്
أَسْتَكْبَرْتَ
X
നീ വലിയവനായി ചമയുകയാണോ
أَمْ كُنتَ
X
അതോ നീ ആയിരുന്നോ
مِنَ الْعَالِينَ
X
പൊങ്ങച്ചക്കാരില്‍
﴿38:75﴾ بَلَىٰ
X
അതെ
قَدْ جَاءَتْكَ
X
നിനക്ക് വന്നെത്തിയിരുന്നു
آيَاتِي
X
എന്റെ വചനങ്ങള്‍
فَكَذَّبْتَ
X
അപ്പോള്‍ നീ തള്ളിപ്പറഞ്ഞു
بِهَا
X
അവയെ
وَاسْتَكْبَرْتَ
X
നീ അഹങ്കരിക്കുകയും ചെയ്തു
وَكُنتَ
X
നീ ആവുകയും ചെയ്തു
مِنَ الْكَافِرِينَ
X
സത്യനിഷേധികളില്‍
﴿39:59﴾ وَكَذَٰلِكَ
X
അപ്രകാരം
أَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَيْكَ
X
നിനക്ക്
رُوحًا
X
ഒരു ചൈതന്യം
مِّنْ أَمْرِنَاۚ
X
നമ്മുടെ ശാസനയില്‍നിന്ന്
مَا كُنتَ تَدْرِي
X
നിനക്കറിയാമായിരുന്നില്ല
مَا الْكِتَابُ
X
വേദമെന്തെന്ന്
وَلَا الْإِيمَانُ
X
വിശ്വാസമെന്തെന്നും
وَلَٰكِن
X
എന്നാല്‍
جَعَلْنَاهُ
X
നാം അതിനെ ആക്കി
نُورًا
X
ഒരു വെളിച്ചം
نَّهْدِي بِهِ
X
അത് മുഖേന നാം സന്‍മാര്‍ഗ ദര്‍ശനം നല്‍കുന്നു
مَن نَّشَاءُ
X
നാം ഇച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِنَاۚ
X
നമ്മുടെ ദാസരില്‍നിന്ന്
وَإِنَّكَ
X
തീര്‍ച്ചയായും നീ
لَتَهْدِي
X
നീ മാര്‍ഗദര്‍ശനം ചെയ്യുന്നു
إِلَىٰ صِرَاطٍ مُّسْتَقِيمٍ
X
നേരായ പാതയിലേക്ക്
﴿42:52﴾ قَالُوا
X
അവര്‍ പറഞ്ഞു(ചോദിച്ചു)
أَجِئْتَنَا
X
നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുകയാണോ
لِتَأْفِكَنَا
X
നീ ഞങ്ങളെ തെറ്റിക്കാന്‍
عَنْ آلِهَتِنَا
X
ഞങ്ങളുടെ ദൈവങ്ങളില്‍ നിന്ന്
فَأْتِنَا
X
നീ ഞങ്ങള്‍ക്ക് കൊണ്ടുവരിക
بِمَا تَعِدُنَا
X
നീ ഭീഷണിപ്പെടുത്തുന്ന കാര്യം
إِن كُنتَ
X
നീയാണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാദികളില്‍പെട്ടവന്‍
﴿46:22﴾ وَجَاءَتْ
X
വന്നെത്തി
سَكْرَةُ
X
വെപ്രാളം
الْمَوْتِ
X
മരണത്തിന്റെ
بِالْحَقِّۖ
X
യാഥാര്‍ഥ്യമായി
ذَٰلِكَ
X
അത്
مَا
X
യാതൊന്നാണ്
كُنتَ
X
നീയായിരുന്നു
مِنْهُ
X
അതില്‍നിന്ന്
تَحِيدُ
X
നീ തെന്നിമാറിക്കൊണ്ടിരുന്നു
﴿50:19﴾ لَّقَدْ كُنتَ
X
തീര്‍ച്ചയായും നീയായിരുന്നു
فِي غَفْلَةٍ
X
അശ്രദ്ധയില്‍
مِّنْ هَٰذَا
X
ഇതേക്കുറിച്ച്
فَكَشَفْنَا
X
അതിനാല്‍ നാം എടുത്തുമാറ്റിയിരിക്കുന്നു
عَنكَ
X
നിന്നില്‍നിന്ന്
غِطَاءَكَ
X
നിന്റെ ആവരണം
فَبَصَرُكَ
X
അതിനാല്‍ നിന്റെ കാഴ്ച
الْيَوْمَ
X
ഇന്ന്
حَدِيدٌ
X
മൂര്‍ച്ചയേറിയതാകുന്നു
﴿50:22﴾