Repeated Words in Quran

< >
Total Found : 2
إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യത്തെ നിഷേധിച്ചവര്‍
بَعْدَ إِيمَانِهِمْ
X
അവരുടെ വിശ്വാസത്തിന് ശേഷം
ثُمَّ
X
പിന്നീട്
ازْدَادُوا كُفْرًا
X
നിഷേധം വര്‍ധിക്കുകയും ചെയ്തവര്‍
لَّن تُقْبَلَ
X
ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല
تَوْبَتُهُمْ
X
അവരുടെ പശ്ചാത്താപം
وَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الضَّالُّونَ
X
ദുര്‍മാര്‍ഗികള്‍, വഴിപിഴച്ചവര്‍
﴿3:90﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയമായും വിശ്വസിച്ചവര്‍
ثُمَّ كَفَرُوا
X
പിന്നെ അവര്‍ അവിശ്വസിച്ചു
ثُمَّ آمَنُوا
X
പിന്നെ അവര്‍ വിശ്വസിച്ചു
ثُمَّ كَفَرُوا
X
പിന്നെ അവര്‍ അവിശ്വസിച്ചു
ثُمَّ ازْدَادُوا كُفْرًا
X
പിന്നെ അവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു
لَّمْ يَكُنِ اللَّهُ
X
അല്ലാഹു ആയിരിക്കില്ല
لِيَغْفِرَ
X
പൊറുത്തുകൊടുക്കാന്‍
لَهُمْ
X
അവര്‍ക്ക്
وَلَا لِيَهْدِيَهُمْ
X
ഒരിക്കലും അവരെ നയിക്കുകയില്ല
سَبِيلًا
X
നേര്‍വഴിക്ക്
﴿4:137﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
ജൂതന്മാര്‍
يَدُ اللَّهِ
X
അല്ലാഹുവിന്റെ കൈ
مَغْلُولَةٌۚ
X
കെട്ടിപ്പൂട്ടിവെച്ചതാണെന്ന്
غُلَّتْ
X
കെട്ടിപ്പുട്ടപ്പെടട്ടെ
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَلُعِنُوا
X
അവര്‍ ശപിക്കപ്പെട്ടു
بِمَا قَالُواۘ
X
അവര്‍ പറഞ്ഞത്കാരണം
بَلْ
X
എന്നാല്‍
يَدَاهُ
X
അവന്റെ രണ്ടു കൈകളും
مَبْسُوطَتَانِ
X
തുറന്നുവെക്കപ്പെട്ടതാണ്
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
كَيْفَ يَشَاءُۚ
X
അവനിച്ഛിക്കുംപോലെ
وَلَيَزِيدَنَّ
X
വര്‍ധിപ്പിക്കുകതന്നെ ചെയ്യും
كَثِيرًا
X
അധികപേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۚ
X
സത്യനിഷേധവും
وَأَلْقَيْنَا
X
നാം ഉളവാക്കിയിരിക്കുന്നു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
വിദ്വേഷവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
كُلَّمَا أَوْقَدُوا
X
അവര്‍ ജ്വലിപ്പിക്കുമ്പോഴെല്ലാം
نَارًا
X
അഗ്നി
لِّلْحَرْبِ
X
യുദ്ധത്തിന്റെ
أَطْفَأَهَا اللَّهُۚ
X
അല്ലാഹു അതിനെ ഊതിക്കെടുത്തുന്നു
وَيَسْعَوْنَ
X
അവര്‍ ശ്രമിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
فَسَادًاۚ
X
കുഴപ്പമുണ്ടാക്കാന്‍
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْمُفْسِدِينَ
X
കുഴപ്പക്കാരെ
﴿5:64﴾ قُلْ
X
നീ പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لَسْتُمْ
X
നിങ്ങളല്ല
عَلَىٰ شَيْءٍ
X
ഒരു വസ്തുവിന്മേലും
حَتَّىٰ تُقِيمُوا
X
നിങ്ങള്‍ യഥാവിധി നിലനിര്‍ത്തുംവരെ
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതും
إِلَيْكُم
X
നിങ്ങള്‍ക്ക്
مِّن رَّبِّكُمْۗ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَلَيَزِيدَنَّ
X
എന്നാല്‍ വര്‍ധിപ്പിക്കുകതന്നെചെയ്യും
كَثِيرًا
X
ഏറെ പേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۖ
X
സത്യനിഷേധവും
فَلَا تَأْسَ
X
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
عَلَى الْقَوْمِ
X
ജനതയെപ്പറ്റി
الْكَافِرِينَ
X
സത്യനിഷേധികളായ
﴿5:68﴾ الْأَعْرَابُ
X
ഗ്രാമീണ അറബികള്‍
أَشَدُّ
X
കൂടുതല്‍ കടുത്തവരാകുന്നു
كُفْرًا
X
നിഷേധത്തില്‍
وَنِفَاقًا
X
കാപട്യത്തിലും
وَأَجْدَرُ
X
കൂടുതല്‍ സാധ്യതയുള്ളവരുമാണ്
أَلَّا يَعْلَمُوا
X
അവര്‍ അറിയാതിരിക്കാന്‍
حُدُودَ
X
പരിധികള്‍
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിക്കൊടുത്തതിന്റെ
عَلَىٰ رَسُولِهِۗ
X
തന്റെ ദൂതന്ന്
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:97﴾ وَالَّذِينَ اتَّخَذُوا
X
ഉണ്ടാക്കിയവരുമുണ്ട്
مَسْجِدًا
X
പള്ളി
ضِرَارًا
X
ദ്രോഹം വരുത്താന്‍
وَكُفْرًا
X
(സത്യത്തെ) നിഷേധിക്കാനും
وَتَفْرِيقًا
X
ഭിന്നതയുണ്ടാക്കാനും
بَيْنَ الْمُؤْمِنِينَ
X
വിശ്വാസികള്‍ക്കിടയില്‍
وَإِرْصَادًا
X
താവളമൊരുക്കാനും
لِّمَنْ حَارَبَ
X
യുദ്ധം ചെയ്തവന്ന്
اللَّهَ
X
അല്ലാഹുവോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
مِن قَبْلُۚ
X
മുമ്പ്
وَلَيَحْلِفُنَّ
X
അവര്‍ ആണയിട്ടു പറയും
إِنْ أَرَدْنَا
X
ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന്
إِلَّا الْحُسْنَىٰۖ
X
നന്മയല്ലാതെ
وَاللَّهُ
X
എന്നാല്‍ അല്ലാഹു
يَشْهَدُ
X
സാക്ഷ്യം വഹിക്കുന്നു
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവരാണെന്ന്
﴿9:107﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ
X
ഒരു കൂട്ടരെ
بَدَّلُوا
X
അവര്‍ മാറ്റി
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
كُفْرًا
X
നന്ദികേടായി
وَأَحَلُّوا
X
അവര്‍ കുടിയിരുത്തി
قَوْمَهُمْ
X
തങ്ങളുടെ ജനതയെ
دَارَ
X
ഭവനത്തില്‍
الْبَوَارِ
X
നാശത്തിന്റെ
﴿14:28﴾ وَأَمَّا الْغُلَامُ
X
എന്നാല്‍ ആ കുട്ടിയാകട്ടെ
فَكَانَ
X
ആയിരുന്നു
أَبَوَاهُ
X
അവന്റെ മാതാപിതാക്കള്‍
مُؤْمِنَيْنِ
X
സത്യവിശ്വാസികള്‍
فَخَشِينَا
X
അതിനാല്‍ നാം ഭയപ്പെട്ടു
أَن يُرْهِقَهُمَا
X
അവന്‍ അവരെ രണ്ടു പേരെയും നിര്‍ബന്ധിക്കുമെന്ന്
طُغْيَانًا
X
അതിക്രമത്തിന്
وَكُفْرًا
X
സത്യനിഷേധത്തിനും
﴿18:80﴾