Repeated Words in Quran

< >
Total Found : 8
أَوْ كَصَيِّبٍ
X
അല്ലെങ്കില്‍ ഒരു പെരുമഴപോലെയാകുന്നു
مِّنَ السَّمَاءِ
X
മാനത്തുനിന്നുള്ള
فِيهِ
X
അതിലുണ്ട്
ظُلُمَاتٌ
X
ഇരുട്ടുകള്‍
وَرَعْدٌ
X
ഇടിമുഴക്കവും
وَبَرْقٌ
X
മിന്നല്‍പിണരും
يَجْعَلُونَ
X
അവര്‍ ആക്കുന്നു
أَصَابِعَهُمْ
X
അവരുടെ വിരലുകളെ
فِي آذَانِهِم
X
അവരുടെ ചെവികളില്‍
مِّنَ الصَّوَاعِقِ
X
മേഘഗര്‍ജ്ജനങ്ങള്‍ കാരണം
حَذَرَ
X
ഭീതിയാല്‍
الْمَوْتِۚ
X
മരണം
وَاللَّهُ
X
അല്ലാഹുവാകട്ടെ
مُحِيطٌ
X
വലയം ചെയ്യുന്നവനാകുന്നു
بِالْكَافِرِينَ
X
സത്യനിഷേധികളെ
﴿2:19﴾ فَإِن لَّمْ تَفْعَلُوا
X
എന്നിട്ട് നിങ്ങള്‍ ചെയ്തില്ലെങ്കില്‍
وَلَن تَفْعَلُوا
X
നിങ്ങള്‍ (ഒരിക്കലും) ചെയ്യില്ല, തീര്‍ച്ച
فَاتَّقُوا
X
നിങ്ങള്‍ സൂക്ഷിച്ചുകൊള്ളണം
النَّارَ
X
നരകത്തെ
الَّتِي
X
യാതൊരു
وَقُودُهَا
X
അതിന്റെ ഇന്ധനം
النَّاسُ
X
മനുഷ്യരാണ്
وَالْحِجَارَةُۖ
X
കല്ലുകളും
أُعِدَّتْ
X
അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:24﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
لِلْمَلَائِكَةِ
X
മലക്കുകളോട്
اسْجُدُوا
X
നിങ്ങള്‍ സാഷ്ടാംഗം നമിക്കുക
لِآدَمَ
X
ആദമിന്ന്
فَسَجَدُوا
X
അപ്പോള്‍ അവര്‍ സാഷ്ടാംഗം നമിച്ചു
إِلَّا إِبْلِيسَ
X
ഇബ്‌ലീസ്‌ ഒഴികെ
أَبَىٰ
X
അവന്‍ വിസമ്മതിച്ചു
وَاسْتَكْبَرَ
X
അഹങ്കരിക്കുകയും ചെയ്തു
وَكَانَ
X
അവന്‍ ആയിത്തീരുകയും ചെയ്തു
مِنَ الْكَافِرِينَ
X
സത്യനിഷേധികളില്‍
﴿2:34﴾ وَلَمَّا جَاءَهُمْ
X
അവര്‍ക്ക് വന്നപ്പോള്‍
كِتَابٌ
X
ഗ്രന്ഥം
مِّنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍നിന്ന്
مُصَدِّقٌ
X
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
X
തങ്ങളുടെ വശമുള്ളതിനെ
وَكَانُوا
X
അവരായിരുന്നു
مِن قَبْلُ
X
അതിന് മുമ്പ്
يَسْتَفْتِحُونَ
X
അവര്‍ വിജയം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
عَلَى الَّذِينَ كَفَرُوا
X
അവിശ്വാസികള്‍ക്കെതിരെ
فَلَمَّا جَاءَهُم
X
എന്നിട്ട് അവര്‍ക്ക് വന്നെത്തിയപ്പോള്‍
مَّا عَرَفُوا
X
അവര്‍ നന്നായി അറിഞ്ഞത്
كَفَرُوا بِهِۚ
X
അവര്‍ അതിനെ നിഷേധിച്ചു
فَلَعْنَةُ اللَّهِ
X
അതിനാല്‍ ദൈവശാപം
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:89﴾ بِئْسَمَا اشْتَرَوْا
X
അവര്‍ വാങ്ങിയത് എത്രചീത്ത
بِهِ
X
അതിന് പകരം
أَنفُسَهُمْ
X
സ്വന്തത്തെ
أَن يَكْفُرُوا
X
അതായത് അവര്‍ നിഷേധിച്ചത്
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
بَغْيًا
X
അമര്‍ഷം കാരണം
أَن يُنَزِّلَ اللَّهُ
X
അല്ലാഹു അവതരിപ്പിക്കുന്നതിനാല്‍
مِن فَضْلِهِ
X
തന്റെ ഔദാര്യത്തില്‍നിന്ന്
عَلَىٰ مَن يَشَاءُ
X
താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്
مِنْ عِبَادِهِۖ
X
തന്റെ ദാസന്മാരില്‍
فَبَاءُوا
X
അതിനാല്‍ അവര്‍ മടങ്ങി
بِغَضَبٍ
X
കോപവുമായി
عَلَىٰ غَضَبٍۚ
X
കോപത്തിനുമേല്‍
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿2:90﴾ مَن كَانَ
X
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
X
ശത്രു
لِّلَّهِ
X
അല്ലാഹുവിന്റെ
وَمَلَائِكَتِهِ
X
അവന്റെ മലക്കുകളുടെയും
وَرُسُلِهِ
X
അവന്റെ ദൂതന്മാരുടെയും
وَجِبْرِيلَ
X
ജീബ്‌രീലിന്റെയും
وَمِيكَالَ
X
മീകാഈലിന്റെയും
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَدُوٌّ
X
ശത്രുവാണ്
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:98﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَقُولُوا
X
നിങ്ങള്‍ പറയരുത്
رَاعِنَا
X
‘റാഇനാ’ എന്ന്
وَقُولُوا
X
(മറിച്ച്) നിങ്ങള്‍ പറയുക
انظُرْنَا
X
‘ഉന്‍ളുര്‍നാ’ എന്ന്
وَاسْمَعُواۗ
X
നിങ്ങള്‍ ശ്രദ്ധാപുര്‍വം കേള്‍ക്കുകയും ചെയ്യുക
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿2:104﴾ وَاقْتُلُوهُمْ
X
നിങ്ങള്‍ അവരെ വധിക്കുക
حَيْثُ ثَقِفْتُمُوهُمْ
X
നിങ്ങളവരെ കണ്ടുമുട്ടുന്നിടത്ത് വെച്ച്
وَأَخْرِجُوهُم
X
നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക
مِّنْ حَيْثُ أَخْرَجُوكُمْۚ
X
നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന്
وَالْفِتْنَةُ
X
കുഴപ്പം
أَشَدُّ
X
കഠിനമാണ്
مِنَ الْقَتْلِۚ
X
കൊലയേക്കാള്‍
وَلَا تُقَاتِلُوهُمْ
X
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്
عِندَ
X
അടുത്ത്
الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമിന്റെ
حَتَّىٰ
X
വരെ
يُقَاتِلُوكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നത്
فِيهِۖ
X
അവിടെ വെച്ച്
فَإِن قَاتَلُوكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കില്‍
فَاقْتُلُوهُمْۗ
X
നിങ്ങളവരെ വധിച്ചുകളയുക
كَذَٰلِكَ
X
അപ്രകാരമാണ്
جَزَاءُ
X
പ്രതിഫലം
الْكَافِرِينَ
X
സത്യനിഷേധികളുടെ
﴿2:191﴾ وَلَمَّا بَرَزُوا
X
അവര്‍ ഏറ്റുമുട്ടിയപ്പോള്‍
لِجَالُوتَ
X
ജാലൂത്തിനോട്
وَجُنُودِهِ
X
അവന്റെ സൈന്യത്തോടും
قَالُوا
X
അവര്‍ പ്രാര്‍ത്ഥിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَفْرِغْ عَلَيْنَا
X
ഞങ്ങളുടെ മേല്‍ ചൊരിയേണമേ
صَبْرًا
X
ക്ഷമ
وَثَبِّتْ
X
നീ ഉറപ്പിച്ചുനിര്‍ത്തേണമേ
أَقْدَامَنَا
X
ഞങ്ങളുടെ പാദങ്ങളെ
وَانصُرْنَا
X
ഞങ്ങളെ നീ സഹായിക്കേണമേ
عَلَى الْقَوْمِ
X
ആ ജനതക്കെതിരെ
الْكَافِرِينَ
X
നിഷേധികളായ
﴿2:250﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
لَا تُبْطِلُوا
X
നിങ്ങള്‍ നിഷ്ഫലമാക്കരുത്
صَدَقَاتِكُم
X
നിങ്ങളുടെ ദാനധര്‍മങ്ങളെ
بِالْمَنِّ
X
എടുത്ത് പറഞ്ഞുകൊണ്ട്
وَالْأَذَىٰ
X
ദ്രോഹിച്ചുകൊണ്ടും
كَالَّذِي
X
ഒരുത്തനെ പോലെ
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
مَالَهُ
X
അവന്റെ ധനം
رِئَاءَ النَّاسِ
X
ജനങ്ങളെ കാണിക്കാന്‍
وَلَا يُؤْمِنُ
X
അവന്‍ വിശ്വസിക്കുന്നില്ല
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യനാളിലും
فَمَثَلُهُ
X
അവന്റെ ഉപമ
كَمَثَلِ صَفْوَانٍ
X
ഉറച്ച പാറ പോലെയാണ്
عَلَيْهِ تُرَابٌ
X
അതിന്മേല്‍ അല്‍പം മണ്ണുണ്ട്
فَأَصَابَهُ
X
അതിന്മേല്‍ പെയ്തു
وَابِلٌ
X
പേമാരി
فَتَرَكَهُ
X
അതിനെ അവശേഷിപ്പിച്ചു
صَلْدًاۖ
X
ഉറച്ച പാറയായി
لَّا يَقْدِرُونَ
X
അവര്‍ക്ക് സാധിക്കില്ല
عَلَىٰ شَيْءٍ
X
ഒന്നിനും
مِّمَّا كَسَبُواۗ
X
അവര്‍ നേടിയത്
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
വഴികാണിക്കില്ല
الْقَوْمَ
X
ആ ജനതയെ
الْكَافِرِينَ
X
നിഷേധികളായ
﴿2:264﴾ لَا يُكَلِّفُ
X
നിര്‍ബന്ധിക്കുന്നില്ല
اللَّهُ
X
അല്ലാഹു
نَفْسًا
X
ഒരാളെയും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَهَا
X
അവര്‍ക്കുള്ളതാണ്
مَا كَسَبَتْ
X
അവര്‍ സമ്പാദിച്ചതിന്റെ സദ്ഫലങ്ങള്‍
وَعَلَيْهَا
X
അവരുടെമേല്‍ തന്നെയാണ്
مَا اكْتَسَبَتْۗ
X
അവര്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലങ്ങളും
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تُؤَاخِذْنَا
X
ഞങ്ങളെ പിടികൂടരുതേ
إِن نَّسِينَا
X
ഞങ്ങള്‍ മറന്നാല്‍
أَوْ أَخْطَأْنَاۚ
X
അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പിഴച്ചാല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تَحْمِلْ عَلَيْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
إِصْرًا
X
ഭാരം
كَمَا حَمَلْتَهُ
X
നീ വഹിപ്പിച്ചത് പോലെ
عَلَى الَّذِينَ مِن قَبْلِنَاۚ
X
ഞങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تُحَمِّلْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
مَا لَا طَاقَةَ
X
കഴിവില്ലാത്തത്
لَنَا
X
ഞങ്ങള്‍ക്ക്
بِهِۖ
X
അതിന്
وَاعْفُ عَنَّا
X
ഞങ്ങളോട് വിട്ടുവീഴ്ച ചെയ്യേണമേ
وَاغْفِرْ لَنَا
X
ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَاۚ
X
ഞങ്ങളോട് കരുണ കാണിക്കേണമേ
أَنتَ
X
നീയാണ്
مَوْلَانَا
X
ഞങ്ങളുടെ രക്ഷാധികാരി
فَانصُرْنَا
X
അതിനാല്‍ നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
X
ജനതക്കെതിരെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿2:286﴾ لَّا يَتَّخِذِ
X
ആക്കിവെക്കരുത്, സ്വീകരിക്കരുത്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
രക്ഷാധികാരികള്‍
مِن دُونِ
X
കൂടാതെ
الْمُؤْمِنِينَۖ
X
സത്യവിശ്വാസികളെ
وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നുവെങ്കില്‍
ذَٰلِكَ
X
അങ്ങനെ
فَلَيْسَ
X
അവന് ഇല്ല
مِنَ اللَّهِ
X
അല്ലാഹുവുമായി
فِي شَيْءٍ
X
ഒരു ബന്ധവും
إِلَّا أَن تَتَّقُوا
X
നിങ്ങള്‍ കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍
مِنْهُمْ
X
അവരുമായി
تُقَاةًۗ
X
കരുതല്‍ നടപടിയായി
وَيُحَذِّرُكُمُ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
X
അല്ലാഹു
نَفْسَهُۗ
X
അവനെപ്പറ്റി
وَإِلَى اللَّهِ
X
അല്ലാഹുവിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿3:28﴾ قُلْ
X
പറയുക
أَطِيعُوا
X
നിങ്ങള്‍ അനുസരിക്കുക
اللَّهَ
X
അല്ലാഹുവിനെ
وَالرَّسُولَۖ
X
(അവന്റെ) ദൂതനെയും
فَإِن تَوَلَّوْا
X
നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
സ്നേഹിക്കുകയില്ല
الْكَافِرِينَ
X
സത്യനിഷേധികളെ
﴿3:32﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِن تُطِيعُوا
X
നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍
فَرِيقًا
X
ഒരു വിഭാഗത്തെ
مِّنَ الَّذِينَ أُوتُوا الْكِتَابَ
X
വേദം നല്‍കപ്പെട്ടവരില്‍
يَرُدُّوكُم
X
അവര്‍ നിങ്ങളെ മടക്കും (മാറ്റും)
بَعْدَ إِيمَانِكُمْ
X
നിങ്ങളുടെ സത്യവിശ്വാസത്തിന് ശേഷം ,(നിങ്ങള്‍ സത്യ വിശ്വാസികളായ ശേഷം)
كَافِرِينَ
X
അവിശ്വാസികളായി
﴿3:100﴾ وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
النَّارَ
X
നരകത്തെ,അഗ്നിയെ
الَّتِي أُعِدَّتْ
X
ഒരുക്കപ്പെട്ട
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കായി
﴿3:131﴾ وَلِيُمَحِّصَ
X
കറകളഞ്ഞെടുക്കാനും
اللَّهُ
X
അല്ലാഹുവിന്
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
وَيَمْحَقَ
X
തകര്‍ക്കാനും
الْكَافِرِينَ
X
സത്യനിഷേധികളെ
﴿3:141﴾ وَمَا كَانَ قَوْلَهُمْ
X
അവരുടെ വാക്ക് (പ്രാര്‍ഥന) ആയിരുന്നില്ല
إِلَّا أَن قَالُوا
X
അവര്‍ പറഞ്ഞതല്ലാതെ
رَبَّنَا
X
ഞങ്ങളുടെ നാഥാ
اغْفِرْ
X
നീ പൊറുത്തുതരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
ذُنُوبَنَا
X
ഞങ്ങളുടെ പാപങ്ങള്‍
وَإِسْرَافَنَا
X
ഞങ്ങളുടെ അതിരുകവിച്ചിലുകളും
فِي أَمْرِنَا
X
ഞങ്ങളുടെ കാര്യത്തില്‍ (സംഭവിച്ച)
وَثَبِّتْ
X
നീ ഉറപ്പിച്ച് നിര്‍ത്തേണമേ
أَقْدَامَنَا
X
ഞങ്ങളുടെ പാദങ്ങളെ
وَانصُرْنَا
X
നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
X
ജനത്തിനെതിരെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿3:147﴾ الَّذِينَ يَبْخَلُونَ
X
പിശുക്ക് കാട്ടുന്നവര്‍
وَيَأْمُرُونَ النَّاسَ
X
ജനങ്ങളോട് കല്‍പിക്കുന്നവരും
بِالْبُخْلِ
X
പിശുക്ക്(കാട്ടാന്‍)
وَيَكْتُمُونَ
X
മറച്ചുവെക്കുന്ന(വരും)
مَا آتَاهُمُ اللَّهُ
X
അല്ലാഹു അവര്‍ക്ക് നല്‍കിയതിനെ
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ
X
നന്ദികെട്ടവര്‍ക്ക്
عَذَابًا
X
ശിക്ഷയെ
مُّهِينًا
X
നിന്ദ്യമായ
﴿4:37﴾ وَإِذَا ضَرَبْتُمْ
X
നിങ്ങള്‍ സഞ്ചരിക്കുമ്പോള്‍
فِي الْأَرْضِ
X
ഭൂമിയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങളുടെമേല്‍ ഇല്ല
جُنَاحٌ
X
കുറ്റം
أَن تَقْصُرُوا
X
നിങ്ങള്‍ ചുരുക്കുന്നതിന്
مِنَ الصَّلَاةِ
X
നമസ്കാരത്തില്‍ നിന്ന്
إِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍
أَن يَفْتِنَكُمُ
X
നിങ്ങളെ ദ്രോഹിക്കുമെന്ന്
الَّذِينَ كَفَرُواۚ
X
സത്യനിഷേധികള്‍
إِنَّ الْكَافِرِينَ
X
നിശ്ചയമായും സത്യനിഷേധികള്‍
كَانُوا
X
അവര്‍ ആയിരിക്കുന്നു
لَكُمْ
X
നിങ്ങളുടെ
عَدُوًّا
X
ശത്രു(ക്കള്‍)
مُّبِينًا
X
പ്രത്യക്ഷമായ
﴿4:101﴾ وَإِذَا كُنتَ
X
നീ ഉണ്ടായിരുന്നാല്‍
فِيهِمْ
X
അവരില്‍
فَأَقَمْتَ
X
എന്നിട്ട് നീ നേതൃത്വം വഹിക്കുകയും
لَهُمُ
X
അവര്‍ക്ക്
الصَّلَاةَ
X
നമസ്കാരത്തിന്
فَلْتَقُمْ
X
നില്‍ക്കട്ടെ
طَائِفَةٌ
X
ഒരു കൂട്ടര്‍
مِّنْهُم
X
അവരില്‍
مَّعَكَ
X
നിന്നോടോപ്പം
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ
أَسْلِحَتَهُمْ
X
അവരുടെ ആയുധങ്ങള്‍
فَإِذَا سَجَدُوا
X
അവര്‍ സാഷ്ടാംഗം ചെയ്തു കഴിഞ്ഞാല്‍
فَلْيَكُونُوا
X
അവര്‍ ആവട്ടെ (മാറിനില്‍ക്കട്ടെ)
مِن وَرَائِكُمْ
X
നിങ്ങളുടെ പുറകോട്ട്
وَلْتَأْتِ
X
വരട്ടെ
طَائِفَةٌ
X
വിഭാഗം
أُخْرَىٰ
X
മറ്റെ
لَمْ يُصَلُّوا
X
അവര്‍ നമസ്കരിച്ചിട്ടില്ലാത്ത
فَلْيُصَلُّوا
X
എന്നിട്ടവര്‍ നമസ്കരിച്ചുകൊള്ളട്ടെ
مَعَكَ
X
നിന്റെ കൂടെ
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ (സ്വീകരിച്ചുകൊള്ളട്ടെ)
حِذْرَهُمْ
X
അവരുടെ ജാഗ്രത
وَأَسْلِحَتَهُمْۗ
X
അവരുടെ ആയുധങ്ങളും
وَدَّ
X
ആഗ്രഹിച്ചു
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍
لَوْ تَغْفُلُونَ
X
നിങ്ങള്‍ അശ്രദ്ധരാവുകയാണെങ്കില്‍
عَنْ أَسْلِحَتِكُمْ
X
നിങ്ങളുടെ ആയുധങ്ങളെക്കുറിച്ച്
وَأَمْتِعَتِكُمْ
X
നിങ്ങളുടെ സാധന(സാമഗ്രിക)ളെക്കുറിച്ചും
فَيَمِيلُونَ
X
അപ്പോള്‍ അവര്‍ ചായും (ആഞ്ഞടിക്കും)
عَلَيْكُم
X
നിങ്ങളുടെമേല്‍
مَّيْلَةً وَاحِدَةًۚ
X
ഒറ്റച്ചായല്‍ (ഒരൊറ്റ ആഞ്ഞടി)
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്, നിങ്ങളുടെമേല്‍
إِن كَانَ
X
ഉണ്ടായാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
أَذًى
X
ക്ലേശം
مِّن مَّطَرٍ
X
മഴയാല്‍, മഴകാരണം
أَوْ كُنتُم
X
അല്ലെങ്കില്‍ നിങ്ങളായി
مَّرْضَىٰ
X
രോഗികള്‍
أَن تَضَعُوا
X
നിങ്ങള്‍ വെക്കുന്നതിന്
أَسْلِحَتَكُمْۖ
X
നിങ്ങളുടെ ആയുധങ്ങളെ
وَخُذُوا
X
നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)
حِذْرَكُمْۗ
X
നിങ്ങളുടെ ജാഗ്രത
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
أَعَدَّ
X
ഒരുക്കി(വെച്ചിരിക്കുന്നു)
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
مُّهِينًا
X
നിന്ദ്യമായ
﴿4:102﴾ الَّذِينَ يَتَّخِذُونَ
X
സ്വീകരിക്കുന്നവര്‍
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
കൈകാര്യകര്‍ത്താക്കളായി
مِن دُونِ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളെ കൂടാതെ
أَيَبْتَغُونَ
X
അവര്‍ തേടുന്നുവോ
عِندَهُمُ
X
അവരുടെ അടുക്കല്‍
الْعِزَّةَ
X
അന്തസ്സ്, പ്രതാപം
فَإِنَّ الْعِزَّةَ
X
എന്നാല്‍ തീര്‍ച്ചയായും അന്തസ്സ്
لِلَّهِ
X
അല്ലാഹുവിന്നാകുന്നു
جَمِيعًا
X
മുഴുവന്‍, പൂര്‍ണമായും
﴿4:139﴾ وَقَدْ نَزَّلَ
X
തീര്‍ച്ചയായും അവന്‍ ഇറക്കിയിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
فِي الْكِتَابِ
X
ഈ വേദപുസ്തകത്തില്‍
أَنْ
X
എന്തെന്നാല്‍, എന്ത്
إِذَا سَمِعْتُمْ
X
നിങ്ങള്‍ കേട്ടാല്‍
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
يُكْفَرُ بِهَا
X
അത് നിഷേധിക്കപ്പെടുന്നത്
وَيُسْتَهْزَأُ بِهَا
X
അത് പരിഹസിക്കപ്പെടുന്നതും
فَلَا تَقْعُدُوا
X
നിങ്ങള്‍ ഇരിക്കരുത്
مَعَهُمْ
X
അവരോടൊപ്പം
حَتَّىٰ يَخُوضُوا
X
അവര്‍ ഏര്‍പ്പെടുന്നത് (പ്രവേശിക്കുന്നത്) വരെ
فِي حَدِيثٍ
X
വര്‍ത്തമാനത്തില്‍
غَيْرِهِۚ
X
അതല്ലാത്ത, മറ്റ്
إِنَّكُمْ إِذًا
X
നിശ്ചയം നിങ്ങള്‍ അപ്പോള്‍
مِّثْلُهُمْۗ
X
അവരെപ്പോലെയാകുന്നു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
جَامِعُ
X
ഒരുമിച്ചുകൂട്ടുന്നവനാണ്
الْمُنَافِقِينَ
X
കപടവിശ്വാസികളെ
وَالْكَافِرِينَ
X
സത്യനിഷേധികളെയും
فِي جَهَنَّمَ
X
നരകത്തില്‍
جَمِيعًا
X
ഒന്നടങ്കം, മുഴുവന്‍
﴿4:140﴾ الَّذِينَ يَتَرَبَّصُونَ
X
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
X
നിങ്ങളെ
فَإِن كَانَ لَكُمْ
X
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
X
വല്ല വിജയവും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
X
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
X
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
X
ഒരു വിഹിതം, നേട്ടം
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
X
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
وَنَمْنَعْكُم
X
(എന്നിട്ട്) ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളില്‍ നിന്ന്
فَاللَّهُ يَحْكُمُ
X
എന്നാല്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَن يَجْعَلَ اللَّهُ
X
അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കെതിരെ
سَبِيلًا
X
ഒരു മാര്‍ഗവും
﴿4:141﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങള്‍ ആക്കരുത്
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
കൈകാര്യകര്‍ത്താക്കള്‍
مِن دُونِ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളെക്കൂടാതെ
أَتُرِيدُونَ
X
നിങ്ങള്‍ ആഗ്രഹിക്കുന്നുവോ
أَن تَجْعَلُوا
X
നിങ്ങള്‍ ഉണ്ടാക്കുവാന്‍
لِلَّهِ
X
അല്ലാഹുവിന്
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
سُلْطَانًا
X
ന്യായം
مُّبِينًا
X
വ്യക്തമായ
﴿4:144﴾ أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْكَافِرُونَ
X
സത്യനിഷേധികള്‍
حَقًّاۚ
X
യഥാര്‍ത്ഥത്തില്‍
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
مُّهِينًا
X
നിന്ദ്യമായ
﴿4:151﴾ وَأَخْذِهِمُ
X
അവര്‍ വാങ്ങിയത് കൊണ്ടും
الرِّبَا
X
പലിശ
وَقَدْ نُهُوا عَنْهُ
X
തീര്‍ച്ചയായും അവര്‍ക്ക് അത് നിരോധിക്കപ്പെട്ടിരുന്നു
وَأَكْلِهِمْ
X
അവര്‍ തിന്നത് കൊണ്ടും
أَمْوَالَ النَّاسِ
X
ജനങ്ങളുടെ സ്വത്ത്
بِالْبَاطِلِۚ
X
നിഷിദ്ധമായി
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ مِنْهُمْ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿4:161﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
مَن
X
ആരെങ്കിലും
يَرْتَدَّ
X
അവന്‍ തിരിച്ചുപോകുന്നു(എങ്കില്‍)
مِنكُمْ
X
നിങ്ങളില്‍നിന്ന്
عَن دِينِهِ
X
തന്റെ മതത്തെവിട്ട്
فَسَوْفَ يَأْتِي اللَّهُ
X
അല്ലാഹു കൊണ്ടുവരും
بِقَوْمٍ
X
(മറ്റൊരു) ജനവിഭാഗത്തെ
يُحِبُّهُمْ
X
അവന്‍ അവരെ ഇഷ്ടപ്പെടും
وَيُحِبُّونَهُ
X
അവര്‍ അവനെയും ഇഷ്ടപ്പെടും
أَذِلَّةٍ
X
വിനയം കാണിക്കുന്നവരായ
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
أَعِزَّةٍ
X
പ്രതാപം കാണിക്കുന്നവരായ
عَلَى الْكَافِرِينَ
X
സത്യനിഷേധികളോട്
يُجَاهِدُونَ
X
അവര്‍ സമരം നടത്തും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَخَافُونَ
X
അവര്‍ ഭയപ്പെടുകയില്ല
لَوْمَةَ
X
ആക്ഷേപത്തെ
لَائِمٍۚ
X
ആക്ഷേപകന്റെ
ذَٰلِكَ
X
അത്
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹമാണ്
يُؤْتِيهِ
X
അവനത് നല്‍കുന്നു
مَن يَشَاءُۚ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിപുലമായ ഔദാര്യമുടയവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿5:54﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
بَلِّغْ
X
നീ എത്തിച്ചുകൊടുക്കുക
مَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَۖ
X
നിന്റെ നാഥനില്‍നിന്ന്
وَإِن لَّمْ تَفْعَلْ
X
അങ്ങനെ നീ ചെയ്യുന്നില്ലെങ്കില്‍
فَمَا بَلَّغْتَ
X
നീ നിറവേറ്റിയിട്ടില്ല
رِسَالَتَهُۚ
X
അവന്റെ ദൗത്യം
وَاللَّهُ يَعْصِمُكَ
X
അല്ലാഹു നിന്നെ രക്ഷിക്കും
مِنَ النَّاسِۗ
X
ജനങ്ങളില്‍നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿5:67﴾ قُلْ
X
നീ പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لَسْتُمْ
X
നിങ്ങളല്ല
عَلَىٰ شَيْءٍ
X
ഒരു വസ്തുവിന്മേലും
حَتَّىٰ تُقِيمُوا
X
നിങ്ങള്‍ യഥാവിധി നിലനിര്‍ത്തുംവരെ
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതും
إِلَيْكُم
X
നിങ്ങള്‍ക്ക്
مِّن رَّبِّكُمْۗ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَلَيَزِيدَنَّ
X
എന്നാല്‍ വര്‍ധിപ്പിക്കുകതന്നെചെയ്യും
كَثِيرًا
X
ഏറെ പേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۖ
X
സത്യനിഷേധവും
فَلَا تَأْسَ
X
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
عَلَى الْقَوْمِ
X
ജനതയെപ്പറ്റി
الْكَافِرِينَ
X
സത്യനിഷേധികളായ
﴿5:68﴾ قَدْ سَأَلَهَا
X
അവ(അത്തരം ചോദ്യങ്ങള്‍) ചോദിക്കുകയുണ്ടായി
قَوْمٌ
X
ഒരു വിഭാഗം
مِّن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പ്
ثُمَّ
X
എന്നിട്ടോ
أَصْبَحُوا
X
അവര്‍ ആയിത്തീര്‍ന്നു
بِهَا
X
അവയെ
كَافِرِينَ
X
നിഷേധിക്കുന്നവര്‍
﴿5:102﴾ أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു കൂട്ടരാണ്
آتَيْنَاهُمُ
X
അവര്‍ക്ക് നാം നല്‍കി
الْكِتَابَ
X
വേദം
وَالْحُكْمَ
X
വിജ്ഞാനവും
وَالنُّبُوَّةَۚ
X
പ്രവാചകത്വവും
فَإِن يَكْفُرْ
X
ഇനി അവിശ്വസിക്കുന്നുവെങ്കില്‍
بِهَا
X
അവയെ
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
فَقَدْ وَكَّلْنَا
X
നാം ഏല്‍പിച്ചുട്ടുണ്ട്
بِهَا
X
അവ
قَوْمًا
X
(മറ്റു)ഒരു ജനതയെ
لَّيْسُوا
X
അവരല്ല
بِهَا
X
അവയെ
بِكَافِرِينَ
X
അവിശ്വസിക്കുന്നവര്‍
﴿6:89﴾ أَوَمَن
X
ഒരുവനാണോ?
كَانَ
X
അവന്‍ ആയിരുന്നു
مَيْتًا
X
ജീവനില്ലാത്തവന്‍
فَأَحْيَيْنَاهُ
X
എന്നിട്ട് അവന് നാം ജീവന്‍നല്‍കി
وَجَعَلْنَا
X
നാം നല്‍കുകയും ചെയ്തു
لَهُ
X
അവന്
نُورًا
X
ഒരു വെളിച്ചം
يَمْشِي
X
അവന്‍ നടക്കുന്നു
بِهِ
X
അതുമായി
فِي النَّاسِ
X
ജനങ്ങള്‍ക്കിടയിലൂടെ
كَمَن
X
ഒരാളെപ്പോലെയാണോ
مَّثَلُهُ
X
അവന്റെ അവസ്ഥ
فِي الظُّلُمَاتِ
X
ഇരുട്ടുകളില്‍(പെട്ടിരിക്കുന്നു)
لَيْسَ
X
അവനല്ല
بِخَارِجٍ
X
പുറത്ത്കടക്കുന്നവന്‍
مِّنْهَاۚ
X
അതില്‍നിന്ന്
كَذَٰلِكَ
X
അവ്വിധം
زُيِّنَ
X
ചേതോഹരമായി തോന്നിപ്പിക്കപ്പെട്ടു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നത്
﴿6:122﴾ يَا مَعْشَرَ
X
സമൂഹമേ
الْجِنِّ
X
ജിന്നുകളുടെ
وَالْإِنسِ
X
മനുഷ്യരുടെയും
أَلَمْ يَأْتِكُمْ
X
നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലേ
رُسُلٌ
X
ദൂതന്മാര്‍
مِّنكُمْ
X
നിങ്ങളില്‍നിന്നുള്ള
يَقُصُّونَ
X
അവര്‍ വിവരിച്ചുതരുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِي
X
എന്റെ പ്രമാണങ്ങള്‍
وَيُنذِرُونَكُمْ
X
നിങ്ങള്‍ക്ക് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു
لِقَاءَ
X
നേരിടേണ്ടിവരുമെന്ന്
يَوْمِكُمْ
X
നിങ്ങളുടെ ദിനത്തെ
هَٰذَاۚ
X
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
شَهِدْنَا
X
ഞങ്ങള്‍ സാക്ഷ്യംവഹിച്ചു(സാക്ഷ്യംവഹിക്കുന്നു)
عَلَىٰ أَنفُسِنَاۖ
X
ഞങ്ങള്‍ക്കെതിരെ
وَغَرَّتْهُمُ
X
അവരെ വഞ്ചനയിലകപ്പെടുത്തി
الْحَيَاةُ
X
ജീവിതം
الدُّنْيَا
X
ഇഹലോകം
وَشَهِدُوا
X
അവര്‍ സാക്ഷ്യംവഹിച്ചു(വഹിക്കുന്നു)
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും തങ്ങള്‍
كَانُوا
X
തങ്ങള്‍ ആയിരുന്നുവെന്ന്
كَافِرِينَ
X
സത്യനിഷേധികള്‍
﴿6:130﴾ فَمَنْ
X
അപ്പോള്‍ ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ അവന്‍ കള്ളമാക്കിത്തള്ളി
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
أُولَٰئِكَ
X
അവര്‍
يَنَالُهُمْ
X
അവര്‍ക്ക് ലഭിക്കും
نَصِيبُهُم
X
തങ്ങളുടെ വിഹിതം
مِّنَ الْكِتَابِۖ
X
ദൈവത്തിന്റെ വിധിതീര്‍പ്പനുസരിച്ചുള്ള
حَتَّىٰ إِذَا جَاءَتْهُمْ
X
അങ്ങനെ അവരുടെ അടുത്ത് ചെല്ലുമ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
يَتَوَفَّوْنَهُمْ
X
അവര്‍ അവരെ മരിപ്പിക്കാനായി
قَالُوا
X
അവര്‍ ചോദിക്കും
أَيْنَ
X
എവിടെ
مَا كُنتُمْ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവര്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവിനെ വിട്ട്
قَالُوا
X
അവര്‍ പറയും
ضَلُّوا
X
അവര്‍ വിട്ടുപോയിരിക്കുന്നു
عَنَّا
X
ഞങ്ങളെ
وَشَهِدُوا
X
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവര്‍ ആയിരുന്നു(വെന്ന്)
كَافِرِينَ
X
സത്യനിഷേധികള്‍
﴿7:37﴾ وَنَادَىٰ
X
വിളിച്ചു കേഴും
أَصْحَابُ النَّارِ
X
നരകത്തിന്റെ അവകാശികള്‍
أَصْحَابَ
X
അവകാശികളോട്
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَنْ أَفِيضُوا
X
നിങ്ങള്‍ ഒഴിച്ചു തരേണമേ
عَلَيْنَا
X
ഞങ്ങളുടെ മേല്‍
مِنَ الْمَاءِ
X
അല്പം വെള്ളം
أَوْ
X
അല്ലെങ്കില്‍
مِمَّا رَزَقَكُمُ
X
നിങ്ങള്‍ക്കു തന്ന അന്നത്തില്‍ നിന്ന്
اللَّهُۚ
X
അല്ലാഹു
قَالُوا
X
അവര്‍ പറയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
حَرَّمَهُمَا
X
അവ രണ്ടും വിലക്കിയിരിക്കുന്നു
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿7:50﴾ فَتَوَلَّىٰ عَنْهُمْ
X
അനന്തരം അദ്ദേഹം അവരെ വിട്ടുപോയി
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
لَقَدْ أَبْلَغْتُكُمْ
X
നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചുതന്നു
رِسَالَاتِ
X
സന്ദേശങ്ങള്‍
رَبِّي
X
എന്റെ നാഥന്റെ
وَنَصَحْتُ
X
ഞാന്‍ ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്തു
لَكُمْۖ
X
നിങ്ങളോട്
فَكَيْفَ آسَىٰ
X
അതിനാല്‍ ഞാന്‍ എങ്ങനെ ഖേദിക്കും
عَلَىٰ قَوْمٍ
X
ജനത്തിന്റെ പേരില്‍
كَافِرِينَ
X
സത്യനിഷേധികളായ
﴿7:93﴾ تِلْكَ الْقُرَىٰ
X
ആ നാടുകള്‍
نَقُصُّ
X
നാം വിവരിച്ചു തരുന്നു
عَلَيْكَ
X
നിനക്ക്
مِنْ أَنبَائِهَاۚ
X
അവയുടെ വിവരങ്ങളില്‍ നിന്ന്
وَلَقَدْ جَاءَتْهُمْ
X
അവരുടെ അടുത്ത് വന്നു
رُسُلُهُم
X
അവരിലേക്കുള്ള ദൈവദൂതന്‍മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَمَا كَانُوا
X
അവര്‍ ആയില്ല
لِيُؤْمِنُوا
X
അവര്‍ വിശ്വസിക്കാന്‍
بِمَا كَذَّبُوا
X
അവര്‍ നിഷേധിച്ചു തള്ളിയതിനാല്‍
مِن قَبْلُۚ
X
നേരത്തെ
كَذَٰلِكَ
X
അവ്വിധം
يَطْبَعُ اللَّهُ
X
അല്ലാഹു മുദ്ര വയ്ക്കും
عَلَىٰ قُلُوبِ
X
മനസ്സുകള്‍ക്ക്
الْكَافِرِينَ
X
സത്യനിഷേധികളുടെ
﴿7:101﴾ وَإِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
يَعِدُكُمُ
X
നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു
اللَّهُ
X
അല്ലാഹു
إِحْدَى
X
ഒന്നിനെ
الطَّائِفَتَيْنِ
X
രണ്ടു സംഘങ്ങളില്‍
أَنَّهَا
X
നിശ്ചയമായും അത്
لَكُمْ
X
നിങ്ങള്‍ക്കാണെന്ന്
وَتَوَدُّونَ
X
നിങ്ങള്‍ ആഗ്രഹിക്കുന്നു
أَنَّ
X
തീര്‍ച്ചയായും
غَيْرَ
X
അല്ലാത്തത്
ذَاتِ الشَّوْكَةِ
X
ശക്തിയുള്ളത്
تَكُونُ
X
അത് ആകണമെന്ന്
لَكُمْ
X
നിങ്ങള്‍ക്ക്
وَيُرِيدُ اللَّهُ
X
എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്നു
أَن يُحِقَّ
X
അവന്‍ സത്യമായി സ്ഥാപിക്കാന്‍
الْحَقَّ
X
സത്യത്തെ
بِكَلِمَاتِهِ
X
തന്റെ കല്‍പനകള്‍ വഴി
وَيَقْطَعَ
X
അവന്‍ മുറിച്ചുകളയാനും
دَابِرَ
X
മുരട്
الْكَافِرِينَ
X
സത്യനിഷേധികളുടെ
﴿8:7﴾ ذَٰلِكُمْ
X
അതാണ് (ശിക്ഷ)
فَذُوقُوهُ
X
അതിനാല്‍ അത് നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
وَأَنَّ
X
തീര്‍ച്ചയായും
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابَ
X
ശിക്ഷ
النَّارِ
X
അഗ്നി, നരക
﴿8:14﴾ ذَٰلِكُمْ
X
അതാണ്
وَأَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
مُوهِنُ
X
ദുര്‍ബലമാക്കുന്നവനാണ്
كَيْدِ
X
തന്ത്രത്തെ
الْكَافِرِينَ
X
സത്യനിഷേധികളുടെ
﴿8:18﴾ فَسِيحُوا
X
അതിനാല്‍ നിങ്ങള്‍ സ്വൈരമായി സഞ്ചരിച്ചു കൊള്ളുക
فِي الْأَرْضِ
X
ഭൂമിയില്‍
أَرْبَعَةَ أَشْهُرٍ
X
നാല് മാസം
وَاعْلَمُوا
X
അറിയുക
أَنَّكُمْ
X
നിശ്ചയം നിങ്ങള്‍
غَيْرُ مُعْجِزِي اللَّهِۙ
X
അല്ലാഹുവിനെ തോല്‍പിക്കാന്‍ കഴിയുന്നവരല്ല
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
مُخْزِي
X
മാനം കെടുത്തുന്നവനാണ്
الْكَافِرِينَ
X
സത്യനിഷേധികളെ
﴿9:2﴾ ثُمَّ
X
പിന്നീട്
أَنزَلَ
X
ഇറക്കിതന്നു
اللَّهُ
X
അല്ലാഹു
سَكِينَتَهُ
X
അവന്റെ(പക്കല്‍ നിന്നുള്ള) സമാധാനം
عَلَىٰ رَسُولِهِ
X
തന്റെ ദൂതന്ന്
وَعَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَأَنزَلَ
X
അവന്‍ ഇറക്കുകയും ചെയ്തു
جُنُودًا
X
കുറെ പോരാളികളെ
لَّمْ تَرَوْهَا
X
നിങ്ങള്‍ക്ക് കാണാനാവാത്ത
وَعَذَّبَ
X
അവന്‍ ശിക്ഷിക്കുകയും ചെയ്തു
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളെ
وَذَٰلِكَ
X
അതുതന്നെയാണ്
جَزَاءُ
X
പ്രതിഫലം
الْكَافِرِينَ
X
സത്യനിഷേധികള്‍ക്കുള്ള
﴿9:26﴾ إِنَّمَا النَّسِيءُ
X
(വിലക്കിയമാസങ്ങള്‍) പുറകോട്ട് മാറ്റുന്നത്
زِيَادَةٌ
X
വര്‍ദ്ധനവ് തന്നെയാകുന്നു
فِي الْكُفْرِۖ
X
സത്യനിഷേധത്തില്‍
يُضَلُّ بِهِ
X
അതുവഴി കൂടുതല്‍ തെറ്റിക്കപ്പെടുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
يُحِلُّونَهُ
X
അവര്‍ അത്(യുദ്ധം)അനുവദനീയമാക്കുന്നു
عَامًا
X
ഒരു വര്‍ഷം
وَيُحَرِّمُونَهُ
X
അവരത് നിഷിദ്ധമാക്കുന്നു
عَامًا
X
മറ്റൊരു വര്‍ഷം
لِّيُوَاطِئُوا
X
അവര്‍ യോജിക്കുന്നതിന്
عِدَّةَ
X
എണ്ണവുമായി
مَا حَرَّمَ اللَّهُ
X
അല്ലാഹു നിഷിദ്ധമാക്കിയ (മാസങ്ങളുമായി)
فَيُحِلُّوا
X
അങ്ങനെ അവര്‍ അനുവദനീയമാക്കുന്നു
مَا حَرَّمَ اللَّهُۚ
X
അല്ലാഹു വിലക്കിയത്
زُيِّنَ لَهُمْ
X
അവര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു
سُوءُ أَعْمَالِهِمْۗ
X
അവരുടെ ദുഷ്ചെയ്തികള്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الْكَافِرِينَ
X
സത്യനിഷേധികളായ ജനത്തെ
﴿9:37﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَقُولُ
X
(ഇങ്ങനെ)പറയുന്നവര്‍
ائْذَن لِّي
X
എനിക്ക് ഇളവനുവദിച്ചാലും
وَلَا تَفْتِنِّيۚ
X
എന്നെ കുഴപ്പത്തില്‍ അകപ്പെടുത്താതിരുന്നാലും
أَلَا
X
അറിയുക
فِي الْفِتْنَةِ
X
കുഴപ്പത്തില്‍ തന്നെയാണ്
سَقَطُواۗ
X
അവര്‍ വീണിരിക്കുന്നത്
وَإِنَّ جَهَنَّمَ
X
തീര്‍ച്ചയായും നരകം
لَمُحِيطَةٌ
X
വലയം ചെയ്യുന്നതാകുന്നു
بِالْكَافِرِينَ
X
സത്യനിഷേധികളെ
﴿9:49﴾ وَنَجِّنَا
X
നീ രക്ഷിക്കേണമേ
بِرَحْمَتِكَ
X
നിന്റെ കാരുണ്യത്താല്‍
مِنَ الْقَوْمِ
X
ജനതയില്‍ നിന്ന്
الْكَافِرِينَ
X
സത്യനിഷേധികളായ
﴿10:86﴾ وَهِيَ
X
അത്
تَجْرِي
X
സഞ്ചരിക്കുകയായിരുന്നു
بِهِمْ
X
അവരെയുംകൊണ്ട്
فِي مَوْجٍ
X
തിരമാലകള്‍ക്കിടയിലൂടെ
كَالْجِبَالِ
X
പര്‍വതങ്ങള്‍പോലുള്ള
وَنَادَىٰ
X
വിളിച്ചു
نُوحٌ
X
നൂഹ്
ابْنَهُ
X
തന്റെ മകനെ
وَكَانَ
X
അവന്‍ ആയിരുന്നു
فِي مَعْزِلٍ
X
ദൂരെ
يَا بُنَيَّ
X
എന്റെ കുഞ്ഞുമകനേ
ارْكَب
X
നീ കയറുക
مَّعَنَا
X
ഞങ്ങളുടെ കൂടെ
وَلَا تَكُن
X
നീ ആകരുത്
مَّعَ الْكَافِرِينَ
X
സത്യനിഷേധികളോടൊപ്പം
﴿11:42﴾ لَهُ
X
അവനോട് മാത്രമാണ്
دَعْوَةُ الْحَقِّۖ
X
യഥാര്‍ത്ഥ പ്രാര്‍ത്ഥന
وَالَّذِينَ يَدْعُونَ
X
ഇക്കൂട്ടര്‍ പ്രാര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
مِن دُونِهِ
X
അവനെ കൂടാതെ
لَا يَسْتَجِيبُونَ
X
അവര്‍ ഉത്തരം നല്‍കില്ല
لَهُم
X
അവര്‍ക്ക്
بِشَيْءٍ
X
ഒന്നും തന്നെ
إِلَّا كَبَاسِطِ
X
പരത്തി നീട്ടിയവനെപോലെയല്ലാതെ
كَفَّيْهِ
X
തന്റെ രണ്ട് കൈപത്തികളും
إِلَى الْمَاءِ
X
വെള്ളത്തിലേക്ക്
لِيَبْلُغَ
X
എത്താന്‍ വേണ്ടി
فَاهُ
X
തന്റെ വായിലേക്ക്
وَمَا هُوَ بِبَالِغِهِۚ
X
അത് അങ്ങോട്ടെത്തുകയില്ല
وَمَا
X
പ്രാര്‍ത്ഥന അല്ല
دُعَاءُ الْكَافِرِينَ
X
സത്യനിഷേധികളുടെ
إِلَّا فِي ضَلَالٍ
X
പാഴായതല്ലാതെ
﴿13:14﴾ مَّثَلُ
X
ഉപമ
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
الَّتِي وُعِدَ
X
വാഗ്ദാനം ചെയ്യപ്പെട്ട
الْمُتَّقُونَۖ
X
ഭക്തന്മാര്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴെ
الْأَنْهَارُۖ
X
ആറുകള്‍
أُكُلُهَا
X
അതിലെ ഫലങ്ങള്‍
دَائِمٌ
X
ശാശ്വതം
وَظِلُّهَاۚ
X
അതിലെ തണലും
تِلْكَ
X
അതാണ്
عُقْبَى
X
പര്യവസാനം
الَّذِينَ اتَّقَواۖ
X
സൂക്ഷ്മത പാലിച്ചവരുടെ
وَّعُقْبَى
X
പര്യവസാനം
الْكَافِرِينَ
X
സത്യനിഷേധികളുടെ
النَّارُ
X
നരകമാകുന്നു
﴿13:35﴾ اللَّهِ
X
അല്ലാഹുവിന്റെ
الَّذِي
X
ഒരുവന്‍
لَهُ
X
അവന്നാകുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَوَيْلٌ
X
കൊടും നാശം
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
مِنْ عَذَابٍ
X
ശിക്ഷയുടെ
شَدِيدٍ
X
കൊടിയ
﴿14:2﴾ ثُمَّ
X
പിന്നീട്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُخْزِيهِمْ
X
അവന്‍ അവരെ അപമാനിക്കും
وَيَقُولُ
X
അവന്‍ ചോദിക്കുകയും ചെയ്യും
أَيْنَ
X
എവിടെ
شُرَكَائِيَ
X
എന്റെ പങ്കാളികള്‍
الَّذِينَ
X
ഒരുത്തര്‍
كُنتُمْ
X
നിങ്ങളായിരുന്നു
تُشَاقُّونَ
X
നിങ്ങള്‍ ചേരിതിരിഞ്ഞു മല്‍സരിക്കുന്നു
فِيهِمْۚ
X
അവരുടെ കാര്യത്തില്‍
قَالَ
X
പറയുകയായി
الَّذِينَ أُوتُوا الْعِلْمَ
X
വിജ്ഞാനം നല്‍കപ്പെട്ടവര്‍
إِنَّ الْخِزْيَ
X
നിശ്ചയമായും അപമാനം
الْيَوْمَ
X
ഇന്ന്
وَالسُّوءَ
X
ദുസ്ഥിതിയും
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്കാകുന്നു
﴿16:27﴾ ذَٰلِكَ
X
അത്
بِأَنَّهُمُ اسْتَحَبُّوا
X
അവര്‍ ഇഷ്ടപ്പെട്ടതിനാലാണ്
الْحَيَاةَ الدُّنْيَا
X
ഐഹിക ജീവിതം
عَلَى الْآخِرَةِ
X
പരലോകത്തേക്കാള്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
സന്‍മാര്‍ഗത്തിലാക്കുകയില്ല (എന്നതിനാലും)
الْقَوْمَ
X
ജനത്തെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿16:107﴾ عَسَىٰ
X
ആയേക്കാം
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَن يَرْحَمَكُمْۚ
X
നിങ്ങളോട് കരുണകാണിക്കുന്നവന്‍
وَإِنْ عُدتُّمْ
X
നിങ്ങള്‍ മടങ്ങിയാല്‍
عُدْنَاۘ
X
നാമും മടങ്ങും
وَجَعَلْنَا
X
നാം ആക്കിയിരിക്കുന്നു
جَهَنَّمَ
X
നരകത്തെ
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
حَصِيرًا
X
തടവറ
﴿17:8﴾ وَعَرَضْنَا
X
നാം കാണിച്ചു കൊടുക്കും
جَهَنَّمَ
X
നരകത്തെ
يَوْمَئِذٍ
X
അന്നാളില്‍
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَرْضًا
X
ഒരു കാണിക്കല്‍
﴿18:100﴾ أَفَحَسِبَ
X
വിചാരിച്ചുവോ
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
أَن يَتَّخِذُوا
X
അവര്‍ സ്വീകരിക്കാമെന്ന്
عِبَادِي
X
എന്റെ ദാസന്‍മാരെ
مِن دُونِي
X
എനിക്ക് പുറമെ
أَوْلِيَاءَۚ
X
രക്ഷാധികാരികള്‍
إِنَّا
X
നിശ്ചയമായും നാം
أَعْتَدْنَا
X
നാം ഒരുക്കിവെച്ചിട്ടുണ്ട്
جَهَنَّمَ
X
നരകം
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
نُزُلًا
X
വിരുന്നായി
﴿18:102﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
أَنَّا أَرْسَلْنَا
X
നാം അയച്ചുവെന്നത്
الشَّيَاطِينَ
X
പിശാചുക്കളെ
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്കെതിരില്‍
تَؤُزُّهُمْ
X
അവര്‍ ഇവരെ ഉത്തേജിപ്പിക്കും
أَزًّا
X
ഒരു ഉത്തേജിപ്പിക്കല്‍
﴿19:83﴾ وَأَصْحَابُ مَدْيَنَۖ
X
മദ്‌യന്‍ നിവാസികളും
وَكُذِّبَ
X
തള്ളിപറയപ്പെട്ടു
مُوسَىٰ
X
മൂസ
فَأَمْلَيْتُ
X
ഞാന്‍ അവസരം നല്‍കി
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
ثُمَّ
X
പിന്നെ
أَخَذْتُهُمْۖ
X
ഞാനവരെ പിടികൂടി
فَكَيْفَ كَانَ
X
അപ്പോള്‍ എങ്ങനെയുണ്ടായിരുന്നു
نَكِيرِ
X
എന്റെ പ്രതിഷേധം
﴿22:44﴾ الْمُلْكُ
X
ആധിപത്യം
يَوْمَئِذٍ
X
അന്ന്
الْحَقُّ
X
യഥാര്‍ഥ
لِلرَّحْمَٰنِۚ
X
പരമകാരുണികനാണ്
وَكَانَ يَوْمًا
X
അതൊരു ദിവസമായിരിക്കും
عَلَى الْكَافِرِينَ
X
നിഷേധികള്‍ക്ക്
عَسِيرًا
X
ക്ലേശകരമായ
﴿25:26﴾ فَلَا تُطِعِ
X
അതിനാല്‍ നീ അനുസരിക്കരുത്
الْكَافِرِينَ
X
സത്യനിഷേധികളെ
وَجَاهِدْهُم
X
അവരോട് സമരം ചെയ്യുക
بِهِ
X
ഇതു(ഖുര്‍ആന്‍)കൊണ്ട്
جِهَادًا
X
സമരം
كَبِيرًا
X
വലിയ
﴿25:52﴾ وَفَعَلْتَ
X
നീ ചെയ്യുകയും ചെയ്തു
فَعْلَتَكَ
X
നിന്റെ ആ കൃത്യം
الَّتِي فَعَلْتَ
X
നീ ചെയ്തിട്ടുള്ളതായ
وَأَنتَ
X
നീ
مِنَ الْكَافِرِينَ
X
കൃതഘ്നരില്‍ പെട്ടവന്‍ തന്നെ
﴿26:19﴾ وَصَدَّهَا
X
അവളെ തടയുകയും ചെയ്തു
مَا كَانَت تَّعْبُدُ
X
അവള്‍ ആരാധിച്ചിരുന്നവ
مِن دُونِ اللَّهِۖ
X
അല്ലാഹുവിനെ കൂടാതെ
إِنَّهَا كَانَتْ
X
തീര്‍ച്ചയായും അവളായിരുന്നു
مِن قَوْمٍ
X
ജനതയില്‍പെട്ടവര്‍
كَافِرِينَ
X
സത്യനിഷേധികളായ
﴿27:43﴾ وَمَا كُنتَ
X
നീ ആയിരുന്നില്ല
تَرْجُو
X
ആഗ്രഹിക്കുന്നവന്‍
أَن يُلْقَىٰ
X
ഇറക്കപ്പെടണമെന്ന്
إِلَيْكَ
X
നിന്നിലേക്ക്
الْكِتَابُ
X
ഈ വേദപുസ്തകം
إِلَّا رَحْمَةً
X
കാരുണ്യമായിട്ടല്ലാതെ (അല്ല)
مِّن رَّبِّكَۖ
X
നിന്റെ നാഥനില്‍നിന്നുള്ള
فَلَا تَكُونَنَّ
X
അതിനാല്‍ നീ ഒരിക്കലും ആവരുത്
ظَهِيرًا
X
സഹായി
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿28:86﴾ يَسْتَعْجِلُونَكَ
X
അവര്‍ നിന്നോട് ധൃതി കൂട്ടുന്നു
بِالْعَذَابِ
X
ശിക്ഷക്കായി
وَإِنَّ جَهَنَّمَ
X
നിശ്ചയം നരകം
لَمُحِيطَةٌ
X
വലയം ചെയ്യുന്നതാണ്
بِالْكَافِرِينَ
X
സത്യനിഷേധികളെ
﴿29:54﴾ وَمَنْ أَظْلَمُ
X
കടുത്ത അക്രമി ആരുണ്ട്
مِمَّنِ افْتَرَىٰ
X
കെട്ടിയുണ്ടാക്കിയവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ തള്ളിപ്പറഞ്ഞു, വ്യാജമാക്കി
بِالْحَقِّ
X
സത്യത്തെ
لَمَّا جَاءَهُۚ
X
അവന്നത് വന്നെത്തിയപ്പോള്‍
أَلَيْسَ
X
ഇല്ലയോ
فِي جَهَنَّمَ
X
നരകത്തില്‍
مَثْوًى
X
വാസസ്ഥലം
لِّلْكَافِرِينَ
X
സത്യനിഷേധികളുടെ
﴿29:68﴾ وَلَمْ يَكُن
X
ഉണ്ടാവില്ല
لَّهُم
X
അവര്‍ക്ക്
مِّن شُرَكَائِهِمْ
X
അവര്‍ അല്ലാഹുവിന് കല്‍പിച്ചുവെച്ച പങ്കാളികളില്‍ നിന്ന്‌
شُفَعَاءُ
X
ശുപാര്‍ശകര്‍
وَكَانُوا
X
അവരായിത്തീരും
بِشُرَكَائِهِمْ
X
അവരുടെ പങ്കാളികളെ
كَافِرِينَ
X
തള്ളിപ്പറയുന്നവര്‍
﴿30:13﴾ لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കാന്‍ വേണ്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
مِن فَضْلِهِۚ
X
തന്റെ അനുഗ്രഹത്തില്‍നിന്ന്
إِنَّهُ
X
നിശ്ചയം അവന്‍
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
الْكَافِرِينَ
X
സത്യനിഷേധികളെ
﴿30:45﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
اتَّقِ
X
നീ സൂക്ഷിക്കുക
اللَّهَ
X
അല്ലാഹുവെ
وَلَا تُطِعِ
X
നീ അനുസരിക്കരുത്
الْكَافِرِينَ
X
സത്യനിഷേധികളെ
وَالْمُنَافِقِينَۗ
X
കപടവിശ്വാസികളേയും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ عَلِيمًا
X
എല്ലാം അറിയുന്നവനാണ്
حَكِيمًا
X
യുക്തിമാനും
﴿33:1﴾ لِّيَسْأَلَ
X
ചോദിക്കാനാണിത്
الصَّادِقِينَ
X
സത്യവാദികളോട്
عَن صِدْقِهِمْۚ
X
അവരുടെ സത്യതയെക്കുറിച്ച്
وَأَعَدَّ
X
അവന്‍ ഒരുക്കിവെച്ചിട്ടുണ്ട്
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿33:8﴾ وَلَا تُطِعِ
X
നീ വഴങ്ങരുത്
الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
وَالْمُنَافِقِينَ
X
കപടവിശ്വാസികള്‍ക്കും
وَدَعْ
X
അവഗണിക്കുക
أَذَاهُمْ
X
അവരുടെ ദ്രോഹം
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുകയും ചെയ്യുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
وَكَفَىٰ بِاللَّهِ
X
അല്ലാഹു തന്നെ മതി
وَكِيلًا
X
ഭരമേല്‍പിക്കപ്പെടുന്നവനായി
﴿33:48﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَعَنَ
X
ശപിച്ചിരിക്കുന്നു
الْكَافِرِينَ
X
സത്യനിഷേധികളെ
وَأَعَدَّ
X
അവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു
لَهُمْ
X
അവര്‍ക്ക്
سَعِيرًا
X
കത്തിയാളുന്ന നരകത്തീ
﴿33:64﴾ هُوَ
X
അവനാണ്
الَّذِي جَعَلَكُمْ
X
നിങ്ങളെ ആക്കിയവന്‍
خَلَائِفَ
X
പ്രതിനിധികള്‍
فِي الْأَرْضِۚ
X
ഭൂമിയില്‍
فَمَن كَفَرَ
X
അതിനാല്‍ വല്ലവനും അവിശ്വസിക്കുന്നുവെങ്കില്‍
فَعَلَيْهِ
X
അവനുതന്നെയാണ്
كُفْرُهُۖ
X
ആ അവിശ്വാസത്തിന്റെ ദോഷം
وَلَا يَزِيدُ
X
വര്‍ധിപ്പിക്കുകയില്ല
الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
كُفْرُهُمْ
X
അവരുടെ സത്യനിഷേധം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
إِلَّا مَقْتًاۖ
X
കോപമല്ലാതെ
وَلَا يَزِيدُ
X
വര്‍ദ്ധിപ്പിക്കുകയില്ല
الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
كُفْرُهُمْ
X
അവരുടെ സത്യനിഷേധം
إِلَّا خَسَارًا
X
നഷ്ടമല്ലാതെ
﴿35:39﴾ لِّيُنذِرَ
X
മുന്നറിയിപ്പ് നല്‍കാനാണിത്
مَن كَانَ حَيًّا
X
ജീവനുള്ളവര്‍ക്ക്
وَيَحِقَّ
X
സത്യമായി പുലരാന്‍ വേണ്ടിയും
الْقَوْلُ
X
(ശിക്ഷയുടെ) വചനം
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്കെതിരെ
﴿36:70﴾ إِلَّا إِبْلِيسَ
X
ഇബ്‌ലീസ് ഒഴികെ
اسْتَكْبَرَ
X
അവന്‍ അഹങ്കരിച്ചു
وَكَانَ
X
അവനായി
مِنَ الْكَافِرِينَ
X
സത്യനിഷേധികളില്‍ പെട്ടവന്‍
﴿38:74﴾ فَمَنْ أَظْلَمُ
X
അപ്പോള്‍, കടുത്ത അക്രമി ആരുണ്ട്
مِمَّن كَذَبَ
X
കള്ളം പറഞ്ഞവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
وَكَذَّبَ
X
അവന്‍ നിഷേധിക്കുകയും ചെയ്തു
بِالصِّدْقِ
X
സത്യത്തെ
إِذْ جَاءَهُۚ
X
അത് തനിക്ക് വന്നെത്തിയപ്പോള്‍
أَلَيْسَ فِي جَهَنَّمَ
X
നരകത്തിലല്ലയോ
مَثْوًى
X
വാസസ്ഥലം
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുള്ള
﴿39:32﴾ بَلَىٰ
X
അതെ
قَدْ جَاءَتْكَ
X
നിനക്ക് വന്നെത്തിയിരുന്നു
آيَاتِي
X
എന്റെ വചനങ്ങള്‍
فَكَذَّبْتَ
X
അപ്പോള്‍ നീ തള്ളിപ്പറഞ്ഞു
بِهَا
X
അവയെ
وَاسْتَكْبَرْتَ
X
നീ അഹങ്കരിക്കുകയും ചെയ്തു
وَكُنتَ
X
നീ ആവുകയും ചെയ്തു
مِنَ الْكَافِرِينَ
X
സത്യനിഷേധികളില്‍
﴿39:59﴾ وَسِيقَ
X
തെളിക്കപ്പെടുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِلَىٰ جَهَنَّمَ
X
നരകത്തിലേക്ക്
زُمَرًاۖ
X
കൂട്ടം കൂട്ടമായി
حَتَّىٰ إِذَا جَاءُوهَا
X
അങ്ങനെ അവര്‍ അതിനടുത്തെത്തിയാല്‍
فُتِحَتْ
X
തുറക്കപ്പെടും
أَبْوَابُهَا
X
അതിന്റെ കവാടങ്ങള്‍
وَقَالَ
X
പറയും
لَهُمْ
X
അവരോട്
خَزَنَتُهَا
X
അതിന്റെ കാവല്‍ക്കാര്‍
أَلَمْ يَأْتِكُمْ
X
നിങ്ങളിലേക്ക് വന്നെത്തിയിരുന്നില്ലേ
رُسُلٌ
X
ദൈവദൂതന്‍മാര്‍
مِّنكُمْ
X
നിങ്ങളില്‍ നിന്നു തന്നെയുള്ള
يَتْلُونَ
X
അവര്‍ ഓതികേള്‍പ്പിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِ
X
വചനങ്ങള്‍
رَبِّكُمْ
X
നിങ്ങളുടെ നാഥന്റെ
وَيُنذِرُونَكُمْ
X
അവര്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു
لِقَاءَ
X
കണ്ടുമുട്ടുന്നതിനെപ്പറ്റി
يَوْمِكُمْ هَٰذَاۚ
X
നിങ്ങളുടെ ഈ ദിവസത്തെ
قَالُوا
X
അവര്‍ പറയും
بَلَىٰ
X
അതെ
وَلَٰكِنْ
X
പക്ഷേ
حَقَّتْ
X
സ്ഥിരപ്പെട്ടുകഴിഞ്ഞു
كَلِمَةُ
X
വചനം
الْعَذَابِ
X
ശിക്ഷയുടെ
عَلَى الْكَافِرِينَ
X
സത്യനിഷേധികളുടെമേല്‍
﴿39:71﴾ فَلَمَّا جَاءَهُم
X
പിന്നെ അദ്ദേഹം അവരുടെ അടുത്തു ചെന്നപ്പോള്‍
بِالْحَقِّ
X
സത്യവുമായി
مِنْ عِندِنَا
X
നമ്മുടെയടുക്കല്‍ നിന്നുള്ള
قَالُوا
X
അവര്‍ പറഞ്ഞു
اقْتُلُوا
X
നിങ്ങള്‍ കൊന്നുകളയുക
أَبْنَاءَ
X
ആണ്‍കുട്ടികളെ
الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ
مَعَهُ
X
ഇവനോടൊപ്പം
وَاسْتَحْيُوا
X
നിങ്ങള്‍ ജീവിക്കാന്‍ വിടുകയും ചെയ്യുക
نِسَاءَهُمْۚ
X
അവരുടെ സ്ത്രീകളെ
وَمَا كَيْدُ
X
കുതന്ത്രമല്ല
الْكَافِرِينَ
X
സത്യനിഷേധികളുടെ
إِلَّا فِي ضَلَالٍ
X
പിഴവിലല്ലാതെ
﴿40:25﴾ قَالُوا
X
അവര്‍ പറയും
أَوَلَمْ تَكُ تَأْتِيكُمْ
X
നിങ്ങള്‍ക്കു വന്നിട്ടുണ്ടായിരുന്നില്ലേ
رُسُلُكُم
X
നിങ്ങള്‍ക്കുള്ള ദൈവദൂതന്‍മാര്‍
بِالْبَيِّنَاتِۖ
X
വ്യക്തമായ തെളിവുകളുമായി
قَالُوا
X
അവര്‍ പറയും
بَلَىٰۚ
X
അതെ
قَالُوا
X
അവര്‍ (കാവല്‍ക്കാര്‍) പറയും
فَادْعُواۗ
X
എങ്കില്‍ നിങ്ങള്‍ തന്നെ പ്രാര്‍ഥിക്കുക
وَمَا دُعَاءُ
X
എന്നാല്‍ പ്രാര്‍ഥനയല്ല
الْكَافِرِينَ
X
സത്യനിഷേധികളുടെ
إِلَّا فِي ضَلَالٍ
X
നിഷ്ഫലമല്ലാതെ
﴿40:50﴾ مِن دُونِ اللَّهِۖ
X
അല്ലാഹുവിനു പുറമെ
قَالُوا
X
അവര്‍ പറയും
ضَلُّوا
X
അവര്‍ അപ്രത്യക്ഷരായിരിക്കുന്നു
عَنَّا
X
ഞങ്ങളെ വിട്ട്
بَل
X
അല്ല
لَّمْ نَكُن نَّدْعُو
X
ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നില്ല
مِن قَبْلُ
X
മുമ്പ്
شَيْئًاۚ
X
ഒന്നിനെയും
كَذَٰلِكَ
X
അപ്രകാരം
يُضِلُّ
X
വഴികേടിലാക്കുന്നു
اللَّهُ
X
അല്ലാഹു
الْكَافِرِينَ
X
സത്യനിഷേധികളെ
﴿40:74﴾ وَإِذَا حُشِرَ
X
ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍
النَّاسُ
X
ജനങ്ങള്‍
كَانُوا
X
അവരായിരിക്കും
لَهُمْ
X
ഇവരുടെ
أَعْدَاءً
X
ശത്രുക്കള്‍
وَكَانُوا
X
അവരായിരിക്കുകയും ചെയ്യും
بِعِبَادَتِهِمْ
X
ഇവരുടെ ആരാധനയെ
كَافِرِينَ
X
തള്ളിപ്പറയുന്നവര്‍
﴿46:6﴾ أَفَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിച്ചിട്ടില്ലേ?
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
എന്നിട്ട് നോക്കുകയും ചെയ്തിട്ടില്ലേ?
كَيْفَ
X
എങ്ങനെ
كَانَ
X
ആയിരുന്നു
عَاقِبَةُ
X
പര്യവസാനം
الَّذِينَ مِن قَبْلِهِمْۚ
X
തങ്ങള്‍ക്ക് മുമ്പുള്ളവരുടെ
دَمَّرَ اللَّهُ
X
അല്ലാഹു നശിപ്പിച്ചു
عَلَيْهِمْۖ
X
അവരെ
وَلِلْكَافِرِينَ
X
ഈ സത്യനിഷേധികള്‍ക്കുമുണ്ട്
أَمْثَالُهَا
X
അതിനു തുല്യമായവ (തുല്യമായ ശിക്ഷകള്‍)
﴿47:10﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹുവായതു കൊണ്ടാണ്
﴿47:11﴾