Repeated Words in Quran

< >
Total Found : 30
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
X
ഉദാഹരിക്കാന്‍
مَّا
X
ഏതൊരു ഉപമയും
بَعُوضَةً
X
കൊതുകിനെ
فَمَا فَوْقَهَاۚ
X
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
X
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
X
അവര്‍ പറയും
مَاذَا
X
എന്താണ്
أَرَادَ
X
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
X
അല്ലാഹു
بِهَٰذَا
X
مَثَلًاۘ
X
ഉപമകൊണ്ട്
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
بِهِ
X
ഇതുകൊണ്ട്
كَثِيرًا
X
നിരവധിപേരെ
وَيَهْدِي بِهِ
X
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
X
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
X
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
X
അധര്‍മികളെയല്ലാതെ
﴿2:26﴾ يُؤْتِي
X
അവന്‍ നല്‍കുന്നു
الْحِكْمَةَ
X
തത്വജ്ഞാനം
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَمَن يُؤْتَ
X
നല്‍കപ്പെട്ടവന്‍
الْحِكْمَةَ
X
തത്വജ്ഞാനം
فَقَدْ أُوتِيَ
X
അവന്‍ തീര്‍ച്ചയായും നല്‍കപ്പെട്ടിരിക്കുന്നു
خَيْرًا
X
നേട്ടം
كَثِيرًاۗ
X
ധാരാളം
وَمَا يَذَّكَّرُ
X
പാഠമുള്‍ക്കൊള്ളുന്നില്ല
إِلَّا أُولُو الْأَلْبَابِ
X
ബുദ്ധിമാന്‍മാരല്ലാതെ
﴿2:269﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
اجْعَل
X
നീ നിശ്ചയിച്ച് തരേണമേ
لِّي
X
എനിക്ക്
آيَةًۖ
X
ഒരടയാളം
قَالَ
X
അവന്‍(അല്ലാഹു) പറഞ്ഞു
آيَتُكَ
X
നിനക്കുള്ള അടയാളം
أَلَّا تُكَلِّمَ
X
നീ സംസാരിക്കാതിരിക്കലാണ്
النَّاسَ
X
ജനങ്ങളോട്
ثَلَاثَةَ
X
മൂന്ന്
أَيَّامٍ
X
നാളുകള്‍
إِلَّا رَمْزًاۗ
X
ആംഗ്യമല്ലാതെ
وَاذْكُر
X
നീ സ്മരിക്കുക
رَّبَّكَ
X
നിന്റെ നാഥനെ
كَثِيرًا
X
ധാരാളമായി
وَسَبِّحْ
X
നീ(അവന്റെ) വിശുദ്ധി വാഴ്ത്തുക
بِالْعَشِيِّ
X
വൈകുന്നേരം
وَالْإِبْكَارِ
X
രാവിലെയും
﴿3:41﴾ لَتُبْلَوُنَّ
X
തീര്‍ച്ചയായും നിങ്ങള്‍ പരീക്ഷിക്കപ്പെടും
فِي أَمْوَالِكُمْ
X
നിങ്ങളുടെ സമ്പത്തില്‍
وَأَنفُسِكُمْ
X
നിങ്ങളുടെ ശരീരങ്ങളിലും
وَلَتَسْمَعُنَّ
X
തീര്‍ച്ചയായും നിങ്ങള്‍ കേള്‍ക്കുകയും ചെയ്യും
مِنَ الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരില്‍നിന്ന്
الْكِتَابَ
X
വേദം
مِن قَبْلِكُمْ
X
നിങ്ങള്‍ക്ക് മുമ്പ്
وَمِنَ الَّذِينَ أَشْرَكُوا
X
ബഹുദൈവ വിശ്വാസികളില്‍നിന്നും
أَذًى
X
ദ്രോഹ(കരമായ വര്‍ത്തമാനങ്ങള്‍)
كَثِيرًاۚ
X
ധാരാളം
وَإِن تَصْبِرُوا
X
നിങ്ങള്‍ ക്ഷമിക്കുന്നുവെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍
فَإِنَّ ذَٰلِكَ
X
തീര്‍ച്ചയായും അത്
مِنْ عَزْمِ الْأُمُورِ
X
നിശ്ചയ ദാര്‍ഢ്യമുള്ള കാര്യങ്ങളില്‍പെട്ടതാണ്
﴿3:186﴾ يَا أَيُّهَا النَّاسُ
X
അല്ലയോ മനുഷ്യരേ
اتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
رَبَّكُمُ
X
നിങ്ങളുടെ നാഥനെ
الَّذِي خَلَقَكُم
X
നിങ്ങളെ സൃഷ്ടിച്ച
مِّن نَّفْسٍ
X
ആത്മാവില്‍ നിന്ന്
وَاحِدَةٍ
X
ഒരൊറ്റ
وَخَلَقَ
X
അവന്‍ സൃഷ്ടിച്ചു
مِنْهَا
X
അതില്‍ നിന്ന്
زَوْجَهَا
X
അതിന്റെ ഇണയെ
وَبَثَّ
X
അവന്‍ വ്യാപിപ്പിച്ചു
مِنْهُمَا
X
അവ രണ്ടില്‍ നിന്ന്
رِجَالًا
X
പുരുഷന്‍മാരെ
كَثِيرًا
X
ധാരാളം
وَنِسَاءًۚ
X
സ്ത്രീകളെയും
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
الَّذِي تَسَاءَلُونَ بِهِ
X
ഏതൊരുവന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത്‌
وَالْأَرْحَامَۚ
X
കുടുംബ ബന്ധങ്ങളെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ عَلَيْكُمْ رَقِيبًا
X
നിങ്ങളെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്
﴿4:1﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
لَا يَحِلُّ
X
അനുവദനീയമല്ല
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَرِثُوا
X
നിങ്ങള്‍ അനന്തരമെടുക്കുന്നത്
النِّسَاءَ
X
സ്ത്രീകളെ
كَرْهًاۖ
X
ബലാല്‍കാരമായി
وَلَا تَعْضُلُوهُنَّ
X
നിങ്ങള്‍ അവരെ തടയുകയും ചെയ്യരുത്
لِتَذْهَبُوا
X
നിങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടി
بِبَعْضِ
X
ചിലത്
مَا آتَيْتُمُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കിയ (വിവാഹമൂല്യത്തില്‍ നിന്ന്‌)
إِلَّا أَن يَأْتِينَ
X
അവര്‍ ഏര്‍പ്പെട്ടാലല്ലാതെ
بِفَاحِشَةٍ
X
ദുര്‍നടപ്പില്‍
مُّبَيِّنَةٍۚ
X
വ്യക്തമായ
وَعَاشِرُوهُنَّ
X
നിങ്ങള്‍ അവരോട് സഹവസിക്കുക
بِالْمَعْرُوفِۚ
X
മാന്യമായി
فَإِن كَرِهْتُمُوهُنَّ
X
നിങ്ങള്‍ അവരെ വെറുത്താല്‍
فَعَسَىٰ أَن تَكْرَهُوا
X
നിങ്ങള്‍ വെറുത്തുവെന്ന് വരാം
شَيْئًا
X
ഒരു കാര്യം
وَيَجْعَلَ اللَّهُ
X
അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകും
فِيهِ
X
അതില്‍
خَيْرًا
X
നന്മ
كَثِيرًا
X
ധാരാളം
﴿4:19﴾ أَفَلَا يَتَدَبَّرُونَ
X
അവര്‍ സൂക്ഷ്മ വിചിന്തനം നടത്തുന്നില്ലേ
الْقُرْآنَۚ
X
ഖുര്‍ആനെപ്പറ്റി
وَلَوْ كَانَ
X
അത് ആയിരുന്നുവെങ്കില്‍
مِنْ عِندِ
X
പക്കല്‍ നിന്ന്
غَيْرِ اللَّهِ
X
അല്ലാഹു അല്ലാത്തവരുടെ
لَوَجَدُوا
X
തീര്‍ച്ചയായും അവര്‍ കണ്ടെത്തുമായിരുന്നു
فِيهِ
X
അതില്‍
اخْتِلَافًا
X
വൈരുദ്ധ്യം, വ്യത്യാസം
كَثِيرًا
X
ധാരാളം
﴿4:82﴾ وَمَن يُهَاجِرْ
X
നാട് വെടിയുന്നവന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹു മാര്‍ഗത്തില്‍
يَجِدْ
X
അവന്‍ കണ്ടെത്തും
فِي الْأَرْضِ
X
ഭൂമിയില്‍
مُرَاغَمًا
X
അഭയസ്ഥാനങ്ങള്‍
كَثِيرًا
X
ധാരാളം
وَسَعَةًۚ
X
വിശാലതയും
وَمَن يَخْرُجْ
X
പുറപ്പെടുന്നവന്‍
مِن بَيْتِهِ
X
തന്റെ വീട്ടില്‍ നിന്ന്
مُهَاجِرًا
X
പലായനം ചെയ്യുന്നവനായി
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَرَسُولِهِ
X
അവന്റെ ദൂതനിലേക്കും
ثُمَّ يُدْرِكْهُ الْمَوْتُ
X
പിന്നെ മരണം അവനെ പിടികൂടുന്നു
فَقَدْ وَقَعَ
X
തീര്‍ച്ചയായും അപ്പോള്‍ സ്ഥിരപ്പെട്ടു
أَجْرُهُ
X
അവന്റെ പ്രതിഫലം
عَلَى اللَّهِۗ
X
അല്ലാഹുവിങ്കല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമദയാലു
﴿4:100﴾ فَبِظُلْمٍ
X
അങ്ങനെ അക്രമം നിമിത്തം
مِّنَ الَّذِينَ هَادُوا
X
യഹൂദരായവരില്‍ നിന്നുള്ള
حَرَّمْنَا
X
നാം നിഷിദ്ധമാക്കി
عَلَيْهِمْ
X
അവര്‍ക്ക്
طَيِّبَاتٍ
X
നല്ല വസ്തുക്കള്‍
أُحِلَّتْ لَهُمْ
X
അവര്‍ക്ക് അനുവദിക്കപ്പെട്ട
وَبِصَدِّهِمْ
X
അവരുടെ തടസ്സങ്ങള്‍ കൊണ്ട്
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
كَثِيرًا
X
ധാരാളമായി
﴿4:160﴾ يَا أَهْلَ الْكِتَابِ
X
വേദക്കാരേ
قَدْ جَاءَكُمْ
X
നിങ്ങളുടെയടുത്ത് വന്നിരിക്കുന്നു
رَسُولُنَا
X
നമ്മുടെ ദൂതന്‍
يُبَيِّنُ
X
അദ്ദേഹം വിവരിച്ചുതരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
كَثِيرًا
X
ഒത്തിരി കാര്യങ്ങള്‍
مِّمَّا كُنتُمْ تُخْفُونَ
X
നിങ്ങള്‍ മറച്ചുവച്ചിരുന്ന
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍നിന്ന്
وَيَعْفُو
X
അദ്ദേഹം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുന്നു
عَن كَثِيرٍۚ
X
ഒട്ടനവധി കാര്യങ്ങളില്‍
قَدْ جَاءَكُم
X
നിങ്ങള്‍ക്ക് വന്നിരിക്കുന്നു
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
نُورٌ
X
വെളിച്ചം
وَكِتَابٌ
X
ഒരു ഗ്രന്ഥവും
مُّبِينٌ
X
വ്യക്തമായ
﴿5:15﴾ مِنْ أَجْلِ ذَٰلِكَ
X
അക്കാരണത്താല്‍
كَتَبْنَا
X
നാം വിധിച്ചു
عَلَىٰ بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ സന്തതികള്‍ക്ക്
أَنَّهُ
X
തീര്‍ച്ചയായും
مَن قَتَلَ
X
വല്ലവനും വധിച്ചു (വധിച്ചാല്‍)
نَفْسًا
X
ഒരാളെ
بِغَيْرِ نَفْسٍ
X
മറ്റൊരാള്‍ക്ക് (അയാളെ കൊന്നതിന്)പകരമായല്ലാതെ
أَوْ فَسَادٍ
X
അല്ലെങ്കില്‍ കുഴപ്പമുണ്ടാക്കിയതിനോ (അല്ലാതെ)
فِي الْأَرْضِ
X
ഭൂമിയില്‍
فَكَأَنَّمَا قَتَلَ
X
അപ്പോള്‍ അവന്‍ വധിച്ചതിനു തുല്യമാണ്
النَّاسَ
X
മനുഷ്യരെ
جَمِيعًا
X
മുഴുവന്‍
وَمَنْ أَحْيَاهَا
X
വല്ലവനും ഒരാള്‍ക്ക് ജീവിതം നല്‍കിയാല്‍
فَكَأَنَّمَا أَحْيَا
X
അവന്‍ ജീവിതം നല്‍കിയത് പോലെയാകുന്നു
النَّاسَ
X
മനുഷ്യര്‍ക്ക്
جَمِيعًاۚ
X
മുഴുവന്‍
وَلَقَدْ جَاءَتْهُمْ
X
അവരുടെ അടുത്ത് വന്നിരുന്നു
رُسُلُنَا
X
നമ്മുടെ ദൂതന്മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
ثُمَّ
X
എന്നിട്ട്
إِنَّ كَثِيرًا
X
തീര്‍ച്ചയായും ധാരാളംപേര്‍
مِّنْهُم
X
അവരില്‍നിന്നുള്ള
بَعْدَ ذَٰلِكَ
X
അതിനു ശേഷം
فِي الْأَرْضِ
X
ഭൂമിയില്‍
لَمُسْرِفُونَ
X
അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്
﴿5:32﴾ وَأَنِ احْكُم
X
നീ വിധികല്‍പിക്കണമെന്ന(നിര്‍ദേശത്തോടെയും)
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ ഇച്ഛകളെ
وَاحْذَرْهُمْ
X
അവരെക്കുറിച്ച് നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക
أَن يَفْتِنُوكَ
X
അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെക്കുറിച്ച്
عَن بَعْضِ
X
ചിലതില്‍നിന്ന്
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിത്തന്നവയില്‍
إِلَيْكَۖ
X
നിനക്ക്
فَإِن تَوَلَّوْا
X
ഇനി അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍
فَاعْلَمْ
X
നീ അറിയുക
أَنَّمَا يُرِيدُ اللَّهُ
X
നിശ്ചയം അല്ലാഹു ഉദ്ദേശിക്കുന്നു
أَن يُصِيبَهُم
X
അവരെ ആപത്തിലകപ്പെടുത്താന്‍
بِبَعْضِ
X
ചിലതുകാരണമായി
ذُنُوبِهِمْۗ
X
അവരുടെ തെറ്റുകളില്‍
وَإِنَّ كَثِيرًا
X
തീര്‍ച്ചയായും ഏറെപേരും
مِّنَ النَّاسِ
X
ജനങ്ങളില്‍നിന്ന്
لَفَاسِقُونَ
X
ധിക്കാരികളാണ്
﴿5:49﴾ وَتَرَىٰ
X
നീ കാണുന്നു
كَثِيرًا
X
അനേകം പേരെ
مِّنْهُمْ
X
അവരില്‍
يُسَارِعُونَ
X
അവര്‍ ആവേശത്തോടെ മുന്നേറുന്നു
فِي الْإِثْمِ
X
പാപവൃത്തിയില്‍
وَالْعُدْوَانِ
X
അതിക്രമത്തിലും
وَأَكْلِهِمُ
X
അവര്‍ തിന്നുന്നതിലും
السُّحْتَۚ
X
നിഷിദ്ധ ധനം
لَبِئْسَ
X
നന്നെ നീചംതന്നെ
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿5:62﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
ജൂതന്മാര്‍
يَدُ اللَّهِ
X
അല്ലാഹുവിന്റെ കൈ
مَغْلُولَةٌۚ
X
കെട്ടിപ്പൂട്ടിവെച്ചതാണെന്ന്
غُلَّتْ
X
കെട്ടിപ്പുട്ടപ്പെടട്ടെ
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَلُعِنُوا
X
അവര്‍ ശപിക്കപ്പെട്ടു
بِمَا قَالُواۘ
X
അവര്‍ പറഞ്ഞത്കാരണം
بَلْ
X
എന്നാല്‍
يَدَاهُ
X
അവന്റെ രണ്ടു കൈകളും
مَبْسُوطَتَانِ
X
തുറന്നുവെക്കപ്പെട്ടതാണ്
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
كَيْفَ يَشَاءُۚ
X
അവനിച്ഛിക്കുംപോലെ
وَلَيَزِيدَنَّ
X
വര്‍ധിപ്പിക്കുകതന്നെ ചെയ്യും
كَثِيرًا
X
അധികപേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۚ
X
സത്യനിഷേധവും
وَأَلْقَيْنَا
X
നാം ഉളവാക്കിയിരിക്കുന്നു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
വിദ്വേഷവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
كُلَّمَا أَوْقَدُوا
X
അവര്‍ ജ്വലിപ്പിക്കുമ്പോഴെല്ലാം
نَارًا
X
അഗ്നി
لِّلْحَرْبِ
X
യുദ്ധത്തിന്റെ
أَطْفَأَهَا اللَّهُۚ
X
അല്ലാഹു അതിനെ ഊതിക്കെടുത്തുന്നു
وَيَسْعَوْنَ
X
അവര്‍ ശ്രമിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
فَسَادًاۚ
X
കുഴപ്പമുണ്ടാക്കാന്‍
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْمُفْسِدِينَ
X
കുഴപ്പക്കാരെ
﴿5:64﴾ قُلْ
X
നീ പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لَسْتُمْ
X
നിങ്ങളല്ല
عَلَىٰ شَيْءٍ
X
ഒരു വസ്തുവിന്മേലും
حَتَّىٰ تُقِيمُوا
X
നിങ്ങള്‍ യഥാവിധി നിലനിര്‍ത്തുംവരെ
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതും
إِلَيْكُم
X
നിങ്ങള്‍ക്ക്
مِّن رَّبِّكُمْۗ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَلَيَزِيدَنَّ
X
എന്നാല്‍ വര്‍ധിപ്പിക്കുകതന്നെചെയ്യും
كَثِيرًا
X
ഏറെ പേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۖ
X
സത്യനിഷേധവും
فَلَا تَأْسَ
X
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
عَلَى الْقَوْمِ
X
ജനതയെപ്പറ്റി
الْكَافِرِينَ
X
സത്യനിഷേധികളായ
﴿5:68﴾ قُلْ
X
നീ പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لَا تَغْلُوا
X
നിങ്ങള്‍ അതിര് കവിയരുത്
فِي دِينِكُمْ
X
നിങ്ങളുടെ മതത്തില്‍
غَيْرَ الْحَقِّ
X
ന്യായം ഇല്ലാതെ
وَلَا تَتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റരുത്
أَهْوَاءَ
X
തന്നിഷ്ടങ്ങളെ
قَوْمٍ
X
ഒരു ജനതയുടെ
قَدْ ضَلُّوا
X
അവര്‍ പിഴച്ചുപോയിരിക്കുന്നു
مِن قَبْلُ
X
മുമ്പേ
وَأَضَلُّوا
X
അവര്‍ പിഴപ്പിക്കുകയും ചെയ്തിട്ടുണ്ട്
كَثِيرًا
X
വളരെപേരെ
وَضَلُّوا
X
അവര്‍ തെന്നിമാറുകയും ചെയ്തു
عَن سَوَاءِ السَّبِيلِ
X
നേര്‍വഴിയില്‍നിന്ന്
﴿5:77﴾ تَرَىٰ
X
നിനക്ക് കാണാം
كَثِيرًا
X
ഏറെ പേരെയും
مِّنْهُمْ
X
അവരിലെ
يَتَوَلَّوْنَ
X
അവര്‍ കൈകാര്യകര്‍ത്താക്കളാക്കുന്നു
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളെ
لَبِئْسَ
X
വളരെ ചീത്തതന്നെ
مَا قَدَّمَتْ
X
മുന്‍കൂട്ടി ചെയ്തുവെച്ചത്
لَهُمْ
X
തങ്ങള്‍ക്കായി
أَنفُسُهُمْ
X
അവരുടെ ശരീരങ്ങള്‍
أَن سَخِطَ اللَّهُ
X
അതായത് അല്ലാഹു കോപിച്ചിരിക്കുന്നു
عَلَيْهِمْ
X
അവരോട്
وَفِي الْعَذَابِ
X
ശിക്ഷയില്‍
هُمْ
X
അവര്‍
خَالِدُونَ
X
ശാശ്വതവാസികളാകുന്നു
﴿5:80﴾ وَلَوْ كَانُوا يُؤْمِنُونَ
X
അവര്‍ വിശ്വസിച്ചിരുന്നെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالنَّبِيِّ
X
പ്രവാചകനിലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതിലും
إِلَيْهِ
X
അദ്ദേഹത്തിന്
مَا اتَّخَذُوهُمْ
X
അവരവരെ ആക്കുമായിരുന്നില്ല
أَوْلِيَاءَ
X
രക്ഷാധികാരികള്‍
وَلَٰكِنَّ
X
എന്നാല്‍
كَثِيرًا
X
ഏറെപേരും
مِّنْهُمْ
X
അവരിലെ
فَاسِقُونَ
X
ധിക്കാരികളാകുന്നു
﴿5:81﴾ وَمَا قَدَرُوا
X
അവര്‍ വിലയിരുത്തിയിട്ടില്ല
اللَّهَ
X
അല്ലാഹുവെ
حَقَّ
X
അര്‍ഹമായനിലയില്‍
قَدْرِهِ
X
അവനെ വിലയിരുത്തുന്നതിനുള്ള
إِذْ
X
സന്ദര്‍ഭത്തില്‍
قَالُوا
X
അവര്‍ പറഞ്ഞു(വാദിച്ചു)
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിക്കൊടുത്തിട്ടില്ല
عَلَىٰ بَشَرٍ
X
ഒരു മനുഷ്യന്നും
مِّن شَيْءٍۗ
X
ഒന്നും
قُلْ
X
നീ പറയുക(ചോദിക്കുക)
مَنْ
X
ആരാണ്
أَنزَلَ
X
ഇറക്കിത്തന്നു(ഇറക്കിത്തന്നത്)
الْكِتَابَ
X
വേദഗ്രന്ഥം
الَّذِي
X
യാതൊരു (വേദഗ്രന്ഥം)
جَاءَ بِهِ مُوسَىٰ
X
മൂസാ അത് കൊണ്ടുവന്നു
نُورًا
X
വെളിച്ചമായി
وَهُدًى
X
വഴികാട്ടിയുമായി
لِّلنَّاسِۖ
X
ജനങ്ങള്‍ക്ക്
تَجْعَلُونَهُ
X
അതിനെ നിങ്ങള്‍ ആക്കുന്നു
قَرَاطِيسَ
X
കടലാസു തുണ്ടുകള്‍
تُبْدُونَهَا
X
അതിനെ നിങ്ങള്‍ വെളിപ്പെടുത്തുന്നു
وَتُخْفُونَ
X
നിങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നു
كَثِيرًاۖ
X
(മറ്റു) പലതും
وَعُلِّمْتُم
X
നിങ്ങള്‍ പഠിപ്പിക്കപ്പെടുകയും ചെയ്തു
مَّا لَمْ تَعْلَمُوا
X
നിങ്ങള്‍ അറിയാത്തത്
أَنتُمْ
X
നിങ്ങള്‍
وَلَا آبَاؤُكُمْۖ
X
നിങ്ങളുടെ പിതാക്കളും
قُلِ
X
നീ പറയുക
اللَّهُۖ
X
അല്ലാഹുവാണ്(അത് ഇറക്കിത്തന്നത്)
ثُمَّ
X
എന്നിട്ട്
ذَرْهُمْ
X
നീ അവരെ വിട്ടേക്കുക
فِي خَوْضِهِمْ
X
അവരുടെ വിടുവായത്തങ്ങളില്‍
يَلْعَبُونَ
X
അവര്‍ കളിക്കുന്നു(വിഹരിക്കാന്‍)
﴿6:91﴾ وَمَا
X
എന്ത് (എന്ത്പറ്റി?)
لَكُمْ
X
നിങ്ങള്‍ക്ക്
أَلَّا تَأْكُلُوا
X
നിങ്ങള്‍ തിന്നാതിരിക്കാന്‍
مِمَّا
X
ഒന്നില്‍നിന്ന്
ذُكِرَ
X
ഉച്ചരിക്കപ്പെട്ടു
اسْمُ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهِ
X
അതിന്മേല്‍
وَقَدْ فَصَّلَ
X
അവന്‍ വിവരിച്ചുതന്നിട്ടുണ്ട്
لَكُم
X
നിങ്ങള്‍ക്ക്
مَّا حَرَّمَ
X
അവന്‍ നിഷിദ്ധമാക്കിയത്
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِلَّا مَا
X
യാതൊന്ന് ഒഴികെ
اضْطُرِرْتُمْ إِلَيْهِۗ
X
അതിലേക്ക് നിങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു
وَإِنَّ كَثِيرًا
X
തീര്‍ച്ചയായും ധാരാളം പേര്‍
لَّيُضِلُّونَ
X
അവര്‍ വഴിപിഴപ്പിക്കുന്നു
بِأَهْوَائِهِم
X
അവരുടെ തന്നിഷ്ടപ്രകാരം
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
هُوَ
X
അവന്‍
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِالْمُعْتَدِينَ
X
അതിക്രമികളെപ്പറ്റി
﴿6:119﴾ وَلَقَدْ ذَرَأْنَا
X
തീര്‍ച്ചയായും നാം സൃഷ്ടിച്ചിട്ടുണ്ട്
لِجَهَنَّمَ
X
നരകത്തിനു വേണ്ടി
كَثِيرًا
X
ധാരാളം പേരെ
مِّنَ الْجِنِّ
X
ജിന്നുകളില്‍ പെട്ട
وَالْإِنسِۖ
X
മനുഷ്യരിലും
لَهُمْ
X
അവര്‍ക്കുണ്ട്
قُلُوبٌ
X
ഹൃദയങ്ങള്‍
لَّا يَفْقَهُونَ
X
അവര്‍ ഗ്രഹിക്കുന്നില്ല
بِهَا
X
അവ ഉപയോഗിച്ച്
وَلَهُمْ
X
അവര്‍ക്കുണ്ട്
أَعْيُنٌ
X
കണ്ണുകള്‍
لَّا يُبْصِرُونَ
X
അവര്‍ കണ്ടറിയുന്നില്ല
بِهَا
X
അവ കൊണ്ട്
وَلَهُمْ
X
അവര്‍ക്കുണ്ട്
آذَانٌ
X
കാതുകള്‍
لَّا يَسْمَعُونَ
X
അവര്‍ കേട്ടുമനസ്സിലാക്കുന്നില്ല
بِهَاۚ
X
അവ കൊണ്ട്
أُولَٰئِكَ
X
അക്കൂട്ടര്‍
كَالْأَنْعَامِ
X
നാല്‍കാലികളെ പോലെയാണ്
بَلْ هُمْ
X
എന്നല്ല അവരാണ്
أَضَلُّۚ
X
കൂടുതല്‍ വഴിപിഴച്ചവര്‍
أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْغَافِلُونَ
X
ശ്രദ്ധയില്ലാത്തവര്‍
﴿7:179﴾ إِذْ
X
സന്ദര്‍ഭം
يُرِيكَهُمُ
X
അവരെ നിനക്ക് കാണിച്ചുതന്നു
اللَّهُ
X
അല്ലാഹു
فِي مَنَامِكَ
X
നിന്റെ സ്വപ്നത്തില്‍
قَلِيلًاۖ
X
കുറച്ചുപേരായി
وَلَوْ أَرَاكَهُمْ
X
അവന്‍ അവരെ നിനക്ക് കാണിച്ചുതന്നിരുന്നെങ്കില്‍
كَثِيرًا
X
എണ്ണക്കൂടുതലുള്ളതായി
لَّفَشِلْتُمْ
X
നിങ്ങള്‍ക്ക് ധൈര്യക്ഷയമുണ്ടാകുമായിരുന്നു
وَلَتَنَازَعْتُمْ
X
നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു
فِي الْأَمْرِ
X
(യുദ്ധത്തിന്റെ) കാര്യത്തില്‍
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
سَلَّمَۗ
X
അവന്‍ രക്ഷിച്ചു
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചു(മനസ്സു)കളിലുള്ളത്
﴿8:43﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا لَقِيتُمْ
X
നിങ്ങള്‍ കണ്ടുമുട്ടിയാല്‍
فِئَةً
X
(ശത്രു) സംഘവുമായി
فَاثْبُتُوا
X
നിങ്ങള്‍ സ്ഥൈര്യത്തോടെ നിലകൊള്ളുക
وَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുകയും ചെയ്യുക
كَثِيرًا
X
ധാരാളമായി
لَّعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تُفْلِحُونَ
X
നിങ്ങള്‍ വിജയം വരിക്കുന്നു
﴿8:45﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
إِنَّ كَثِيرًا
X
ഏറെപ്പേരും
مِّنَ الْأَحْبَارِ
X
മതപണ്ഡിതന്മാരില്‍
وَالرُّهْبَانِ
X
പുരോഹിതരിലും
لَيَأْكُلُونَ
X
അവര്‍ ഭുജിച്ചുകൊണ്ടിരിക്കുന്നു
أَمْوَالَ
X
ധനം
النَّاسِ
X
ജനങ്ങളുടെ
بِالْبَاطِلِ
X
അവിഹിതമായി
وَيَصُدُّونَ
X
അവര്‍ ജനങ്ങളെ തടയുകയും ചെയ്യുന്നു
عَن سَبِيلِ اللَّهِۗ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَالَّذِينَ يَكْنِزُونَ
X
ശേഖരിച്ചുവെക്കുന്നവര്‍
الذَّهَبَ
X
സ്വര്‍ണ്ണം
وَالْفِضَّةَ
X
വെള്ളിയും
وَلَا يُنفِقُونَهَا
X
അത് അവര്‍ ചെലവഴിക്കുന്നില്ല
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَبَشِّرْهُم
X
അവരോട് സുവാര്‍ത്തയറിയിക്കുക
بِعَذَابٍ
X
ശിക്ഷയെപ്പറ്റി
أَلِيمٍ
X
നോവേറിയ
﴿9:34﴾ فَلْيَضْحَكُوا
X
അതിനാല്‍ അവര്‍ ചിരിക്കട്ടെ
قَلِيلًا
X
കുറച്ച്
وَلْيَبْكُوا
X
അവര്‍ കരയുകയും ചെയ്യട്ടെ
كَثِيرًا
X
ധാരാളമായി
جَزَاءً
X
പ്രതിഫലമാണിത്
بِمَا كَانُوا يَكْسِبُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ
﴿9:82﴾ فَالْيَوْمَ
X
ഇന്ന്
نُنَجِّيكَ
X
നാം രക്ഷപ്പെടുത്തും
بِبَدَنِكَ
X
നിന്റെ ജഡം
لِتَكُونَ
X
നീ ആകാന്‍ വേണ്ടി
لِمَنْ خَلْفَكَ
X
നിന്റെ ശേഷക്കാര്‍ക്ക്
آيَةًۚ
X
ഒരു ദൃഷ്ടാന്തം
وَإِنَّ كَثِيرًا
X
നിശ്ചയം, അധികപേരും
مِّنَ النَّاسِ
X
മനുഷ്യരില്‍
عَنْ آيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി
لَغَافِلُونَ
X
അശ്രദ്ധരാണ്
﴿10:92﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا شُعَيْبُ
X
ശുഐബേ
مَا نَفْقَهُ
X
ഞങ്ങള്‍ക്ക് മനസിലാകുന്നില്ല
كَثِيرًا
X
ഏറെയും
مِّمَّا تَقُولُ
X
നീ പറയുന്നവയില്‍
وَإِنَّا لَنَرَاكَ
X
ഞങ്ങള്‍ നിന്നെ അറിയുന്നു
فِينَا
X
ഞങ്ങള്‍ക്കിടയില്‍
ضَعِيفًاۖ
X
ദുര്‍ബലനായിട്ട്
وَلَوْلَا رَهْطُكَ
X
നിന്റെ കുടുംബമില്ലായിരുന്നെങ്കില്‍
لَرَجَمْنَاكَۖ
X
നിന്നെ ഞങ്ങള്‍ കല്ലെറിഞ്ഞുകൊല്ലുമായിരുന്നു
وَمَا أَنتَ
X
നീയല്ല
عَلَيْنَا
X
ഞങ്ങളെ സംബന്ധിച്ചിടത്തോളം
بِعَزِيزٍ
X
അജയ്യന്‍
﴿11:91﴾ رَبِّ
X
എന്റെ നാഥാ
إِنَّهُنَّ
X
തീര്‍ച്ചയായും അവ
أَضْلَلْنَ
X
വഴികേടിലാക്കിയിരിക്കുന്നു
كَثِيرًا
X
ഏറെപ്പേരെ
مِّنَ النَّاسِۖ
X
ജനങ്ങളില്‍ നിന്ന്
فَمَن تَبِعَنِي
X
അതിനാല്‍ എന്നെ പിന്തുടരുന്നവന്‍
فَإِنَّهُ مِنِّيۖ
X
എന്നില്‍ പെട്ടവനാണ്
وَمَنْ عَصَانِي
X
എന്നെ ആരെങ്കലും ധിക്കരിക്കുന്നുവെങ്കില്‍
فَإِنَّكَ
X
തീര്‍ച്ചയായും നീ
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
കരുണാനിധി
﴿14:36﴾ كَيْ نُسَبِّحَكَ
X
ഞങ്ങള്‍ നിന്റെ വിശുദ്ധിയെ വാഴ്ത്തുന്നതിന് വേണ്ടി
كَثِيرًا
X
ധാരാളമായി
﴿20:33﴾ وَنَذْكُرَكَ
X
ഞങ്ങള്‍ നിന്നെ സ്മരിക്കാന്‍ വേണ്ടിയും
كَثِيرًا
X
ധാരാളം
﴿20:34﴾ الَّذِينَ
X
ഒരുകൂട്ടര്‍
أُخْرِجُوا
X
അവര്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِهِم
X
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
بِغَيْرِ حَقٍّ
X
ന്യായമില്ലാതെ
إِلَّا أَن يَقُولُوا
X
അവര്‍ പ്രഖ്യാപിക്കുന്നു എന്നതല്ലാതെ
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
اللَّهُۗ
X
അല്ലാഹു ആകുന്നു
وَلَوْلَا دَفْعُ اللَّهِ
X
അല്ലാഹുവിന്റെ തടുക്കലുണ്ടായിരുന്നില്ലെങ്കില്‍
النَّاسَ
X
ജനങ്ങളെ
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റു ചിലരെക്കൊണ്ട്
لَّهُدِّمَتْ
X
തകര്‍ക്കപ്പെടുമായിരുന്നു
صَوَامِعُ
X
മഠങ്ങള്‍
وَبِيَعٌ
X
ചര്‍ച്ചുകളും
وَصَلَوَاتٌ
X
പ്രാര്‍ത്ഥനാലയങ്ങളും
وَمَسَاجِدُ
X
പള്ളികളും
يُذْكَرُ
X
സ്മരിക്കപ്പെടുന്നു
فِيهَا
X
അതില്‍
اسْمُ اللَّهِ
X
ദൈവനാമം
كَثِيرًاۗ
X
ധാരാളമായി
وَلَيَنصُرَنَّ اللَّهُ
X
അല്ലാഹു സഹായിക്കുക തന്നെ ചെയ്യും
مَن يَنصُرُهُۗ
X
അവനെ സഹായിക്കുന്നവരെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَقَوِيٌّ
X
സര്‍വ്വ ശക്തനാകുന്നു
عَزِيزٌ
X
പ്രതാപവാനും
﴿22:40﴾ لَّا تَدْعُوا
X
നിങ്ങളാവശ്യപ്പെടേണ്ട
الْيَوْمَ
X
ഇന്ന്
ثُبُورًا وَاحِدًا
X
ഒരൊറ്റ നാശത്തെ
وَادْعُوا
X
നിങ്ങള്‍ തേടുക
ثُبُورًا كَثِيرًا
X
അനേകം നാശത്തെ
﴿25:14﴾ وَعَادًا وَثَمُودَ
X
ആദിനെയും സമൂദിനെയും
وَأَصْحَابَ الرَّسِّ
X
റസ്സുകാരെയും
وَقُرُونًا
X
തലമുറകളെയും
بَيْنَ ذَٰلِكَ
X
അതിനിടയിലുള്ള
كَثِيرًا
X
നിരവധി
﴿25:38﴾ لِّنُحْيِيَ
X
നാം ജീവന്‍ നല്‍കാന്‍
بِهِ
X
അതുവഴി
بَلْدَةً
X
നാടിനെ
مَّيْتًا
X
ചത്ത
وَنُسْقِيَهُ
X
നാം അതിനെ കുടിപ്പിക്കാനും
مِمَّا خَلَقْنَا
X
നാം സൃഷ്ടിച്ചവക്ക്
أَنْعَامًا
X
കാലികളെയും
وَأَنَاسِيَّ
X
മനുഷ്യരെയും
كَثِيرًا
X
ഒട്ടുവളരെ
﴿25:49﴾ إِلَّا الَّذِينَ آمَنُوا
X
വിശ്വസിച്ചവരൊഴിച്ച്
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
നന്മകള്‍
وَذَكَرُوا اللَّهَ
X
അല്ലാഹുവിനെ സ്മരിക്കുകയും
كَثِيرًا
X
ധാരാളം
وَانتَصَرُوا
X
പ്രതിരോധിക്കുകമാത്രം ചെയ്തവര്‍
مِن بَعْدِ مَا ظُلِمُواۗ
X
അക്രമിക്കപ്പെട്ട ശേഷം
وَسَيَعْلَمُ
X
അടുത്തു തന്നെ അറിയും
الَّذِينَ ظَلَمُوا
X
അതിക്രമികള്‍
أَيَّ مُنقَلَبٍ
X
ഏതൊരു പരിണതിയിലാണ്
يَنقَلِبُونَ
X
അവര്‍ മാറിമറിഞ്ഞെത്തുന്നു(വെന്നത്)
﴿26:227﴾ أَوَلَمْ يَتَفَكَّرُوا
X
അവര്‍ ചിന്തിച്ചിട്ടില്ലേ
فِي أَنفُسِهِمۗ
X
സ്വന്തത്തെ സംബന്ധിച്ച്
مَّا خَلَقَ
X
സൃഷ്ടിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّ
X
ശരിയായ പ്രകാരമല്ലാതെ
وَأَجَلٍ مُّسَمًّىۗ
X
കൃത്യമായ അവധിയോടുകൂടിയുമല്ലതെ
وَإِنَّ كَثِيرًا
X
നിശ്ചയം അധികപേരും
مِّنَ النَّاسِ
X
ജനങ്ങളിലെ
بِلِقَاءِ رَبِّهِمْ
X
തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതില്‍
لَكَافِرُونَ
X
വിശ്വാസമില്ലാത്തവര്‍ തന്നെയാണ്
﴿30:8﴾ لَّقَدْ كَانَ لَكُمْ
X
നിശ്ചയം, നിങ്ങള്‍ക്കുണ്ട്
فِي رَسُولِ اللَّهِ
X
അല്ലാഹുവിന്റെ ദൂതനില്‍
أُسْوَةٌ
X
മാതൃക
حَسَنَةٌ
X
മികച്ച
لِّمَن كَانَ يَرْجُو
X
പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്
اللَّهَ
X
അല്ലാഹുവില്‍
وَالْيَوْمَ الْآخِرَ
X
അന്ത്യദിനത്തിലും
وَذَكَرَ اللَّهَ
X
അല്ലാഹുവെ ഓര്‍ക്കുന്നവര്‍ക്കും
كَثِيرًا
X
ധാരാളമായി
﴿33:21﴾ إِنَّ الْمُسْلِمِينَ
X
നിശ്ചയം (അല്ലാഹുവില്‍) സമര്‍പ്പിക്കുന്ന പുരുഷന്‍മാര്‍
وَالْمُسْلِمَاتِ
X
അവനില്‍ സമര്‍പ്പിക്കുന്ന സ്ത്രീകളും
وَالْمُؤْمِنِينَ
X
വിശ്വാസികളും
وَالْمُؤْمِنَاتِ
X
വിശ്വാസിനികളും
وَالْقَانِتِينَ
X
ഭക്തിയുള്ള പുരുഷന്‍മാരും
وَالْقَانِتَاتِ
X
ഭക്തിയുള്ള സ്ത്രീകളും
وَالصَّادِقِينَ
X
സത്യസന്ധതയുള്ള പുരുഷന്‍മാരും
وَالصَّادِقَاتِ
X
സത്യസന്ധതയുള്ള സ്ത്രീകളും
وَالصَّابِرِينَ
X
ക്ഷമാശീലരായ പുരുഷന്‍മാരും
وَالصَّابِرَاتِ
X
ക്ഷമാശീലരായ സ്ത്രീകളും
وَالْخَاشِعِينَ
X
വിനയാന്വിതരായ പുരുഷന്‍മാരും
وَالْخَاشِعَاتِ
X
വിനയാന്വിതരായ സ്ത്രീകളും
وَالْمُتَصَدِّقِينَ
X
ദാനശീലരും
وَالْمُتَصَدِّقَاتِ
X
ദാനശീലകളും
وَالصَّائِمِينَ
X
വ്രതമനുഷ്ഠിക്കുന്ന പുരുഷന്‍മാരും
وَالصَّائِمَاتِ
X
വ്രതമനുഷ്ഠിക്കുന്ന സ്ത്രീകളും
وَالْحَافِظِينَ فُرُوجَهُمْ
X
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന പുരുഷന്‍മാരും
وَالْحَافِظَاتِ
X
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന സ്ത്രീകളും
وَالذَّاكِرِينَ اللَّهَ
X
അല്ലാഹുവിനെ സ്മരിക്കുന്ന പുരുഷന്‍മാരും
كَثِيرًا
X
ധാരാളമായി
وَالذَّاكِرَاتِ
X
അല്ലാഹുവിനെ സ്മരിക്കുന്ന സ്ത്രീകളും
أَعَدَّ اللَّهُ
X
അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു
لَهُم
X
അവര്‍ക്ക്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿33:35﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
اذْكُرُوا
X
ഓര്‍മിക്കുക
اللَّهَ
X
അല്ലാഹുവിനെ
ذِكْرًا كَثِيرًا
X
ധാരാളമായ ഓര്‍മിക്കല്‍
﴿33:41﴾ وَلَقَدْ أَضَلَّ
X
തീര്‍ച്ചയായും അവന്‍ (പിശാച്) വഴിപിഴപ്പിച്ചിട്ടുണ്ട്‌
مِنكُمْ
X
നിങ്ങളില്‍നിന്ന്
جِبِلًّا
X
സംഘങ്ങളെ
كَثِيرًاۖ
X
അനേകം
أَفَلَمْ تَكُونُوا
X
എന്നിട്ടും നിങ്ങളാകുന്നില്ലേ
تَعْقِلُونَ
X
ചിന്തിച്ചുമനസിലാക്കുന്നവര്‍
﴿36:62﴾ قَالَ
X
(ദാവൂദ്) പറഞ്ഞു
لَقَدْ ظَلَمَكَ
X
തീര്‍ച്ചയായും ഇവന്‍ നിന്നോടു അക്രമം ചെയ്തിരിക്കുന്നു
بِسُؤَالِ
X
ആവശ്യപ്പെടുന്നതിലൂടെ
نَعْجَتِكَ
X
നിന്റെ പെണ്ണാടിനെക്കൂടി
إِلَىٰ نِعَاجِهِۖ
X
തന്റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക്
وَإِنَّ كَثِيرًا
X
നിശ്ചയമായും അധികപേരും
مِّنَ الْخُلَطَاءِ
X
പങ്കാളികളില്‍
لَيَبْغِي
X
അതിക്രമം പ്രവര്‍ത്തിക്കുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
ചിലരോട്
إِلَّا الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
وَقَلِيلٌ مَّا
X
വളരെ കുറവാണ്
هُمْۗ
X
അവര്‍
وَظَنَّ دَاوُودُ
X
ദാവൂദിന്ന് മനസ്സിലായി
أَنَّمَا فَتَنَّاهُ
X
തീര്‍ച്ചയായും നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെ ചെയ്തുവെന്ന്‌
فَاسْتَغْفَرَ
X
അതിനാല്‍ അദ്ദേഹം പാപമോചനം തേടി
رَبَّهُ
X
തന്റെ നാഥനോട്
وَخَرَّ
X
അദ്ദേഹം വീണു
رَاكِعًا
X
കുമ്പിട്ടുകൊണ്ട്
۩ وَأَنَابَ
X
അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു
﴿38:24﴾ وَمَا كُنتُمْ
X
നിങ്ങളായിരുന്നില്ല
تَسْتَتِرُونَ
X
നിങ്ങള്‍ ഒളിഞ്ഞിരിക്കുന്നു
أَن يَشْهَدَ عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ സാക്ഷിപറയുന്നതില്‍ നിന്ന്
سَمْعُكُمْ
X
നിങ്ങളുടെ കാത്
وَلَا أَبْصَارُكُمْ
X
നിങ്ങളുടെ കണ്ണുകളും
وَلَا جُلُودُكُمْ
X
നിങ്ങളുടെ ചര്‍മ്മങ്ങളും
وَلَٰكِن ظَنَنتُمْ
X
പക്ഷേ, നിങ്ങള്‍ വിചാരിച്ചു
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يَعْلَمُ
X
അവന്‍ അറിയുന്നില്ലെന്ന്
كَثِيرًا
X
അധികവും
مِّمَّا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍
﴿41:22﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اجْتَنِبُوا
X
നിങ്ങള്‍ വര്‍ജിക്കുക
كَثِيرًا
X
അധികവും
مِّنَ الظَّنِّ
X
ഊഹത്തില്‍ (നിന്ന്)
إِنَّ بَعْضَ
X
ഉറപ്പായും ചിലത്
الظَّنِّ
X
ഊഹത്തില്‍
إِثْمٌۖ
X
കുറ്റമാണ്
وَلَا تَجَسَّسُوا
X
നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്
وَلَا يَغْتَب
X
പരദൂഷണം പറയരുത്
بَّعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًاۚ
X
ചിലരെപ്പറ്റി
أَيُحِبُّ
X
ഇഷ്ടപ്പെടുമോ
أَحَدُكُمْ
X
നിങ്ങളിലൊരുവന്‍
أَن يَأْكُلَ
X
തിന്നാന്‍
لَحْمَ
X
മാംസം
أَخِيهِ
X
തന്റെ സഹോദരന്റെ
مَيْتًا
X
മരിച്ചു കിടക്കവെ
فَكَرِهْتُمُوهُۚ
X
നിങ്ങളത് വെറുക്കുന്നു
وَاتَّقُوا اللَّهَۚ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
تَوَّابٌ
X
പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿49:12﴾ فَإِذَا قُضِيَتِ
X
പിന്നെ നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍
الصَّلَاةُ
X
നമസ്കാരം
فَانتَشِرُوا
X
നിങ്ങള്‍ വ്യാപിച്ചുകൊള്ളുക
فِي الْأَرْضِ
X
ഭൂമിയില്‍
وَابْتَغُوا
X
നിങ്ങള്‍ തേടുകയും ചെയ്യുക
مِن فَضْلِ
X
അനുഗ്രഹത്തില്‍നിന്ന്
اللَّهِ
X
അല്ലാഹുവിന്റെ
وَاذْكُرُوا
X
നിങ്ങള്‍ സ്മരിക്കുകയും ചെയ്യുക
اللَّهَ
X
അല്ലാഹുവിനെ
كَثِيرًا
X
ധാരാളമായി
لَّعَلَّكُمْ
X
നിങ്ങളായേക്കാം
تُفْلِحُونَ
X
നിങ്ങള്‍ വിജയിക്കുന്നു (വിജയിക്കുന്നവര്‍)
﴿62:10﴾ وَقَدْ أَضَلُّوا
X
നിശ്ചയം അവര്‍ വഴിപിഴപ്പിച്ചിട്ടുണ്ട്
كَثِيرًاۖ
X
വളരെപ്പേരെ
وَلَا تَزِدِ
X
നീ വര്‍ധിപ്പിച്ചുകൊടുക്കരുത്
الظَّالِمِينَ
X
അക്രമകാരികള്‍ക്ക്
إِلَّا ضَلَالًا
X
വഴികേടല്ലാതെ
﴿71:24﴾